<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jai sriram &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jai-sriram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 26 Mar 2024 10:47:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jai sriram &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പള്ളിച്ചുമരിൽ ‘ജയ് ശ്രീറാം’ എഴുതി; പ്രതിഷേധം കനക്കുന്നു</title>
		<link>https://www.chandrikadaily.com/wrote-jai-sriram-in-pallichumar-the-protest-is-growing.html</link>
					<comments>https://www.chandrikadaily.com/wrote-jai-sriram-in-pallichumar-the-protest-is-growing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Mar 2024 10:47:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[growing]]></category>
		<category><![CDATA[jai sriram]]></category>
		<category><![CDATA[protest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293737</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്&#x200d; മജല്&#x200d;ഗാവ് മര്&#x200d;കസി മസ്ജിദിന്റെ മതിലിലാണ് അജ്ഞാതര്&#x200d; 'ജയ് ശ്രീറാം' എഴുതിയത്.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം പള്ളിയുടെ ചുമരില്&#x200d; ഹോളി നിറം ഉപയോഗിച്ച് &#8216;ജയ് ശ്രീറാം&#8217; എന്നെഴുതിയതിനെതിരെ പ്രതിഷേധം കനക്കുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്&#x200d; മജല്&#x200d;ഗാവ് മര്&#x200d;കസി മസ്ജിദിന്റെ മതിലിലാണ് അജ്ഞാതര്&#x200d; &#8216;ജയ് ശ്രീറാം&#8217; എഴുതിയത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.</p>
<p>ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഭവം പ്രദേശത്ത് സംഘര്&#x200d;ഷാവസ്ഥക്ക് ഇടയാക്കി. ഇതോടെ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്&#x200d; ചെയ്തു. അക്രമികളെ 24 മണിക്കൂറിനുള്ളില്&#x200d; പിടികൂടുമെന്നും കര്&#x200d;ശന നടപടിയെടുക്കുമെന്നും പ്രതിഷേധകാര്&#x200d;ക്ക് പൊലീസ് ഉറപ്പ് നല്&#x200d;കി.</p>
<p>https://twitter.com/i/status/1772302716204675429</p>
<p>പ്രദേശത്ത് സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കുന്നതിനാല്&#x200d; കൂടുതല്&#x200d; അനിഷ്ട സംഭവങ്ങള്&#x200d; ഉണ്ടാകാതിരിക്കാന്&#x200d; പള്ളിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wrote-jai-sriram-in-pallichumar-the-protest-is-growing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ് ശ്രീറാം വിളിച്ചില്ല; യുപിയില്&#x200d; മുസ്‌ലിം ടാക്‌സി ഡ്രൈവറെ അടിച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/ab-driver-killed-son-says-told-to-chant-jai-shri-ram-by-accused.html</link>
					<comments>https://www.chandrikadaily.com/ab-driver-killed-son-says-told-to-chant-jai-shri-ram-by-accused.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 08 Sep 2020 05:48:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jai sriram]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151350</guid>

					<description><![CDATA[സംഭവത്തില്&#x200d; പ്രതികള്&#x200d;ക്കെതിരെ കൊലപാതക കുറ്റം ചുമത്തി ബാദല്&#x200d;പുര്&#x200d; പൊലീസ് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ലഖ്നൗ: യുപി നോയ്ഡയില്&#x200d; ജയ് ശ്രീറാം വിളിക്കാത്തതിന് 45കാരനായ മുസ്‌ലിം ടാക്‌സി ഡ്രൈവറെ അടിച്ചു കൊന്നതായി ആരോപണം. നോയിഡ ത്രിലോക് പുരി സ്വദേശി അഫ്താബ് ആലമാണ് കൊല്ലപ്പെട്ടത്. ജയ് ശ്രീറാം വിളിക്കാത്തതിനാണ് കൊലപാതകത്തിന് കാരണമെന്ന കുടുംബത്തിന്റെ ആരോപണം പൊലീസ് നിഷേധിച്ചു.</p>
<p>പിതാവിന്റെ അവസാനത്തെ ഫോണ്&#x200d; സംഭാഷണം റെക്കോര്&#x200d;ഡ് ചെയ്തിരുന്നതായും അതില്&#x200d; ആഫ്താബിനോട് ജയ് ശ്രീറാം വിളിക്കാന്&#x200d; ആവശ്യപ്പെടുന്നത് കേള്&#x200d;ക്കാമായിരുന്നു എന്നും മകന്&#x200d; സാബിര്&#x200d; വെളിപ്പെടുത്തി.</p>
<p>ബുലന്ദ്ഷഹറില്&#x200d; നിന്ന് ദല്&#x200d;ഹിയിലേക്കുള്ള യാത്രാ മധ്യേയാണ് രണ്ട് പേര്&#x200d; അഫ്താബിന്റെ ടാക്സിയില്&#x200d; കയറിയത്. കാര്&#x200d; തട്ടിയെടുക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് ഇവര്&#x200d; കാറില്&#x200d; കയറിയതെന്നും ഇവര്&#x200d; മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു.</p>
<p>സംഭവത്തില്&#x200d; പ്രതികള്&#x200d;ക്കെതിരെ കൊലപാതക കുറ്റം ചുമത്തി ബാദല്&#x200d;പുര്&#x200d; പൊലീസ് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. കാര്&#x200d; ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ച ഉടന്&#x200d; ദാദ്രി പൊലീസ് സംഭവസ്ഥലത്തെത്തി അഫ്താബിന്റെ സ്വിഫ്റ്റ് ഡിസയര്&#x200d; കാര്&#x200d; കണ്ടെത്തിയിരുന്നതായി നോയിഡ എ.സി.പി രാജിവ് കുമാര്&#x200d; പറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിയിലായിരുന്നു അഫ്താബ്. അക്രമികള്&#x200d; രക്ഷപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതേസമയം, തിങ്കളാഴ്ച രാത്രി 7.57നാണ് തനിക്ക് പിതാവിന്റെ ഫോണ്&#x200d; കോള്&#x200d; ലഭിച്ചതെന്ന് അഫ്താബിന്റെ മകന്&#x200d; പറഞ്ഞു. 8.39ന് വീണ്ടും കോള്&#x200d; ലഭിച്ചു. &#8216;ജയ്ശ്രീം എന്ന് പറയൂ&#8230;&#8217; &#8216;സഹോദരാ ജയ്ശ്രീം എന്ന് പറയൂ&#8217; എന്ന് വ്യക്തമായി കേട്ടതായി സാബിര്&#x200d; പറഞ്ഞു.</p>
<p>അക്രമികള്&#x200d; എന്തോ വാങ്ങിക്കാനായി കടയില്&#x200d; നിര്&#x200d;ത്തിയപ്പോള്&#x200d; ഉണ്ടായ സംഭാഷണമാണിതെന്നും അഫ്താബിനോട് ആവശ്യപ്പെടുന്നതല്ല എന്നുമാണ് പൊലീസ് പറയുന്നത്. മറ്റൊരാളോടാണ് പ്രതികള്&#x200d; സംസാരിച്ചത് എന്നും പൊലീസ് പറയുന്നു. മയൂര്&#x200d;വിഹാറിലാണ് കുടുംബം താമസിക്കുന്നത്. മകനും ടാക്‌സി ഡ്രൈവറാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ab-driver-killed-son-says-told-to-chant-jai-shri-ram-by-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ് ശ്രീറാം വിളിക്കാത്തതില്&#x200d; ഒരു സംഘം അക്രമികള്&#x200d; തീ കൊളുത്തിയ മുസ്‌ലിം ബാലന്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/jaisriram-issue-muslim-boy-died.html</link>
					<comments>https://www.chandrikadaily.com/jaisriram-issue-muslim-boy-died.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 30 Jul 2019 09:52:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jai sriram]]></category>
		<category><![CDATA[muslim boy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134813</guid>

					<description><![CDATA[ജയ് ശ്രീറാം എന്ന് വിളിക്കാത്തതില്&#x200d; ഒരു സംഘം അക്രമികള്&#x200d; തീ കൊളുത്തിയ മുസ്‌ലിം ബാലന്&#x200d; മരിച്ചു. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. യുപിയിലെ ചന്ദൗലിയിലാണ് സംഭവം. ദേഹത്ത് അറുപത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്&#x200d; ചികിത്സയിലായിരുന്നു ഖാലിദ്. പതിനേഴുകാരനായ ഖാലിദിന്റെ ദേഹത്ത് തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, ജയ് ശ്രീറാം എന്ന് വിളിക്കാന്&#x200d; വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം ആരോപിച്ചു. ചന്ദൗലി പൊലീസ് എസ്പി സന്തോഷ് കുമാര്&#x200d; സിംഗ് പറയുന്നത് മറ്റൊന്നാണ്. ഖാലിദ് സ്വയം തീ കൊളുത്തുന്നത് കണ്ട ദൃക്‌സാക്ഷികളുണ്ടെന്നാണ് എസ്പി [&#8230;]]]></description>
										<content:encoded><![CDATA[
<p>ജയ് ശ്രീറാം എന്ന് വിളിക്കാത്തതില്&#x200d; ഒരു സംഘം അക്രമികള്&#x200d; തീ കൊളുത്തിയ മുസ്‌ലിം ബാലന്&#x200d; മരിച്ചു. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. യുപിയിലെ ചന്ദൗലിയിലാണ് സംഭവം. ദേഹത്ത് അറുപത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്&#x200d; ചികിത്സയിലായിരുന്നു ഖാലിദ്. </p>



<p>പതിനേഴുകാരനായ ഖാലിദിന്റെ ദേഹത്ത് തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, ജയ് ശ്രീറാം എന്ന് വിളിക്കാന്&#x200d; വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം ആരോപിച്ചു. <br> ചന്ദൗലി പൊലീസ് എസ്പി സന്തോഷ് കുമാര്&#x200d; സിംഗ് പറയുന്നത് മറ്റൊന്നാണ്. ഖാലിദ് സ്വയം തീ കൊളുത്തുന്നത് കണ്ട ദൃക്‌സാക്ഷികളുണ്ടെന്നാണ് എസ്പി പറയുന്നത്.  </p>



<p> മഹാരാജ്പൂര്&#x200d; ഗ്രാമത്തിലേക്ക് പോയപ്പോള്&#x200d; നാല് പേര്&#x200d; തടഞ്ഞു നിര്&#x200d;ത്തി, വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി &#8216;ജയ് ശ്രീറാം&#8217; എന്ന് വിളിക്കാന്&#x200d; ആവശ്യപ്പെട്ടെന്നായിരുന്നു ഖാലിദ് ആദ്യം നല്&#x200d;കിയ മൊഴി. അത് അനുസരിക്കാതിരുന്നപ്പോള്&#x200d; മര്&#x200d;ദ്ദിച്ചെന്നും പിന്നീട് തീ കൊളുത്തുകയായിരുന്നെന്നും ആദ്യം നല്&#x200d;കിയ മൊഴിയിലുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jaisriram-issue-muslim-boy-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജയ് ശ്രീറാം എന്നത് കൊലവിളിയായി&#8217; ; പ്രധാനമന്ത്രിക്ക് പ്രമുഖരുടെ തുറന്ന് കത്ത്</title>
		<link>https://www.chandrikadaily.com/mobile-lynching-famous-persons-letter-to-narendra-modi.html</link>
					<comments>https://www.chandrikadaily.com/mobile-lynching-famous-persons-letter-to-narendra-modi.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 24 Jul 2019 10:53:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[jai sriram]]></category>
		<category><![CDATA[mob lynching]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134194</guid>

					<description><![CDATA[രാജ്യത്ത് തുടരുന്ന ആള്&#x200d;ക്കൂട്ട ആക്രമണങ്ങളും മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്&#x200d; അടക്കമുളളവര്&#x200d; കത്തയച്ചു. സിനിമാ സംവിധായകന്&#x200d; അടൂര്&#x200d; ഗോപാലകൃഷ്ണനും, നടി രേവതിയുമുള്&#x200d;പ്പെടെ വ്യത്യസ്ത മേഖലകളില്&#x200d; നിന്നുളള 49 പേരാണ് കത്തയച്ചത്. ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്ന് കത്തില്&#x200d; ചൂണ്ടിക്കാട്ടുന്നു. ദൈവത്തെ അപകീര്&#x200d;ത്തിപ്പെടുത്തുന്ന പ്രവര്&#x200d;ത്തനങ്ങളാണ് നിലവില്&#x200d; നടക്കുന്നതെന്നും അത് നിര്&#x200d;ത്തേണ്ടതുണ്ടെന്നും കത്തില്&#x200d; ആവശ്യപ്പെടുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗല്&#x200d;, ബോളിവുഡ് സംവിധായകന്&#x200d; അനുരാഗ് കശ്യപ്, സംവിധായിക അപര്&#x200d;ണ സെന്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[
<p>രാജ്യത്ത് തുടരുന്ന ആള്&#x200d;ക്കൂട്ട ആക്രമണങ്ങളും മതത്തിന്റെ  പേരിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്&#x200d; അടക്കമുളളവര്&#x200d; കത്തയച്ചു. സിനിമാ സംവിധായകന്&#x200d; അടൂര്&#x200d; ഗോപാലകൃഷ്ണനും, നടി രേവതിയുമുള്&#x200d;പ്പെടെ വ്യത്യസ്ത മേഖലകളില്&#x200d; നിന്നുളള 49 പേരാണ് കത്തയച്ചത്.</p>



<p>ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്ന് കത്തില്&#x200d; ചൂണ്ടിക്കാട്ടുന്നു. ദൈവത്തെ അപകീര്&#x200d;ത്തിപ്പെടുത്തുന്ന പ്രവര്&#x200d;ത്തനങ്ങളാണ് നിലവില്&#x200d; നടക്കുന്നതെന്നും അത് നിര്&#x200d;ത്തേണ്ടതുണ്ടെന്നും കത്തില്&#x200d; ആവശ്യപ്പെടുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗല്&#x200d;, ബോളിവുഡ് സംവിധായകന്&#x200d; അനുരാഗ് കശ്യപ്, സംവിധായിക അപര്&#x200d;ണ സെന്&#x200d;, നടി കൊങ്കണ സെന്&#x200d; ശര്&#x200d;മ്മ, സൗമിത്രോ ചാറ്റര്&#x200d;ജി, മണിരത്‌നം, അനുരാധ കപൂര്&#x200d;, അതിഥി ബസു, അമിത് ചൗധരി എന്നിവരും കത്തില്&#x200d; ഒപ്പുവച്ചിട്ടുണ്ട്.</p>



<p>&#8216;ഇന്ത്യക്കാരന്&#x200d; എന്ന നിലയില്&#x200d; അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളില്&#x200d; അതിയായ ഉത്കണ്ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നു. ജാതി, മത, വര്&#x200d;ഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാര്&#x200d;ക്ക് നല്&#x200d;കുന്ന അവകാശങ്ങള്&#x200d; ഉറപ്പാക്കണം,&#8217; കത്തില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>



<p>&#8216;നിര്&#x200d;ഭാഗ്യവശാല്&#x200d; ഇന്ന്, ജയ് ശ്രീറാം എന്നത് ഒരു മനുഷ്യനെ തല്ലിക്കൊല്ലാനുള്ള ഒരു പോര്&#x200d;വിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാന്&#x200d; അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണമെന്നും കത്തില്&#x200d; സൂചിപ്പിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mobile-lynching-famous-persons-letter-to-narendra-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
