<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Janmabhumi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/janmabhumi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Dec 2018 12:40:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Janmabhumi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജാതീയമായ അധിക്ഷേപം; ജന്മഭൂമി പത്രത്തിനെതിരെ കേസുകൊടുത്ത് യൂത്ത് കോണ്&#x200d;ഗ്രസ് നേതാവ്</title>
		<link>https://www.chandrikadaily.com/youth-congress-leader-file-case-against-janmabhumi-daily.html</link>
					<comments>https://www.chandrikadaily.com/youth-congress-leader-file-case-against-janmabhumi-daily.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Dec 2018 12:26:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[casting couch]]></category>
		<category><![CDATA[Janmabhumi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114671</guid>

					<description><![CDATA[തിരുവനന്തപുരം: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കാര്&#x200d;ട്ടൂണ്&#x200d; വരച്ചുവെന്ന ആക്ഷേപത്തില്&#x200d; ജന്മഭൂമി പത്രത്തിനെതിരെ കേസുകൊടുത്ത് യൂത്ത് കോണ്&#x200d;ഗ്രസ് നേതാവ്. യൂത്ത് കോണ്&#x200d;ഗ്രസ് അനൂപ് വിആര്&#x200d; ആണ് ജന്മഭൂമിക്കെതിരെ കേസ് കൊടുത്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. #ജൻമഭൂമിപത്രത്തിനെതിരെ ജാതീയമായ അധിക്ഷേപത്തിന് കേസ് കൊടുത്തു. വംശീയമായ അധിക്ഷേപത്തിന് ഇരയായ മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ സഖാക്കളോ ഇതുവരെ അതിനെതിരെ ഒരു പരാതി പോലും കൊടുക്കാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഞാൻ പരാതി കൊടുത്തിരിയ്ക്കുന്നത്. ഞാൻ കൂടി ഉൾപ്പെട്ടിരിയ്ക്കുന്ന സമൂഹത്തിന്റെ ആത്മാഭിമാനത്തെ അപമാനിയ്ക്കുന്നതും, ആ നിലയ്ക്ക് എന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കാര്&#x200d;ട്ടൂണ്&#x200d; വരച്ചുവെന്ന ആക്ഷേപത്തില്&#x200d; ജന്മഭൂമി പത്രത്തിനെതിരെ കേസുകൊടുത്ത് യൂത്ത് കോണ്&#x200d;ഗ്രസ് നേതാവ്. യൂത്ത് കോണ്&#x200d;ഗ്രസ് അനൂപ് വിആര്&#x200d; ആണ് ജന്മഭൂമിക്കെതിരെ കേസ് കൊടുത്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fanoopwer%2Fposts%2F1956982151263296&amp;width=500" width="500" height="548" frameborder="0" scrolling="no"></iframe><br />
<em><a class="_58cn" href="https://www.facebook.com/hashtag/%E0%B4%9C%E0%B5%BB%E0%B4%AE%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%86%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%86?source=feed_text&amp;epa=HASHTAG" data-ft="{&quot;type&quot;:104,&quot;tn&quot;:&quot;*N&quot;}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">ജൻമഭൂമിപത്രത്തിനെതിരെ</span></span></a> ജാതീയമായ അധിക്ഷേപത്തിന് കേസ് കൊടുത്തു. വംശീയമായ അധിക്ഷേപത്തിന് ഇരയായ മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ സഖാക്കളോ ഇതുവരെ അതിനെതിരെ ഒരു പരാതി പോലും കൊടുക്കാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഞാൻ പരാതി കൊടുത്തിരിയ്ക്കുന്നത്. ഞാൻ കൂടി ഉൾപ്പെട്ടിരിയ്ക്കുന്ന സമൂഹത്തിന്റെ ആത്മാഭിമാനത്തെ അപമാനിയ്ക്കുന്നതും, ആ നിലയ്ക്ക് എന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു എന്ന നിലയിലാണ് എന്റെ പരാതി.ഈ വിഷയത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും എന്റെ സ്വന്തം നിലയിൽ &#8220;ജൻമഭൂമി&#8221; യ്ക്കെതിരെ കേസുമായി മുന്നോട്ട് പോവാനാണ് തീരുമാനം., </em>അനൂപ് വിആര്&#x200d; ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.</p>
<p>ഡിസംബര്&#x200d; 22നാണ് സംഘപരിവാറിന്&#x200d;റെ കേരളത്തിലെ മുഖപത്രമായ ജന്മഭൂമിയില്&#x200d; പ്രസിദ്ധീകരിച്ച കാര്&#x200d;ട്ടൂണിനെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളില്&#x200d; വ്യാപക പ്രതിഷേധം ഉയര്&#x200d;ന്നിരിക്കുന്നത്. കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d; അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്&#x200d; വിഷയത്തില്&#x200d; മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്&#x200d; പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്&#x200d;കിയിരുന്നു. ഇത് പ്രമേയമാക്കിയാണ് ജന്മഭൂമി കാര്&#x200d;ട്ടൂണ്&#x200d; പ്രസിദ്ധീകരിച്ചത്. ദൃക്സാക്ഷി എന്ന കാര്&#x200d;ട്ടൂണ്&#x200d; കോളത്തിലാണ് വിവാദ കാര്&#x200d;ട്ടൂണ്&#x200d; പ്രസിദ്ധീകരിച്ചത്.</p>
<p>തെങ്ങു കയറ്റക്കാരും ചെത്തുകാരും അടങ്ങിയ ഈഴവ വിഭാഗത്തെ അവഹേളിക്കുന്നതും ഈ വിഭാഗത്തിലുള്ളവര്&#x200d; അധികാരത്തിലെത്തരുതെന്ന സന്ദേശവുമാണ് കാര്&#x200d;ട്ടൂണ്&#x200d; പങ്കുവെയ്ക്കുന്നതെന്നാണ് പ്രധാനമായി ഉയര്&#x200d;ന്ന വിമര്&#x200d;ശനം. കാര്&#x200d;ട്ടൂണ്&#x200d; അക്കാദമി അടക്കമുള്ളവര്&#x200d; ഇതിനെതിരെ രംഗത്ത് എത്തി. അതേ സമയം കാര്&#x200d;ട്ടൂണിനെ അപലപിച്ച വി.ടി ബലറാം എം.എല്&#x200d;.എ ഇതില്&#x200d; സി.പി.എം പ്രതിഷേധം ശക്തമല്ലെന്ന് ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി. അതിന് പിന്നാലെയാണ് യൂത്ത്കോണ്&#x200d;ഗ്രസ് നേതാവ് അനൂപ് വി.ആര്&#x200d; ജന്മഭൂമിക്കെതിരെ കേസ് നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-congress-leader-file-case-against-janmabhumi-daily.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമലയിലെ സ്ത്രീ പ്രവേശനം: ബി.ജെ.പി  നിലപാടിനെ തള്ളി ജന്മഭൂമിയില്&#x200d; ലേഖനം</title>
		<link>https://www.chandrikadaily.com/janmabhumi-article-against-bjp-supporting-sabarimala-women-entry.html</link>
					<comments>https://www.chandrikadaily.com/janmabhumi-article-against-bjp-supporting-sabarimala-women-entry.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 Oct 2018 15:41:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Janmabhumi]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[sabarimala]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105760</guid>

					<description><![CDATA[തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്&#x200d; ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങുന്ന ബി.ജെ.പിക്ക് താക്കീതുമായി മുഖപത്രമായ ജന്മഭൂമി. കോടതി ഉത്തരവിന്റെ മറവില്&#x200d; ചിലര്&#x200d; ഹിന്ദു സമൂഹത്തില്&#x200d; ആശയക്കുഴപ്പം സൃഷ്ടിക്കാന്&#x200d; പരിശ്രമം നടത്തുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്&#x200d; ആര്&#x200d;. സഞ്ജയന്&#x200d; എഴുതിയ ലേഖനത്തില്&#x200d; കുറ്റപ്പെടുത്തുന്നു. സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്&#x200d;പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. സ്ത്രീ തീര്&#x200d;ത്ഥാടകര്&#x200d; കൂടുതലായി എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്&#x200d;ദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്&#x200d; ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങുന്ന ബി.ജെ.പിക്ക് താക്കീതുമായി മുഖപത്രമായ ജന്മഭൂമി. കോടതി ഉത്തരവിന്റെ മറവില്&#x200d; ചിലര്&#x200d; ഹിന്ദു സമൂഹത്തില്&#x200d; ആശയക്കുഴപ്പം സൃഷ്ടിക്കാന്&#x200d; പരിശ്രമം നടത്തുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്&#x200d; ആര്&#x200d;. സഞ്ജയന്&#x200d; എഴുതിയ ലേഖനത്തില്&#x200d; കുറ്റപ്പെടുത്തുന്നു.</p>
<p>സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്&#x200d;പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. സ്ത്രീ തീര്&#x200d;ത്ഥാടകര്&#x200d; കൂടുതലായി എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്&#x200d;ദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്&#x200d; മാത്രം ഒതുങ്ങുന്നതാണ്. ഹിന്ദു ധര്&#x200d;മത്തെയോ സമൂഹത്തെയോ മൊത്തത്തില്&#x200d; പ്രതികൂലമായി ബാധിക്കുന്ന ഒന്നുംതന്നെ ആ വിധി തീര്&#x200d;പ്പിലില്ല. 10-50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഒരു കീഴ്‌നടപ്പിനെയാണ് കോടതി അസാധുവാക്കിയത്. ഈ കീഴ്‌നടപ്പിനാകട്ടെ, ധര്&#x200d;മ്മതന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടെയോ പിന്&#x200d;ബലമുള്ളതായി സ്ഥാപിക്കാന്&#x200d; ആര്&#x200d;ക്കും കഴിഞ്ഞിട്ടുമില്ലെന്നും ലേഖനത്തില്&#x200d; പറയുന്നു.</p>
<p>ശബരിമല സ്ത്രീപ്രവേശന വിഷയത്തില്&#x200d; ബി.ജെ.പിയില്&#x200d; തന്നെ നേതാക്കള്&#x200d;ക്കിടയില്&#x200d; അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്&#x200d; അണികള്&#x200d; ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്&#x200d; പ്രത്യേക്ഷ സമരത്തിലേക്ക് ബി.ജെ.പി നീങ്ങിയത്. ആര്&#x200d;.എസ്.എസും തുടക്കത്തില്&#x200d; സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നു. ക്ഷേത്ര ദര്&#x200d;ശനത്തില്&#x200d; നിന്ന് സ്ത്രീകളെ മാറ്റിനിര്&#x200d;ത്തുന്നത് ശരിയല്ലെന്നും ഇക്കാര്യത്തില്&#x200d; ബോധവത്കരണവും മറ്റും നടത്തി നിലവിലുള്ള ദുസ്ഥിതി മാറ്റണമെന്നുമായിരുന്നു ആര്&#x200d;.എസ്.എസിന്റെ നിലപാട്.</p>
<p>ഈ നിലപാട് ഇന്നലെ ജന്മഭൂമി പ്രസിദ്ധീകരിച്ച ആര്&#x200d;.സഞ്ജയന്റെ ലേഖനത്തിലും ആവര്&#x200d;ത്തിച്ചിട്ടുണ്ട്. ജനശിക്ഷണം സാധ്യമാണെന്ന ഉത്തമബോധ്യമാണ് ഇത്തരം സന്ദര്&#x200d;ഭങ്ങളില്&#x200d; സംഘടനാ പ്രവര്&#x200d;ത്തകരെ ഭരിക്കേണ്ടതെന്ന് ലേഖനത്തില്&#x200d; ഓര്&#x200d;മ്മിപ്പിക്കുന്നു. എന്നാല്&#x200d; ഇന്നലെ ആര്&#x200d;.എസ്.എസ് സ്ത്രീപ്രവേശന വിഷയത്തില്&#x200d; പഴയ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ജന്മഭൂമിയില്&#x200d; വന്ന ലേഖനത്തെ ബി.ജെ.പി തള്ളിയിട്ടുണ്ടെങ്കിലും സ്ത്രീ പ്രവേശന വിഷയത്തില്&#x200d; ബി.ജെ.പിയില്&#x200d; നിലനില്&#x200d;ക്കുന്ന ഭിന്നത പുറത്തുകൊണ്ടുവരുന്നതാണ് ജന്മഭൂമിയിലെ ലേഖനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/janmabhumi-article-against-bjp-supporting-sabarimala-women-entry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ്പ വൈറസ് മലേഷ്യയില്&#x200d; നിന്ന് സാബിത്തിന് പകര്&#x200d;ന്നതെന്ന വ്യാജ വാര്&#x200d;ത്ത: ജന്മഭൂമിക്കെതിരെ പൊലീസ് കേസെടുത്തു</title>
		<link>https://www.chandrikadaily.com/police-charged-case-against-janmabhumi-daily-over-fake-report-about-nipa-virus.html</link>
					<comments>https://www.chandrikadaily.com/police-charged-case-against-janmabhumi-daily-over-fake-report-about-nipa-virus.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Jun 2018 05:39:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fake news]]></category>
		<category><![CDATA[Janmabhumi]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[Nipa Virus]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88861</guid>

					<description><![CDATA[കോഴിക്കോട്: നിപ്പ വൈറസ് ആദ്യമായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട സാബിത്തിനു രോഗം പകര്&#x200d;ന്നത് മലേഷ്യയില്&#x200d; നിന്നാണെന്ന വ്യാജ വാര്&#x200d;ത്ത നല്&#x200d;കിയ ജന്മഭൂമിക്കെതിരെ കേസെടുത്തു. തെറ്റിദ്ധാരണജനകവും അടിസ്ഥാന രഹിതവുമായ വാര്&#x200d;ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്&#x200d; കോടതി നിര്&#x200d;ദേശ പ്രകാരം വാര്&#x200d;ത്ത തയ്യാറാക്കിയ ജന്മഭൂമി ദിനപത്രം റിപ്പോര്&#x200d;ട്ടര്&#x200d;, ചീഫ് എഡിറ്റര്&#x200d; എന്നിവരെ പ്രതികളാക്കിയാണ് പെരുവണ്ണാമൂഴി പൊലീസ് കേസ് റജിസ്റ്റര്&#x200d; ചെയ്തത്. നിപ്പ വൈറസ് ബാധയുടെ തുടക്കം മലേഷ്യയില്&#x200d; നിന്നാണെന്നും കേരളത്തിലെത്തിച്ചത് വൈറസ് ബാധയേറ്റ് മരിച്ച ചങ്ങരോത്തെ സൂപ്പിക്കടയില്&#x200d; വളച്ചുകെട്ടിയില്&#x200d; മൂസയുടെ മകന്&#x200d; സാബിത്താണെന്നുമുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിപ്പ വൈറസ് ആദ്യമായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട സാബിത്തിനു രോഗം പകര്&#x200d;ന്നത് മലേഷ്യയില്&#x200d; നിന്നാണെന്ന വ്യാജ വാര്&#x200d;ത്ത നല്&#x200d;കിയ ജന്മഭൂമിക്കെതിരെ കേസെടുത്തു. തെറ്റിദ്ധാരണജനകവും അടിസ്ഥാന രഹിതവുമായ വാര്&#x200d;ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്&#x200d; കോടതി നിര്&#x200d;ദേശ പ്രകാരം വാര്&#x200d;ത്ത തയ്യാറാക്കിയ ജന്മഭൂമി ദിനപത്രം റിപ്പോര്&#x200d;ട്ടര്&#x200d;, ചീഫ് എഡിറ്റര്&#x200d; എന്നിവരെ പ്രതികളാക്കിയാണ് പെരുവണ്ണാമൂഴി പൊലീസ് കേസ് റജിസ്റ്റര്&#x200d; ചെയ്തത്. നിപ്പ വൈറസ് ബാധയുടെ തുടക്കം മലേഷ്യയില്&#x200d; നിന്നാണെന്നും കേരളത്തിലെത്തിച്ചത് വൈറസ് ബാധയേറ്റ് മരിച്ച ചങ്ങരോത്തെ സൂപ്പിക്കടയില്&#x200d; വളച്ചുകെട്ടിയില്&#x200d; മൂസയുടെ മകന്&#x200d; സാബിത്താണെന്നുമുള്ള തരത്തില്&#x200d; കഴിഞ്ഞ മേയ് 25നായിരുന്നു ജന്മഭൂമി റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p><img loading="lazy" class="alignnone size-medium wp-image-88864" src="https://www.chandrikadaily.com/wp-content/uploads/2018/06/Janmabhumi-668x390-300x175.jpg" alt="" width="300" height="175" srcset="https://www.chandrikadaily.com/wp-content/uploads/2018/06/Janmabhumi-668x390-300x175.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/06/Janmabhumi-668x390.jpg 668w" sizes="(max-width: 300px) 100vw, 300px" /></p>
<p>കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ്പ വൈറസ് മലേഷ്യയില്&#x200d; നിന്ന് എത്തിയതാണെന്ന് സംശയം. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ച് കെട്ടിയില്&#x200d; സാബിത്ത് മലേഷ്യയിലായിരുന്നെന്ന് സൂചന.&#8217; എന്നാണ് ആധികാരിക സ്രോതസുകളെ ഒന്നും ഉദ്ധരിക്കാതെ ജന്മഭൂമി എഴുതിയത്. സാബിത്ത് മലേഷ്യയില്&#x200d; നിന്നും നാട്ടിലെത്തിയതെന്ന് രോഗലക്ഷണങ്ങളോടെയാണെന്ന് നാട്ടുകാര്&#x200d; പറഞ്ഞതായും ജന്മഭൂമി എഴുതി. വാര്&#x200d;ത്ത പിന്നീട് നവമാധ്യമങ്ങളായ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലും വ്യാപകമായി പ്രചരിച്ചു. തൊട്ടടുത്ത ദിവസമായ മെയ് 26ലും ജന്മഭൂമി സാബിത്തിനെ വെറുതെ വിട്ടില്ല, ചുവന്ന നിറത്തില്&#x200d; &#8216;ശ്രദ്ധ സാബിത്തില്&#x200d;&#8217; എന്നായിരുന്നു ജന്മഭൂമിയുടെ പ്രധാന തലക്കെട്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-88865" src="https://www.chandrikadaily.com/wp-content/uploads/2018/06/Janmabhumi2-668x370-300x166.jpg" alt="" width="300" height="166" srcset="https://www.chandrikadaily.com/wp-content/uploads/2018/06/Janmabhumi2-668x370-300x166.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/06/Janmabhumi2-668x370.jpg 668w" sizes="(max-width: 300px) 100vw, 300px" /><br />
ദുബായിലായിരുന്ന സാബിത്ത് അള്&#x200d;സറിനെ തുടര്&#x200d;ന്നാണ് ആറ് മാസം മുന്&#x200d;പ് നാട്ടിലേക്ക് മടങ്ങിയത്. എഞ്ചിനിയറായ സഹോദരന്&#x200d; സ്വാലിഹും വിസ കാലാവധി കഴിഞ്ഞതോടെ സാബിത്തിനൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അതേസമയം സാബിത്ത് മലേഷ്യയില്&#x200d; പോയിട്ടില്ലെന്ന് ബന്ധുക്കള്&#x200d; വ്യക്തമാക്കിയിരുന്നു. സാബിത്ത് മലേഷ്യയിലേക്ക് പോയില്ലെന്ന് തെളിയിക്കുന്ന യാത്രാ രേഖകളും പുറത്ത് വിട്ടിരുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-88867" src="https://www.chandrikadaily.com/wp-content/uploads/2018/06/sabit2-668x380-300x171.jpg" alt="" width="300" height="171" srcset="https://www.chandrikadaily.com/wp-content/uploads/2018/06/sabit2-668x380-300x171.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/06/sabit2-668x380.jpg 668w" sizes="(max-width: 300px) 100vw, 300px" /></p>
<p>2017 ല്&#x200d; യു.എ.ഇയില്&#x200d; പോയതായി മാത്രമാണ് സാബിത്തിന്റെ പാസ്പോര്&#x200d;ട്ടിലുള്ളത്. 2017 ഫെബ്രുവരിയില്&#x200d; യു.എ.ഇയില്&#x200d; പോയ സാബിത്ത് മൂന്ന് മാസം മാത്രമാണ് അവിടെ നിന്നത്. മരിക്കുന്നതിന്റെ ഒരാഴ്ച മുന്&#x200d;പ് വരെ സാബിത്ത് നാട്ടില്&#x200d; ജോലിക്ക് പോയിരുന്നെന്നും ബന്ധുക്കള്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-charged-case-against-janmabhumi-daily-over-fake-report-about-nipa-virus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാബിത്ത് മലേഷ്യയില്&#x200d; പോയിട്ടില്ലെന്ന് യാത്രാരേഖ; &#8216;ജന്മഭൂമി&#8217; നടത്തിയത് നുണപ്രചാരണം</title>
		<link>https://www.chandrikadaily.com/janmabhumi-fake-report-on-sabith-malyasian-trip.html</link>
					<comments>https://www.chandrikadaily.com/janmabhumi-fake-report-on-sabith-malyasian-trip.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 May 2018 07:07:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Changaroth Moosa]]></category>
		<category><![CDATA[Janmabhumi]]></category>
		<category><![CDATA[nippa virus]]></category>
		<category><![CDATA[Sabith]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87154</guid>

					<description><![CDATA[കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും നിപ്പ പടര്&#x200d;ന്നുപിടിക്കാന്&#x200d; കാരണം പനി ബാധിച്ചു മരിച്ച ചങ്ങരോത്ത് സാബിത്തിന്റെ മലേഷ്യന്&#x200d; യാത്രയാണെന്ന് &#8216;ജന്മഭൂമി&#8217; പത്രറിപ്പോര്&#x200d;ട്ട് വ്യാജമാണെന്ന് തെളിഞ്ഞു. യാത്രാരേഖകളില്&#x200d; നിന്ന് സാബിത്ത് മലേഷ്യയില്&#x200d; പോയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് വാര്&#x200d;ത്ത വ്യാജമാണെന്ന് തെളിഞ്ഞത്. സാബിത്തിന്റെ പാസ്‌പോര്&#x200d;ട്ട് രേഖകള്&#x200d; പരിശോധിച്ചതില്&#x200d; നിന്നാണ് സാബിത്ത് മലേഷ്യയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്. 2017ല്&#x200d; സാബിത്ത് പോയത് യു.എ.ഇയിലേക്കാണ്. 2017 ഫെബ്രുവരിയില്&#x200d; പോയ യു.എ.ഇയിലേക്ക് പോയ സാബിത്ത് ആറു മാസത്തോളം ദുബൈയിലുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസമായി സാബിത്ത് നാട്ടില്&#x200d; തന്നെയുണ്ടായിരുന്നുവെന്നാണ് രേഖകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും നിപ്പ പടര്&#x200d;ന്നുപിടിക്കാന്&#x200d; കാരണം പനി ബാധിച്ചു മരിച്ച ചങ്ങരോത്ത് സാബിത്തിന്റെ മലേഷ്യന്&#x200d; യാത്രയാണെന്ന് &#8216;ജന്മഭൂമി&#8217; പത്രറിപ്പോര്&#x200d;ട്ട് വ്യാജമാണെന്ന് തെളിഞ്ഞു. യാത്രാരേഖകളില്&#x200d; നിന്ന് സാബിത്ത് മലേഷ്യയില്&#x200d; പോയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് വാര്&#x200d;ത്ത വ്യാജമാണെന്ന് തെളിഞ്ഞത്.</p>
<p>സാബിത്തിന്റെ പാസ്‌പോര്&#x200d;ട്ട് രേഖകള്&#x200d; പരിശോധിച്ചതില്&#x200d; നിന്നാണ് സാബിത്ത് മലേഷ്യയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്. 2017ല്&#x200d; സാബിത്ത് പോയത് യു.എ.ഇയിലേക്കാണ്. 2017 ഫെബ്രുവരിയില്&#x200d; പോയ യു.എ.ഇയിലേക്ക് പോയ സാബിത്ത് ആറു മാസത്തോളം ദുബൈയിലുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസമായി സാബിത്ത് നാട്ടില്&#x200d; തന്നെയുണ്ടായിരുന്നുവെന്നാണ് രേഖകള്&#x200d; തെളിയിക്കുന്നത്.</p>
<p>നിപ്പ എത്തിയത് മലേഷ്യയില്&#x200d; നിന്ന് എന്ന തലക്കെട്ടോടെ ലീഡ് വാര്&#x200d;ത്തയായാണ് ജന്മഭൂമി റിപ്പോര്&#x200d;ട്ട് പുറത്തുവിട്ടത്. ഇതേത്തുടര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; സാബിത്തിന്റെ യാത്രാവിവരം പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്&#x200d; യാത്രാരേഖകള്&#x200d; നിരത്തി കുടുംബാംഗങ്ങള്&#x200d; തന്നെ രംഗത്തുവന്നതോടെയാണ് സാബിത്ത് മലേഷ്യയില്&#x200d; പോയിട്ടില്ലെന്ന് കണ്ടെത്തിയത്.</p>
<p>നിപ്പ വൈറസ് ബാധയില്&#x200d; മരിച്ച നാലു പേരുടെ വേര്&#x200d;പ്പാടില്&#x200d; ദുഃഖിക്കുന്ന ചങ്ങരോത്ത് കുടുംബത്തെ വ്യാജവാര്&#x200d;ത്തകളും വേട്ടയാടുന്നതിന്റെ തെളിവാണിത്. വാര്&#x200d;ത്ത വ്യാജമാണെന്നും സാബിത്ത് മലേഷ്യയില്&#x200d; പോയിട്ടില്ലെന്നും ബന്ധുക്കള്&#x200d; ഇന്നലെ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കരുതെന്നും സാബിത്തിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തരുതെന്നും ബന്ധുക്കള്&#x200d; പറയുന്നു.</p>
<h4><strong>ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്&#x200d;ത്ത ഇങ്ങനെ:</strong></h4>
<p><span style="color: #ff0000;">കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ വൈറസ് മലേഷ്യയില്&#x200d; നിന്ന് എത്തിയതെന്ന് സംശയം. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്&#x200d; സാബിത്ത് മലേഷ്യയിലായിരുന്നെന്ന് സൂചന. സാബിത്ത് നാട്ടിലെത്തിയത് രോഗലക്ഷണങ്ങളോടെയാണെന്നും പരിസരവാസികള്&#x200d; പറയുന്നു.</span></p>
<p><span style="color: #ff0000;">എഞ്ചിനീയര്&#x200d; ആയ സാബിത് വിദേശത്തായിരുന്നു എന്നുമാത്രമാണ് നേരത്തെ പരിസരവാസികള്&#x200d;ക്ക് അറിയാമായിരുന്നത്. കുടുംബവുമായി നാട്ടുകാര്&#x200d;ക്ക് അധികം ബന്ധമില്ലാത്തതിനാല്&#x200d; കൂടുതല്&#x200d; വിവരങ്ങള്&#x200d; അറിയുമായിരുന്നില്ല. നിപ നാടിന് മുഴുവന്&#x200d; ഭീഷണിയായതോടെയാണ് കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്തായത്.</span></p>
<p><span style="color: #ff0000;">മലേഷ്യയിലായിരുന്ന സാബിത് അവിടെ വച്ച് രോഗബാധിതനായി. പനിയും ശക്തമായ വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്ന് മലേഷ്യയില്&#x200d; ചികിത്സ തേടി. താത്കാലിക മരുന്ന് നല്&#x200d;കിയശേഷം എത്രയും വേഗം നാട്ടിലേക്ക് പോകാന്&#x200d; ഡോക്ടര്&#x200d; നിര്&#x200d;ദ്ദേശിക്കുകയായിരുന്നു. നാട്ടിലെത്തിയ സാബിത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിയില്&#x200d; ചികിത്സ തേടി. രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</span></p>
<p><span style="color: #ff0000;">ദിവസങ്ങള്&#x200d; കഴിഞ്ഞതോടെ സഹോദരന്&#x200d; സ്വാലിഹില്&#x200d; രോഗലക്ഷണം കണ്ടു. സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്ന സ്വാലിഹിന്റെ രക്തപരിശോധനയിലാണ് നിപ സാന്നിധ്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സ്വാലിഹിന്റെ അച്ഛന്&#x200d; മൂസയ്ക്കും മൂസയുടെ മൂത്ത സഹോദരന്&#x200d; മൊയ്തീന്&#x200d; ഹാജിയുടെ ഭാര്യ മറിയത്തിനും രോഗം ബാധിച്ചു. സ്വാലിഹും മറിയവും മരിച്ചു. മൂസ ഇന്നലെ മരണത്തിന് കീഴടങ്ങി.രോഗം ബാധിച്ചവരില്&#x200d; ശേഷിക്കുന്നവരെല്ലാം പേരാമ്പ്ര താലൂക്ക് ആശുപത്രി, സഹകരണ ആശുപത്രി, കോഴിക്കോട് മെഡിക്കല്&#x200d;കോളേജ് എന്നിവിടങ്ങളില്&#x200d; വച്ച് ഇവരുമായി ബന്ധപ്പെട്ടവരാണ്.</span></p>
<p><span style="color: #ff0000;">ഇന്നലെ രോഗം സ്ഥിരീകരിച്ച നഴ്‌സിങ് വിദ്യാര്&#x200d;ത്ഥിനി മെഡിക്കല്&#x200d;കോളേജില്&#x200d; സാബിത്ത് ചികിത്സയിലുണ്ടായിരുന്നപ്പോള്&#x200d; അവിടെ ഉണ്ടായിരുന്ന ആളാണ്. ചങ്ങരോത്ത് പഞ്ചായത്തിലെ മറ്റാര്&#x200d;ക്കും രോഗബാധ ഉള്ളതായി വിവരമില്ല. നിരവധിപേരുടെ രക്തസാമ്പിളുകള്&#x200d; പരിശോധിച്ചെങ്കിലും ആരിലും രോഗലക്ഷണം കണ്ടെത്താനായില്ല. ഇതാണ് നാട്ടുകാരില്&#x200d; സംശയം ബലപ്പെടുത്തുന്നത്.</span></p>
<p>Also Read:</p>
<hr />
<p><span style="color: #ff00ff;"><a style="color: #ff00ff;" href="https://www.chandrikadaily.com/nippa-virus-moosas-wife-mariam-asks-some-question.html">&#8216;എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തത്, എന്നിട്ടും എനിക്ക് രോഗമില്ലല്ലോ?&#8217;; നിപ്പ ബാധിച്ച് മരിച്ച ചങ്ങരോത്ത് മൂസയുടെ ഭാര്യ ചോദിക്കുന്നു</a></span></p>
<hr />
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/janmabhumi-fake-report-on-sabith-malyasian-trip.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
