<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jai shah &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jai-shah/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 24 Dec 2017 15:55:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jai shah &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജയ് അമിത് ഷായ്‌ക്കെതിരായ വാര്&#x200d;ത്ത; &#8216;ദി വയറി&#8217;ന്റെ വിലക്ക് കോടതി നീക്കി</title>
		<link>https://www.chandrikadaily.com/what-the-court-said-while-lifting-injunction-granted-to-jay-shah-against-the-wire.html</link>
					<comments>https://www.chandrikadaily.com/what-the-court-said-while-lifting-injunction-granted-to-jay-shah-against-the-wire.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Dec 2017 14:50:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[jai shah]]></category>
		<category><![CDATA[the wire]]></category>
		<category><![CDATA[wire]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61131</guid>

					<description><![CDATA[അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായുടെ മകന്&#x200d; ജയ് അമിത് ഷായ്‌ക്കെതിരായ വാര്&#x200d;ത്ത പ്രസിദ്ധീകരിക്കുന്നതിന് ഓണ്&#x200d;ലൈന്&#x200d; പോര്&#x200d;ട്ടലായ ദി വയറിന് ഉണ്ടായിരുന്ന വിലക്ക് അഹമ്മദാബാദ് സിവില്&#x200d; കോടതി നീക്കി. എന്നാല്&#x200d; വിലക്ക് നീക്കിയെങ്കിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട തുടങ്ങിയ പരാമര്&#x200d;ശങ്ങള്&#x200d; നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 2014ല്&#x200d; നരേന്ദ്ര മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് ശേഷമുള്ള ജയ് ഷായുടെ ബിസിനസിലെ അവിശ്വസനീയമായ വളര്&#x200d;ച്ചയെക്കുറിച്ച് ദി വയര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്&#x200d;ട്ടിനാണ് വിലക്ക് ഏര്&#x200d;പ്പെടുത്തണമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായുടെ മകന്&#x200d; ജയ് അമിത് ഷായ്‌ക്കെതിരായ വാര്&#x200d;ത്ത പ്രസിദ്ധീകരിക്കുന്നതിന് ഓണ്&#x200d;ലൈന്&#x200d; പോര്&#x200d;ട്ടലായ ദി വയറിന് ഉണ്ടായിരുന്ന വിലക്ക് അഹമ്മദാബാദ് സിവില്&#x200d; കോടതി നീക്കി. എന്നാല്&#x200d; വിലക്ക് നീക്കിയെങ്കിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട തുടങ്ങിയ പരാമര്&#x200d;ശങ്ങള്&#x200d; നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 2014ല്&#x200d; നരേന്ദ്ര മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് ശേഷമുള്ള ജയ് ഷായുടെ ബിസിനസിലെ അവിശ്വസനീയമായ വളര്&#x200d;ച്ചയെക്കുറിച്ച് ദി വയര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്&#x200d;ട്ടിനാണ് വിലക്ക് ഏര്&#x200d;പ്പെടുത്തണമെന്ന് ജയ് ഷാ ആവശ്യപ്പെട്ടത്. വിലക്ക് ഭരണഘടന വിരുദ്ധമാണെന്ന് വയര്&#x200d; കോടതിയില്&#x200d; വ്യക്തമാക്കി. പൊതുജനങ്ങള്&#x200d;ക്ക് ലഭ്യമായ വിവരങ്ങളും ജയ്ഷാ തന്നെ നല്&#x200d;കുന്നതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലേക്കാണ് തങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് തയ്യാറാക്കിയതെന്നും അതില്&#x200d; അപകീര്&#x200d;ത്തികരമായ വിവരങ്ങളൊന്നുമില്ലെന്നും വയര്&#x200d; പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കാനുള്ള സമയം തരണമെന്നും ഇന്&#x200d;ജങ്ഷന്&#x200d; ഒരു മാസത്തേയ്ക്ക് കൂടി നീട്ടണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല. ഒരു ദിവസത്തേയ്ക്ക് പോലും നീട്ടാന്&#x200d; പാടില്ലെന്ന് വയര്&#x200d; വാദിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് &#8216;ദി ഗോള്&#x200d;ഡന്&#x200d; ടച്ച് ഓഫ് ജയ് അമിത്ഷാ&#8217; എന്ന റിപ്പോര്&#x200d;ട്ടിന് വിലക്കേര്&#x200d;പ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-the-court-said-while-lifting-injunction-granted-to-jay-shah-against-the-wire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അജിത് ഡോവലിന്റെ മകനെതിരെ ആഴിമതി ആരോപണം; ബി.ജെ.പിയെ കണക്കിന് കൊട്ടി രാഹുല്‍</title>
		<link>https://www.chandrikadaily.com/politics-and-nationrahul-gandhi-takes-swipe-at-ajit-dovals-son-after-news-report-suggests-conflict-of-interest.html</link>
					<comments>https://www.chandrikadaily.com/politics-and-nationrahul-gandhi-takes-swipe-at-ajit-dovals-son-after-news-report-suggests-conflict-of-interest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Nov 2017 11:04:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Ajit Doval]]></category>
		<category><![CDATA[dovals india visit]]></category>
		<category><![CDATA[jai shah]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[Rahul]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51861</guid>

					<description><![CDATA[ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേശ്ഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരെ ഉയര്‍ന്ന അഴിമചി ആരോപണത്തില്‍ ബി.ജെ.പിയെ കണക്കിന് കൊട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി നേതൃത്വത്തിനെതിരെ കടുത്ത പരിഹാസവുമായി ട്വിറ്ററിലൂടെയാണ് രാഹുല്‍ രംഗത്തെത്തിയത്. शाह-जादा की &#8216;अपार सफलता&#8217; के बाद भाजपा की नई पेशकश &#8211; अजित शौर्य गाथाhttps://t.co/9YwOp1EoM8 — Office of RG (@OfficeOfRG) November 4, 2017 ഷാ ജാദ(അമിത് ഷായുടെ മകന്‍ ജയ് ഷാ)യുടെ &#8216;മഹാ വിജയത്തിനു&#8217; ശേഷം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ദേശീയ സുരക്ഷാ ഉപദേശ്ഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരെ ഉയര്&#x200d;ന്ന അഴിമചി ആരോപണത്തില്&#x200d; ബി.ജെ.പിയെ കണക്കിന് കൊട്ടി കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി.</p>
<p>ബിജെപി നേതൃത്വത്തിനെതിരെ കടുത്ത പരിഹാസവുമായി ട്വിറ്ററിലൂടെയാണ് രാഹുല്&#x200d; രംഗത്തെത്തിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi">शाह-जादा की &#8216;अपार सफलता&#8217; के बाद भाजपा की नई पेशकश &#8211; अजित शौर्य गाथा<a href="https://t.co/9YwOp1EoM8">https://t.co/9YwOp1EoM8</a></p>
<p>— Office of RG (@OfficeOfRG) <a href="https://twitter.com/OfficeOfRG/status/926660434886737921?ref_src=twsrc%5Etfw">November 4, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഷാ ജാദ(അമിത് ഷായുടെ മകന്&#x200d; ജയ് ഷാ)യുടെ &#8216;മഹാ വിജയത്തിനു&#8217; ശേഷം ബി.ജെ.പി അവതരിപ്പിക്കുന്നു; അജിത് ശൗരി(അജിത് ഡോവലിന്റെ മകന്&#x200d; ശൗര്യ) യുടെ വീരകഥ. രാഹുല്&#x200d; ഹിന്ദിയില്&#x200d; ട്വീറ്റ് ചെയ്്തു.</p>
<p>ബിജെപിക്കും മോദിക്കുമെതിരെ തുടരെ പ്രതിരോധം തീര്&#x200d;ക്കുന്ന കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; പുതിയ സാഹചര്യവും ശക്തമായി ഉപയോഗപ്പെടുത്തുകയാണ്.<br />
ദേശീയ സുരക്ഷാ ഉപദേശ്ഷ്ടാവ് അജിത് ഡോവലിന്റെ മകന്&#x200d; ശൗര്യ മുഖ്യനടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷന്&#x200d; എന്ന കമ്പനിക്ക് വഴിവിട്ട വിദേശ സഹായം ലഭിക്കുന്നുവെന്നാണ് പുതിയ ആരോപണം.</p>
<p>നേരത്തെ ബി.ജെ.പി അധ്യക്ഷന്&#x200d; അമിത് ഷായുടെ മകന്&#x200d; ജയ് അമിത് ഷാ യുടെ കമ്പനികളുടെ ലാഭകണക്കുകള്&#x200d; പുറത്തു വിട്ട ദ് വയര്&#x200d; വാര്&#x200d;ത്താ സൈറ്റ് തന്നെയാണ് പുതിയ വെളിപ്പടുത്തലുമായി രംഗത്തെത്തിയത്.</p>
<p>പുതിയ ആരോപണത്തില്&#x200d; പറയുന്ന സംഘടനയുടെ തലപ്പത്തുള്ളത് മുതിര്&#x200d;ന്ന ബി.ജെ.പി നേതാക്കളാണെന്നത് സംഭവം ഗൗരവമുള്ളതാക്കുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi">मित्रों, शाह-जादे के बारे में ना बोलूंगा, ना बोलने दूंगा<a href="https://t.co/y9QlHFHFHS">https://t.co/y9QlHFHFHS</a></p>
<p>— Office of RG (@OfficeOfRG) <a href="https://twitter.com/OfficeOfRG/status/921309647331454976?ref_src=twsrc%5Etfw">October 20, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
നേരത്തെ അമിത് ഷായുടെ മകനെതിരായ ആരോപണത്തിലും കടുത്ത വിമര്&#x200d;ശവുമായി രാഹുല്&#x200d; രംഗത്തെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/politics-and-nationrahul-gandhi-takes-swipe-at-ajit-dovals-son-after-news-report-suggests-conflict-of-interest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജയ്ഷായുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്&#8217;; &#8216;ദ വയറിന്&#8217; കോടതിയുടെ വിലക്ക്</title>
		<link>https://www.chandrikadaily.com/the-wire-restrained-from-publishing-news-about-jai-shah-property-news.html</link>
					<comments>https://www.chandrikadaily.com/the-wire-restrained-from-publishing-news-about-jai-shah-property-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Oct 2017 07:27:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[jai shah]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pm narendramodi]]></category>
		<category><![CDATA[the wire]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48236</guid>

					<description><![CDATA[അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട &#8216;ദ വയറിന്&#8217; കോടതിയുടെ താല്‍ക്കാലിക വിലക്ക്. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അഹമ്മദാബാദ് കോടതി വിലക്കേര്‍പ്പെടുത്തിയത്. ജയ്ഷായുടെ കമ്പനിയായ ടെംപിള്‍ എന്റപ്രൈസസിന്റെ വരുമാനത്തില്‍ 16,000 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി എന്നതായിരുന്നു &#8216;ദ വയര്‍&#8217; പുറത്തുവിട്ട വാര്‍ത്ത. കേസ് ദീപാവലിക്കുശേഷം പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചു. വാര്‍ത്ത പുറത്തുവിട്ട &#8216;ദ വയര്‍&#8217; ഓണ്‍ലൈന്‍ മാധ്യമത്തിനും ഏഴ് പേര്‍ക്കുമെതിരെ ജയ് ഷാ 100 [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായുടെ മകന്&#x200d; ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്&#x200d;ത്ത പുറത്തുവിട്ട &#8216;ദ വയറിന്&#8217; കോടതിയുടെ താല്&#x200d;ക്കാലിക വിലക്ക്. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അഹമ്മദാബാദ് കോടതി വിലക്കേര്&#x200d;പ്പെടുത്തിയത്. ജയ്ഷായുടെ കമ്പനിയായ ടെംപിള്&#x200d; എന്റപ്രൈസസിന്റെ വരുമാനത്തില്&#x200d; 16,000 ശതമാനത്തിന്റെ വര്&#x200d;ദ്ധനവുണ്ടായി എന്നതായിരുന്നു &#8216;ദ വയര്&#x200d;&#8217; പുറത്തുവിട്ട വാര്&#x200d;ത്ത. കേസ് ദീപാവലിക്കുശേഷം പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചു.</p>
<p><img loading="lazy" class="alignnone wp-image-48237 size-full" src="https://www.chandrikadaily.com/wp-content/uploads/2017/10/image-4.jpg" alt="image" width="607" height="362" srcset="https://www.chandrikadaily.com/wp-content/uploads/2017/10/image-4.jpg 607w, https://www.chandrikadaily.com/wp-content/uploads/2017/10/image-4-300x179.jpg 300w" sizes="(max-width: 607px) 100vw, 607px" /></p>
<p>വാര്&#x200d;ത്ത പുറത്തുവിട്ട &#8216;ദ വയര്&#x200d;&#8217; ഓണ്&#x200d;ലൈന്&#x200d; മാധ്യമത്തിനും ഏഴ് പേര്&#x200d;ക്കുമെതിരെ ജയ് ഷാ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു. കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ജയ്ഷായുടെ സ്വത്തുമായി ബന്ധപ്പെട്ട വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തങ്ങളുടെ ഭാഗം കേള്&#x200d;ക്കാതെയാണ് ഉത്തരവെന്നും ഇത് വായ് മൂടിക്കെട്ടാനുള്ള ശ്രമമാണെന്നും &#8216;ദ വയര്&#x200d;&#8217; പ്രതികരിച്ചു. ഉത്തരവിനെതിരെ മേല്&#x200d;ക്കോടതിയെ സമീപിക്കുമെന്നും അവര്&#x200d; അറിയിച്ചു.</p>
<p>ജയ്ഷാക്കെതിരായ വാര്&#x200d;ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിരോധവുമായി ബി.ജെ.പി നേതാക്കള്&#x200d; രംഗത്തെത്തിയിരുന്നു. മകന്റെ കമ്പനി നഷ്ടത്തിലാണെന്നായിരുന്നു അമിത്ഷായുടെ പ്രതികരണം. എന്നാല്&#x200d; ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹ ജയ്ഷാക്കെതിരെ രംഗത്തെത്തി. നേതാക്കളുടെ പിന്തുണയേയും മാനനഷ്ടക്കേസ് കൊടുത്തതിനേയും അദ്ദേഹം വിമര്&#x200d;ശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-wire-restrained-from-publishing-news-about-jai-shah-property-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ചന്ദ്രനില്‍ വീട് നല്‍കുമെന്നായിരിക്കും അടുത്ത വാഗ്ദാനം&#8217;; മോദിയെ പരിഹസിച്ച രാഹുലിന് സദസ്സിന്റെ കയ്യടി</title>
		<link>https://www.chandrikadaily.com/rahul-gandhi-against-narendra-modi-news.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-against-narendra-modi-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Oct 2017 07:01:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[gujarath election]]></category>
		<category><![CDATA[jai shah]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pm narendramodi]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[rahul ghandi attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47423</guid>

					<description><![CDATA[ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന പര്യടനത്തിലാണ് മോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി സദസ്സിന്റെ കയ്യടിവാങ്ങിയത്. 2030 ആകുമ്പോഴേക്കും മോദി ചന്ദ്രനെ കൊണ്ടുവന്നു തരുമെന്ന് പറയുമെന്ന് രാഹുല്‍ പരിഹസിച്ചു. 2022-ല്‍ ഗുജറാത്തില്‍നിന്നും ദാരിദ്ര്യം ഇല്ലാതാക്കുമെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു. ഇദ്ദേഹം തന്നെയാണ് 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ചിരുന്നത്. മോദി ഇനിയെന്താണ് പറയാന്‍ പോകുന്നതെന്ന് താന്‍ പറഞ്ഞു തരാമെന്നായിരുന്നു രാഹുല്‍ പറഞ്ഞു. &#8216;2025 ല്‍ എല്ലാ ഗുജറാത്തികള്‍ക്കും ചന്ദ്രനെ നല്‍കും, 2028 [&#8230;]]]></description>
										<content:encoded><![CDATA[<p>ഗാന്ധിനഗര്&#x200d;: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന പര്യടനത്തിലാണ് മോദിയെ പരിഹസിച്ച് രാഹുല്&#x200d;ഗാന്ധി സദസ്സിന്റെ കയ്യടിവാങ്ങിയത്. 2030 ആകുമ്പോഴേക്കും മോദി ചന്ദ്രനെ കൊണ്ടുവന്നു തരുമെന്ന് പറയുമെന്ന് രാഹുല്&#x200d; പരിഹസിച്ചു.</p>
<p>2022-ല്&#x200d; ഗുജറാത്തില്&#x200d;നിന്നും ദാരിദ്ര്യം ഇല്ലാതാക്കുമെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞതെന്ന് രാഹുല്&#x200d; പറഞ്ഞു. ഇദ്ദേഹം തന്നെയാണ് 22 വര്&#x200d;ഷമായി ഗുജറാത്ത് ഭരിച്ചിരുന്നത്. മോദി ഇനിയെന്താണ് പറയാന്&#x200d; പോകുന്നതെന്ന് താന്&#x200d; പറഞ്ഞു തരാമെന്നായിരുന്നു രാഹുല്&#x200d; പറഞ്ഞു.<br />
&#8216;2025 ല്&#x200d; എല്ലാ ഗുജറാത്തികള്&#x200d;ക്കും ചന്ദ്രനെ നല്&#x200d;കും, 2028 ല്&#x200d; എല്ലാ വീട്ടിലും ചന്ദ്രനെ നല്&#x200d;കും, 2030 ല്&#x200d; മോദി ഇന്ത്യയിലേക്ക് ചന്ദ്രനെ പൂര്&#x200d;ണമായും എത്തിക്കും&#8217; &#8211; ഇങ്ങനെയായിരുന്നു രാഹുലിന്റെ പരിഹാസം.</p>
<p>ഗുജറാത്ത് പര്യടനത്തില്&#x200d; നേരത്തേയും രാഹുല്&#x200d;ഗാന്ധി മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. അമിത്ഷായുടെ മകന്&#x200d; ജയ്ഷായുടെ സ്വത്ത് വിവാദവും രാഹുല്&#x200d; ആയുധമാക്കിയിരുന്നു. ഇതിനെ സംബന്ധിച്ചുള്ള &#8216;സീ ന്യൂസിലെ&#8217; മാധ്യമപ്രവര്&#x200d;ത്തകന്റെ ചോദ്യത്തിന് രാഹുല്&#x200d; നല്&#x200d;കിയ മറുപടി സാമൂഹ്യമാധ്യമങ്ങളിലടക്കം ഹിറ്റായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-against-narendra-modi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത്ഷായുടെ മകന്റെ സ്വത്ത് വിവാദം; വിമര്‍ശനവുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ</title>
		<link>https://www.chandrikadaily.com/yashwanth-sinha-against-jai-sha.html</link>
					<comments>https://www.chandrikadaily.com/yashwanth-sinha-against-jai-sha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Oct 2017 03:50:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[jai shah]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pm narendramodi]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47402</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ സ്വത്ത് വിവാദത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. പാര്‍ട്ടിയുടെ അഴിമതിക്കെതിരെ നീങ്ങുന്ന പ്രവണത നഷ്ടപ്പെട്ടുവെന്ന് സിന്‍ഹ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജയ്ഷായുടെ സ്ഥാപനത്തിലെ സ്വത്ത് ഇരട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഇതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി ആരോപണങ്ങളെ ന്യായീകരിക്കാന്‍ വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു. ഈ നടപടിയേയും യശ്വന്ത് സിന്‍ഹ വിമര്‍ശിച്ചു. ഇതിലൂടെ ബി.ജെ.പിക്ക് അഴിമതിയെ തടയാനുള്ള ധാര്‍മ്മികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത പുറത്തുകൊണ്ടുവന്ന വെബ്‌സൈറ്റിനെതിരെ നൂറ് കോടി രൂപയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബി.ജെ.പി ദേശീയഅധ്യക്ഷന്&#x200d; അമിത്ഷായുടെ മകന്&#x200d; ജയ്ഷായുടെ സ്വത്ത് വിവാദത്തില്&#x200d; വിമര്&#x200d;ശനവുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹ. പാര്&#x200d;ട്ടിയുടെ അഴിമതിക്കെതിരെ നീങ്ങുന്ന പ്രവണത നഷ്ടപ്പെട്ടുവെന്ന് സിന്&#x200d;ഹ പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസമാണ് ജയ്ഷായുടെ സ്ഥാപനത്തിലെ സ്വത്ത് ഇരട്ടിപ്പിനെക്കുറിച്ചുള്ള വാര്&#x200d;ത്ത പുറത്തുവരുന്നത്. ഇതിനെ തുടര്&#x200d;ന്ന് കേന്ദ്ര മന്ത്രി ആരോപണങ്ങളെ ന്യായീകരിക്കാന്&#x200d; വാര്&#x200d;ത്താസമ്മേളനവും നടത്തിയിരുന്നു. ഈ നടപടിയേയും യശ്വന്ത് സിന്&#x200d;ഹ വിമര്&#x200d;ശിച്ചു. ഇതിലൂടെ ബി.ജെ.പിക്ക് അഴിമതിയെ തടയാനുള്ള ധാര്&#x200d;മ്മികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വാര്&#x200d;ത്ത പുറത്തുകൊണ്ടുവന്ന വെബ്‌സൈറ്റിനെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്&#x200d;കിയ നടപടിയേയും അദ്ദേഹം ചോദ്യം ചെയ്തു. നേരത്തെ നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക തകര്&#x200d;ച്ചയുണ്ടായെന്ന് യശ്വന്ത് സിന്&#x200d;ഹ പറഞ്ഞിരുന്നു.</p>
<p>2014-ല്&#x200d; മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തിയതിന് ശേഷം ജയ്ഷായുടെ സ്വന്ത് 16000 ഇരട്ടി വര്&#x200d;ധിച്ചുവെന്നായിരുന്നു വാര്&#x200d;ത്ത. ദി വയര്&#x200d; നല്&#x200d;കിയ വാര്&#x200d;ത്തക്കെതിരെ ജയ് ഷാ 100 കോടിയുടെ മാനനഷ്ട കേസുമായി കോടതിയെ സമീപിക്കുകയായിരുന്നു. അഹമദാബാദ് മെട്രോപൊളിറ്റന്&#x200d; കോടതിയില്&#x200d; നല്&#x200d;കിയ പരാതി പരിഗണിച്ചപ്പോള്&#x200d; അഭിഭാഷകന്&#x200d; കോടതിയില്&#x200d; ഹാജരായിരുന്നില്ല. തുടര്&#x200d;ന്ന് കേസ് ഒക്ടോബര്&#x200d; 16ലേക്ക് മാറ്റുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yashwanth-sinha-against-jai-sha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
