<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>italian seriea a &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/italian-seriea-a/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 17 May 2018 12:16:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>italian seriea a &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുവന്റുമായി ബഫണ്&#x200d; പിരിയുന്നു : വിടവാങ്ങുന്നത് പതിനേഴു വര്&#x200d;ഷത്തിനു ശേഷം</title>
		<link>https://www.chandrikadaily.com/gianluigi-buffon-to-leave-juventus.html</link>
					<comments>https://www.chandrikadaily.com/gianluigi-buffon-to-leave-juventus.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 May 2018 12:13:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Buffon]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[italian seriea a]]></category>
		<category><![CDATA[juventus]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=85600</guid>

					<description><![CDATA[ഇതിഹാസ ഗോള്&#x200d;കീപ്പറായ ജിയാന്&#x200d; ല്യൂജി ബഫണിന്റെ യുവന്റസ് കുപ്പായത്തിലെ അവസാന മത്സരം ശനിയാഴ്ച. ഇറ്റാലിയന്&#x200d; ലീഗില്&#x200d; വെറോണയുള്ള മത്സരത്തോടെ നീണ്ട 17 വര്&#x200d;ഷമായുള്ള ക്ലബും താരവുമായുള്ള ബന്ധത്തിന് വിരാമമാകും. 2001ല്&#x200d; പാര്&#x200d;മയില്&#x200d; നിന്ന് റെക്കോര്&#x200d;ഡ് തുക നല്&#x200d;കിയാണ് ബഫണിനെ യുവന്റസ് സ്വന്തമാക്കിയത്. ക്ലബ്ബ് പ്രസിഡന്റ് ആന്&#x200d;ഡ്രിയ അഗ്‌നെല്ലിയാണ് ഇറ്റാലിയന്&#x200d; ഗോള്&#x200d;കീപ്പര്&#x200d; ടീം വിടുന്ന കാര്യം മാധ്യങ്ങളെ അറിയിച്ചത്. അതേസമയം ബഫണ്&#x200d; സീസണനവസാനത്തോടെ കരിയര്&#x200d; അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്&#x200d; ഉണ്ടായിരുന്നെങ്കിലും വിരമിക്കല്&#x200d; പ്രഖ്യാപനം താരം ഇതുവരെ നടത്തിയിട്ടില്ല. ശനിയാഴ്ച യുവന്റസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇതിഹാസ ഗോള്&#x200d;കീപ്പറായ ജിയാന്&#x200d; ല്യൂജി ബഫണിന്റെ യുവന്റസ് കുപ്പായത്തിലെ അവസാന മത്സരം ശനിയാഴ്ച. ഇറ്റാലിയന്&#x200d; ലീഗില്&#x200d; വെറോണയുള്ള മത്സരത്തോടെ നീണ്ട 17 വര്&#x200d;ഷമായുള്ള ക്ലബും താരവുമായുള്ള ബന്ധത്തിന് വിരാമമാകും.</p>
<p>2001ല്&#x200d; പാര്&#x200d;മയില്&#x200d; നിന്ന് റെക്കോര്&#x200d;ഡ് തുക നല്&#x200d;കിയാണ് ബഫണിനെ യുവന്റസ് സ്വന്തമാക്കിയത്. ക്ലബ്ബ് പ്രസിഡന്റ് ആന്&#x200d;ഡ്രിയ അഗ്‌നെല്ലിയാണ് ഇറ്റാലിയന്&#x200d; ഗോള്&#x200d;കീപ്പര്&#x200d; ടീം വിടുന്ന കാര്യം മാധ്യങ്ങളെ അറിയിച്ചത്. അതേസമയം ബഫണ്&#x200d; സീസണനവസാനത്തോടെ കരിയര്&#x200d; അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്&#x200d; ഉണ്ടായിരുന്നെങ്കിലും വിരമിക്കല്&#x200d; പ്രഖ്യാപനം<br />
താരം ഇതുവരെ നടത്തിയിട്ടില്ല.</p>
<p>ശനിയാഴ്ച യുവന്റസ് ജേഴ്‌സിയില്&#x200d; എന്റെ അവസാന മത്സരമായിരിക്കും. രണ്ടാഴ്ച മുമ്പുവരെ ഈ സീസണ്&#x200d; അവസാനത്തോടെ കളം വിടണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്&#x200d; ഇപ്പോള്&#x200d; പല മികച്ച ഓവറുകളും എന്നെ തേടിവരുന്നുണ്ട്. ഇപ്പോള്&#x200d; എന്റെ ശ്രദ്ധ മുഴുവനും വെറോണക്കെതിരായ മത്സരത്തില്&#x200d; മാത്രമാണ്. ഇതിനു ശേഷം ഉചിതമായ തീരുമാനം എടുക്കും &#8211; ബഫണ്&#x200d; പറഞ്ഞു.</p>
<p>യുവന്റസിനായി 655 മത്സരങ്ങളില്&#x200d; വല കാത്ത ബഫണ്&#x200d; ഒമ്പതു സീരി എ കിരീടം, അഞ്ചു സുപ്പര്&#x200d;കോപ്പ, നാലു കോപ്പ ഇറ്റാലിയ എന്നീ വിജയങ്ങളില്&#x200d; ക്ലബിനൊപ്പം പങ്കാളിയായി. ഇതിനിടെ പത്തു സീസണില്&#x200d; സീരി എ യിലെ ഏറ്റവും മികച്ച കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. 2015-16 സീരി എ സീസണില്&#x200d; 974 മിനുറ്റുകള്&#x200d; ഗോള്&#x200d; വഴങ്ങാതെ ഏറ്റവും കൂടുതല്&#x200d; മിനുട്ട് ഗോള്&#x200d;വഴങ്ങാത്ത കീപ്പറെന്ന റെക്കോര്&#x200d;ഡും ബഫണ്&#x200d; സ്വന്തമാക്കി.</p>
<p>റഷ്യന്&#x200d; ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടാനാവത്തതോടെ ദേശീയ മത്സരങ്ങളില്&#x200d; നിന്നും ബഫണ്&#x200d; നേരത്തെ വിരമിച്ചിരുന്നു. ഇറ്റലിക്കായി 176 മത്സരങ്ങളില്&#x200d; കളിച്ച താരം 2006 ലോകകപ്പ് ഫൈനലില്&#x200d; ഫ്രാന്&#x200d;സിനെ ഷൂട്ടൗട്ടില്&#x200d; പരാജയപ്പെടുത്തി ഇറ്റലിക്ക് ലോകകപ്പ് സമ്മാനിക്കുന്നതില്&#x200d; നിര്&#x200d;ണായക ഘടകമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gianluigi-buffon-to-leave-juventus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവന്റസിനെ വീഴ്ത്തി നപ്പോളി; ഇറ്റലിയില്&#x200d; കിരീടപ്പോര് ഫോട്ടോ ഫിനീഷിലേക്ക്</title>
		<link>https://www.chandrikadaily.com/kalidou-koulibaly-scores-late-napoli-registers-crucial-win-over-juventus.html</link>
					<comments>https://www.chandrikadaily.com/kalidou-koulibaly-scores-late-napoli-registers-crucial-win-over-juventus.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Apr 2018 07:23:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[italian seriea a]]></category>
		<category><![CDATA[juventus]]></category>
		<category><![CDATA[napoli]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81666</guid>

					<description><![CDATA[റോം: ഇറ്റാലിയന്&#x200d; സീരി എ ലീഗില്&#x200d; ആദ്യ രണ്ടു സ്ഥാനക്കാര്&#x200d; കൊമ്പുക്കോര്&#x200d;ത്തപ്പോള്&#x200d; നാപ്പോളിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നാപ്പിള്&#x200d;സ് ടേബിളില്&#x200d; നിലവില്&#x200d; ഒന്നാം സ്ഥാരക്കാരായ യുവന്റസിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ പോയന്റ് ടേബിളിയില്&#x200d; യുവന്റസുമായുള്ള വ്യത്യാസം ഒന്നാക്കി ചുരുക്കാനം നാപ്പോളിക്കായി. നാലു മത്സരങ്ങള്&#x200d; ശേഷിക്കെ ശക്തമായ കിരീട പോരാട്ടം നടക്കുന്ന ഇറ്റലിയില്&#x200d; ഫോട്ടോ ഫീനിഷിലാവും ഇത്തവണ ചാമ്പ്യന്&#x200d;മാരെ കണ്ടെത്തുക. &#160; Look at the Seria A table. &#x1f60e; pic.twitter.com/zRqVpICYf8 — Michael (@lampidicsparrow) April [&#8230;]]]></description>
										<content:encoded><![CDATA[<h6>റോം: ഇറ്റാലിയന്&#x200d; സീരി എ ലീഗില്&#x200d; ആദ്യ രണ്ടു സ്ഥാനക്കാര്&#x200d; കൊമ്പുക്കോര്&#x200d;ത്തപ്പോള്&#x200d; നാപ്പോളിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നാപ്പിള്&#x200d;സ് ടേബിളില്&#x200d; നിലവില്&#x200d; ഒന്നാം സ്ഥാരക്കാരായ യുവന്റസിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ പോയന്റ് ടേബിളിയില്&#x200d; യുവന്റസുമായുള്ള വ്യത്യാസം ഒന്നാക്കി ചുരുക്കാനം നാപ്പോളിക്കായി. നാലു മത്സരങ്ങള്&#x200d; ശേഷിക്കെ ശക്തമായ കിരീട പോരാട്ടം നടക്കുന്ന ഇറ്റലിയില്&#x200d; ഫോട്ടോ ഫീനിഷിലാവും ഇത്തവണ ചാമ്പ്യന്&#x200d;മാരെ കണ്ടെത്തുക.</h6>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Look at the Seria A table. <img src="https://s.w.org/images/core/emoji/13.1.0/72x72/1f60e.png" alt="😎" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/zRqVpICYf8">pic.twitter.com/zRqVpICYf8</a></p>
<p>— Michael (@lampidicsparrow) <a href="https://twitter.com/lampidicsparrow/status/988157568848719879?ref_src=twsrc%5Etfw">April 22, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h6>ലീഗില്&#x200d; 27 വര്&#x200d;ഷത്തിനു ശേഷം ആദ്യ കിരീടമിടുന്ന ലക്ഷ്യമിടുന്ന മികച്ച ഫുട്‌ബോളാണ് യുവന്റസിന്റെ മൈതാനിയില്&#x200d; അഴിച്ചു വിട്ടത്. കളിയുടെ തുടക്കം മുതല്&#x200d;ക്കെ യുവന്റസ് ഗോള്&#x200d;മുഖത്ത് നിരന്തര ആക്രമണം അഴിച്ചു വിട്ട നാപ്പോളിക്ക് ഗോള്&#x200d; മാത്രം വിട്ടുനിന്നു. ഒടുവില്&#x200d; കളിയുടെ അവസാന മിനുട്ടില്&#x200d; ജോസിന്റെ കോര്&#x200d;ണര്&#x200d; കിക്കില്&#x200d; നിന്നും പ്രതിരോധ താരം കൗലിബാലിയാണ് ഗോളിനൊപ്പം നിര്&#x200d;ണായക വിജയം സന്ദര്&#x200d;ശകര്&#x200d;ക്ക് സമ്മാനിച്ചത്.</h6>
<p>&nbsp;</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">&#8220;MAMMA MIA&#8230; &#8220;. Koulibaly&#8217;s goal with a commentary from Auriemma on Premium Sport. This is Passion. <img src="https://s.w.org/images/core/emoji/13.1.0/72x72/1f499.png" alt="💙" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f60d.png" alt="😍" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f44c-1f3fb.png" alt="👌🏻" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://twitter.com/hashtag/JuveNapoli?src=hash&amp;ref_src=twsrc%5Etfw">#JuveNapoli</a> <a href="https://t.co/g7ss8LOcU1">pic.twitter.com/g7ss8LOcU1</a></p>
<p>— Everything Napoli (@NaplesAndNapoli) <a href="https://twitter.com/NaplesAndNapoli/status/988172706859253760?ref_src=twsrc%5Etfw">April 22, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h6>34 മത്സരങ്ങള്&#x200d; പൂര്&#x200d;ത്തിയായ ലീഗില്&#x200d; യുവന്റസിന് 85 പോയന്റും നാപ്പോളിക്ക് 84 പോയന്റുമാണുള്ളത്.ശേഷിക്കുന്ന നാലു മത്സരങ്ങളില്&#x200d; വമ്പന്&#x200d;മാരായ ഇന്റര്&#x200d; മിലാന്&#x200d;, റോമ എന്നിവരാണ് യുവന്റസിന്റെ എതിരാളികള്&#x200d;. അതേസമയം താരതമ്യേന ദുര്&#x200d;ബലരായ ടീമിനോട് നാപ്പോളിയുടെ കളികള്&#x200d;. റയലുമായി ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; നിന്നും പുറത്തായ യുവന്റസിന് ലീഗിലെ തോല്&#x200d;വിയും വലിയ തിരിച്ചടിയാണ് നല്&#x200d;കിയിരിക്കുന്നത്.</h6>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Simple question&#8230; with four games to go</p>
<p>Who wins the Scudetto? <a href="https://twitter.com/hashtag/juvenapoli?src=hash&amp;ref_src=twsrc%5Etfw">#juvenapoli</a> <a href="https://twitter.com/hashtag/JuventusNapoli?src=hash&amp;ref_src=twsrc%5Etfw">#JuventusNapoli</a> <a href="https://t.co/EMXSlJ5Dyq">pic.twitter.com/EMXSlJ5Dyq</a></p>
<p>— ForzaItalianFootball (@SerieAFFC) <a href="https://twitter.com/SerieAFFC/status/988165221205364736?ref_src=twsrc%5Etfw">April 22, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h6>യൂറോപിലെ മുന്&#x200d;നിര ലീഗുകളായ ഇംഗ്ലണ്ടില്&#x200d; മാഞ്ചസ്റ്റര്&#x200d; സിറ്റിയും ജര്&#x200d;മനിയില്&#x200d; ബയേണ്&#x200d; മ്യൂണിക്കും ഫ്രാന്&#x200d;സില്&#x200d; പി.എസ്.ജിയും ഇതിനോടകം തന്നെ ചാമ്പ്യന്&#x200d;മാരായി. സ്‌പെയ്‌നില്&#x200d; ബാര്&#x200d;സലോണ കിരീടം ഏറെകുറെയുറപ്പിച്ച സാഹചര്യമാണ്. നിലവില്&#x200d; കിരീട് പോര് നടക്കുന്നത് ഇറ്റലിയില്&#x200d; മാത്രമാണ്.</h6>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalidou-koulibaly-scores-late-napoli-registers-crucial-win-over-juventus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറ്റാലിയന്‍ സീരി എ:  കിരീടപ്പോര് മുറുകുന്നു. നപ്പോളിക്ക് സമനില, യുവന്റസിന് ജയം</title>
		<link>https://www.chandrikadaily.com/tittle-battle-strong-in-italy.html</link>
					<comments>https://www.chandrikadaily.com/tittle-battle-strong-in-italy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Nov 2017 06:53:51 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[italian football]]></category>
		<category><![CDATA[italian seriea a]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52227</guid>

					<description><![CDATA[റോം : ഇറ്റാലിയന്‍ ലീഗില്‍ കിരീട്‌പ്പോര് മുറകുന്നു. ലിഗീല്‍ നിലവില്‍ ഒന്നാമതുള്ള നപ്പോളിയെ ഷെവോ ഗോള്‍ രഹിത സമനിലയില്‍ തളച്ചപ്പോള്‍ നിലവിലെ ജേതാക്കളായ യുവന്റസ് ജയിച്ചുകയറി. ഇതോടെ നപ്പോളിയുമായുള്ള യുവന്റസിന്റെ പോയിന്റ് അകലം ഒന്നായി ചുരുങ്ങി. സ്വന്തം തട്ടകത്തില്‍ ലീഡു വഴങ്ങിയ ശേഷമാണ് യുവന്റസ് ജയിച്ചു കയറിയത്. ലീഗില്‍ അവസാനത്തുള്ള ബെനേവെന്റോ ഇറ്റലിതാരം അമറ്റോ സിസിറെറ്റിയിലൂടെ 19-ാം മിനുട്ടില്‍ മുന്നിലെത്തി. അര്‍ജന്റീനന്‍ താരം ഗോണ്‍സാലോ ഹിഗ്വെയ്ന്‍ 57-ാം മിനുട്ടില്‍ യുവന്റസിനെ ഒപ്പമെത്തിച്ചു. ജുയാന്‍ കോട്‌റാഡോ 75-ാം മിനുട്ടില്‍ ലക്ഷ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>റോം : ഇറ്റാലിയന്&#x200d; ലീഗില്&#x200d; കിരീട്‌പ്പോര് മുറകുന്നു. ലിഗീല്&#x200d; നിലവില്&#x200d; ഒന്നാമതുള്ള നപ്പോളിയെ ഷെവോ ഗോള്&#x200d; രഹിത സമനിലയില്&#x200d; തളച്ചപ്പോള്&#x200d; നിലവിലെ ജേതാക്കളായ യുവന്റസ് ജയിച്ചുകയറി. ഇതോടെ നപ്പോളിയുമായുള്ള യുവന്റസിന്റെ പോയിന്റ് അകലം ഒന്നായി ചുരുങ്ങി.<br />
സ്വന്തം തട്ടകത്തില്&#x200d; ലീഡു വഴങ്ങിയ ശേഷമാണ് യുവന്റസ് ജയിച്ചു കയറിയത്. ലീഗില്&#x200d; അവസാനത്തുള്ള ബെനേവെന്റോ ഇറ്റലിതാരം അമറ്റോ സിസിറെറ്റിയിലൂടെ 19-ാം മിനുട്ടില്&#x200d; മുന്നിലെത്തി. അര്&#x200d;ജന്റീനന്&#x200d; താരം ഗോണ്&#x200d;സാലോ ഹിഗ്വെയ്ന്&#x200d; 57-ാം മിനുട്ടില്&#x200d; യുവന്റസിനെ ഒപ്പമെത്തിച്ചു. ജുയാന്&#x200d; കോട്‌റാഡോ 75-ാം മിനുട്ടില്&#x200d; ലക്ഷ്യം കണ്ടത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് യുവന്റസ് സ്വന്തമാക്കുകയായിരുന്നു. തുടര്&#x200d;ച്ചായ ഏഴാം സീരി എ കിരീടമാണ്  യുവന്റസ് ലക്ഷ്യവെക്കുന്നത്.</p>
<p>ലീഗില്&#x200d; അപരാജിത കുതിപ്പ് തുടരുന്ന നെപ്പോളിക്ക് ഷെവോമായുളള ഗോള്&#x200d; രഹിത സമനില അപ്രതീക്ഷിത തിരിച്ചടിയായി. 1990നു ശേഷം ആദ്യ ലീഗ് കിരീടമാണ് നെപ്പോളി സ്വപ്‌നം കാണുന്നത്. ഇന്റര്&#x200d; മിലാന്&#x200d;- ടൊറിനോ (1-1) മത്സരവും സമനിലയില്&#x200d; പിരിഞ്ഞു. ഫിയോറിന്റയെ രണ്ടിനെതിരെ നാലു ഗോളുകള്&#x200d;ക്ക് പരാജയപ്പെടുത്തി എ.എസ് റോമയും കിരീട സാധ്യത നിലനിര്&#x200d;ത്തി. മുന്&#x200d; പവര്&#x200d; ഹൗസായ എ.സി മിലാന്&#x200d; സസോളയെ എതിരില്ലാത്ത രണ്ടു ഗോളുകള്&#x200d;ക്ക് തോല്&#x200d;പ്പിച്ചു.<br />
ശക്തമായ കീരിടപ്പോര് നടക്കുന്ന ഇറ്റലിയില്&#x200d; 12 കളികളില്&#x200d; നിന്നായി നപ്പോളി 32 പോയിന്റുമായി ഒന്നാമതും യുവന്റസ് (31) രണ്ടാമതും ഇന്റര്&#x200d; മിലാന്&#x200d; (30) മൂന്നാമതുമാണ്. ഒരു മത്സരം കുറവുകളിച്ച ലാസിയോ (28), എ.എസ് റോമ (27) നാലും അഞ്ചും സ്ഥാനങ്ങളില്&#x200d;.എസി മിലാന് 12 കളിയില്&#x200d; 19 പോയിന്റാണുള്ളത്.</p>
<p>14 ഗോളുമായി ലാസിയോയുടെ ഇറ്റാലിയന്&#x200d; താരം ഇംമൊബൈല്&#x200d; സ്വര്&#x200d;ണ ബൂട്ടിനായുള്ള മത്‌സരത്തില്&#x200d; ഒന്നാമത്. പതിനൊന്നു ഗോള്&#x200d; വീതം നേടി ആര്&#x200d;ജന്റീനന്&#x200d; താരങ്ങളായ പൗളോ ഡയബാല(യുവന്റസ് )യും മൗറോ ഇക്കാര്&#x200d;ഡി(ഇന്റര്&#x200d; മിലാന്&#x200d;)യും തൊട്ടു പിന്നിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tittle-battle-strong-in-italy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
