<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>JAGAN MOHAN REDDY &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jagan-mohan-reddy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 12 Jul 2024 12:05:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>JAGAN MOHAN REDDY &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസ്; നടപടി ടി.ഡി.പി എം.എല്&#x200d;.എയുടെ പരാതിയില്&#x200d;</title>
		<link>https://www.chandrikadaily.com/case-against-jagan-mohan-reddy-for-attempt-to-murder-action-on-the-complaint-of-tdp-mla.html</link>
					<comments>https://www.chandrikadaily.com/case-against-jagan-mohan-reddy-for-attempt-to-murder-action-on-the-complaint-of-tdp-mla.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 12 Jul 2024 12:05:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[TDP MLA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302513</guid>

					<description><![CDATA[ജഗന്&#x200d; റെഡ്ഡിയെ കൂടാതെ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്&#x200d;, രണ്ട് റിട്ടയേര്&#x200d;ഡ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെയും വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<div>ആന്ധ്രാപ്രദേശ് മുന്&#x200d; മുഖ്യമന്ത്രിയും വൈ.എസ്.ആര്&#x200d;.സി.പി അധ്യക്ഷനുമായ ജഗന്&#x200d; മോഹന്&#x200d; റെഡിക്കെതിരെ വധശ്രമത്തിന് കേസ്. ടി.ഡി.പി എം.എല്&#x200d;.എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലാണ് നടപടി. ജഗന്&#x200d; റെഡ്ഡിയെ കൂടാതെ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്&#x200d;, രണ്ട് റിട്ടയേര്&#x200d;ഡ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെയും വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.</div>
<div></div>
<div>കസ്റ്റഡിയിലിരിക്കെ മര്&#x200d;ദനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഐ.പി.സി സെക്ഷന്&#x200d; 120 ബി, 166, 167, 197, 307, 326, 465, 506 എന്നീ വകുപ്പുകള്&#x200d; പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്&#x200d;ഷം പഴക്കമുള്ള കേസ് ആയതിനാലാണ് ഐ.പി.സി പ്രകാരം കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.</div>
<div></div>
<div>
<div>2021 മെയില്&#x200d; കൊവിഡിന്റെ രണ്ടാം തരംഗത്തിനിടെയാണ് രഘുരാമ കൃഷ്ണ അറസ്റ്റ് ചെയ്യപ്പെട്ടത്. തനിക്കെതിരായ സി.ബി-സി.ഐ.ഡി കേസ് നിയമവിരുദ്ധമാണെന്നും നിരപരാധിയായ തന്നെ പൊലീസ് ജീപ്പിലേക്ക് വലിച്ചിഴച്ചുവെന്നും രഘുരാമ കൃഷ്ണ പരാതിയില്&#x200d; പറയുന്നു. അറസ്റ്റിന് ദിവസങ്ങള്&#x200d;ക്ക് മുമ്പ് താന്&#x200d; ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ആരോഗ്യസ്ഥിതി പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കസ്റ്റഡിയില്&#x200d; പീഡിപ്പിക്കപ്പെട്ടുവെന്നാണ് എം.എല്&#x200d;.എ പരാതിയില്&#x200d; പറയുന്നത്.</div>
<div>ഐ.പി.എസ് ഉദ്യോഗസ്ഥരായ പി.വി. സുനില്&#x200d; കുമാര്&#x200d;, പി.എസ്.ആര്&#x200d; സീതാരാമഞ്ജനേയുലു എന്നിവര്&#x200d;ക്കെതിരെയാണ് പൊലീസ് നടപടി. വിരമിച്ച ഉദ്യോഗസ്ഥരില്&#x200d; പൊലീസ് ഉദ്യോഗസ്ഥനായ ആര്&#x200d;. വിജയ് പോളും ഗുണ്ടൂര്&#x200d; ഗവണ്&#x200d;മെന്റ് ജനറല്&#x200d; ആശുപത്രി മുന്&#x200d; സൂപ്രണ്ട് ജി. പ്രഭാവതിയും ഉള്&#x200d;പ്പെടുന്നു.</div>
</div>
<div></div>
<div>
<div>ഗുണ്ടൂരിലെ നഗരംപാലം പൊലീസ് സ്റ്റേഷനിലാണ് ഇവര്&#x200d;ക്കെതിരായ കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം പത്തിനാണ് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി അടക്കമുള്ളവര്&#x200d;ക്കെതിരെ ടി.ഡി.പി എം.എല്&#x200d;.എ പരാതി നല്&#x200d;കിയത്. സംഭവം നടക്കുമ്പോള്&#x200d; കേസ് ചുമത്തപ്പെട്ട സുനില്&#x200d; കുമാര്&#x200d; സി.ഐ.ഡിയുടെ തലവനും സീതാരാമഞ്ജനേയുലു ഇന്റലിജന്&#x200d;സ് വിഭാഗം മേധാവിയും പോള്&#x200d; എ.എസ്.പി സി.ഐ.ഡിയുമായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ രാജുവിനെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.</div>
</div>
<div></div>
<div>എന്നാല്&#x200d; രഘുരാമ കൃഷ്ണയ്ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നായിരുന്നു ജി. പ്രഭാവതിയുടെ റിപ്പോര്&#x200d;ട്ട്. ഇതിനാലാണ് പൊലീസില്&#x200d; സമര്&#x200d;പ്പിച്ച പരാതിയില്&#x200d; ജി. പ്രഭാവതിയുടെ പേരും ഉള്&#x200d;പ്പെടുത്താന്&#x200d; കാരണമായത്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-against-jagan-mohan-reddy-for-attempt-to-murder-action-on-the-complaint-of-tdp-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടുത്ത ചീഫ് ജസ്റ്റിസാകാന്&#x200d; സാധ്യതയുള്ള എന്&#x200d;.വി രമണക്കെതിരെയുള്ള ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിയുടെ നീക്കം അമിത് ഷായുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ</title>
		<link>https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html</link>
					<comments>https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Oct 2020 08:31:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160708</guid>

					<description><![CDATA[ജസ്റ്റിസ് എന്&#x200d;.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്&#x200d;കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്&#x200d;ക്കാര്&#x200d; ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി കൂടികാഴ്ച നടന്നതിന് പിന്നാലെ ഒക്ടോബര്&#x200d; ആറിന് എഴുതിയ കത്താണ് ഇന്നലെ പുറത്തുവിട്ടതെന്നും ശ്രദ്ധേയമാണ്.]]></description>
										<content:encoded><![CDATA[<p><a href="https://twitter.com/chickukottaram"><strong>Chicku Irshad</strong></a></p>
<p>ന്യൂഡല്&#x200d;ഹി: സുപ്രീം കോടതി ജഡ്ജ് എന്&#x200d;.വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ഉയര്&#x200d;ത്തിയ ആരോപണങ്ങള്&#x200d; കൂടുതല്&#x200d; രാഷ്ട്രീയ ചര്&#x200d;ച്ചകളിലേക്ക് നീങ്ങുന്നു. അടുത്ത ചീഫ് ജസ്റ്റിസാകാന്&#x200d; സാധ്യതയുള്ള ജസ്റ്റിസ് എന്&#x200d;.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി രംഗത്തെത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി നടന്ന കൂടികാഴ്ചക്ക് പിന്നാലെയാണെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; ചൂണ്ടികാണിക്കുന്നത്.</p>
<p>ജസ്റ്റിസ് എന്&#x200d;.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്&#x200d;കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്&#x200d;ക്കാര്&#x200d; ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി കൂടികാഴ്ച നടന്നതിന് പിന്നാലെ ഒക്ടോബര്&#x200d; ആറിന് എഴുതിയ കത്താണ് ഇന്നലെ പുറത്തുവിട്ടതെന്നും ശ്രദ്ധേയമാണ്.</p>
<p>ശിവസേനയും ശിരോമണി അകാലിദളും മുന്നണി വിട്ടതോടെ വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസ് എന്&#x200d;ഡിഎയിലേക്ക് എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗന്&#x200d;മോഹന്&#x200d; റെഡ്ഡി ബിജെപി സര്&#x200d;ക്കാറിലെ ഉന്നത നേതൃത്വവുമായി ചര്&#x200d;ച്ച നടത്തിയത്. അമിത് ഷായെ സന്ദര്&#x200d;ശിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ജഗന്&#x200d; മോദിയുമായും കൂടിക്കാഴ്ച നടത്തിയത്.<img src="https://images.newindianexpress.com/uploads/user/imagelibrary/2020/9/23/w1200X800/vijcm1.jpg" alt="Jagan Mohan Reddy, Amit Shah discuss developments in Andhra Pradesh- The  New Indian Express" /></p>
<p>എന്&#x200d;ഡിഎയിലേക്കു കൂടുതല്&#x200d; കക്ഷികളെ കൊണ്ടുവരുന്നതിനു ബിജെപി നീക്കംനടത്തുന്നതായും സൂചനകള്&#x200d; ഉണ്ടായിരുന്നു. എന്നാല്&#x200d; ഈ വര്&#x200d;ഷമാദ്യം ബിജെപിയുമായി കൈകോര്&#x200d;ത്ത നടനും രാഷ്ട്രീയക്കാരനുമായ പവന്&#x200d; കല്യാണിന്റെ ഭീഷണി മുന്നില്&#x200d;നില്&#x200d;ക്കെ മോദി-ഷാ കൂട്ടുകെട്ടിന് ഉപകാരമാകുന്ന നീക്കമായാണോ ജഗന്റെ രാഷട്രീയ നീക്കമെന്നും സൂചനയുണ്ട്. എന്&#x200d;ഡിഎയുമായി തെറ്റിപ്പിരിഞ്ഞ പ്രതിപക്ഷ പാര്&#x200d;ട്ടി, എ.ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ പുനഃപ്രവേശന നീക്കങ്ങള്&#x200d;ക്കു തടയിടുക എന്നതും ജഗന്റെ ലക്ഷ്യമാണ്.</p>
<p>അടുത്ത ചീഫ് ജസ്റ്റിസാകാന്&#x200d; സാധ്യതയുള്ള ജസ്റ്റിസ് എന്&#x200d;.വി രമണക്കെതിരെ കടത്തു ആരോപണവുമായി എത്തിയ ജഗന്&#x200d;, ആന്ധ്രാപ്രദേശ് ഹൈക്കോടതി മുന്&#x200d; ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന എന്&#x200d;.വി രമണക്ക് മുന്&#x200d; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമാണുള്ളതെന്ന് കത്തില്&#x200d; ആരോപിക്കുന്നുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ റോസ്റ്ററിനെയടക്കം സ്വാധീനിച്ചുക്കൊണ്ട് ജസ്റ്റിസ് എന്&#x200d;. വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവര്&#x200d;ത്തനങ്ങളെ സ്വാധീനിച്ചുവെന്നും, പരമോന്നത നീതിപിഠത്തിന് നല്&#x200d;കിയ എട്ട് പേജുള്ള കത്തില്&#x200d; ജഗന്&#x200d; ആരോപണങ്ങളായി ഉന്നയിക്കുന്നു.</p>
<p><img loading="lazy" class="" src="https://pbs.twimg.com/card_img/1315108751557324800/5FojjHOR?format=jpg&amp;name=900x900" width="965" height="453" /></p>
<p>നായിഡും രമണയും തമ്മില്&#x200d; അനധികൃത സ്ഥലമിടപാടുകള്&#x200d; നടന്നതായും ജഗന്&#x200d; മോഹന്&#x200d; പറയുന്നു. അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്&#x200d;പ് ജസ്റ്റിസ് രമണയുടെ രണ്ട് പെണ്&#x200d;മക്കളും അമരാവതിയിലുള്ള ചിലരുമായി സ്ഥലമിടപാട് നടന്നിട്ടുണ്ടെന്നും ഇത് സംശയകരമാണെന്നും കത്തില്&#x200d; പറയുന്നു. തെലുങ്ക് ദേശം പാര്&#x200d;ട്ടിയുമായി ബന്ധപ്പെട്ട് വിഷയങ്ങളെല്ലാം ചില പ്രത്യേക ജഡ്ജുമാരുടെ മുന്&#x200d;പിലേ എത്താറുള്ളുവെന്നാണ് ജഗന്&#x200d; മോഹന്&#x200d; പറയുന്നത്. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും കത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പുവരുത്താനുള്ള നടപടികള്&#x200d; സ്വീകരിക്കണമെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്&#x200d; കത്തിനെക്കുറിച്ച് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.</p>
<p>അതേസമയം ജഡ്ജിമാര്&#x200d; സ്വന്തം കാര്യത്തിനായി സംസാരിക്കാറില്ലാത്തത് കൊണ്ട് അവര്&#x200d;ക്കെതിരെ എളുപ്പത്തില്&#x200d; വിമര്&#x200d;ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉയരുകയാണെന്ന് എന്&#x200d;.വി രമണ പ്രതികരിച്ചിരുന്നു. സോഷ്യല്&#x200d; മീഡിയ ഇത്തരം വിമര്&#x200d;ശനങ്ങള്&#x200d; ഏറ്റുപിടിക്കുകയും ജഡ്ജുമാര്&#x200d;ക്കെതിരെ വ്യാപക അപവാദ പ്രചാരണം നടത്തുകയാണെന്നും കഴിഞ്ഞ മാസം നടന്ന ഒരു ചടങ്ങില്&#x200d; വെച്ച് രമണ പറഞ്ഞു.</p>
<p><img loading="lazy" class="" src="https://static.asianetnews.com/images/01d99z8ygjpsb1gv0pcxpskg17/nv-ramana_710x400xt.jpg" alt="justice nv ramana recuses from the internal complaints committee which considers sexual assault case against cji" width="953" height="537" /></p>
<p>നേരത്തേ ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തില്&#x200d; പരാതി പരിഗണിക്കുന്നതില്&#x200d; നിന്ന് പിന്&#x200d;മാറിയ ആളാണ് ജസ്റ്റിസ് രമണ. സുപ്രിംകോടതിയില്&#x200d; ഭരണകൂട ഇടപെടല്&#x200d; നടക്കുന്നതില്&#x200d; പ്രതിഷേധവുമായി പരസ്യമായി രംഗത്തെത്തിയ ജസ്റ്റിസുമാരില്&#x200d; ഒരാളായിരുന്നു രഞ്ജന്&#x200d; ഗൊഗോയ്. എന്നാല്&#x200d; ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസായി രംഗത്തെത്തിയ ഗൊഗോയിക്കെതിരെയാണ് ലൈംഗികാരോപണം ഉയരുന്നത്. എന്നാല്&#x200d; തനിക്ക് എതിരെയും പരാതിക്കാരി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് പിന്&#x200d;മാറ്റമെന്നായിരുന്നു രമണ വ്യക്തമാക്കിയത്. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദര്&#x200d;ശകനാണെന്നും പരാതിക്കാരി അന്ന്, സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് നല്&#x200d;കിയ കത്തില്&#x200d; പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d;, ജഗനെതിരെയുള്ള സിബിഐ കേസുകള്&#x200d; ഒതുക്കുന്നതിനാണു ബിജെപിയുമായി കൂട്ടുകൂടുന്നതെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. അതേസമയം, വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസിന്റെ എന്&#x200d;ഡിഎ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്&#x200d; പാര്&#x200d;ട്ടിവൃത്തങ്ങള്&#x200d; തള്ളി. കോവിഡ് പകര്&#x200d;ച്ചവ്യാധിക്കിടയില്&#x200d; സംസ്ഥാനം ഏറ്റവും മോശമായ സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്ത് കേന്ദ്രവുമായി സൗഹൃദം സ്ഥാപിക്കുക മാത്രമാണു ജഗന്റെ ലക്ഷ്യമെന്ന് മുതിര്&#x200d;ന്ന നേതാക്കള്&#x200d; വ്യക്തമാക്കി.</p>
<p>അതിനിടെ, ജസ്റ്റിസ് രമണക്കെതിരെയുള്ള ആരോപണങ്ങള്&#x200d; ഗുരുതരമാണെന്നും അതിനാല്&#x200d; എത്രയും വേഗം കൃത്യവും ശക്തവുമായ അന്വേഷണം ആവശ്യമാണെന്നും മുതിര്&#x200d;ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്&#x200d;ത്തകനുമായ പ്രശാന്ത് ഭൂഷണ്&#x200d; ട്വീറ്റ് ചെയ്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാവാന്&#x200d; സാധ്യതയുള്ള ജസ്റ്റിസ് രമണക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/jagan-mohan-redddy-news.html</link>
					<comments>https://www.chandrikadaily.com/jagan-mohan-redddy-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 11 Oct 2020 05:25:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<category><![CDATA[justice ramana]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160657</guid>

					<description><![CDATA[അഴിമതിക്കേസുകളില്&#x200d; അന്വേഷണം നേരിടുന്ന മുന്&#x200d; മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിനും കൂട്ടാളികള്&#x200d;ക്കും അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നാണ് പ്രധാന ആരോപണം]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എന്&#x200d; വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്&#x200d;മോഹന്&#x200d; റെഡ്ഡി. അഴിമതിക്കേസുകളില്&#x200d; അന്വേഷണം നേരിടുന്ന മുന്&#x200d; മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിനും കൂട്ടാളികള്&#x200d;ക്കും അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നാണ് പ്രധാന ആരോപണം. അടുത്ത വര്&#x200d;ഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എന്&#x200d; വി രമണ.</p>
<p>ജസ്റ്റിസ് രമണയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജഗന്&#x200d;മോഹന്&#x200d; റെഡ്ഡി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.<br />
എട്ട് പേജുള്ള കത്തില്&#x200d; എന്&#x200d; വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്&#x200d; ആണ് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് രമണയും ആന്ധ്ര ഹൈക്കോടതിയും ചേര്&#x200d;ന്ന് സര്&#x200d;ക്കാരിനെ അട്ടിമറിക്കാന്&#x200d; ശ്രമിക്കുകയാണെന്നും പരാതി പറയുന്നു.</p>
<p>അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്രാ ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും പരാതിപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങള്&#x200d; അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നും കത്തില്&#x200d; ആരോപണമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jagan-mohan-redddy-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊഴില്&#x200d;മേഖലയില്&#x200d; വിപ്ലവകരമായ തീരുമാനവുമായി ജഗന്&#x200d;മോഹന്&#x200d; റെഡ്ഡി; നാട്ടുകാര്&#x200d;ക്ക് 75 ശതമാനം സംവരണം</title>
		<link>https://www.chandrikadaily.com/andhra-pradesh-reserves-75-of-private-jobs-for-locals.html</link>
					<comments>https://www.chandrikadaily.com/andhra-pradesh-reserves-75-of-private-jobs-for-locals.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 23 Jul 2019 08:48:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ANDRAPRADESH]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<category><![CDATA[job]]></category>
		<category><![CDATA[jobeless]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134013</guid>

					<description><![CDATA[ആന്ധ്രപ്രദേശിലെ ജനങ്ങളെ ഉപകാരമാകുന്ന ചരിത്ര തീരുമാനവുമായി മുഖ്യമന്ത്രി ജഗന്&#x200d;മോഹന്&#x200d; റെഡ്ഡി. സ്വകാര്യ മേഖലയില്&#x200d; നാട്ടുകാര്&#x200d;ക്ക് 75 ശതമാനം തൊഴില്&#x200d; സംവരണമേര്&#x200d;പ്പെടുത്തുന്ന വിപ്ലവകരമായ തീരുമാനമാണ് റെഡ്ഡി സര്&#x200d;ക്കാര്&#x200d; കൈക്കൊണ്ടത്. തിങ്കളാഴ്ച കൂടിയ നിയമസഭയിലാണ് സംസ്ഥാനത്തെ 75 ശതമാനം സ്വകാര്യജോലികളിലും നാട്ടുകാരെ തന്നെ നിയോഗിക്കണമെന്ന് ശുപാര്&#x200d;ശ ചെയ്യുന്ന നിയമം പാസാക്കിയത്. രാജ്യത്ത് ആദ്യമായി പ്രാദേശികമായി തൊഴില്&#x200d; സംവരണം ഏര്&#x200d;പ്പെടുത്തുന്ന സംസ്ഥാനമായി ഇതോടെ ആന്ധ്രപ്രദേശ് മാറി. വ്യാവസായിക യൂണിറ്റുകള്&#x200d;, ഫാക്ടറികള്&#x200d;, സംയുക്ത സംരഭങ്ങള്&#x200d;, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വന്&#x200d; പദ്ധതികള്&#x200d; എന്നിവയിലാണ് തൊഴില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ആന്ധ്രപ്രദേശിലെ ജനങ്ങളെ ഉപകാരമാകുന്ന ചരിത്ര തീരുമാനവുമായി മുഖ്യമന്ത്രി ജഗന്&#x200d;മോഹന്&#x200d; റെഡ്ഡി. സ്വകാര്യ മേഖലയില്&#x200d; നാട്ടുകാര്&#x200d;ക്ക് 75 ശതമാനം തൊഴില്&#x200d; സംവരണമേര്&#x200d;പ്പെടുത്തുന്ന വിപ്ലവകരമായ തീരുമാനമാണ് റെഡ്ഡി സര്&#x200d;ക്കാര്&#x200d; കൈക്കൊണ്ടത്. തിങ്കളാഴ്ച കൂടിയ നിയമസഭയിലാണ് സംസ്ഥാനത്തെ 75 ശതമാനം സ്വകാര്യജോലികളിലും നാട്ടുകാരെ തന്നെ നിയോഗിക്കണമെന്ന് ശുപാര്&#x200d;ശ ചെയ്യുന്ന നിയമം പാസാക്കിയത്. രാജ്യത്ത് ആദ്യമായി പ്രാദേശികമായി തൊഴില്&#x200d; സംവരണം ഏര്&#x200d;പ്പെടുത്തുന്ന സംസ്ഥാനമായി ഇതോടെ ആന്ധ്രപ്രദേശ് മാറി.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Open to all the views in this decision !! First in India: Andhra Pradesh reserves 75% of private jobs for locals <a href="https://t.co/dpwVYmLGzK">https://t.co/dpwVYmLGzK</a> via <a href="https://twitter.com/timesofindia?ref_src=twsrc%5Etfw">@timesofindia</a> <a href="https://twitter.com/hashtag/AndhraPradesh?src=hash&amp;ref_src=twsrc%5Etfw">#AndhraPradesh</a>  <a href="https://twitter.com/hashtag/jaganMohanReddy?src=hash&amp;ref_src=twsrc%5Etfw">#jaganMohanReddy</a> <a href="https://twitter.com/hashtag/reservation?src=hash&amp;ref_src=twsrc%5Etfw">#reservation</a></p>&mdash; Zubeen Lapsiwala (@ZubeenLapsiwala) <a href="https://twitter.com/ZubeenLapsiwala/status/1153541889162743808?ref_src=twsrc%5Etfw">July 23, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p> വ്യാവസായിക യൂണിറ്റുകള്&#x200d;, ഫാക്ടറികള്&#x200d;, സംയുക്ത സംരഭങ്ങള്&#x200d;, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വന്&#x200d; പദ്ധതികള്&#x200d; എന്നിവയിലാണ് തൊഴില്&#x200d; സംവരണം ഏര്&#x200d;പ്പെടുത്തിയത്.  ഫാര്&#x200d;മസ്യൂട്ടിക്കല്&#x200d; കമ്പനികള്&#x200d;,പെട്രോളിയം,കല്&#x200d;ക്കരി, വളം, സിമന്റ് തുടങ്ങി ഒന്നാം പട്ടികയില്&#x200d; വരുന്ന കമ്പനികളെ നിയമത്തില്&#x200d;നിന്ന് ഒഴിവാക്കിയിട്ടുണ്ട്. </p>



<p>തൊഴിലിനാവശ്യമായ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത യുവാക്കള്&#x200d;ക്ക് അതിനുള്ള പരിശീലനം നല്&#x200d;കാനുള്ള പദ്ധതിയും പുതിയ നിയമത്തിലുള്&#x200d;പ്പെടുത്തിയിട്ടുണ്ട്. പരിശീലനം നല്&#x200d;കാനാവശ്യമായ പദ്ധതി രൂപീകരിക്കുന്നതും പരിശീലനപരിപാടികള്&#x200d; സംഘടിപ്പിക്കുന്നതും സര്&#x200d;ക്കാര്&#x200d; തന്നെയായിരിക്കും.</p>



<p>യുവാക്കള്&#x200d;ക്ക് തൊഴില്&#x200d;സംവരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നല്&#x200d;കിയ ഉറപ്പ് മുഖ്യമന്ത്രി ജഗന്&#x200d;മോഹന്&#x200d; റെഡ്ഡി പാലിച്ചിരിക്കുകയാണ്. </p>



<p> </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/andhra-pradesh-reserves-75-of-private-jobs-for-locals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചട്ടങ്ങള്&#x200d; പാലിച്ചില്ല; നായിഡു പണികഴിപ്പിച്ച   എട്ടുകോടിയുടെ കെട്ടിടം പൊളിക്കാന്&#x200d; ജഗന്റെ ഉത്തരവ്</title>
		<link>https://www.chandrikadaily.com/prajavedika-is-an-illegal-structure-if-a-cm-himself-violates-rules.html</link>
					<comments>https://www.chandrikadaily.com/prajavedika-is-an-illegal-structure-if-a-cm-himself-violates-rules.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Jun 2019 12:56:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Chandra babu Naidu]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<category><![CDATA[praja vedika]]></category>
		<category><![CDATA[TDP]]></category>
		<category><![CDATA[ysr congress]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131031</guid>

					<description><![CDATA[അധികാരത്തിലായിരിക്കെ മുന്&#x200d; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിര്&#x200d;മിച്ച പ്രജാവേദിക (പ്രത്യേക ഓഫീസ് കെട്ടിടം) പൊളിക്കാന്&#x200d; ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിയുടെ ഉത്തരവ്. ചട്ടങ്ങള്&#x200d; പാലിക്കാതെയാണ് കെട്ടിടം നിര്&#x200d;മിച്ചതെന്ന് വിശദീകരിച്ചാണ് അധികാരത്തിലേറിയതിന് പിന്നാലെ ജഗന്റെ നിര്&#x200d;ണായക തീരുമാനം. ടി.ഡി.പി നേതാവും മുന്&#x200d;മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ വസതിയോട് ചേര്&#x200d;ന്ന് പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം ഉടന്&#x200d; പൊളിച്ചുനീക്കണമെന്നാണ് നിര്&#x200d;ദേശം. പാര്&#x200d;ട്ടി യോഗങ്ങളുള്&#x200d;പ്പെടെ ഔദ്യോഗിക കാര്യങ്ങള്&#x200d;ക്ക് വേണ്ടിയായിരുന്നു നായിഡു വസതിയും ഹാളും ഉപയോഗിച്ചിരുന്നത്. എന്നാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>അധികാരത്തിലായിരിക്കെ മുന്&#x200d; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിര്&#x200d;മിച്ച പ്രജാവേദിക (പ്രത്യേക ഓഫീസ് കെട്ടിടം) പൊളിക്കാന്&#x200d; ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിയുടെ ഉത്തരവ്. ചട്ടങ്ങള്&#x200d; പാലിക്കാതെയാണ് കെട്ടിടം നിര്&#x200d;മിച്ചതെന്ന് വിശദീകരിച്ചാണ് അധികാരത്തിലേറിയതിന് പിന്നാലെ ജഗന്റെ നിര്&#x200d;ണായക തീരുമാനം.</p>



<p>ടി.ഡി.പി നേതാവും മുന്&#x200d;മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ വസതിയോട് ചേര്&#x200d;ന്ന് പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം ഉടന്&#x200d; പൊളിച്ചുനീക്കണമെന്നാണ് നിര്&#x200d;ദേശം. പാര്&#x200d;ട്ടി യോഗങ്ങളുള്&#x200d;പ്പെടെ ഔദ്യോഗിക കാര്യങ്ങള്&#x200d;ക്ക് വേണ്ടിയായിരുന്നു നായിഡു വസതിയും ഹാളും ഉപയോഗിച്ചിരുന്നത്. എന്നാല്&#x200d; അതേ കെട്ടിടത്തില്&#x200d; തന്നെ കളക്ടര്&#x200d;മാരുടെ യോഗം വിളിച്ചചേര്&#x200d;ത്താണ് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ഉത്തരവിട്ടത്. ഈ കെട്ടിടത്തിലെ അവസാന യോഗമായിരിക്കും ഇതെന്ന് യോഗത്തില്&#x200d; വെച്ച് ജഗന്&#x200d; പ്രഖ്യാപിക്കുകയായിരുന്നു. നടപടി സ്വാഭാവികമാണെന്ന് പ്രതികരിച്ച ജഗന്&#x200d;, ഒരു സാധരണക്കാരന്&#x200d; അനുമതിയില്ലാതെ കെട്ടിടം നിര്&#x200d;മിച്ചാല്&#x200d; ഉദ്യോഗസ്ഥര്&#x200d; അത് പൊളിച്ചുനീക്കുന്നതാണ് പതിവെന്നും ഈ സര്&#x200d;ക്കാര്&#x200d; നിയമങ്ങളെ ബഹുമാനിക്കുന്നവരും അത് പിന്തുടരുന്നവരുമാണെന്നും പറഞ്ഞു. </p>



<p>നിയമസഭാ തെരഞ്ഞെടുപ്പിലെ ടിഡിപിയുടെ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക ഇത്തവണയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ജൂണ്&#x200d; 5ന് ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിക്ക് കത്തെഴുതിയിരുന്നു. പ്രതിപക്ഷനേതാവിന്റെ അനക്‌സ് ആയി പ്രജാവേദിക അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്&#x200d; നായിഡുവിന്റെ അഭ്യര്&#x200d;ത്ഥന തള്ളിക്കൊണ്ടാണ് വൈ.എസ്. ജഗന്&#x200d; കെട്ടിടം പൊളിച്ചുനീക്കാന്&#x200d; ഉത്തരവിട്ടത്. നാളെയാണ് കെട്ടിടം പൊളിക്കാന്&#x200d; തുടങ്ങുക. </p>



<p>അതേസമയം ജഗനും വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസും പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന്‌ ടിഡിപി കുറ്റപ്പെടുത്തി. കെട്ടിടം പൊളിച്ചു നീക്കാനുള്ള തീരുമാനത്തിനു പിന്നാലെ അവിടെയുണ്ടായിരുന്ന നിരവധി വസ്തുക്കള്&#x200d; ബോധപൂര്&#x200d;വം നശിപ്പിച്ചുവെന്ന് പാര്&#x200d;ട്ടി സംസ്ഥാന പ്രസിഡന്റ് കല വെങ്കിട്ട റാവു കുറ്റപ്പെടുത്തി. കഴിഞ്ഞയാഴ്ച നായിഡുവിന് വിമാനത്താവളത്തില്&#x200d; ദേഹപരിശോധന നടത്തിയതും വിവാദമായിരുന്നു. വി.ഐ.പി പരിഗണന നിഷേധിക്കപ്പെട്ട നായിഡുവിനെ വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിലാണ് സാധാരണ യാത്രക്കാര്&#x200d;ക്കുള്ള പരിശോധനകള്&#x200d;ക്ക് വിധേയനാക്കിയത്. വിമാനത്തിലേക്ക് വി.ഐ.പികള്&#x200d;ക്കുള്ള വാഹനം ലഭ്യമാക്കാത്തതിനാല്&#x200d; യാത്രക്കാര്&#x200d;ക്കുള്ള ബസില്&#x200d; കയറിയാണ് നായിഡു എത്തിയത്. അംഗരക്ഷകരെ വിമാനം വരെ അനുഗമിക്കാന്&#x200d; അനുവദിക്കാത്തതും വിവാദമായിരുന്നു. ബി.ജെ.പിയും വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസും എതിരാളികളെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുകയാണെന്നാണ് ടി.ഡി.പിയുടെ ആരോപണം.<br> ഹൈദരാബാദില്&#x200d; നിന്ന് അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയതിനു പിന്നാലെ കൃഷ്ണ നദീ തീരത്തുള്ള വസതിയിലാണ് നായിഡു താമസിച്ചിരുന്നത്. ഇവിടെ പണിത പ്രജാവേദിക ഔദ്യോഗിക കാര്യങ്ങള്&#x200d;ക്കായി നായിഡു ഉപയോഗപ്പെടുത്തുകയായിരുന്നു.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prajavedika-is-an-illegal-structure-if-a-cm-himself-violates-rules.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡെപ്യൂട്ടി സ്പീക്കര്&#x200d; പദവി വാഗ്ദാനം ജഗനെയും പാര്&#x200d;ട്ടിയേയും കയ്യിലെടുക്കാന്&#x200d; ബി.ജെ.പി</title>
		<link>https://www.chandrikadaily.com/bjp-extends-its-wide.html</link>
					<comments>https://www.chandrikadaily.com/bjp-extends-its-wide.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 13 Jun 2019 02:27:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129987</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസിനെ ചേര്&#x200d;ത്തു നിര്&#x200d;ത്തി ദക്ഷിണേന്ത്യയില്&#x200d; ചുവടുറപ്പിക്കാന്&#x200d; തന്ത്രങ്ങളൊരുക്കി ബി.ജെ. പി. ആന്ധ്ര പ്രദേശില്&#x200d; മിന്നുന്ന വിജയം കൈവരിച്ച വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസിന് ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്&#x200d; സ്ഥാനമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്&#x200d; സ്ഥാനത്തിനായി ശിവസേന ആവശ്യമുന്നയിക്കുന്നതിനിടെയാണ് ഇത്തരമൊരു നീക്കവുമായി ബി.ജെ.പി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. ബി.ജെ.പി എം.പിയും പാര്&#x200d;ട്ടി വക്താവുമായ ജി.വി.എല്&#x200d; നരസിംഹ റാവു ഇക്കാര്യത്തിന് വേണ്ടി വൈ.എസ്.ആര്&#x200d;.സി.പി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിയുമായി കൂടികാഴ്ച നടത്തിയെങ്കിലും ജഗന്&#x200d; അനുകൂലമായി പ്രതികരിച്ചിട്ടില്ല. [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസിനെ ചേര്&#x200d;ത്തു നിര്&#x200d;ത്തി ദക്ഷിണേന്ത്യയില്&#x200d; ചുവടുറപ്പിക്കാന്&#x200d; തന്ത്രങ്ങളൊരുക്കി ബി.ജെ. പി. ആന്ധ്ര പ്രദേശില്&#x200d; മിന്നുന്ന വിജയം കൈവരിച്ച വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസിന് ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്&#x200d; സ്ഥാനമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്&#x200d; സ്ഥാനത്തിനായി ശിവസേന ആവശ്യമുന്നയിക്കുന്നതിനിടെയാണ് ഇത്തരമൊരു നീക്കവുമായി ബി.ജെ.പി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. ബി.ജെ.പി എം.പിയും പാര്&#x200d;ട്ടി വക്താവുമായ ജി.വി.എല്&#x200d; നരസിംഹ റാവു ഇക്കാര്യത്തിന് വേണ്ടി വൈ.എസ്.ആര്&#x200d;.സി.പി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിയുമായി കൂടികാഴ്ച നടത്തിയെങ്കിലും ജഗന്&#x200d; അനുകൂലമായി പ്രതികരിച്ചിട്ടില്ല. ലോക്‌സഭയില്&#x200d; വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസിന് ലഭിച്ച 22 എം പി മാരില്&#x200d; ആര്&#x200d;ക്കെങ്കിലം ഡെപ്യൂട്ടി സ്പീക്കര്&#x200d; സ്ഥാനം നല്&#x200d;കാമെന്നാണ് ബി.ജെ.പി വാഗ്ദാനം. എന്നാല്&#x200d; ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ഇതിനോട് പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ക്രസിത്യന്&#x200d;, മുസ്്‌ലിം വോട്ടു ബാങ്കിന് ഇതില്&#x200d; താല്&#x200d;പര്യമുണ്ടാകില്ലെന്നാണ് വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസിന്റെ കണക്കു കൂട്ടല്&#x200d;. ഈ സാഹചര്യത്തില്&#x200d; അനുകൂലമായി പ്രതികരിക്കാന്&#x200d; വൈ.എസ്.ആര്&#x200d;. സി.പി തയാറായേക്കില്ല. <br>
നീതി ആയോഗിന്റെ യോഗത്തില്&#x200d; പങ്കെടുക്കാന്&#x200d; ജഗന്&#x200d; ശനിയാഴ്ച ഡല്&#x200d;ഹിയിലെത്തുന്നുണ്ട്.  ഈ വരവില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. തിങ്കളാഴ്ചയാണ് പുതിയ ലോക്‌സഭ ആദ്യമായി ചേരുന്നത്. അന്ന് സ്പീക്കര്&#x200d; സ്ഥാനമേല്&#x200d;ക്കുകയും എം.പിമാര്&#x200d; സത്യപ്രതിജ്ഞ നടത്തുകയും ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-extends-its-wide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജഗൻ മോഹൻ റെഡ്ഡി എൻ.ഡി.എയിലേക്ക്? നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്‌</title>
		<link>https://www.chandrikadaily.com/ysr-congress-leader-clarifies-jagan-bjp-meeting.html</link>
					<comments>https://www.chandrikadaily.com/ysr-congress-leader-clarifies-jagan-bjp-meeting.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 12 Jun 2019 12:31:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Andhra]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ysr congress]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129953</guid>

					<description><![CDATA[ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ആർ ജഗൻ മോഹൻ റെഡ്ഡിയും ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്. മുതിർന്ന ബി.ജെ.പി നേതാവായ നരസിംഹ റാവു ജഗൻ റെഡ്ഡിയെ കണ്ടത് മുഖ്യമന്ത്രി സ്ഥാനലബ്ധിയിൽ അഭിനന്ദിക്കാൻ വേണ്ടിയാണെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും വൈ.എസ്.ആർ കോൺഗ്രസ് നേതാവ് മനോജ് കോത്താരി പറ#്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചാണ് നരസിംഹ റാവു ജഗൻ മോഹൻ റെഡ്ഡിയെ കണ്ടത്. ജഗനെ എൻ.ഡി.എയിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടിയാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ആർ ജഗൻ മോഹൻ റെഡ്ഡിയും ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്. മുതിർന്ന ബി.ജെ.പി നേതാവായ നരസിംഹ റാവു ജഗൻ റെഡ്ഡിയെ കണ്ടത് മുഖ്യമന്ത്രി സ്ഥാനലബ്ധിയിൽ അഭിനന്ദിക്കാൻ വേണ്ടിയാണെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും വൈ.എസ്.ആർ കോൺഗ്രസ് നേതാവ് മനോജ് കോത്താരി പറ#്ഞു.</p>



<p>ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചാണ് നരസിംഹ റാവു ജഗൻ മോഹൻ റെഡ്ഡിയെ കണ്ടത്. ജഗനെ എൻ.ഡി.എയിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടിയാണ് കൂടിക്കാഴ്ച എന്നാണ് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത്തരം വാർത്തകളിൽ സത്യമില്ലെന്നും ആന്ധ്രയിൽ ഭരിക്കാൻ ആവശ്യമായ സീറ്റുകൾ പാർട്ടിക്കുണ്ടെന്നും കോത്താരി പറഞ്ഞു. ഭാവിയിൽ ബി.ജെ.പിയുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ തനിക്കാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ysr-congress-leader-clarifies-jagan-bjp-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിചിത്ര നീക്കവുമായി ജഗൻ; ആന്ധ്രയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാർ</title>
		<link>https://www.chandrikadaily.com/jagan-mohan-reddy-to-appoint-five-dycms.html</link>
					<comments>https://www.chandrikadaily.com/jagan-mohan-reddy-to-appoint-five-dycms.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 07 Jun 2019 09:14:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Andhra]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<category><![CDATA[politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129454</guid>

					<description><![CDATA[ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവില്ലാത്ത നീക്കവുമായി ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. തന്റെ മന്ത്രിസഭയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചു കൊണ്ടാണ് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. പട്ടിക ജാതി, പട്ടിക വർഗം, പിന്നാക്ക വർഗം, ന്യൂനപക്ഷം, കാപു എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഓരോരുത്തരെ വീതം ഉപമുഖ്യമന്ത്രിയാക്കാൻ ജഗൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെ തന്റെ മന്ത്രിസഭയിലെ പകുതി അംഗങ്ങളും പിന്നാക്ക വിഭാഗത്തിൽ നിന്നായിരിക്കണമെന്ന തീരുമാനവും ജഗൻ കൈക്കൊണ്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രിമാരിൽ കാപു ഒഴികെയുള്ള വിഭാഗങ്ങളെല്ലാം [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവില്ലാത്ത നീക്കവുമായി ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. തന്റെ മന്ത്രിസഭയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചു കൊണ്ടാണ് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. പട്ടിക ജാതി, പട്ടിക വർഗം, പിന്നാക്ക വർഗം, ന്യൂനപക്ഷം, കാപു എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഓരോരുത്തരെ വീതം ഉപമുഖ്യമന്ത്രിയാക്കാൻ ജഗൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെ തന്റെ മന്ത്രിസഭയിലെ പകുതി അംഗങ്ങളും പിന്നാക്ക വിഭാഗത്തിൽ നിന്നായിരിക്കണമെന്ന തീരുമാനവും ജഗൻ കൈക്കൊണ്ടിട്ടുണ്ട്.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Andhra Chief Minister Jagan Mohan Reddy appoints five deputies <a href="https://t.co/FdRHr35C1W">pic.twitter.com/FdRHr35C1W</a></p>&mdash; NDTV (@ndtv) <a href="https://twitter.com/ndtv/status/1136891378716282880?ref_src=twsrc%5Etfw">June 7, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>ഉപമുഖ്യമന്ത്രിമാരിൽ കാപു ഒഴികെയുള്ള വിഭാഗങ്ങളെല്ലാം പിന്നാക്ക വിഭാഗങ്ങളാണ്. എല്ലാവർക്കും ഭരണത്തിൽ തുല്യ പ്രാതിനിധ്യം നൽകുക എന്നത് ലക്ഷ്യമാക്കിയാണ് ഈ നീക്കമെന്നാണ് സൂചന. മുന്നാക്ക വിഭാഗമായ കാപു ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, വിശാഖപട്ടണം, വിജയനഗരം ജില്ലകളിലെ പ്രബല സമുദായമാണ്. കാപു സമുദായത്തിന്റെ വോട്ട് ഏകീകരണം ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ കോൺഗ്രസിന്റെ മികച്ച വിജയത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.</p>



<p>സർക്കാർ ഉദ്യോഗങ്ങളിൽ തങ്ങൾക്ക് സംവരണം നൽകണമെന്നാവശ്യപ്പെട്ട് കാപു വിഭാഗം കാലങ്ങളായി സമരത്തിലാണ്. ഇതേത്തുടർന്ന് തന്റെ സർക്കാറിന്റെ കാലാവധി പൂർത്തിയാകുംമുമ്പ് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ കാപു സമുദായത്തിന് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ബിൽ ചന്ദ്രബാബു നായിഡു സർക്കാർ അവതരിപ്പിച്ചിരുന്നു. അതേസമയം, കാപു സമുദായത്തിന് സംവരണം വാഗ്ദാനം ചെയ്യാൻ തനിക്കു കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജഗൻ മോഹൻ റെഡ്ഡി പറഞ്ഞിരുന്നത്.</p>



<p>25 അംഗങ്ങളായിരിക്കും ജഗൻ മോഹൻ റെഡ്ഡിയുടെ മന്ത്രിസഭയിലുണ്ടാവുക എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഇതിൽ പകുതിയും പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധികളായിരിക്കും. രണ്ടു വർഷം കഴിഞ്ഞാൽ മന്ത്രിസഭാ പുനഃസംഘാടനം നടത്താനും യുവാക്കൾക്ക് മന്ത്രിസഭയിൽ കൂടുതൽ അവസരം നൽകാനും തീരുമാനമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jagan-mohan-reddy-to-appoint-five-dycms.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു</title>
		<link>https://www.chandrikadaily.com/jagan-mohan-reddy-adrapradesh-chief-minister-oath-news.html</link>
					<comments>https://www.chandrikadaily.com/jagan-mohan-reddy-adrapradesh-chief-minister-oath-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 May 2019 09:53:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128818</guid>

					<description><![CDATA[വിജയവാഡ: ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്&#x200d;ണര്&#x200d; ഇ.എസ്.എല്&#x200d; നരസിംഹനാണ് ജഗന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്ന് ജഗന്&#x200d; മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുള്ളവര്&#x200d; ജൂണ്&#x200d; ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്&#x200d;ക്കുമെന്നാണ് സൂചന. വിജയവാഡയില്&#x200d; 12.23ന് നടന്ന ചടങ്ങില്&#x200d; 30000 പേര്&#x200d; പങ്കെടുത്തു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്&#x200d; റാവു, ഡി.എം.കെ നേതാവ് സ്റ്റാലിന്&#x200d; എന്നിവര്&#x200d; ചടങ്ങില്&#x200d; പങ്കെടുത്തു. ചടങ്ങിന് എത്തിയില്ലെങ്കിലും എന്&#x200d;. ചന്ദ്രബാബു നായിഡു ജഗന്&#x200d; മോഹന്&#x200d; റഡ്ഡിയ്ക്ക് തന്റെ അഭിനന്ദനമറിയിച്ചിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[
<p>വിജയവാഡ: ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്&#x200d;ണര്&#x200d; ഇ.എസ്.എല്&#x200d; നരസിംഹനാണ് ജഗന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്ന് ജഗന്&#x200d; മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുള്ളവര്&#x200d; ജൂണ്&#x200d; ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്&#x200d;ക്കുമെന്നാണ് സൂചന. വിജയവാഡയില്&#x200d; 12.23ന് നടന്ന ചടങ്ങില്&#x200d; 30000 പേര്&#x200d; പങ്കെടുത്തു. </p>



<p>തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്&#x200d; റാവു, ഡി.എം.കെ നേതാവ് സ്റ്റാലിന്&#x200d; എന്നിവര്&#x200d; ചടങ്ങില്&#x200d; പങ്കെടുത്തു. ചടങ്ങിന് എത്തിയില്ലെങ്കിലും എന്&#x200d;. ചന്ദ്രബാബു നായിഡു ജഗന്&#x200d; മോഹന്&#x200d; റഡ്ഡിയ്ക്ക് തന്റെ അഭിനന്ദനമറിയിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്&#x200d; പ്രാര്&#x200d;ത്ഥനകളും ഉണ്ടായിരുന്നു. കോണ്&#x200d;ഗ്രസ് അദ്ധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി ട്വിറ്ററലൂടെ ജഗനെ അഭിനന്ദിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jagan-mohan-reddy-adrapradesh-chief-minister-oath-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നായിഡുവിനെ തൂത്തെറിഞ്ഞ് ആന്ധ്ര;   ജഗന്റെ സത്യപ്രതിജ്ഞ 30ന്</title>
		<link>https://www.chandrikadaily.com/ysr-congress-storms-to-power-in-andhra-with-landslide-wins.html</link>
					<comments>https://www.chandrikadaily.com/ysr-congress-storms-to-power-in-andhra-with-landslide-wins.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 May 2019 12:04:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ANDRAPRADESH]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<category><![CDATA[JAGAN MOHAN REDDY]]></category>
		<category><![CDATA[TDP]]></category>
		<category><![CDATA[YSR]]></category>
		<category><![CDATA[ysr congress]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128297</guid>

					<description><![CDATA[ഹൈദരാബാദ്: മോദി സര്&#x200d;ക്കാറില്&#x200d; അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്&#x200d; ചന്ദ്രബാബു നായിഡുവിനും പാര്&#x200d;ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്&#x200d; നല്&#x200d;കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷത്തോടെ ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിയുടെ വൈ. എസ്.ആര്&#x200d; കോണ്&#x200d;ഗ്രസ് അധികാരം പിടിച്ചെടുത്തപ്പോള്&#x200d; 25 ലോക്‌സഭാ സീറ്റില്&#x200d; 23 ഉം പിടിച്ച് ടി.ഡി.പിയെ ചിത്രത്തില്&#x200d; നിന്നും നീക്കി. 175 അംഗ നിയമസഭയില്&#x200d; വൈ. എസ്.ആര്&#x200d;.സി.പി 151 സീറ്റുകള്&#x200d; നേടിയപ്പോള്&#x200d; ടി.ഡി.പിയുടെ നേട്ടം വെറും 24ല്&#x200d; ഒതുങ്ങി. ആദ്യം കൂടെനില്&#x200d;ക്കുകയും പിന്നീട് മോദിക്കെതിരെ പ്രതിപക്ഷ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഹൈദരാബാദ്: മോദി സര്&#x200d;ക്കാറില്&#x200d; അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്&#x200d; ചന്ദ്രബാബു നായിഡുവിനും പാര്&#x200d;ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്&#x200d; നല്&#x200d;കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷത്തോടെ ജഗന്&#x200d; മോഹന്&#x200d; റെഡ്ഡിയുടെ വൈ. എസ്.ആര്&#x200d; കോണ്&#x200d;ഗ്രസ് അധികാരം പിടിച്ചെടുത്തപ്പോള്&#x200d; 25 ലോക്‌സഭാ സീറ്റില്&#x200d; 23 ഉം പിടിച്ച് ടി.ഡി.പിയെ ചിത്രത്തില്&#x200d; നിന്നും നീക്കി. 175 അംഗ നിയമസഭയില്&#x200d; വൈ. എസ്.ആര്&#x200d;.സി.പി 151 സീറ്റുകള്&#x200d; നേടിയപ്പോള്&#x200d; ടി.ഡി.പിയുടെ നേട്ടം വെറും 24ല്&#x200d; ഒതുങ്ങി. ആദ്യം കൂടെനില്&#x200d;ക്കുകയും പിന്നീട് മോദിക്കെതിരെ പ്രതിപക്ഷ സഖ്യത്തിനായി രാജ്യത്തുടനീളം ഓടിനടന്ന് പണിയെടുക്കുകയും ചെയ്ക നായിഡുവിനെ പക്ഷേ സംസ്ഥാനം കൈവിടുകയായിരുന്നു.</p>



<p>ഈ മാസം 30ന് ജഗന്റെ നേതൃത്വത്തിലുള്ള വൈ. എസ്.ആര്&#x200d;. സി.പി സര്&#x200d;ക്കാര്&#x200d; അധികാരമേല്&#x200d;ക്കും. നാളെ ചേരുന്ന പാര്&#x200d;ട്ടി നിയമസഭാകക്ഷി യോഗം ജഗനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കും. മുന്&#x200d; കോണ്&#x200d;ഗ്രസ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകനായ ജഗന്&#x200d; ക്ഷേത്ര നഗരമായ തിരുപ്പതിയില്&#x200d; വെച്ചായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. </p>



<p>ആന്ധ്രയുടെ പ്രത്യേക പദവിക്കായുള്ള ഞങ്ങളുടെ ആവശ്യങ്ങള്&#x200d; തുടരും വിജയശേഷം ജഗന്&#x200d; വ്യക്തമാക്കി. ഈ വിഷയത്തില്&#x200d; ഞാന്&#x200d; മോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഞങ്ങളുടെ ആവശ്യം അറിയിക്കുമെന്നും  ജഗന്&#x200d; മോഹന്&#x200d; റെഡ്ഡി  പറഞ്ഞു<br>സംസ്ഥാനത്ത് കനത്ത പരാജയമടഞ്ഞതിന് പിന്നാലെ ലോക്‌സഭയില്&#x200d; ഒരംഗം മാത്രമായ ടി.ഡി.പിയുടെയും ചന്ദ്രബാബു നായിഡുവിന്റേയും ദേശീയ രാഷ്ട്രീയ ഭാവി തന്നെ ഇനി ചോദ്യം ചെയ്യപ്പെടും. 10 വര്&#x200d;ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 47 കാരനായ ജഗനെ തേടി സംസ്ഥാന ഭരണമെത്തുന്നത്. 2009ല്&#x200d; പിതാവ് വൈ.എസ്.ആറിന്റെ മരണത്തോടെ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി തുടങ്ങിയ ജഗന്&#x200d; ഇതിന് സാധിക്കാതെ വന്നതോടെയാണ് കോണ്&#x200d;ഗ്രസ് പിളര്&#x200d;ത്തി വൈ.എസ്.ആര്&#x200d;. സി.പി രൂപീകരിച്ചത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ysr-congress-storms-to-power-in-andhra-with-landslide-wins.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
