<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>J.Jayalalithaa &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/j-jayalalithaa/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 22 Mar 2018 10:20:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>J.Jayalalithaa &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജയലളിതയുടെ മരണം: അപ്പോളോ ഹോസ്പിറ്റല്&#x200d; ചെയര്&#x200d;മാന്റെ നിര്&#x200d;ണായക വെളിപ്പെടുത്തല്&#x200d;</title>
		<link>https://www.chandrikadaily.com/all-cctv-cameras-switched-off-during-jayalalithaa-hospitalisation-says-apollo-chairman-prathap-reddy.html</link>
					<comments>https://www.chandrikadaily.com/all-cctv-cameras-switched-off-during-jayalalithaa-hospitalisation-says-apollo-chairman-prathap-reddy.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 22 Mar 2018 10:20:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76243</guid>

					<description><![CDATA[ചെന്നൈ: ജയലളിത ചികിത്സയിലിരുന്ന ദിവസങ്ങളില്&#x200d; അപ്പോളോ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകള്&#x200d; ഓഫാക്കിയിരുന്നുവെന്ന് ആശുപത്രി ചെയര്&#x200d;മാന്&#x200d; ഡോ. പ്രതാപ് സി റെഡ്ഢി. 25 ബെഡുകളുള്ള ഐ.സി.യുവില്&#x200d; ജയലളിത മാത്രമാണ് ചികിത്സയിലുണ്ടായിരുന്നത്. 75 ദിവസമാണ് ജയലളിത ആശുപത്രിയില്&#x200d; കഴിഞ്ഞത്. ഈ ദിവസങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകള്&#x200d; ഓഫായിരുന്നുവെന്ന് ആശുപത്രി ചെയര്&#x200d;മാന്&#x200d; വെളിപ്പെടുത്തി. അപ്പോളോ ആശുപത്രിയില്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.സി.ടി.വി ദൃശ്യങ്ങളെ കുറിച്ച് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ചോദിച്ചപ്പോഴാണ് റെഡ്ഢി നിര്&#x200d;ണായക വെളിപ്പെടുത്തല്&#x200d; നടത്തിയത്. ജയലളിത അഡ്മിറ്റായ ഉടനെ സി.സി.ടി.വി ക്യാമറകള്&#x200d; ഓഫാക്കി. ഐ.സി.യുവില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ജയലളിത ചികിത്സയിലിരുന്ന ദിവസങ്ങളില്&#x200d; അപ്പോളോ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകള്&#x200d; ഓഫാക്കിയിരുന്നുവെന്ന് ആശുപത്രി ചെയര്&#x200d;മാന്&#x200d; ഡോ. പ്രതാപ് സി റെഡ്ഢി. 25 ബെഡുകളുള്ള ഐ.സി.യുവില്&#x200d; ജയലളിത മാത്രമാണ് ചികിത്സയിലുണ്ടായിരുന്നത്. 75 ദിവസമാണ് ജയലളിത ആശുപത്രിയില്&#x200d; കഴിഞ്ഞത്. ഈ ദിവസങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകള്&#x200d; ഓഫായിരുന്നുവെന്ന് ആശുപത്രി ചെയര്&#x200d;മാന്&#x200d; വെളിപ്പെടുത്തി. അപ്പോളോ ആശുപത്രിയില്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>സി.സി.ടി.വി ദൃശ്യങ്ങളെ കുറിച്ച് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ചോദിച്ചപ്പോഴാണ് റെഡ്ഢി നിര്&#x200d;ണായക വെളിപ്പെടുത്തല്&#x200d; നടത്തിയത്. ജയലളിത അഡ്മിറ്റായ ഉടനെ സി.സി.ടി.വി ക്യാമറകള്&#x200d; ഓഫാക്കി. ഐ.സി.യുവില്&#x200d; ഉണ്ടായിരുന്ന രോഗികളെയെല്ലാം മറ്റു വിഭാഗങ്ങളിലേക്ക് മാറ്റി. ആരും തന്നെ കാണുന്നത് ജയലളിതക്ക് താല്&#x200d;പര്യമില്ലാത്തതിനാലാണ് സി.സി.ടി.വി ക്യാമറകള്&#x200d; ഓഫാക്കിയത്. തന്റെ കയ്യിലുള്ള എല്ലാ തെളിവുകളും ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖസ്വാമി കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-cctv-cameras-switched-off-during-jayalalithaa-hospitalisation-says-apollo-chairman-prathap-reddy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിത സ്മാരകത്തില്&#x200d; പൊലീസുകാരന്&#x200d; ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/armed-force-police-commits-suicide-at-jayalalitha-memorial.html</link>
					<comments>https://www.chandrikadaily.com/armed-force-police-commits-suicide-at-jayalalitha-memorial.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Mar 2018 14:50:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<category><![CDATA[jayalalitha tomb]]></category>
		<category><![CDATA[police death]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[tomb]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72893</guid>

					<description><![CDATA[ചെന്നൈ: മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ മറീന ബീച്ചിലെ സ്മാരകത്തിന് സമീപം പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; ആത്മഹത്യ ചെയ്തു. മധുര സ്വദേശിയായ അരുണ്&#x200d;രാജ് (25) ആണ് സ്വയം വെടിവെച്ച് മരിച്ചത്. ജയലളിതുടെ സ്മാരകത്തില്&#x200d; സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു ഇയാള്&#x200d;. പുലര്&#x200d;ച്ചെ ബീച്ചില്&#x200d; നടക്കാനിറങ്ങിയവരാണ് വെടിയേറ്റനിലയില്&#x200d; വീണ് കിടക്കുന്നത് കണ്ടത്. ഉടന്&#x200d; തന്നെ സമീപത്തെ സര്&#x200d;ക്കാര്&#x200d; ആസ്പത്രിയില്&#x200d; എത്തിച്ചെങ്കിലും മരിച്ചിരുന്നു. 303 ബോള്&#x200d;ട്ട് ആക്ഷന്&#x200d; റൈഫിള്&#x200d; ഉപയോഗിച്ച് അരുണ്&#x200d;രാജ് കഴുത്തില്&#x200d; വെടിവെച്ചെന്നാണ് വിവരം. അതേസമയം ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് സൂചനകളൊന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ മറീന ബീച്ചിലെ സ്മാരകത്തിന് സമീപം പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; ആത്മഹത്യ ചെയ്തു. മധുര സ്വദേശിയായ അരുണ്&#x200d;രാജ് (25) ആണ് സ്വയം വെടിവെച്ച് മരിച്ചത്. ജയലളിതുടെ സ്മാരകത്തില്&#x200d; സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു ഇയാള്&#x200d;. പുലര്&#x200d;ച്ചെ ബീച്ചില്&#x200d; നടക്കാനിറങ്ങിയവരാണ് വെടിയേറ്റനിലയില്&#x200d; വീണ് കിടക്കുന്നത് കണ്ടത്.</p>
<p>ഉടന്&#x200d; തന്നെ സമീപത്തെ സര്&#x200d;ക്കാര്&#x200d; ആസ്പത്രിയില്&#x200d; എത്തിച്ചെങ്കിലും മരിച്ചിരുന്നു. 303 ബോള്&#x200d;ട്ട് ആക്ഷന്&#x200d; റൈഫിള്&#x200d; ഉപയോഗിച്ച് അരുണ്&#x200d;രാജ് കഴുത്തില്&#x200d; വെടിവെച്ചെന്നാണ് വിവരം. അതേസമയം ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മീഷണര്&#x200d; എ.കെ വിശ്വനാഥന്&#x200d; സംഭവസ്ഥലം സന്ദര്&#x200d;ശിച്ചു. വ്യക്തിപരമായ കാരണങ്ങള്&#x200d; കൊണ്ടാേണാ ജോലി സമ്മര്&#x200d;ദ്ദമാണോ ആത്മഹത്യയുടെ കാരണം എന്നത് പരിശോധിക്കുമെന്ന് കമ്മീഷണര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/armed-force-police-commits-suicide-at-jayalalitha-memorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലയനത്തിനും മന്ത്രി സ്ഥാനത്തിനും പിന്നില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പനീര്&#x200d;ശെല്&#x200d;വം</title>
		<link>https://www.chandrikadaily.com/pm-modi-told-me-to-save-party-you-should-merge-both-aiadmk-factions-o-panneerselvam.html</link>
					<comments>https://www.chandrikadaily.com/pm-modi-told-me-to-save-party-you-should-merge-both-aiadmk-factions-o-panneerselvam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Feb 2018 12:30:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[O.paneerselvam]]></category>
		<category><![CDATA[OPS-EPS]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70458</guid>

					<description><![CDATA[ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്&#x200d;ശെല്&#x200d;വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്&#x200d; ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്&#x200d;ശെല്&#x200d;വത്തിന്റെ വെളിപ്പെടുത്തല്&#x200d;. തമിഴ്‌നാട്ടില്&#x200d; എ.ഐ.എഡി.എം.കെ വിഭാഗങ്ങള്&#x200d; തമ്മില്&#x200d; കടുത്ത വിയോജിപ്പ് തുടരുന്നതിനിടെ ഇരുപക്ഷവും യോജിപ്പിലെത്തി സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചതിനു പിന്നില്&#x200d; മോദിയാണെന്ന അഭ്യൂഹം ശരിവയ്ക്കുന്നതാണിത്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്&#x200d;ത്തനം മാത്രമായി തുടരാനായിരുന്നു തീരുമാനം. എന്നാല്&#x200d;, താന്&#x200d; മന്ത്രിസഭയില്&#x200d; വേണമെന്ന് നിര്&#x200d;ബന്ധം പിടിച്ചത് മോദിയായിരുന്നു. പ്രധാനമന്ത്രിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്&#x200d;ശെല്&#x200d;വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്&#x200d; ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്&#x200d;ശെല്&#x200d;വത്തിന്റെ വെളിപ്പെടുത്തല്&#x200d;. തമിഴ്‌നാട്ടില്&#x200d; എ.ഐ.എഡി.എം.കെ വിഭാഗങ്ങള്&#x200d; തമ്മില്&#x200d; കടുത്ത വിയോജിപ്പ് തുടരുന്നതിനിടെ ഇരുപക്ഷവും യോജിപ്പിലെത്തി സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചതിനു പിന്നില്&#x200d; മോദിയാണെന്ന അഭ്യൂഹം ശരിവയ്ക്കുന്നതാണിത്.</p>
<p>മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്&#x200d;ത്തനം മാത്രമായി തുടരാനായിരുന്നു തീരുമാനം. എന്നാല്&#x200d;, താന്&#x200d; മന്ത്രിസഭയില്&#x200d; വേണമെന്ന് നിര്&#x200d;ബന്ധം പിടിച്ചത് മോദിയായിരുന്നു. പ്രധാനമന്ത്രിയുടെ നിര്&#x200d;ദേശം മാത്രമായിരുന്നില്ല. പാര്&#x200d;ട്ടിയുടെ നന്മ കൂടി മുന്നില്&#x200d; കണ്ടാണ് ഇ.പി.എസ് പക്ഷവുമായി കൈകോര്&#x200d;ക്കാന്&#x200d; തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എഡി.എം.കെ യോഗത്തിലാണ് പനീര്&#x200d;ശെല്&#x200d;വം ഇക്കാര്യം വെളിപ്പെടുത്തിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">PM Modi told me &#8216;To save party you should merge both AIADMK factions.&#8217; I agreed but said that I will not become a minister and will only take party position. PM said &#8216;no no, you should be a minister&amp; continue with politics,&#8217; and that is why today I am a minister- O Panneerselvam <a href="https://t.co/mHSoI5U8Fc">pic.twitter.com/mHSoI5U8Fc</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/964793767776653312?ref_src=twsrc%5Etfw">February 17, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പാര്&#x200d;ട്ടിയില്&#x200d; ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടു. പാര്&#x200d;ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പനീര്&#x200d;ശെല്&#x200d;വം പറഞ്ഞു. ജയലളിതയുടെ മരണത്തോടെയാണ് പനീര്&#x200d;ശെല്&#x200d;വം മുഖ്യമന്ത്രി പദത്തിലെത്തിയത്. പിന്നീട് മന്ത്രിസ്ഥാനം രാജിവച്ചു. തുടര്&#x200d;ന്ന് ജയലളിതയുടെ തോഴി ശശികലയുമായുള്ള ഏറ്റുമുട്ടലിലാണ് തമിഴ്‌നാട് രാഷ്ട്രീയം കണ്ടത്. ഇതിനിടയില്&#x200d; അനധികൃത സ്വത്ത് സമ്പാദന കേസില്&#x200d; ശശികല ജയിലിലായി. പിന്നാലെ ഇ.പി.എസ് മുഖ്യമന്ത്രിയാവുകയും പനീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടി വിടുകയും ചെയ്തു.</p>
<p>ഒ.പി.എസ്-ഇ.പി.എസ് ലയനത്തിനു പിന്നിലെ രഹസ്യത്തെപ്പറ്റി ആദ്യമായാണ് വെളിപ്പെടുത്തലുണ്ടായത്. ഇരുപക്ഷങ്ങളും കേന്ദ്രസര്&#x200d;ക്കാരിന്റെ കളിപ്പാവകളാണെന്നുള്ള ഡി.എം.കെയുടെയും കോണ്&#x200d;ഗ്രസിന്റെയും ആരോപണം ശക്തമായിരിക്കെ അതിനെ സാധൂകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്&#x200d;. അതേസമയം ഇക്കാര്യത്തെപ്പറ്റി ബി.ജെ.പി പ്രതികരിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modi-told-me-to-save-party-you-should-merge-both-aiadmk-factions-o-panneerselvam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചിന്നമ്മക്ക് തിരിച്ചടി; ശശികല ജനറല്‍ സെക്രട്ടറിയായത് എങ്ങനെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/election-commission-against-chinnamma.html</link>
					<comments>https://www.chandrikadaily.com/election-commission-against-chinnamma.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Feb 2017 11:48:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19052</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്‍ ശശികല നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. എങ്ങനെയാണ് ശശികല നടരാജന്‍ അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയായതെന്ന് ചോദിച്ച കമ്മീഷന്‍ പാര്‍ട്ടിയോട് ഇതേ സംബന്ധിച്ച് വിശദീകരണം തേടി. രാജ്യസഭ എം.പി ശശികല പുഷ്പ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍. നേരത്തേയും ചിന്നമ്മക്കെതിരെ ശശികല പുഷ്പ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ ചിന്നമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ശശികല എത്തുകയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്&#x200d; ശശികല നടത്തുന്ന നീക്കങ്ങള്&#x200d;ക്ക് തിരിച്ചടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; രംഗത്ത്. എങ്ങനെയാണ് ശശികല നടരാജന്&#x200d; അണ്ണാഡി.എം.കെ ജനറല്&#x200d; സെക്രട്ടറിയായതെന്ന് ചോദിച്ച കമ്മീഷന്&#x200d; പാര്&#x200d;ട്ടിയോട് ഇതേ സംബന്ധിച്ച് വിശദീകരണം തേടി. രാജ്യസഭ എം.പി ശശികല പുഷ്പ നല്&#x200d;കിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്&#x200d;.</p>
<p>നേരത്തേയും ചിന്നമ്മക്കെതിരെ ശശികല പുഷ്പ രംഗത്തെത്തിയിട്ടുണ്ട്. പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ ചിന്നമ്മയുടെ ജനറല്&#x200d; സെക്രട്ടറി സ്ഥാനത്തേയും ചോദ്യം ചെയ്തിരുന്നു. എന്നാല്&#x200d; കടുത്ത എതിര്&#x200d;പ്പുകള്&#x200d;ക്കിടയിലും അണ്ണാഡി.എം.കെ ജനറല്&#x200d; സെക്രട്ടറിയായി ശശികല എത്തുകയായിരുന്നു. അതിനുശേഷമാണ് ഫെബ്രുവരി 9ന് മുഖ്യമന്ത്രിയാവാന്&#x200d; ചിന്നമ്മ രംഗത്തെത്തുന്നത്. എന്നാല്&#x200d; ആ നീക്കങ്ങള്&#x200d;ക്ക് തിരിച്ചടിയായിരിക്കുകയാണിപ്പോള്&#x200d;. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പാര്&#x200d;ട്ടിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. എങ്ങനെയാണ് ശശികല ജനറല്&#x200d; സെക്രട്ടറിയായതെന്ന് വിശദീകരിക്കാന്&#x200d; അണ്ണാഡിഎം.കെയോട് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ആവശ്യപ്പെട്ടു. ശശികല മുഖ്യമന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് നാളെ എംഎല്&#x200d;എമാരുടെ യോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്&#x200d; ഈ വിഷയവും ഇതോടെ ചര്&#x200d;ച്ചയാകും.</p>
<p>അണ്ണാഡി.എം.കെ പാര്&#x200d;ട്ടി ഘടനയും ചട്ടങ്ങളും പാലിക്കാതെയായിരുന്നു പെട്ടെന്നുള്ള ശശികലയുടെ അധികാരമേറ്റെടുക്കല്&#x200d;. പാര്&#x200d;ട്ടി ഭരണഘടന പ്രകാരം പാര്&#x200d;ട്ടി ജനറല്&#x200d; സെക്രട്ടറിയാകാനുള്ള യോഗ്യതകള്&#x200d; ഇല്ലെന്ന് പാര്&#x200d;ട്ടിയില്&#x200d; നിന്നു തന്നെ ഒരു വിഭാഗം ഉന്നയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commission-against-chinnamma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണോ? &#8211; കോടതി</title>
		<link>https://www.chandrikadaily.com/high-court-issue-notice-to-pm-on-jaya-death.html</link>
					<comments>https://www.chandrikadaily.com/high-court-issue-notice-to-pm-on-jaya-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Dec 2016 09:10:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<category><![CDATA[jayalalitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=14780</guid>

					<description><![CDATA[ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹതകളില്‍ ഗൗരവമുള്ള സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയും. ജയയുടെ മരണം സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ ഇപ്പോള്‍ കോടതിക്കുമുണ്ടെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥന്‍, ജസ്റ്റിസ് പാര്‍ത്ഥിബന്‍ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. ജയലളിതയുടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുക്കാന്‍ ഉത്തരവിടാതിരിക്കുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനും തമിഴ്‌നാടിന് സര്‍ക്കാറിനുമയച്ച നോട്ടീസില്‍ ഹൈക്കോടതി ചോദിച്ചു. &#8216;മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരികയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും രേഖകളില്‍ ഒപ്പുവെക്കുന്നുവെന്നും യോഗം വിളിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ നാം പത്രങ്ങളില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹതകളില്&#x200d; ഗൗരവമുള്ള സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയും. ജയയുടെ മരണം സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങള്&#x200d; ഇപ്പോള്&#x200d; കോടതിക്കുമുണ്ടെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥന്&#x200d;, ജസ്റ്റിസ് പാര്&#x200d;ത്ഥിബന്&#x200d; എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. ജയലളിതയുടെ മൃതദേഹം കല്ലറയില്&#x200d; നിന്ന് പുറത്തെടുക്കാന്&#x200d; ഉത്തരവിടാതിരിക്കുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്&#x200d;ക്കാറിനും തമിഴ്‌നാടിന് സര്&#x200d;ക്കാറിനുമയച്ച നോട്ടീസില്&#x200d; ഹൈക്കോടതി ചോദിച്ചു.</p>
<p>&#8216;മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരികയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും രേഖകളില്&#x200d; ഒപ്പുവെക്കുന്നുവെന്നും യോഗം വിളിക്കുന്നുവെന്നുമുള്ള വാര്&#x200d;ത്തകള്&#x200d; നാം പത്രങ്ങളില്&#x200d; വായിച്ചിരുന്നു. എന്നാല്&#x200d; പെട്ടെന്ന് അവര്&#x200d; മരിച്ചു. ഒരു റവന്യൂ ഡിവിഷന്&#x200d; ഓഫീസറും (ആര്&#x200d;.ഡി.ഒ) അവരുടെ മൃതദേഹം കണ്ടില്ല. ഒരു മെഡിക്കല്&#x200d; റെക്കോര്&#x200d;ഡുകളും ഇല്ല. മരണത്തിനു ശേഷമെങ്കിലും തെളുവുകള്&#x200d; ഇല്ലാത്തത് എന്തുകൊണ്ടാണ്&#8217; &#8211; കോടതി ചോദിച്ചു.</p>
<p>അണ്ണാ ഡി.എം.കെ പ്രവര്&#x200d;ത്തകനായ പി.എ ജോസഫ് നല്&#x200d;കിയ പൊതുതാല്&#x200d;പര്യ ഹര്&#x200d;ജിയില്&#x200d; വാദം കേള്&#x200d;ക്കുകയായിരുന്നു കോടതി. ജയലളിതക്ക് അവസാന സമയത്ത് ലഭിച്ച ചികിത്സയെപ്പറ്റി അന്വേഷിക്കാന്&#x200d; മൂന്ന് റിട്ട. ജഡ്ജിമാരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തണമെന്നാണ് ഹര്&#x200d;ജിക്കാരന്റെ ആവശ്യം. സംശയം ദൂരികരിക്കാന്&#x200d; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കേണ്ടി വരുമോ എന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്&#x200d; അഭിപ്രായം തേടിയാണ് കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്ക് നോട്ടീസയച്ചിരിക്കുന്നത്.</p>
<p>1980-ല്&#x200d; എം.ജി.ആറിന്റെ മരണ സമയത്തും സമാന ദുരൂഹത ഉണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെന്നൈയിലും അമേരിക്കയിലും ചികിത്സ തേടിയതിനു ശേഷമാണ് എം.ജി.ആര്&#x200d; മരിച്ചത്. ചികിത്സക്കിടെ അദ്ദേഹത്തിന്റെ ഒരു വീഡിയോ സര്&#x200d;ക്കാര്&#x200d; പുറത്തുവിട്ടിരുന്നു. മരണം പ്രഖ്യാപിക്കപ്പെട്ടപ്പോള്&#x200d; ദുരൂഹതയുയര്&#x200d;ന്നു.</p>
<p>ഹൈക്കോടതി ഫസ്റ്റ് ബെഞ്ചും സുപ്രീം കോടതിയും സമാനമായ പരാതികളില്&#x200d; വാദം കേള്&#x200d;ക്കുന്നതിനാല്&#x200d; കേസ് നീട്ടിവെക്കണമെന്ന് തമിഴ്‌നാട് സര്&#x200d;ക്കാറിനു വേണ്ടി ഹാജരായ അഡ്വ. ജനറല്&#x200d; ആര്&#x200d;. മുത്തു കുമാരസ്വാമി അഭ്യര്&#x200d;ത്ഥിച്ചു. സുപ്രീം കോടതി വെള്ളിയാഴ്ചയും ഹൈക്കോടതി ഫസ്റ്റ് ബെഞ്ച് ജനുവരി നാലിനുമാണ് വാദം കേള്&#x200d;ക്കുന്നത്. ജോസഫിന്റെ പരാതിയില്&#x200d; ജനുവരി ഒമ്പതിന് തുടര്&#x200d;ന്ന് വാദം കേള്&#x200d;ക്കുമെന്ന് കോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-issue-notice-to-pm-on-jaya-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ വിയോഗം: മരണം 280 കടന്നതായി റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/jayalalithaas-demise-203-persons-died-of-shock-says-aiadmk.html</link>
					<comments>https://www.chandrikadaily.com/jayalalithaas-demise-203-persons-died-of-shock-says-aiadmk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Dec 2016 09:48:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<category><![CDATA[jayalalitha]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=12439</guid>

					<description><![CDATA[ചെന്നൈ: തലൈവി ജയലളിതയുടെ വിയോഗവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ 203 ആളുകള്‍ മരിച്ചെന്ന് എഐഎഡിഎംകെ. ജയലളിതയുടെ രോഗത്തിലും നിര്യാണത്തിലും മനം നൊന്തായിരുന്നു മരണമെന്നുമാണ് പാര്‍ട്ടിയുടെ അവകാശവാദം. ജയലളിതയുടെ രോഗത്തിലും മരണത്തിലും മനംനൊന്ത് തമിഴ്‌നാട്ടില്‍ ഇതിനകം 203 പേര്‍ മരിച്ചതായി എഐഎഡിഎംകെയാണ് പാര്‍ട്ട് ഹെഡികോര്‍ട്ടേഴ്‌സില്‍ നിന്നും പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. ചെന്നൈ, വെല്ലൂര്‍, തിരുവല്ലൂര്‍, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ തുടങ്ങിയ ജില്ലകളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയലളിത മരിച്ച ഡിസംബര്‍ 4ന് തൊട്ടടുത്ത ദിവസങ്ങളിലായി 77 പേര്‍ മരിച്ചെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തലൈവി ജയലളിതയുടെ വിയോഗവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്&#x200d; 203 ആളുകള്&#x200d; മരിച്ചെന്ന് എഐഎഡിഎംകെ. ജയലളിതയുടെ രോഗത്തിലും നിര്യാണത്തിലും മനം നൊന്തായിരുന്നു മരണമെന്നുമാണ് പാര്&#x200d;ട്ടിയുടെ അവകാശവാദം.</p>
<p>ജയലളിതയുടെ രോഗത്തിലും മരണത്തിലും മനംനൊന്ത് തമിഴ്‌നാട്ടില്&#x200d; ഇതിനകം 203 പേര്&#x200d; മരിച്ചതായി എഐഎഡിഎംകെയാണ് പാര്&#x200d;ട്ട് ഹെഡികോര്&#x200d;ട്ടേഴ്‌സില്&#x200d; നിന്നും പുറത്തുവിട്ട വാര്&#x200d;ത്താക്കുറിപ്പില്&#x200d; വ്യക്തമാക്കിയത്. ചെന്നൈ, വെല്ലൂര്&#x200d;, തിരുവല്ലൂര്&#x200d;, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്&#x200d; തുടങ്ങിയ ജില്ലകളിലായാണ് മരണം റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.</p>
<p>ജയലളിത മരിച്ച ഡിസംബര്&#x200d; 4ന് തൊട്ടടുത്ത ദിവസങ്ങളിലായി 77 പേര്&#x200d; മരിച്ചെന്ന് നേരത്തെ പാര്&#x200d;ട്ടി വ്യക്തമാക്കിയിരുന്നു. തലൈവിയുടെ വിയോഗത്തില്&#x200d; തമിഴ്‌നാട്ടില്&#x200d; ആകെ 280 മരണമാണ് പാര്&#x200d;ട്ടി റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.<br />
അതേസമയം ജയലളിതയുടെ മരണത്തില്&#x200d; മനംനനൊന്ത് മരിച്ചവരുടെ കുടുംബത്തിന് സഹായമായി മൂന്ന് ലക്ഷം രൂപ വീതം നല്&#x200d;കുമെന്നും എഐഎഡിഎംകെ പ്രഖ്യാപിച്ചു.</p>
<p>എന്നാല്&#x200d; പ്രവര്&#x200d;ത്തകരുടെ മരണത്തെ സംബന്ധിച്ച കൂടുതല്&#x200d; വിവരം കുറിപ്പിലില്ല. ജയലളിത ആസ്പത്രിയില്&#x200d; അഡ്മിറ്റായ സെപ്തംബര്&#x200d; 22ന് ശേഷമാണോ അതോ പിന്നീട് ഹൃദയാഘാതമുണ്ടായതിന് ശേഷമാണോ പ്രവര്&#x200d;ത്തകര്&#x200d; മരിച്ചതെന്നും പാര്&#x200d;ട്ടി കുറിപ്പില്&#x200d; വ്യക്തമാക്കിയിട്ടില്ല.</p>
<p>അതേസമയം 33 പേര്&#x200d; ജയലളിതയുടെ മരണത്തെ തുടര്&#x200d;ന്ന് മരിച്ചതായി കേന്ദ്ര ഇന്റലിജന്&#x200d;സ് വ്യക്തമാക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalithaas-demise-203-persons-died-of-shock-says-aiadmk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയയുടെ മരണം: മനംനൊന്ത് മരിച്ചവരുടെ എണ്ണം 77</title>
		<link>https://www.chandrikadaily.com/77-persons-died-of-shock-at-jaya-death.html</link>
					<comments>https://www.chandrikadaily.com/77-persons-died-of-shock-at-jaya-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Dec 2016 03:27:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=12118</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് മരിച്ചവരുടെ എണ്ണം 77 ആയി. ഇവരുടെ കുടുംബങ്ങള്‍ക്ക്‌ പാര്‍ട്ടി മൂന്ന് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പാര്‍ട്ടി തന്നെയാണ് മരണവിവരവും പുറത്തുവിട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തി. ജയയുടെ വിയോഗത്തില്‍ നേരത്തെ 26 പേരാണ് മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം ജീവനൊടുക്കാന്‍ ശ്രമിച്ചവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്നും പാര്‍ട്ടിഅറിയിച്ചു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ കഴിയുകയായിരുന്ന ജയലളിത ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ജയലളിതക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് മരിച്ചവരുടെ എണ്ണം 77 ആയി. ഇവരുടെ കുടുംബങ്ങള്&#x200d;ക്ക്‌ പാര്&#x200d;ട്ടി മൂന്ന് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പാര്&#x200d;ട്ടി തന്നെയാണ് മരണവിവരവും പുറത്തുവിട്ടത്. മരിച്ചവരുടെ കുടുംബങ്ങള്&#x200d;ക്ക് പാര്&#x200d;ട്ടി അനുശോചനം രേഖപ്പെടുത്തി. ജയയുടെ വിയോഗത്തില്&#x200d; നേരത്തെ 26 പേരാണ് മരിച്ചതെന്നായിരുന്നു റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>അതേസമയം ജീവനൊടുക്കാന്&#x200d; ശ്രമിച്ചവര്&#x200d;ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്&#x200d;കുമെന്നും പാര്&#x200d;ട്ടിഅറിയിച്ചു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്&#x200d; കഴിയുകയായിരുന്ന ജയലളിത ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ജയലളിതക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നതിന് പിന്നാലെ നിരവധി ആളുകളാണ് ആസ്പത്രിക്ക് മുന്നില്&#x200d; തടിച്ചുകൂടിയിരുന്നു.</p>
<p>പ്രാര്&#x200d;ത്ഥനയും മറ്റുമായി ലക്ഷക്കണക്കിനാളുകള്&#x200d; തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്&#x200d; കഴിഞ്ഞിരുന്നു. എന്നാല്&#x200d; പൊതുവെ അമിത വികാരപ്രകടനം കാഴ്ചവെക്കുന്ന തമിഴ്ജനത ജയലളിതയുടെ മരണത്തോട് പക്വമായായിരുന്നു പ്രതികരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/77-persons-died-of-shock-at-jaya-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തലൈവിക്ക് ആദരമായി തലമുണ്ഡനം ചെയ്ത് നേതാക്കള്‍</title>
		<link>https://www.chandrikadaily.com/aiadmk-members-shaved-heads-at-jayalalithaa-burial-site.html</link>
					<comments>https://www.chandrikadaily.com/aiadmk-members-shaved-heads-at-jayalalithaa-burial-site.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Dec 2016 11:29:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<category><![CDATA[jaya]]></category>
		<category><![CDATA[jayalalitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=12024</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളതക്ക് ആദരമര്‍പ്പിക്കാന്‍ തലമുണ്ഡനം ചെയ്ത് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍. കുടംബാംഗങ്ങള്‍ മരിക്കുമ്പോള്‍ ആചരിക്കുന്ന ഈ ചടങ്ങില്‍ അമ്മക്ക് വേണ്ടി തലമുണ്ഡനം ചെയ്യാന്‍ പാര്‍ട്ടിയിലെ വനിതാപ്രവര്‍ത്തകര്‍ മുതല്‍ എം.പി, എം.എല്‍.എമാര്‍ വരെ തയ്യാറായി. തലൈവി ഞങ്ങള്‍ക്ക് അമ്മയായിരുന്നു. അവര്‍ മരിപ്പോള്‍ എന്റെ രണ്ടു മക്കള്‍ക്കും അവരുടെ അമ്മയെയാണ് നഷ്ടമായത്. എ.ഐ.എ.ഡി.എം.കെ യിലെ യുവ നേതാവായ മനോജ് പറഞ്ഞു. അമ്മ നേതാവ് മാത്രമായിരുന്നില്ല ഞങ്ങളുടെ കുടുംബാംഗവുമായിരുന്നുവെന്ന് തലമുണ്ഡനം ചെയ്ത എം.പിമാരില്‍ ഒരാളായ സെന്തിലനാഥന്‍ അനുശോചിച്ചു. കുടുംബാംഗങ്ങള്‍ മരിക്കുമ്പോള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളതക്ക് ആദരമര്&#x200d;പ്പിക്കാന്&#x200d; തലമുണ്ഡനം ചെയ്ത് എ.ഐ.എ.ഡി.എം.കെ പ്രവര്&#x200d;ത്തകര്&#x200d;. കുടംബാംഗങ്ങള്&#x200d; മരിക്കുമ്പോള്&#x200d; ആചരിക്കുന്ന ഈ ചടങ്ങില്&#x200d; അമ്മക്ക് വേണ്ടി തലമുണ്ഡനം ചെയ്യാന്&#x200d; പാര്&#x200d;ട്ടിയിലെ വനിതാപ്രവര്&#x200d;ത്തകര്&#x200d; മുതല്&#x200d; എം.പി, എം.എല്&#x200d;.എമാര്&#x200d; വരെ തയ്യാറായി.</p>
<p>തലൈവി ഞങ്ങള്&#x200d;ക്ക് അമ്മയായിരുന്നു. അവര്&#x200d; മരിപ്പോള്&#x200d; എന്റെ രണ്ടു മക്കള്&#x200d;ക്കും അവരുടെ അമ്മയെയാണ് നഷ്ടമായത്. എ.ഐ.എ.ഡി.എം.കെ യിലെ യുവ നേതാവായ മനോജ് പറഞ്ഞു.</p>
<p>അമ്മ നേതാവ് മാത്രമായിരുന്നില്ല ഞങ്ങളുടെ കുടുംബാംഗവുമായിരുന്നുവെന്ന് തലമുണ്ഡനം ചെയ്ത എം.പിമാരില്&#x200d; ഒരാളായ സെന്തിലനാഥന്&#x200d; അനുശോചിച്ചു. കുടുംബാംഗങ്ങള്&#x200d; മരിക്കുമ്പോള്&#x200d; തലമുണ്ഡനം ചെയ്യുന്നത് പൊതു ആചാരമാണ്. അതിനാലാണ് ഞങ്ങള്&#x200d; ഇങ്ങനെ ചെയ്യുന്നതെന്നും നേതാക്കള്&#x200d; അറിയിച്ചു. ചെന്നൈയിലെ ശബരി ക്ഷേത്രത്തില്&#x200d; വെച്ചാണ് സെന്തിലനാഥന്&#x200d; ചടങ്ങുകള്&#x200d; നടത്തിയത്.</p>
<p>ബുധനാഴ്ചയും മറീന ബീച്ചില്&#x200d; ജയലളിതയെ സംസ്‌കരിച്ച എം.ജി.ആര്&#x200d; സ്മാരകത്തിലേക്ക് ആയിരങ്ങള്&#x200d; നിറകണ്ണുകളുമായി ഒഴുകിയെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmk-members-shaved-heads-at-jayalalithaa-burial-site.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പര്‍ദയിട്ട് സിനിമ കാണാന്‍ പോകും&#8217;; ജയലളിതയെ ഓര്‍ത്ത് നടി ഷീല</title>
		<link>https://www.chandrikadaily.com/jayalalitha-pardha-sheela.html</link>
					<comments>https://www.chandrikadaily.com/jayalalitha-pardha-sheela.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Dec 2016 09:01:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#Ironlady]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<category><![CDATA[Jayalalithaa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=11853</guid>

					<description><![CDATA[ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിച്ച് നടി ഷീല. സിനിമയിലെ തന്റെ ആദ്യകാലത്തെ സുഹൃത്തായിരുന്നു ജയലളിതയെന്ന് ഷീല അനുസ്മരിച്ചു. ജീവിതത്തില്‍ അത്രയും അടുപ്പമുള്ള ഒരു കൂട്ടുകാരി തനിക്കുണ്ടായിട്ടില്ല. ബുഹാര്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍, രാത്രി ഷൂട്ടിങ് കഴിഞ്ഞെത്തിയാല്‍ ജയയുമൊന്നിച്ച് പുറത്ത് കറങ്ങാന്‍ പോകുന്നത് പതിവായിരുന്നു. ജയ താരമായി മാറിയപ്പോള്‍ ആരാധകര്‍ തിരിച്ചറിയുന്നതിനാല്‍ പര്‍ദയിട്ടായിരുന്നു പിന്നീടുള്ള കറക്കമെന്ന് ഷീല പറയുന്നു. പോയസ് ഗാര്‍ഡനില്‍ ഒരേ സമയത്തായിരുന്നു ഇരുവരും വീടുകള്‍ വെച്ചത്. അതും തൊട്ടുടത്തായി. വാട്ടര്‍ഫാളിനും ലിഫ്റ്റിനും താന്‍ പ്രാധാന്യം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിച്ച് നടി ഷീല. സിനിമയിലെ തന്റെ ആദ്യകാലത്തെ സുഹൃത്തായിരുന്നു ജയലളിതയെന്ന് ഷീല അനുസ്മരിച്ചു. ജീവിതത്തില്&#x200d; അത്രയും അടുപ്പമുള്ള ഒരു കൂട്ടുകാരി തനിക്കുണ്ടായിട്ടില്ല. ബുഹാര്&#x200d; ഹോട്ടലില്&#x200d; താമസിക്കുമ്പോള്&#x200d;, രാത്രി ഷൂട്ടിങ് കഴിഞ്ഞെത്തിയാല്&#x200d; ജയയുമൊന്നിച്ച് പുറത്ത് കറങ്ങാന്&#x200d; പോകുന്നത് പതിവായിരുന്നു. ജയ താരമായി മാറിയപ്പോള്&#x200d; ആരാധകര്&#x200d; തിരിച്ചറിയുന്നതിനാല്&#x200d; പര്&#x200d;ദയിട്ടായിരുന്നു പിന്നീടുള്ള കറക്കമെന്ന് ഷീല പറയുന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-11862" src="https://www.chandrikadaily.com/wp-content/uploads/2016/12/s-copy.jpg" alt="s-copy" width="600" height="314" srcset="https://www.chandrikadaily.com/wp-content/uploads/2016/12/s-copy.jpg 600w, https://www.chandrikadaily.com/wp-content/uploads/2016/12/s-copy-300x157.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>പോയസ് ഗാര്&#x200d;ഡനില്&#x200d; ഒരേ സമയത്തായിരുന്നു ഇരുവരും വീടുകള്&#x200d; വെച്ചത്. അതും തൊട്ടുടത്തായി. വാട്ടര്&#x200d;ഫാളിനും ലിഫ്റ്റിനും താന്&#x200d; പ്രാധാന്യം നല്&#x200d;കിയപ്പോള്&#x200d; ജയ ലൈബ്രറിക്കായിരുന്നു വീട്ടില്&#x200d; വലിയ സ്ഥാനം നല്&#x200d;കിയിരുന്നതെന്നും ഷീല ഓര്&#x200d;ത്തെടുത്തു. ഇച്ഛാശക്തിയുള്ള വ്യക്തിയാണ് ജയലളിത. തമിഴ്‌നാടിന്റെ വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് വേഗം പകര്&#x200d;ന്ന ജയയുടെ വേര്&#x200d;പ്പാട് നികത്താനാവാത്തതാണെന്നും ഷീല പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalitha-pardha-sheela.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്കള്‍ നെഞ്ചേറ്റി വിളിച്ച ആ വാക്കു തന്നെയായിരുന്നു ജയലളിതയെ വേദനിപ്പിച്ചത്</title>
		<link>https://www.chandrikadaily.com/jayalalitha-and-mother.html</link>
					<comments>https://www.chandrikadaily.com/jayalalitha-and-mother.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Dec 2016 07:11:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#Ironlady]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<category><![CDATA[Jayalalithaa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=11828</guid>

					<description><![CDATA[ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ജീവിതത്തിലുടനീളം വേദനിപ്പിച്ച ഒരു വാക്കുണ്ടായിരുന്നു &#8216;അമ്മ&#8217;. തമിഴ് ജനത തങ്ങളുടെ നേതാവിനെ ഏറെ ബഹുമാനത്തോടെ നെഞ്ചേറ്റി വിളിച്ച അതേ വാക്കു തന്നെ. ജയയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച വാക്കായിരുന്നു അത്. കുഞ്ഞുനാളില്‍ അമ്മയുടെ സ്‌നേഹം ഇല്ലാതെ വളര്‍ന്നതാണ് അമ്മയെന്ന വാക്ക് ജയലളിതക്ക് മുറിവുകള്‍ സമ്മാനിക്കാനിടയായത്. ടിവി അവതാരകയായ സിമി ഗര്‍വാളിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജയലളിത തന്റെ മനസ്സ് തുറന്നത്. സിനിമാ തിരക്കിലായിരുന്ന അമ്മ വേദവല്ലിയുടെ അസാന്നിധ്യമായിരുന്നു കുഞ്ഞു ജയയെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ജീവിതത്തിലുടനീളം വേദനിപ്പിച്ച ഒരു വാക്കുണ്ടായിരുന്നു &#8216;അമ്മ&#8217;. തമിഴ് ജനത തങ്ങളുടെ നേതാവിനെ ഏറെ ബഹുമാനത്തോടെ നെഞ്ചേറ്റി വിളിച്ച അതേ വാക്കു തന്നെ. ജയയുടെ മനസ്സില്&#x200d; ആഴത്തില്&#x200d; മുറിവേല്&#x200d;പ്പിച്ച വാക്കായിരുന്നു അത്. കുഞ്ഞുനാളില്&#x200d; അമ്മയുടെ സ്‌നേഹം ഇല്ലാതെ വളര്&#x200d;ന്നതാണ് അമ്മയെന്ന വാക്ക് ജയലളിതക്ക് മുറിവുകള്&#x200d; സമ്മാനിക്കാനിടയായത്. ടിവി അവതാരകയായ സിമി ഗര്&#x200d;വാളിനു നല്&#x200d;കിയ പ്രത്യേക അഭിമുഖത്തിലാണ് ജയലളിത തന്റെ മനസ്സ് തുറന്നത്.</p>
<p><img loading="lazy" class="alignnone size-full wp-image-11829" src="https://www.chandrikadaily.com/wp-content/uploads/2016/12/Sandhya.jpg" alt="sandhya" width="700" height="397" srcset="https://www.chandrikadaily.com/wp-content/uploads/2016/12/Sandhya.jpg 700w, https://www.chandrikadaily.com/wp-content/uploads/2016/12/Sandhya-300x170.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/12/Sandhya-696x395.jpg 696w" sizes="(max-width: 700px) 100vw, 700px" /><br />
സിനിമാ തിരക്കിലായിരുന്ന അമ്മ വേദവല്ലിയുടെ അസാന്നിധ്യമായിരുന്നു കുഞ്ഞു ജയയെ അത്യന്തം വേദനിപ്പിച്ചത്. വീട്ടുജോലിക്കാരിക്കൊപ്പം തനിച്ചായി പോയ ജയയെ തേടി അമ്മ വരാറുണ്ടായിരുന്നു. എന്നാല്&#x200d; നിമിഷ നേരം കൊണ്ട് അവര്&#x200d; സിനിമയുടെ ലോകത്തേക്ക് തിരിച്ചുപോകുന്നത് നിറകണ്ണുകളോടെയായിരുന്നു കുഞ്ഞു ജയ നോക്കിയിരുന്നത്. അമ്മക്കൊപ്പം കളിക്കാനും സംസാരിക്കാനും കൊതിച്ച ജയക്ക് കൂട്ടായിരുന്നത് വീട്ടുജോലിക്കാരി മാത്രമായിരുന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-11831" src="https://www.chandrikadaily.com/wp-content/uploads/2016/12/j11.jpg" alt="j11" width="700" height="454" srcset="https://www.chandrikadaily.com/wp-content/uploads/2016/12/j11.jpg 700w, https://www.chandrikadaily.com/wp-content/uploads/2016/12/j11-300x195.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/12/j11-696x451.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/12/j11-648x420.jpg 648w" sizes="(max-width: 700px) 100vw, 700px" /></p>
<p>ഉറക്കത്തില്&#x200d; എഴുന്നേറ്റ് തന്നെ വിട്ടു പോകാതിരിക്കാന്&#x200d; അമ്മയുടെ സാരിത്തുമ്പ് തന്റെ കൈയില്&#x200d; കെട്ടിയിടുമായിരുന്നുവെന്ന് ജയലളിത അഭിമുഖത്തില്&#x200d; ഓര്&#x200d;ക്കുന്നുണ്ട്. ഇത്രയേറെ ശ്രദ്ധ ആ കുഞ്ഞ് മനസ്സ് നല്&#x200d;കിയിരുന്നെങ്കിലും അമ്മ പോകും. താനുടുത്ത സാരി അതേപടി അഴിച്ച് വീട്ടുജോലിക്കാരിയെ ഉടുപ്പിച്ച് അവരെ കുഞ്ഞു ജയയുടെ അടുത്ത് കിടത്തിയായിരുന്നു അമ്മ സിനിമാ അഭിനയത്തിനായി പോയിരുന്നത്. ഉണരുമ്പോള്&#x200d; അമ്മയുടെ സാരിത്തലക്കല്&#x200d; വീട്ടുജോലിക്കാരിയുടെ ഉടല്&#x200d;. കരഞ്ഞു തീര്&#x200d;ത്ത പകലുകളുടെ എണ്ണം സിമി ഗര്&#x200d;വാളിനോട് പറയുമ്പോഴും ജയലളിതയുടെ മനസ്സ് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-11833" src="https://www.chandrikadaily.com/wp-content/uploads/2016/12/1-1.jpg" alt="1" width="413" height="576" srcset="https://www.chandrikadaily.com/wp-content/uploads/2016/12/1-1.jpg 413w, https://www.chandrikadaily.com/wp-content/uploads/2016/12/1-1-215x300.jpg 215w, https://www.chandrikadaily.com/wp-content/uploads/2016/12/1-1-301x420.jpg 301w" sizes="(max-width: 413px) 100vw, 413px" /></p>
<p>ആ കുഞ്ഞ് വളര്&#x200d;ന്ന് ഒരു നാടിന്റെ തന്നെ നേതാവായി മാറി. ജീവിതത്തില്&#x200d; അമ്മയായില്ലെങ്കിലും അവള്&#x200d; തമിഴരുടെ ഒന്നടങ്കം അമ്മയായി. പ്രായമേറിയവരുടെ പോലും അമ്മയായി. മക്കള്&#x200d; ഓരോരുത്തരുടെയും അമ്മ വിളി കേള്&#x200d;ക്കുമ്പോള്&#x200d; അറിയാതെയാണെങ്കിലും ജയയുടെ മനസ്സ് വിതുമ്പിയിരുന്നു, സ്വന്തം അമ്മയുടെ സ്‌നേഹത്തിനായി&#8230;</p>
<p><strong>Watch Video: </strong></p>
<p>https://www.youtube.com/watch?v=Cf2bU9xD-3E</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalitha-and-mother.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
