<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jai sha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jai-sha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 29 Sep 2023 16:52:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jai sha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നോക്കിവായിച്ചിട്ടും രണ്ടു തവണ തെറ്റിച്ച് ജയ് ഷാ; ട്രോളി സോഷ്യല്&#x200d;മീഡിയ</title>
		<link>https://www.chandrikadaily.com/jai-shah-got-it-wrong-both-times-trolley-social-media.html</link>
					<comments>https://www.chandrikadaily.com/jai-shah-got-it-wrong-both-times-trolley-social-media.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 29 Sep 2023 16:52:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jai sha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276930</guid>

					<description><![CDATA[ഷ്യന്&#x200d; ക്രിക്കറ്റ് കൗണ്&#x200d;സില്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര ആഭ്യന്തര അമിത് ഷായുടെ പുത്രന്&#x200d; ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നടത്തിയ പ്രസംഗം വൈറലായി. ഇംഗ്ലീഷിലെ കണ്&#x200d;ഗ്രാജുലേറ്റ് (അഭിനന്ദനം) എന്ന വാക്ക് രണ്ടു തവണയും തെറ്റായി പറഞ്ഞതാണ് സമൂഹമാധ്യമങ്ങളില്&#x200d; പരിഹാസപാത്രമായിരിക്കുന്നത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | Jay Shah, Honorary Secretary BCCI and President Asian Cricket Council, congratulates Smriti Mandhana on winning the Asian Games gold medal <a href="https://t.co/FZYoul9quE">pic.twitter.com/FZYoul9quE</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1707267164187885843?ref_src=twsrc%5Etfw">September 28, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ്ഷാ. ക്രിക്കറ്റിനെക്കുറിച്ച് യാതൊരുവിധ അറിവും ഇല്ലാതെ രാജ്യത്തെ ക്രിക്കറ്റ് ഭരണം ഇദ്ദേഹത്തെ ഏല്&#x200d;പ്പിച്ചത് വലിയ രീതിയിലുള്ള ചര്&#x200d;ച്ചകള്&#x200d;ക്ക് വഴി വച്ചിരുന്നു. ബിസിസിഐ പദവിക്കൊപ്പം ഏഷ്യന്&#x200d; ക്രിക്കറ്റ് കൗണ്&#x200d;സില്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jai-shah-got-it-wrong-both-times-trolley-social-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെ ട്രോളി വീണ്ടും രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/rahul-gandhi-jay-shah-kolaveri-da-amit-shah-bjp-pm-modi-congress-corruption.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-jay-shah-kolaveri-da-amit-shah-bjp-pm-modi-congress-corruption.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Oct 2017 14:23:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jai sha]]></category>
		<category><![CDATA[rahul ghandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48847</guid>

					<description><![CDATA[ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുനേരെ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാറിന്റേയും നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് അദ്ദേഹം പിരിഹാസം നടത്തിയത്. സുഹൃത്തുക്കളെ ഷാ രാജകുമാരനെക്കുറിച്ച് താന്‍ ഒന്നും മിണ്ടില്ല; മിണ്ടാന്‍ ആരെയും അനുവദിക്കില്ല&#8217; എന്നാണ് രാഹുല്‍ കുറിച്ചത്. ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ദ വയറിന് വാര്‍ത്താ വിലക്കേര്‍പ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം വൈ ദിസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ബിജെപി ദേശീയ അദ്ധ്യക്ഷന്&#x200d; അമിത് ഷായുടെ മകന്&#x200d; ജയ് ഷായയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുനേരെ ഉയര്&#x200d;ന്ന അഴിമതിയാരോപണത്തില്&#x200d; ബി.ജെ.പിയുടെയും കേന്ദ്രസര്&#x200d;ക്കാറിന്റേയും നിലപാടിനെ പരിഹസിച്ച് കോണ്&#x200d;ഗ്രസ് ഉപാദ്ധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ട്വിറ്ററിലാണ് അദ്ദേഹം പിരിഹാസം നടത്തിയത്. സുഹൃത്തുക്കളെ ഷാ രാജകുമാരനെക്കുറിച്ച് താന്&#x200d; ഒന്നും മിണ്ടില്ല; മിണ്ടാന്&#x200d; ആരെയും അനുവദിക്കില്ല&#8217; എന്നാണ് രാഹുല്&#x200d; കുറിച്ചത്.</p>
<p>ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്&#x200d;ത്ത പുറത്തുവിട്ട ദ വയറിന് വാര്&#x200d;ത്താ വിലക്കേര്&#x200d;പ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്&#x200d;ശനം. കഴിഞ്ഞ ദിവസം വൈ ദിസ് കൊലവെറി എന്ന രാഹുലിന്റെ പരിഹാസം വന്&#x200d; ശ്രദ്ധനേടിയിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi">मित्रों, शाह-जादे के बारे में ना बोलूंगा, ना बोलने दूंगा<a href="https://t.co/y9QlHFHFHS">https://t.co/y9QlHFHFHS</a></p>
<p>— Office of RG (@OfficeOfRG) <a href="https://twitter.com/OfficeOfRG/status/921309647331454976?ref_src=twsrc%5Etfw">October 20, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് അഹമ്മദാബാദ് കോടതി ദ വയര്&#x200d; ന്യൂസ് പോര്&#x200d;ട്ടലിന് വിലക്കേര്&#x200d;പ്പെടുത്തിയത്. അമിത് ഷായുടെ മകന്റെ സ്വത്തുമായി ബന്ധപ്പെട്ട വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിര്&#x200d;ദേശം. കോടതി ഉത്തരവിനോട് വായ് മൂടിക്കെട്ടാനുള്ള ശ്രമമെന്ന് ദി വയര്&#x200d; പ്രതികരിച്ചത്. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപി ജയത്തിന് പിന്നാലെ ജയ് ഷായുടെ കമ്പനി 16,000 ഇരട്ടി ലാഭമുണ്ടായതായാണ് വാര്&#x200d;ത്ത വന്നത്.</p>
<p>2015-16 സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; കമ്പനിയുടെ ലാഭം മുന്&#x200d; വര്&#x200d;ഷത്തില്&#x200d; നിന്നും പതിനാറായിരം ഇരട്ടിയായി 80.5 കോടി രൂപയുടെ വര്&#x200d;ധനവ് ഉണ്ടായി എന്നാണു ജയ് ഷായ്ക്ക് നേരെ ഉയര്&#x200d;ന്ന ആരോപണം. ടെമ്പിള്&#x200d; എന്റര്&#x200d;െ്രെപസസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്&#x200d; ആണ് ജയ് ഷാ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-jay-shah-kolaveri-da-amit-shah-bjp-pm-modi-congress-corruption.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രഭാവം നഷ്ടപ്പെട്ട് മോദി</title>
		<link>https://www.chandrikadaily.com/international-medias-against-modi.html</link>
					<comments>https://www.chandrikadaily.com/international-medias-against-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Oct 2017 04:14:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[bbc]]></category>
		<category><![CDATA[jai sha]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[pm narendramodi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48765</guid>

					<description><![CDATA[അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രഭാവം നഷ്ടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നിലവിലെ ഭരണം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മോദിയുടെ ഭരണം നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തുന്നത്. ബി.ബി.സി റിപ്പോര്‍ട്ടര്‍ സൗത്തിക് ബിശ്വാസ് ഈ ആഴ്ച്ചയില്‍ എഴുതിയ ലേഖനത്തില്‍ പ്രൗഢി നഷ്ടപ്പെട്ട മോദിയെ വരച്ചുകാണിക്കുന്നു. 2014-ല്‍ അധികാരത്തിലേറുന്നതിന് മുമ്പ് രാജ്യത്തെ നോക്കി മോദി പറഞ്ഞതെല്ലാം ഒരു പുറംകാഴ്ച്ചക്കാരന്റെ മനോഭാവത്തോടെയായിരുന്നു. രാജ്യത്തിന്റെ പിന്നോക്ക സാമ്പത്തികാവസ്ഥയേയും തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തേയുമെല്ലാം പുറത്തുനിന്ന് കൊണ്ട് മോദി വിമര്‍ശിച്ചു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാമെന്ന ഉറപ്പോടെ അതിഗംഭീര വിജയത്തിനുശേഷം 2014-ല്‍ അധികാരത്തിലേറി. [&#8230;]]]></description>
										<content:encoded><![CDATA[<p>അന്താരാഷ്ട്ര മാധ്യമങ്ങളില്&#x200d; പ്രഭാവം നഷ്ടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നിലവിലെ ഭരണം വിലയിരുത്തിയുള്ള റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രകാരം മോദിയുടെ ഭരണം നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തുന്നത്. ബി.ബി.സി റിപ്പോര്&#x200d;ട്ടര്&#x200d; സൗത്തിക് ബിശ്വാസ് ഈ ആഴ്ച്ചയില്&#x200d; എഴുതിയ ലേഖനത്തില്&#x200d; പ്രൗഢി നഷ്ടപ്പെട്ട മോദിയെ വരച്ചുകാണിക്കുന്നു.</p>
<p>2014-ല്&#x200d; അധികാരത്തിലേറുന്നതിന് മുമ്പ് രാജ്യത്തെ നോക്കി മോദി പറഞ്ഞതെല്ലാം ഒരു പുറംകാഴ്ച്ചക്കാരന്റെ മനോഭാവത്തോടെയായിരുന്നു. രാജ്യത്തിന്റെ പിന്നോക്ക സാമ്പത്തികാവസ്ഥയേയും തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തേയുമെല്ലാം പുറത്തുനിന്ന് കൊണ്ട് മോദി വിമര്&#x200d;ശിച്ചു. എല്ലാ പ്രശ്‌നങ്ങള്&#x200d;ക്കും പരിഹാരമുണ്ടാക്കാമെന്ന ഉറപ്പോടെ അതിഗംഭീര വിജയത്തിനുശേഷം 2014-ല്&#x200d; അധികാരത്തിലേറി. പക്ഷേ, ഉറപ്പുനല്&#x200d;കിയതൊന്നും പാലിക്കാന്&#x200d; മോദിക്കായില്ല. മാത്രവുമല്ല, രാജ്യത്തെ സാമ്പത്തികാവസ്ഥ കുത്തനെ നിലംപതിക്കുകയുമായിരുന്നു. തൊഴില്&#x200d; ദാരിദ്ര്യം പിടിമുറിക്കി നീങ്ങുന്ന സാമ്പത്തികാവസ്ഥയുടെ നട്ടെല്ലൊടിച്ചത് നവംബര്&#x200d; 8ന് നടത്തിയ നോട്ട് നിരോധനമായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; വിലയിരുത്തുന്നു.</p>
<p>ബാങ്കുകളിലെ കുന്നുകൂടി കിടക്കുന്ന ലോണുകള്&#x200d; സാമ്പത്തിക നഷ്ടവും ആഭ്യന്തര നിക്ഷേപത്തേയും കാര്യമായി ബാധിക്കുകയാണെന്നും രാജ്യത്തെ സാമ്പത്തികാവസ്ഥ നിലതെറ്റിയിരിക്കുകയാണെന്നും സാമ്പത്തിക വിദഗ്ധന്&#x200d; പ്രവീണ്&#x200d; ചക്രവതി പറഞ്ഞതായാണ് ബി.ബി.സി റിപ്പോര്&#x200d;ട്ട്. മോദിയുടെ രാഷ്ട്രീയപരമായ നീക്കമായിരുന്നു കള്ളപ്പണം നിരോധിക്കാനെന്ന പേരില്&#x200d; മൊത്തം പണവും പിന്&#x200d;വലിച്ചത്. എന്നാല്&#x200d; ഇത് സാമ്പത്തികാസ്ഥയെ നിലംപരിശാക്കിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരൊറ്റ നികുതി വ്യവസ്ഥ എന്ന പേരില്&#x200d; ജി.എസ്.ടി കൊണ്ടുവന്നതും കച്ചവടക്കാരെ മോശം രീതിയില്&#x200d; ബാധിച്ചുതുടങ്ങിയിരിക്കുകയാണെന്നുമുള്ള വിലയിരുത്തലിലാണ് മാധ്യമങ്ങള്&#x200d;.</p>
<p>സാമ്പത്തികാവസ്ഥ തകര്&#x200d;ന്നുവെന്ന് ബി.ജെ.പിയുടെ നേതാവ് യശ്വന്ത് സിന്&#x200d;ഹയാണ് പരസ്യമായി പറഞ്ഞത്. ഇത് സര്&#x200d;ക്കാരിനേറ്റ കനത്ത ആഘാതമാണ്. ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത്ഷായുടെ മകന്&#x200d; ജയ്ഷായുടെ കമ്പനിയുടെ അപ്രതീക്ഷിത വളര്&#x200d;ച്ചയുമായി ബന്ധപ്പെട്ട വാര്&#x200d;ത്ത പുറത്തുവന്നതും സര്&#x200d;ക്കാരിന് തിരിച്ചടിയായെന്നും വിലയിരുത്തപ്പെടുന്നു. യുവാക്കളുടെ വോട്ടില്&#x200d; ലഭിച്ച വിജയത്തില്&#x200d; അധികാരത്തിലേറിയ മോദിക്ക് ഡല്&#x200d;ഹി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റികള്&#x200d; നഷ്ടമായി. സാമൂഹ്യമാധ്യമങ്ങളിലെ തീപ്പൊരിയായിരുന്ന മോദിക്കിപ്പോള്&#x200d; സാമൂഹ്യമാധ്യമങ്ങളില്&#x200d; പരിഹാസമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്&#x200d; മുസ്‌ലിംകള്&#x200d; അടിച്ചമര്&#x200d;ത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങള്&#x200d; പറയുന്നു. ഉത്തര്&#x200d;പ്രദേശില്&#x200d; മുസ്‌ലിംകള്&#x200d;ക്കെതിരെ നടത്തുന്ന അക്രമങ്ങളും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്&#x200d; ശ്രമിക്കുന്ന സംഘരാഷ്ട്രീയവും അന്താരാഷ്ട്ര മാധ്യമങ്ങളില്&#x200d; മോദിയുടെ പ്രഭാവം കെടുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/international-medias-against-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ് ഷാ വിവാദം; അന്വേഷണം അനിവാര്യമാണെന്ന് യശ്വന്ത് സിന്‍ഹ</title>
		<link>https://www.chandrikadaily.com/yaswanth-sinha-on-amit-shah-s-son-jai-shah.html</link>
					<comments>https://www.chandrikadaily.com/yaswanth-sinha-on-amit-shah-s-son-jai-shah.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Oct 2017 11:20:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jai sha]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47328</guid>

					<description><![CDATA[ന്യുഡല്‍ഹി: സാമ്പത്തികമേഖലയിലെ മാന്ദ്യവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ സര്‍ക്കാരിനു നേര്‍ക്ക് ഉയര്‍ത്തിയതിനു പിന്നാലെ അമിത് ഷാ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ അന്വേഷണം അനിവാര്യമാണെന്ന് സിന്‍ഹ. ജയ് ഷായ്‌ക്കെതിരായ ആരോപണം സര്‍ക്കാരിന് ധാര്‍മികമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ജയ് ഷാക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നത് ശരിയായ നടപടിയല്ലെന്നും സിന്‍ഹ പറഞ്ഞു. നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ ഇടപെടല്‍ ഇതിലുണ്ടായിട്ടുള്ളതുകൊണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യുഡല്&#x200d;ഹി: സാമ്പത്തികമേഖലയിലെ മാന്ദ്യവുമായി ബന്ധപ്പെട്ട വിമര്&#x200d;ശനങ്ങള്&#x200d; സര്&#x200d;ക്കാരിനു നേര്&#x200d;ക്ക് ഉയര്&#x200d;ത്തിയതിനു പിന്നാലെ അമിത് ഷാ വിഷയത്തില്&#x200d; പ്രതികരണവുമായി മുന്&#x200d; കേന്ദ്രമന്ത്രിയും ബി.ജെ.പി മുതിര്&#x200d;ന്ന നേതാവുമായ യശ്വന്ത് സിന്&#x200d;ഹ. ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായുടെ മകന്&#x200d; ജയ് ഷായ്‌ക്കെതിരെ അന്വേഷണം അനിവാര്യമാണെന്ന് സിന്&#x200d;ഹ. ജയ് ഷായ്‌ക്കെതിരായ ആരോപണം സര്&#x200d;ക്കാരിന് ധാര്&#x200d;മികമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ജയ് ഷാക്കു വേണ്ടി അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; ഹാജരാകുന്നത് ശരിയായ നടപടിയല്ലെന്നും സിന്&#x200d;ഹ പറഞ്ഞു. നിരവധി സര്&#x200d;ക്കാര്&#x200d; വകുപ്പുകളുടെ ഇടപെടല്&#x200d; ഇതിലുണ്ടായിട്ടുള്ളതുകൊണ്ട് അന്വേഷണം അനിവാര്യമാണെന്നും സിന്&#x200d;ഹ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അമിത് ഷായുടെ മകനെ പിന്തുണയ്ക്കാന്&#x200d; മുതിര്&#x200d;ന്ന മന്ത്രിമാരെ രംഗത്തിറക്കിയതിനെയും സര്&#x200d;ക്കാരിന്റെ അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മെഹ്തയെ ജയ് ഷായ്ക്കു വേണ്ടി കോടതിയില്&#x200d; ഹാജരാകാന്&#x200d; അനുവദിച്ചതിനെയും ചൂണ്ടിക്കാണിച്ച് വിഷയത്തില്&#x200d; പാര്&#x200d;ട്ടിക്ക് പലവിധ പാളിച്ചകള്&#x200d; സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.</p>
<p>ഊര്&#x200d;ജമന്ത്രാലയം ജയ് ഷായ്ക്ക് വായ്പ നല്&#x200d;കിയ രീതിയും പിന്നീട് ആരോപണം ഉയര്&#x200d;ന്നപ്പോള്&#x200d; പീയുഷ് ഗോയല്&#x200d; പിന്തുണച്ച രീതിയും എന്തോ തെറ്റായി സംഭവിച്ചു എന്ന തോന്നലുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവ്യക്തിക്കു വേണ്ടി അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; (തുഷാര്&#x200d; മെഹ്ത) ഹാജരാകുക എന്നത് മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും- സിന്&#x200d;ഹ പട്നയില്&#x200d; പറഞ്ഞു.</p>
<p>ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്&#x200d; എന്റര്&#x200d;പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2013ല്&#x200d; 6,230 രൂപയും 14ല്&#x200d; 1,724 രൂപയും നഷ്ടമുണ്ടായിരുന്നു. 2014-15ല്&#x200d; കമ്പനിക്ക് 50,000 രൂപയുടെ വരുമാനവും 18,728 രൂപയുടെ ലാഭമുണ്ടായി. എന്നാല്&#x200d;, 2015-16ല്&#x200d; നല്&#x200d;കിയ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d; കമ്പനിയുടെ വിറ്റുവരവ് 80.5 കോടി രൂപയായി കുതിച്ചുയര്&#x200d;ന്നെന്നുമായിരുന്നു ആരോപണം.</p>
<p>രാജേഷ് ഖാണ്ഡ്വാല എന്നയാളുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തില്&#x200d;നിന്ന് ജയ് ഷായുടെ കമ്പനിക്ക് 15.78 കോടി രൂപയുടെ &#8216;അനധികൃത വായ്പ&#8217; ലഭിച്ച അതേ വര്&#x200d;ഷമാണ് കമ്പനി അസ്വാഭാവിക വരുമാനം നേടിയതെന്നും &#8216;ദ വയര്&#x200d;&#8217; പ്രസിദ്ധീകരിച്ച റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി പിന്തുണയുള്ള രാജ്യസഭാ എം.പിയും റിലയന്&#x200d;സ് ഇന്&#x200d;ഡസ്ട്രീസില്&#x200d; സീനിയര്&#x200d; എക്‌സിക്യൂട്ടീവുമായ പരിമാള്&#x200d; നാഥ്വാനിയുടെ ബന്ധുവാണ് രാജേഷ് ഖാണ്ഡ്വാല</p>
<p>വെറും ഏഴു കോടി മാത്രം വരുമാനമുള്ള സമയത്താണ് ഖാണ്ഡ്വാലയുടെ ധനകാര്യ സ്ഥാപനമായ കിഫ്‌സ് (കെ.ഐ.എഫ്.എസ്) ടെംപിള്&#x200d; എന്റര്&#x200d;പ്രൈസസിന് 15.78 കോടി രൂപ വായ്പ നല്&#x200d;കിയത്. ടെംപിള്&#x200d; എന്റര്&#x200d;പ്രസൈസ് സമര്&#x200d;പ്പിച്ച രേഖകളെക്കുറിച്ച് കിഫ്‌സിന്റെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശമുണ്ടെങ്കിലും, ജയ് ഷായുടെ കമ്പനിക്കു നല്&#x200d;കിയ വായ്പയെക്കുറിച്ച് മിണ്ടാട്ടമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yaswanth-sinha-on-amit-shah-s-son-jai-shah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
