<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Jaitley &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jaitley/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 27 Dec 2020 08:55:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Jaitley &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബി.ജെ.പി നേതാവിന്റെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ എന്റെ പേര് വേണ്ട: ബിഷൻ സിങ് ബേദി</title>
		<link>https://www.chandrikadaily.com/bedi-asks-ddca-to-change-name-of-stand.html</link>
					<comments>https://www.chandrikadaily.com/bedi-asks-ddca-to-change-name-of-stand.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Dec 2020 08:55:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Bishan Singh Bedi]]></category>
		<category><![CDATA[Jaitley]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173890</guid>

					<description><![CDATA["ജെയ്റ്റ്‌ലിയുടെ പ്രതിമ നാണമില്ലാതെ സ്ഥാപിച്ച സ്റ്റേഡിയത്തിൽനിന്ന് എന്റെ പേരിലുള്ള സ്റ്റാന്റ് മാറ്റണം"
]]></description>
										<content:encoded><![CDATA[<p>ഡൽഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിൽ തന്റെ പേരിലുള്ള കാണികളുടെ സ്റ്റാൻഡ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇതിഹാസ സ്പിന്നർ ബിഷൻ സിങ് ബേദി. അന്തരിച്ച ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്റ്റേഡിയത്തിൽ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായ ബേദി ഡൽഹി ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചത്. തന്റെ പേരിലുള്ള സ്റ്റാൻഡ് മാറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഫിറോസ് ഷാ കോട്‌ലയിൽ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നേരത്തെ ബേദി ഡി.ഡി.സി.എക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിന് മറുപടി നൽകാൻ അവർ തയ്യാറായില്ല. ഇതിനെ തുടർന്നാണ് തന്റെ പേരിലുള്ള സ്റ്റാൻഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാമത്തെ കത്തും അയച്ചിരിക്കുന്നത്.</p>
<blockquote><p>&#8216;ഈ രാജ്യത്തെ ആളുകൾക്ക് അവരുടെ പേര് എന്തിനോടെല്ലാം ചേർന്നിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇപ്പോഴും ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ദയവായി എന്നെ നിയമനടപടിക്ക് പ്രേരിപ്പിക്കരുത്. രാഷ്ട്രീയക്കാരെ കായികവേദികളിൽ കുടിയിരുത്തുന്നതിനെതിരായ എന്റെ കത്ത് പൊതുജനങ്ങൾക്കിടയിൽ ചർച്ചയ്ക്ക് കാരണമായി. എന്നാൽ, നിങ്ങൾ ഒരക്ഷരം മറുപടി നൽകിയില്ല. കുടുംബപ്പേരു കൊണ്ടുമാത്രം അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നതിന്റെ കുറ്റബോധമാണ് നിങ്ങളുടെ മൗനത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.&#8217;</p></blockquote>
<p>ഡി.ഡി.സി.എ പ്രസിഡണ്ടും അരുൺ ജെയ്റ്റ്‌ലിയുടെ മകനുമായ രോഹൻ ജെയ്റ്റ്‌ലിക്കയച്ച കത്തിൽ ബേദി പറയുന്നു.</p>
<p>തിങ്കളാഴ്ചയാണ് കോട്‌ലയിലെ ജെയ്റ്റ്‌ലി പ്രതിമ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി അനാഛാദനംചെയ്യുന്നത്.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ സന്നിഹിതരാവും.</p>
<div id="attachment_173892" style="width: 522px" class="wp-caption alignnone"><img aria-describedby="caption-attachment-173892" loading="lazy" class="wp-image-173892 size-full" src="https://www.chandrikadaily.com/wp-content/uploads/2020/12/kotla.jpg" alt="" width="512" height="322" /><p id="caption-attachment-173892" class="wp-caption-text">ഫിറോസ് ഷാ കോട്ല ഗ്രൌണ്ട്</p></div>
<p>ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്ന ജെയ്റ്റ്‌ലിയുടെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ തന്റെ പേര് പരാമർശിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിക്കറ്റർമാരെ അവഗണിക്കുന്ന പാരമ്പര്യമാണ് ഡി.ഡി.സി.എക്കുള്ളതെന്നും ബേദി പറഞ്ഞു.</p>
<p>&#8216;ഒരു ദിവസം, അല്ല ഒരു നിമിഷം പോലും ക്രിക്കറ്റിന്റെ മൂല്യങ്ങളെ തകർത്ത ഒരു വ്യക്തിയുടെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ എന്റെ പേര് ഉണ്ടായിരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. അരുൺ ജെയ്റ്റ്‌ലിയുടെ പ്രതിമ നാണമില്ലാതെ ഉയർന്നുപൊങ്ങിയ ഒരിടത്ത് എന്റെ പേര് വേണ്ട&#8230;&#8217; ബേദി പറഞ്ഞു.</p>
<p>അറുപതുകളിലും എഴുപതുകളിലും ഇന്ത്യൻ ടീമിന്റെ പ്രധാന സ്പിന്നറായിരുന്ന ബേദി 22 ടെസ്റ്റുകളിൽ രാജ്യത്തെ നയിച്ചിട്ടുണ്ട്. 1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ ബേദി എറിഞ്ഞ 12 ഓവറുകളിൽ എട്ടും മെയ്ഡനായിരുന്നു. ആറ് റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുക്കുകയും ചെയ്തു. 60 ഓവർ ഏകദിന മത്സരത്തിൽ ഏറ്റവും ഇക്കണോമിയുള്ള ബൗളർ എന്ന റെക്കോർഡ് ഇതോടെ ബേദിയുടെ പേരിലാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bedi-asks-ddca-to-change-name-of-stand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര ബജറ്റില്&#x200d; തകര്&#x200d;ന്ന സാമ്പത്തിക മേഖലക്ക് ആശ്വാസമില്ല; ലക്ഷ്യം തെരഞ്ഞെടുപ്പ്</title>
		<link>https://www.chandrikadaily.com/budget-2018-gov-aiming-election.html</link>
					<comments>https://www.chandrikadaily.com/budget-2018-gov-aiming-election.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 01 Feb 2018 08:17:04 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Jaitley]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67727</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: നരേന്ദ്ര മോദി സര്&#x200d;ക്കാറിന്റെ അവസാന ബജറ്റില്&#x200d;, ഈ വര്&#x200d;ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്&#x200d; മുന്നില്&#x200d;ക്കണ്ടു കൊണ്ടുള്ള പ്രഖ്യാപനങ്ങള്&#x200d;. ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയവ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനേല്&#x200d;പ്പിച്ച ആഘാതം ലഘൂകരിക്കുന്ന നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാമ്പത്തിക രംഗത്തിന് തിരിച്ചടിയേല്&#x200d;പ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി നടത്തിയത്. രാജ്യമെങ്ങും നിലനില്&#x200d;ക്കുന്ന കര്&#x200d;ഷക രോഷം തണുപ്പിക്കാനും ആരോഗ്യ മേഖല, ഗതാഗത മേഖല തുടങ്ങിയവക്ക് ഊര്&#x200d;ജം പകരാനുമാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ബജറ്റില്&#x200d; ശ്രദ്ധ നല്&#x200d;കിയിരിക്കുന്നത്. ഈ വര്&#x200d;ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നരേന്ദ്ര മോദി സര്&#x200d;ക്കാറിന്റെ അവസാന ബജറ്റില്&#x200d;, ഈ വര്&#x200d;ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്&#x200d; മുന്നില്&#x200d;ക്കണ്ടു കൊണ്ടുള്ള പ്രഖ്യാപനങ്ങള്&#x200d;. ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയവ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനേല്&#x200d;പ്പിച്ച ആഘാതം ലഘൂകരിക്കുന്ന നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാമ്പത്തിക രംഗത്തിന് തിരിച്ചടിയേല്&#x200d;പ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി നടത്തിയത്. രാജ്യമെങ്ങും നിലനില്&#x200d;ക്കുന്ന കര്&#x200d;ഷക രോഷം തണുപ്പിക്കാനും ആരോഗ്യ മേഖല, ഗതാഗത മേഖല തുടങ്ങിയവക്ക് ഊര്&#x200d;ജം പകരാനുമാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ബജറ്റില്&#x200d; ശ്രദ്ധ നല്&#x200d;കിയിരിക്കുന്നത്.</p>
<p>ഈ വര്&#x200d;ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്&#x200d;ണാടക, മിസോറം, ഛത്തിസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളെ ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്&#x200d; ഏറെക്കുറെ പൂര്&#x200d;ണമായും പ്രതിഫലിച്ചത്. രാജ്യമെങ്ങുമുള്ള കാര്&#x200d;ഷിക വിപണികളില്&#x200d; വന്&#x200d;തോതില്&#x200d; നിക്ഷേപം നടത്തി വിളകളുടെ താങ്ങുവില വര്&#x200d;ധിപ്പിക്കുക, ഗ്രാമീണ മേഖലകളിലേക്ക് ജലസേചനം, അക്വാകള്&#x200d;ച്ചര്&#x200d; തുടങ്ങിയ നിരവധി പദ്ധതികള്&#x200d; കൊണ്ടുവരിക, കര്&#x200d;ഷകര്&#x200d; ഉല്&#x200d;പ്പാദിപ്പിക്കുന്ന സൗരോര്&#x200d;ജം വാങ്ങാന്&#x200d; സംസ്ഥാനങ്ങള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കുക തുടങ്ങിയ പ്രഖ്യാപനങ്ങള്&#x200d; ബജറ്റിലുണ്ട്.</p>
<p>കാര്&#x200d;ഷിക രംഗത്ത് പ്രവര്&#x200d;ത്തിക്കുന്ന ശക്തി പമ്പ്‌സ്, ജെയ്ന്&#x200d; ഇറിഗേഷന്&#x200d;സ്, കെ.സി.ബി പമ്പ്‌സ്, കിര്&#x200d;ലോസ്‌കര്&#x200d; ബ്രദേഴ്‌സ്, അവന്തി ഫീഡ്‌സ്, വാട്ടര്&#x200d;ബേസ് തുടങ്ങിയ കമ്പനികള്&#x200d;ക്ക് ഇതിലൂടെ നേട്ടമുണ്ടാകും.</p>
<p>രാജ്യത്തെ 10 കോടി കൂടുംബങ്ങള്&#x200d;ക്ക് ഉപകാരപ്പെടുന്ന ആരോഗ്യ പദ്ധതിയാണ് ബജറ്റിലെ പ്രധാന ആകര്&#x200d;ഷണം. പുതിയ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വരെയുള്ള ആസ്പത്രി ചികിത്സ സൗജന്യമായി നേടാന്&#x200d; കഴിയും. പ്രതിമാസം 30,000 രൂപയില്&#x200d; കുറവ് വരുമാനമുള്ള കുടുംബങ്ങള്&#x200d;ക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നാണ് ജെയ്റ്റ്‌ലിയുടെ അവകാശവാദം.</p>
<p>രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; പുതിയ വിമാനത്താവളങ്ങള്&#x200d; നിര്&#x200d;മിക്കാനുള്ള പദ്ധതിയും പുതിയ ബജറ്റിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/budget-2018-gov-aiming-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ; നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്പത്തിക മേഖലയെ തകര്‍ത്തു</title>
		<link>https://www.chandrikadaily.com/yaswanth-sinha-article-against-jaitley.html</link>
					<comments>https://www.chandrikadaily.com/yaswanth-sinha-article-against-jaitley.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 27 Sep 2017 06:38:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[demonetization]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[Jaitley]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45536</guid>

					<description><![CDATA[ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അംഗവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചയ്ക്കു കാരണം ജെയ്റ്റ്‌ലിയുടെ ഉദാസീന സമീപനമാണെന്നും നോട്ടു നിരോധനവും ജി.എസ്.ടിയും സാമ്പത്തിക രംഗത്തെ പിറകോട്ടടിപ്പിച്ചെന്നും വാജ്‌പെയ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ &#8216;ഇന്ത്യന്‍ എക്‌സ്പ്രസി&#8217;ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. &#8216;ഇപ്പോള്‍ ഞാന്‍ സംസാരിക്കേണ്ടതുണ്ട്&#8217; എന്ന തലക്കെട്ടിലുള്ള ലേഖനം ധനകാര്യ മന്ത്രിയുടെ ചെയ്തികളെപ്പറ്റി ഇപ്പോഴെങ്കിലും പറയുക എന്നത് രാജ്യത്തോടുള്ള തന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്ര സര്&#x200d;ക്കാറിന്റെ സാമ്പത്തിക നയങ്ങള്&#x200d;ക്കും ധനകാര്യമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലിക്കുമെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അംഗവും മുന്&#x200d; ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്&#x200d;ഹ. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ തകര്&#x200d;ച്ചയ്ക്കു കാരണം ജെയ്റ്റ്‌ലിയുടെ ഉദാസീന സമീപനമാണെന്നും നോട്ടു നിരോധനവും ജി.എസ്.ടിയും സാമ്പത്തിക രംഗത്തെ പിറകോട്ടടിപ്പിച്ചെന്നും വാജ്‌പെയ് മന്ത്രിസഭയില്&#x200d; ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്&#x200d;ഹ<a href="http://indianexpress.com/article/opinion/columns/yashwant-sinha-arun-jaitley-gst-demonetisation-narendra-modi-economy-bjp-i-need-to-speak-up-now-4862716/"> &#8216;ഇന്ത്യന്&#x200d; എക്‌സ്പ്രസി&#8217;ല്&#x200d; എഴുതിയ ലേഖനത്തില്&#x200d;</a> പറയുന്നു.</p>
<p>&#8216;ഇപ്പോള്&#x200d; ഞാന്&#x200d; സംസാരിക്കേണ്ടതുണ്ട്&#8217; എന്ന തലക്കെട്ടിലുള്ള ലേഖനം ധനകാര്യ മന്ത്രിയുടെ ചെയ്തികളെപ്പറ്റി ഇപ്പോഴെങ്കിലും പറയുക എന്നത് രാജ്യത്തോടുള്ള തന്റെ ബാധ്യതയാണെന്നും ബി.ജെ.പിയിലുള്ളവര്&#x200d; വാ തുറക്കാത്തത് പേടി കൊണ്ടാണെന്നും പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്.</p>
<p>പ്രധാനപ്പെട്ട നാല് മന്ത്രാലയങ്ങളുടെ ചുമതലകള്&#x200d; ജെയ്റ്റ്‌ലിയെ ഒറ്റയടിക്ക് ഏല്&#x200d;പ്പിച്ചത് ശരിയായില്ലെന്നും ധനമന്ത്രാലയം തന്നെ അതീവ ദുര്&#x200d;ഘടമായ ജോലികള്&#x200d; ഉള്ള സ്ഥലമാണെന്നും സിന്&#x200d;ഹ പറയുന്നു. വെല്ലുവിളികള്&#x200d; നിറഞ്ഞ ഈ കാലഘട്ടത്തില്&#x200d; ആഴ്ചയില്&#x200d; ഏഴ് ദിവസവും 24 മണിക്കൂറും ചെയ്താലും തീരാത്ത ജോലികളാണ് ധനകാര്യ മന്ത്രാലയത്തിലേത്.</p>
<p>ഉദാരവല്&#x200d;ക്കരണത്തിനു ശേഷം ഇന്ത്യയില്&#x200d; ചുമതലയേറ്റ ഏറ്റവും ഭാഗ്യവാനായ ധനകാര്യ മന്ത്രിയായിരുന്നു ജെയ്റ്റ്‌ലി. ആഗോള തലത്തില്&#x200d; ക്രൂഡ് ഓയിലിന്റെ വില വന്&#x200d;തോതില്&#x200d; ഇടിഞ്ഞത് വന്&#x200d; ഭാഗ്യമാണ് സമ്മാനിച്ചത്. ഇത് ഭാവനാപൂര്&#x200d;ണമായി ഉപയോഗിക്കണമായിരുന്നു. എന്നാല്&#x200d; പഴയ പ്രശ്‌നങ്ങള്&#x200d; അതേപടി നിലനില്&#x200d;ക്കുകയും പുതിയവയെ നേരിടാന്&#x200d; കഴിയാതിരിക്കുകയുമാണുണ്ടായത്.</p>
<p>കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും മോശം അവസ്ഥയാണ് സാമ്പത്തിക രംഗത്തേത്. വ്യവസായം, കൃഷി, നിര്&#x200d;മാണ മേഖല, സേവന മേഖല എല്ലാം തിരിച്ചടി നേരിട്ടു. കയറ്റുമതി കുറഞ്ഞു. എല്ലാ മേഖലയും വന്&#x200d; സാമ്പത്തിക ബാധ്യതയിലാണ്. നോട്ട് നിരോധനം ഇതുവരെ ഉണ്ടായിട്ടില്ലാത്ത സാമ്പത്തിക ദുരന്തത്തിന് വഴിവെച്ചു. മോശമായി നടപ്പിലാക്കിയ ജി.എസ്.ടി ബിസിനസുകളെ തകര്&#x200d;ത്തു. കോടിക്കണക്കിനാളുകള്&#x200d;ക്ക് ജോലി നഷ്ടമായി.</p>
<p>സാമ്പത്തിക തകര്&#x200d;ച്ചക്ക് കാരണം നോട്ട് നിരോധനം അല്ലെന്നാണ് സര്&#x200d;ക്കാറിന്റെ വക്താക്കള്&#x200d; പറയുന്നത്. ശരിയാണ്, നേരത്തെ തന്നെ തുടങ്ങിയ തകര്&#x200d;ച്ച വേഗത്തിലാക്കാന്&#x200d; എണ്ണ പകരുകയാണ് നോട്ട് നിരോധനം ചെയ്തത്.</p>
<p>ജി.എസ്.ടിയില്&#x200d; നിന്ന് ആദ്യപാദത്തില്&#x200d; പ്രതീക്ഷിക്കപ്പെട്ട വരുമാനം 95,000 കോടിയായിരുന്നു. ലഭിച്ചതാകട്ടെ വെറും 65,000 കോടിയും. ചെറുകി, മധ്യ വ്യവസായങ്ങളെ അത് കാര്യമായി ബാധിച്ചു. നോട്ട് നിരോധനത്തിനു ശേഷം ആദായ നികുതി വകുപ്പിന് താങ്ങാവുന്നതിലും കൂടുതല്&#x200d; ജോലിയാണ്. റെയ്ഡുകള്&#x200d; ഒരു സാധാരണ കാര്യമായി മാറിക്കഴിഞ്ഞു.</p>
<p>നിര്&#x200d;മിക്കുന്നതിനേക്കാള്&#x200d; വേഗത്തില്&#x200d; സാമ്പത്തിക രംഗത്തെ തകര്&#x200d;ക്കാന്&#x200d; കഴിയും. സാമ്പത്തിക രംഗത്തെ ഒറ്റ രാത്രി കൊണ്ട് ഉയര്&#x200d;ത്തിക്കൊണ്ടുവരാനുള്ള മാന്ത്രികവടി ആരുടെയും കൈവശമില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സാമ്പത്തിക മേഖലയെ തിരിച്ചു കൊണ്ടുവരുമെന്നാണ് സര്&#x200d;ക്കാറിന്റെ പ്രതീക്ഷ. അത് നടക്കാന്&#x200d; സാധ്യതയില്ല. &#8211; സിന്&#x200d;ഹ ലേഖനത്തില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yaswanth-sinha-article-against-jaitley.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
