<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jayalaitha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jayalaitha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 17 Mar 2017 15:21:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jayalaitha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കളിച്ചാല്‍ ജയിലിലടക്കും; ജയലളിതയുടെ മകനെന്നു പറഞ്ഞ യുവാവിനോട് കോടതി</title>
		<link>https://www.chandrikadaily.com/man-claims-to-be-jayalalithaas-son-madras-hc-threatens-to-send-him-to-jail.html</link>
					<comments>https://www.chandrikadaily.com/man-claims-to-be-jayalalithaas-son-madras-hc-threatens-to-send-him-to-jail.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Mar 2017 15:21:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[jayalaitha]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23068</guid>

					<description><![CDATA[ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശകാരം. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭന്‍ ബാബുവിന്റെയും മകനാണ് താനെന്ന് അവകാശപ്പെട്ട് ജെ. കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ജയയുടെ മകനായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച രേഖകളില്‍ ഇയാളുടെ ദത്തെടുക്കല്‍ രേഖ വരെ ഹാജരാക്കിയിരുന്നു. ഇവ വ്യാജമാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ജസ്റ്റിസ് ആര്‍. മഹാദേവനാണ് കേസ് പരിഗണിച്ചത്. ഇയാളെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശകാരം. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭന്&#x200d; ബാബുവിന്റെയും മകനാണ് താനെന്ന് അവകാശപ്പെട്ട് ജെ. കൃഷ്ണമൂര്&#x200d;ത്തി സമര്&#x200d;പ്പിച്ച രേഖകള്&#x200d; വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്&#x200d;ന്നാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്&#x200d;ശനം ഉയര്&#x200d;ന്നത്. ജയയുടെ മകനായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്&#x200d;പ്പിച്ച രേഖകളില്&#x200d; ഇയാളുടെ ദത്തെടുക്കല്&#x200d; രേഖ വരെ ഹാജരാക്കിയിരുന്നു. ഇവ വ്യാജമാണെന്ന് ഒറ്റനോട്ടത്തില്&#x200d; വ്യക്തമാകുമെന്നാണ് കോടതിയുടെ കണ്ടെത്തല്&#x200d;. ജസ്റ്റിസ് ആര്&#x200d;. മഹാദേവനാണ് കേസ് പരിഗണിച്ചത്. ഇയാളെ ഇപ്പോള്&#x200d;ത്തന്നെ ജയിലിലേക്കു വിടാന്&#x200d; തനിക്കു കഴിയുമെന്നു ജഡ്ജി വ്യക്തമാക്കി. ഒരു എല്&#x200d;.കെ.ജി വിദ്യാര്&#x200d;ഥിക്കുപോലും ഈ രേഖകള്&#x200d; വ്യാജമാണെന്നു മനസിലാകും. എല്ലാവര്&#x200d;ക്കും ലഭ്യമായ ജയയുടെയും ശോഭന്&#x200d; ബാബുവിന്റെയും ഫോട്ടോ ചേര്&#x200d;ത്തുവച്ച് അവകാശം സ്ഥാപിക്കണമെന്നുകാട്ടി പൊതുതാല്&#x200d;പ്പര്യ ഹര്&#x200d;ജി സമര്&#x200d;പ്പിക്കാനാകുമോയെന്നും ഇതിന്റെ യഥാര്&#x200d;ഥ രേഖകള്&#x200d; എവിടെയെന്നും കോടതി ചോദിച്ചു. ഉടന്&#x200d;തന്നെ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസില്&#x200d; ഹാജരായി യഥാര്&#x200d;ഥ രേഖകള്&#x200d; കാണിക്കണം. കമ്മിഷണര്&#x200d; ഇക്കാര്യങ്ങള്&#x200d; പരിശോധിച്ച് കോടതിക്കു റിപ്പോര്&#x200d;ട്ട് നല്&#x200d;കണം. കോടതിയോടു കളിച്ചാല്&#x200d; ജയിലിടക്കുമെന്നും ജഡ്ജി താക്കീത് നല്&#x200d;കി. കൃഷ്ണമൂര്&#x200d;ത്തിക്കൊപ്പം കോടതിയില്&#x200d; എത്തിയ സാമൂഹ്യപ്രവര്&#x200d;ത്തകന്&#x200d; ട്രാഫിക് രാമസ്വാമിക്കെതിരെയും കോടതി രംഗത്തെത്തി. രേഖകള്&#x200d; കണ്ടിരുന്നോ എന്ന് ചോദിച്ച കോടതി ഇവിടെ താങ്കളുടെ റോള്&#x200d; എന്താണെന്നും രാമസ്വാമിയോട് ആരാഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/man-claims-to-be-jayalalithaas-son-madras-hc-threatens-to-send-him-to-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പനീര്‍സെല്‍വം രാജിവെച്ചു; തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല അടുത്തയാഴ്ച്ച സ്ഥാനമേല്‍ക്കും</title>
		<link>https://www.chandrikadaily.com/sasikala-to-take-over-as-chief-minister.html</link>
					<comments>https://www.chandrikadaily.com/sasikala-to-take-over-as-chief-minister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Feb 2017 10:26:30 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalaitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19149</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം രാജിവെച്ചു. അടുത്ത മുഖ്യമന്ത്രിയായി ശശികല നടരാജന്‍ സ്ഥാനമേല്‍ക്കും. അടുത്തയാഴ്ച്ചയായിരിക്കും സത്യപ്രതിജ്ഞ നടക്കുക. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. പനീര്‍സെല്‍വമാണ് ശശികലയുടെ പേര് നിര്‍ദ്ദേശിച്ചത്. മൂന്നു പതിറ്റാണ്ടുകാലത്തോളം ജയലളിതയുടെ തോഴിയായിരുന്നു ശശികല നടരാജന്‍. ജയലളിതയുമായുള്ള അവരുടെ ബന്ധം ശശികലയെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും അവിടെ നിന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്കും എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രികൂടി ആകുന്നതോടെ പാര്‍ട്ടിയുടേയും ഭരണത്തിന്റേയും പൂര്‍ണ്ണ നിയന്ത്രണം 61കാരിയായ ശശികലയിലേക്ക് എത്തിച്ചേരുകയാണ്. ജയലളിതയുടെ മരണശേഷമാണ് പനീര്‍സെല്‍വം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്&#x200d;സെല്&#x200d;വം രാജിവെച്ചു. അടുത്ത മുഖ്യമന്ത്രിയായി ശശികല നടരാജന്&#x200d; സ്ഥാനമേല്&#x200d;ക്കും. അടുത്തയാഴ്ച്ചയായിരിക്കും സത്യപ്രതിജ്ഞ നടക്കുക. പാര്&#x200d;ട്ടി ആസ്ഥാനത്ത് ചേര്&#x200d;ന്ന എം.എല്&#x200d;.എമാരുടെ യോഗം ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. പനീര്&#x200d;സെല്&#x200d;വമാണ് ശശികലയുടെ പേര് നിര്&#x200d;ദ്ദേശിച്ചത്.</p>
<p>മൂന്നു പതിറ്റാണ്ടുകാലത്തോളം ജയലളിതയുടെ തോഴിയായിരുന്നു ശശികല നടരാജന്&#x200d;. ജയലളിതയുമായുള്ള അവരുടെ ബന്ധം ശശികലയെ പാര്&#x200d;ട്ടിയുടെ നേതൃസ്ഥാനത്തേക്കും അവിടെ നിന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്കും എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രികൂടി ആകുന്നതോടെ പാര്&#x200d;ട്ടിയുടേയും ഭരണത്തിന്റേയും പൂര്&#x200d;ണ്ണ നിയന്ത്രണം 61കാരിയായ ശശികലയിലേക്ക് എത്തിച്ചേരുകയാണ്.</p>
<p>ജയലളിതയുടെ മരണശേഷമാണ് പനീര്&#x200d;സെല്&#x200d;വം മുഖ്യമന്ത്രിയായി അധികാരമേല്&#x200d;ക്കുന്നത്. പാര്&#x200d;ട്ടി തന്നെ അദ്ദേഹത്തെ ഇടക്കാല മുഖ്യമന്ത്രിയായാണ് വിശേഷിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്&#x200d; ശശികല ആറുമാസത്തിനകം വിജയിച്ച് നിയമസഭാംഗമാകേണ്ടതുണ്ട്്. ജയലളിതയുടെ മണ്ഡലമായ ആര്&#x200d;.കെ നഗറില്&#x200d; ശശികല മല്&#x200d;സരിച്ചേക്കുമെന്നാണ് സൂചന. ഫെബ്രുവരി ഒന്&#x200d;പതിന് ശശികല മുഖ്യമന്ത്രിയായി അധികാരമേല്&#x200d;ക്കുമെന്നതിനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-to-take-over-as-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചിന്നമ്മക്ക് വോട്ടുചെയ്യില്ലെന്ന് ജയലളിതയുടെ മണ്ഡലത്തിലെ അനുഭാവികള്‍</title>
		<link>https://www.chandrikadaily.com/jayalalitha-sasikala-chinnamma.html</link>
					<comments>https://www.chandrikadaily.com/jayalalitha-sasikala-chinnamma.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 06 Jan 2017 05:12:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalaitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=15731</guid>

					<description><![CDATA[ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തില്‍ എഐഎഡിഎംകെ നേതാവ് ശശികല നടരാജനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. മണ്ഡലത്തിലെ പാര്‍ട്ടി അനുഭാവികള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ശശികലയെ മാറ്റി ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാറിനെ മത്സരിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച 77 ദിവസവും അവരെ കാണാന്‍ അനുവദിച്ചില്ലെന്നും ചിന്നമ്മക്ക് വോട്ടു ചെയ്യില്ലെന്നും പരസ്യമാക്കി ഒരു വിഭാഗം സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. ജയയുടെ യഥാര്‍ത്ഥ അനന്തരാവകാശി ദീപ ജയകുമാറാണെന്നും വാദമുയര്‍ന്നിട്ടുണ്ട്. പരസ്യമായി എതിര്‍പ്പുയര്‍ന്നതിനാല്‍ ആര്‍കെ നഗറില്‍ മത്സരിക്കുന്നതില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്&#x200d;മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തില്&#x200d; എഐഎഡിഎംകെ നേതാവ് ശശികല നടരാജനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. മണ്ഡലത്തിലെ പാര്&#x200d;ട്ടി അനുഭാവികള്&#x200d; ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ശശികലയെ മാറ്റി ജയലളിതയുടെ മരുമകള്&#x200d; ദീപ ജയകുമാറിനെ മത്സരിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.</p>
<p><img loading="lazy" class="alignnone wp-image-15734 size-full" src="https://www.chandrikadaily.com/wp-content/uploads/2017/01/Deepa-Jayakumar_PTI_L.jpg" alt="deepa-jayakumar_pti_l" width="660" height="440" srcset="https://www.chandrikadaily.com/wp-content/uploads/2017/01/Deepa-Jayakumar_PTI_L.jpg 660w, https://www.chandrikadaily.com/wp-content/uploads/2017/01/Deepa-Jayakumar_PTI_L-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/01/Deepa-Jayakumar_PTI_L-630x420.jpg 630w" sizes="(max-width: 660px) 100vw, 660px" /></p>
<p>ജയലളിതയെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ച 77 ദിവസവും അവരെ കാണാന്&#x200d; അനുവദിച്ചില്ലെന്നും ചിന്നമ്മക്ക് വോട്ടു ചെയ്യില്ലെന്നും പരസ്യമാക്കി ഒരു വിഭാഗം സ്ത്രീകള്&#x200d; രംഗത്തെത്തിയിട്ടുണ്ട്. ജയയുടെ യഥാര്&#x200d;ത്ഥ അനന്തരാവകാശി ദീപ ജയകുമാറാണെന്നും വാദമുയര്&#x200d;ന്നിട്ടുണ്ട്. പരസ്യമായി എതിര്&#x200d;പ്പുയര്&#x200d;ന്നതിനാല്&#x200d; ആര്&#x200d;കെ നഗറില്&#x200d; മത്സരിക്കുന്നതില്&#x200d; നിന്നും ശശികലയെ മാറ്റിനിര്&#x200d;ത്താനാണ് ഉന്നതനേതാക്കള്&#x200d; ആലോചിക്കുന്നത്. കൂടാതെ മധുരയില്&#x200d; നിന്നും ശശികല മല്&#x200d;സരിക്കുന്നതിനാണ് സാധ്യതയേറെയും. എന്നാല്&#x200d; മത്സരിക്കുന്നതിനെക്കുറിച്ച് ദീപ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പാര്&#x200d;ട്ടി വൃത്തങ്ങള്&#x200d; ദീപയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.</p>
<p>നേരത്തെ ജയലളിതയുടെ മരണത്തില്&#x200d; സംശയമുന്നയിച്ച് ദീപ രംഗത്തെത്തിയിരുന്നു. ശശികലക്കെതിരെ വളരെ ശക്തമായ ആരോപണങ്ങളാണ് ദീപ ഉന്നയിച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalitha-sasikala-chinnamma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ മരണം; തമിഴ്‌നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്</title>
		<link>https://www.chandrikadaily.com/jayalaitha-death-report.html</link>
					<comments>https://www.chandrikadaily.com/jayalaitha-death-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 03 Jan 2017 03:41:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalaitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=15348</guid>

					<description><![CDATA[ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ജയലളിത ചികിത്സയിലിരിക്കെ ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന് അവരെ മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ജയലളിതയുടെ മരണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. ഡിസംബര്‍ ഏഴിനാണ് ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ നല്‍കിയത്. സെപ്തംബര്‍ 22 [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മുന്&#x200d; തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്&#x200d;ണറുടെ റിപ്പോര്&#x200d;ട്ട് പുറത്തുവന്നു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്&#x200d; ജയലളിത ചികിത്സയിലിരിക്കെ ജയലളിതയുടെ ആരോഗ്യനിലയില്&#x200d; പുരോഗതി ഉണ്ടായിരുന്നു. ഇതിനെ തുടര്&#x200d;ന്ന് ഐസിയുവില്&#x200d; നിന്ന് അവരെ മാറ്റുകയായിരുന്നുവെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
<p>ജയലളിതയുടെ മരണത്തെക്കുറിച്ച് കേന്ദ്രസര്&#x200d;ക്കാരിന് ഗവര്&#x200d;ണര്&#x200d; സി വിദ്യാസാഗര്&#x200d; റാവു നല്&#x200d;കിയ റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് ആവശ്യപ്പെട്ട് നല്&#x200d;കിയ ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് റിപ്പോര്&#x200d;ട്ട് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. ഡിസംബര്&#x200d; ഏഴിനാണ് ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോര്&#x200d;ട്ട് ഗവര്&#x200d;ണര്&#x200d; നല്&#x200d;കിയത്. സെപ്തംബര്&#x200d; 22 ന് അപ്പോളോ ആസ്പത്രിയില്&#x200d; പനിയും നിര്&#x200d;ജ്ജലീകരണവും മൂലമാണ് ജയലളിതയെ പ്രവേശിപ്പിച്ചത്. 75ദിവസത്തെ ആസ്പത്രി ജീവിതത്തിനുശേഷമാണ് ജയലളിത മരണത്തിന് കീഴടങ്ങുന്നത്.</p>
<p>അന്&#x200d;പത് ദിവസത്തോളം വിദഗ്ധ ചികിത്സ നല്&#x200d;കിയതിനെത്തുടര്&#x200d;ന്ന് ജയലളിതയെ നവംബര്&#x200d; 19 ന് ഐസിയുവില്&#x200d; നിന്ന് മള്&#x200d;ട്ടി ഡിസിപ്ലിനറി ക്രിട്ടിക്കല്&#x200d; യൂണിറ്റിലേയ്ക്ക് മാറ്റിയിരുന്നു. ഡിസംബര്&#x200d; 4 ന് വൈകിട്ട് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായി.പിന്നീട് ഇസിഎംഒ എന്ന ജീവന്&#x200d;രക്ഷാഉപകരണം ഘടിപ്പിച്ചു. ഡിസംബര്&#x200d; അഞ്ചിന് അവര്&#x200d; മരണത്തിന് കീഴടങ്ങുകയും ചെയ്തുവെന്നാണ് റിപ്പോര്&#x200d;ട്ട്. എന്നാല്&#x200d; ജയയുടെ രോഗവിവരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്&#x200d; പുറത്തുവിടാനാകില്ലെന്നും അത് അവരുടെ സ്വകാര്യ കാര്യങ്ങളാണെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalaitha-death-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തം</title>
		<link>https://www.chandrikadaily.com/sasikala-jayalalitha-2.html</link>
					<comments>https://www.chandrikadaily.com/sasikala-jayalalitha-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 02 Jan 2017 09:48:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalaitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=15270</guid>

					<description><![CDATA[ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍സെല്‍വത്തെ മാറ്റി ശശികല ആ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. മുതിര്‍ന്ന നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായി എം തമ്പിദുരൈയാണ് ഇപ്പോള്‍ ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി വരാനിരിക്കുന്നതുമൂലം ഇത് മാറ്റിവെക്കുകയായിരുന്നു. റവന്യൂ മന്ത്രി ഉദയകുമാറും പാര്‍ട്ടി വക്താവ് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്&#x200d; സെക്രട്ടറി ശശികല നടരാജന്&#x200d; തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്&#x200d;സെല്&#x200d;വത്തെ മാറ്റി ശശികല ആ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ആവശ്യമുയര്&#x200d;ന്നിരിക്കുന്നത്. മുതിര്&#x200d;ന്ന നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായി എം തമ്പിദുരൈയാണ് ഇപ്പോള്&#x200d; ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന നിര്&#x200d;ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.</p>
<p>നേരത്തെ ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്&#x200d; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി വരാനിരിക്കുന്നതുമൂലം ഇത് മാറ്റിവെക്കുകയായിരുന്നു. റവന്യൂ മന്ത്രി ഉദയകുമാറും പാര്&#x200d;ട്ടി വക്താവ് സി പൊന്നയ്യനും ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് പാര്&#x200d;ട്ടിയിലെ തന്നെ ഏറ്റവും മുതിര്&#x200d;ന്ന നേതാക്കളിലൊരാള്&#x200d; ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.</p>
<p>പാര്&#x200d;ട്ടിയെ നയിക്കുന്നത് ഒരാളും ഭരിക്കുന്നത് മറ്റൊരാളുമായാല്&#x200d; ആശയക്കുഴപ്പങ്ങള്&#x200d;ക്കും അഭിപ്രായ വ്യത്യാസങ്ങള്&#x200d;ക്കും ഇടയാക്കുമെന്നാണ് തമ്പിദുരൈ ഇറക്കിയ പ്രസ്താവനയില്&#x200d; പറഞ്ഞിരിക്കുന്നത്. രണ്ട് വര്&#x200d;ഷത്തിനുള്ളില്&#x200d; ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിയ്ക്കുന്ന സാഹചര്യത്തില്&#x200d; പാര്&#x200d;ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്&#x200d; ശശികലക്കേ കഴിയൂ എന്നും തമ്പിദുരൈ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-jayalalitha-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജയലളിതയുടെ മരണത്തില്‍ സംശയമുണ്ട്&#8217;; മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/jayalalitha-high-court.html</link>
					<comments>https://www.chandrikadaily.com/jayalalitha-high-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Dec 2016 06:42:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalaitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=14749</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന പരാമനര്‍ശവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജിയുടെ പരാമര്‍ശങ്ങള്‍. മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തനിക്കും സംശയങ്ങളുണ്ടെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ആശ്പത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അവര്‍ക്ക് ശരിയായ ഭക്ഷണക്രമമല്ല നല്‍കിയിരുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ അവരുടെ മരണത്തിന് ശേഷമെങ്കിലും സത്യം പുറത്തുവരണമെന്നും വൈദ്യലിംഗം പറയുന്നു. എന്തുകൊണ്ടാണ് മൃതദേഹം ദഹിപ്പിക്കാതിരുന്നതെന്നും കോടതി ചോദിച്ചു. 75ദിവസത്തോളമാണ് ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്&#x200d; സംശയമുണ്ടെന്ന പരാമനര്&#x200d;ശവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്&#x200d;പ്പിച്ച ഹര്&#x200d;ജി പരിഗണിക്കവെയാണ് ജഡ്ജിയുടെ പരാമര്&#x200d;ശങ്ങള്&#x200d;.</p>
<p>മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്&#x200d; നിരവധി സംശയങ്ങള്&#x200d; ഉന്നയിച്ചിട്ടുണ്ട്. തനിക്കും സംശയങ്ങളുണ്ടെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ആശ്പത്രിയില്&#x200d; പ്രവേശിപ്പിച്ചതിന് ശേഷം അവര്&#x200d;ക്ക് ശരിയായ ഭക്ഷണക്രമമല്ല നല്&#x200d;കിയിരുന്നതെന്നാണ് അറിയുന്നത്. എന്നാല്&#x200d; അവരുടെ മരണത്തിന് ശേഷമെങ്കിലും സത്യം പുറത്തുവരണമെന്നും വൈദ്യലിംഗം പറയുന്നു. എന്തുകൊണ്ടാണ് മൃതദേഹം ദഹിപ്പിക്കാതിരുന്നതെന്നും കോടതി ചോദിച്ചു.</p>
<p>75ദിവസത്തോളമാണ് ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്&#x200d; ജയലളിത ചികിത്സയില്&#x200d; കഴിഞ്ഞത്. പനിയും നിര്&#x200d;ജ്ജലീകരണവും മൂലമാണ് ആസ്പ്ത്രിയില്&#x200d; പ്രവേശിപ്പിച്ചതെങ്കിലും അസുഖം ഭേദമായി സാധാരണ നിലയിലേക്ക് അവര്&#x200d; തിരിച്ചുവരുന്നതായി റിപ്പോര്&#x200d;ട്ടുകള്&#x200d; ഉണ്ടായിരുന്നു. എന്നാല്&#x200d; അതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്&#x200d;ട്ട്. മരണത്തിന് ശേഷം സംശയങ്ങളുമായി പല വാര്&#x200d;ത്തകളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയില്&#x200d; നിന്നുതന്നെ ഇത്തരത്തിലുള്ളൊരു സംശയം ഉയരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalitha-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഐഎഡിഎംകെയില്‍ പൊട്ടിത്തെറി;&#8217;ചിന്നമ്മക്ക്&#8217; പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യതയില്ലെന്ന് ശശികല പുഷ്പ</title>
		<link>https://www.chandrikadaily.com/jayalalitha-chinnamma.html</link>
					<comments>https://www.chandrikadaily.com/jayalalitha-chinnamma.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Dec 2016 10:48:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalaitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=13293</guid>

					<description><![CDATA[ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട ജയലളിതയുടെ തോഴി ശശികലയെ അംഗീകരിക്കില്ലെന്ന് എഐഎഡിഎംകെയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍. ആരണിയില്‍ നടന്ന യോഗത്തില്‍ ഈ വിഷയത്തിലെ തര്‍ക്കംമൂലം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പേര് ഉയര്‍ന്നുകേട്ടപ്പോള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ജയലളിത അനുസ്മരണയോഗത്തില്‍ മന്ത്രി ആര്‍പി ഉദയകുമാര്‍ സംസാരിക്കുമ്പോഴാണ് ശശികലയെ ചിന്നമ്മ എന്ന് അഭിസംബോധന ചെയ്തത്. എന്നാല്‍ ചിന്നമ്മ വിളിയില്‍ പ്രതിഷേധം പ്രകടിപ്പിച്ച് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നീട് ശശികലയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം പാര്&#x200d;ട്ടിയുടെ ജനറല്&#x200d; സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്&#x200d;ന്നുകേട്ട ജയലളിതയുടെ തോഴി ശശികലയെ അംഗീകരിക്കില്ലെന്ന് എഐഎഡിഎംകെയിലെ ഒരു വിഭാഗം പ്രവര്&#x200d;ത്തകര്&#x200d;. ആരണിയില്&#x200d; നടന്ന യോഗത്തില്&#x200d; ഈ വിഷയത്തിലെ തര്&#x200d;ക്കംമൂലം പ്രവര്&#x200d;ത്തകര്&#x200d; ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പേര് ഉയര്&#x200d;ന്നുകേട്ടപ്പോള്&#x200d; തന്നെ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്ക് എതിര്&#x200d;പ്പുണ്ടായിരുന്നു.</p>
<p>ജയലളിത അനുസ്മരണയോഗത്തില്&#x200d; മന്ത്രി ആര്&#x200d;പി ഉദയകുമാര്&#x200d; സംസാരിക്കുമ്പോഴാണ് ശശികലയെ ചിന്നമ്മ എന്ന് അഭിസംബോധന ചെയ്തത്. എന്നാല്&#x200d; ചിന്നമ്മ വിളിയില്&#x200d; പ്രതിഷേധം പ്രകടിപ്പിച്ച് ഒരു വിഭാഗം പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d; രംഗത്തെത്തി. പിന്നീട് ശശികലയുടെ കോലം കത്തിക്കുകയും ചെയ്തു.</p>
<p>പാര്&#x200d;ട്ടിയെ നയിക്കാന്&#x200d; ചിന്നമ്മക്ക് യോഗ്യതയില്ലെന്ന് ശശികല പുഷ്പയും പറഞ്ഞു. പാര്&#x200d;ട്ടിയില്&#x200d; ചെറിയ സ്ഥാനം പോലും ശശികലക്ക് നല്&#x200d;കാന്&#x200d; ജയലളിത ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ ജീവിതം അവര്&#x200d;ക്ക് യോജിച്ചതല്ലെന്ന് ജയലളിതക്കറിയാവുന്നത് കൊണ്ടാണിത്. ജയലളിതയെ കൊല്ലാന്&#x200d; ശ്രമിച്ചതിനും ഗൂഢാലോചന നടത്തിയതിനും ജയലളിത ഒരിക്കല്&#x200d; ശശികലയെ പുറത്താക്കിയതാണ്. ജയലളിതയുടെ മരണത്തില്&#x200d; ദുരൂഹതയുണ്ട്. ജുഡീഷ്യല്&#x200d; അന്വേഷണം നടത്തണമെന്നും ശശികല പുഷ്പ ആവശ്യപ്പെട്ടു. പാര്&#x200d;ട്ടി ജനറല്&#x200d; സെക്രട്ടറി തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയില്&#x200d; ആകണമെന്ന് ആവശ്യപ്പെട്ട് താന്&#x200d; മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ശശികല പുഷ്പ കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalitha-chinnamma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/jayalalitha-deepa.html</link>
					<comments>https://www.chandrikadaily.com/jayalalitha-deepa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Dec 2016 12:36:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalaitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=13025</guid>

					<description><![CDATA[ചെന്നൈ: ജലയളിതയുടെ തോഴി ശശികലക്കെതിരെ തിരിഞ്ഞ ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ബാംഗളൂരുവിവെ പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സഹോദരി അമൃതയെ ഉദ്ധരിച്ചാണ് വാര്‍ത്ത. വീട് പൂട്ടിയ നിലയിലാണ്. വേലക്കാരിയേയും കാണുന്നില്ലെന്നും തിങ്കളാഴ്ച്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ലെന്നും അമൃത പറയുന്നു. ജയലളിതയുടെ രൂപസാദൃശ്യമുള്ള ദീപ ജയലളിതയുടെ തോഴി ശശികലക്കെതിരെ രംഗത്തെത്തിയിരുന്നു. ശശികലക്കെതിരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ തനിക്ക് പേടിയുണ്ടെന്നും അമൃത പറയുന്നു. ജയലളിതയുടെ സഹോദരിയുടെ മകളായ അമൃത ബാംഗളൂരുവിലാണ് താമസിക്കുന്നത്. തങ്ങളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ജലയളിതയുടെ തോഴി ശശികലക്കെതിരെ തിരിഞ്ഞ ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്&#x200d;ട്ട്. ബാംഗളൂരുവിവെ പത്രമാണ് ഇതു സംബന്ധിച്ച വാര്&#x200d;ത്ത പുറത്തുവിട്ടിരിക്കുന്നത്. സഹോദരി അമൃതയെ ഉദ്ധരിച്ചാണ് വാര്&#x200d;ത്ത.</p>
<p>വീട് പൂട്ടിയ നിലയിലാണ്. വേലക്കാരിയേയും കാണുന്നില്ലെന്നും തിങ്കളാഴ്ച്ച മുതല്&#x200d; ഫോണില്&#x200d; കിട്ടുന്നില്ലെന്നും അമൃത പറയുന്നു. ജയലളിതയുടെ രൂപസാദൃശ്യമുള്ള ദീപ ജയലളിതയുടെ തോഴി ശശികലക്കെതിരെ രംഗത്തെത്തിയിരുന്നു. ശശികലക്കെതിരെ വിമര്&#x200d;ശനം ഉന്നയിച്ച സാഹചര്യത്തില്&#x200d; തനിക്ക് പേടിയുണ്ടെന്നും അമൃത പറയുന്നു.</p>
<p>ജയലളിതയുടെ സഹോദരിയുടെ മകളായ അമൃത ബാംഗളൂരുവിലാണ് താമസിക്കുന്നത്. തങ്ങളുടെ മാതൃസഹോദരിയുടെ സ്വത്ത് തട്ടിയെടുക്കാന്&#x200d; ശശികലയും അനുയായികളും ശ്രമിക്കുന്നുവെന്നും അമൃത പറഞ്ഞു. ജയലളിതക്ക് അസുഖം എന്താണെന്നോ എന്തു തരം ചികിത്സയാണോ ചെയ്തിരുന്നതെന്നും അറിയില്ലെന്നും അമൃത പറയുന്നു. രണ്ടു വര്&#x200d;ഷത്തിനുള്ളില്&#x200d; മൂന്ന് തവണ മാത്രമാണ് ജയലളിതയെ പോയസ് ഗാര്&#x200d;ഡനില്&#x200d; പോയി കണ്ടതെന്നും ശശികല പോയതിന് ശേഷം ബന്ധുക്കളെ സെക്രട്ടേറിയറ്റിനുള്ളിലാണ്<br />
കണ്ടിരുന്നതെന്നും അമൃത പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalitha-deepa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി</title>
		<link>https://www.chandrikadaily.com/jayalalitha-9.html</link>
					<comments>https://www.chandrikadaily.com/jayalalitha-9.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Dec 2016 11:22:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalaitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=13021</guid>

					<description><![CDATA[ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ചെന്നൈ ആസ്ഥാനമായ തമിഴ്‌നാട് തെലുങ്ക് യുവശക്തി എന്ന സന്നദ്ധ സംഘടനയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ജയലളിതയുടെ മുഴുവന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടെടുക്കണമെന്നും കേസില്‍ തീരുമാനം ഉണ്ടാകുംവരെ സ്വത്തുക്കളുടെ കൈമാറ്റം സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ചും മരുന്നുകളെക്കുറിച്ചും മരണത്തിലെ ദുരൂഹതകളെക്കുറിച്ചും അന്വേഷണം വേണം. ഇതിന് ഒരു വിദഗ്ധ സമിതിയെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജി. ചെന്നൈ ആസ്ഥാനമായ തമിഴ്‌നാട് തെലുങ്ക് യുവശക്തി എന്ന സന്നദ്ധ സംഘടനയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.</p>
<p>ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹര്&#x200d;ജിയില്&#x200d; പറയുന്നു. ജയലളിതയുടെ മുഴുവന്&#x200d; മെഡിക്കല്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d; കണ്ടെടുക്കണമെന്നും കേസില്&#x200d; തീരുമാനം ഉണ്ടാകുംവരെ സ്വത്തുക്കളുടെ കൈമാറ്റം സ്‌റ്റേ ചെയ്യണമെന്നും ഹര്&#x200d;ജി ആവശ്യപ്പെടുന്നു.</p>
<p>ജയലളിതക്ക് നല്&#x200d;കിയ ചികിത്സയെക്കുറിച്ചും മരുന്നുകളെക്കുറിച്ചും മരണത്തിലെ ദുരൂഹതകളെക്കുറിച്ചും അന്വേഷണം വേണം. ഇതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു. ഹര്&#x200d;ജി ക്രിസ്മസ് അവധിക്കുശേഷം കോടതി പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalitha-9.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേട്ട് ആരാധകഒഴുക്ക്;വാസ്തവം ഇത്</title>
		<link>https://www.chandrikadaily.com/jayalalitha-8.html</link>
					<comments>https://www.chandrikadaily.com/jayalalitha-8.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Dec 2016 10:17:50 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalaitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=13015</guid>

					<description><![CDATA[ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേള്‍ക്കുന്നുവെന്ന് പ്രചരിച്ചതോടെ അമ്മ ആരാധകര്‍ മറീന ബീച്ചിലേക്ക് ഒഴുകിയെത്തുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍ ജയലളിതയുടെ കയ്യില്‍ കെട്ടിയിരുന്ന വാച്ചില്‍ നിന്നുള്ള ശബ്ദമാണ് പുറത്തുകേള്‍ക്കുന്നതെന്നാണ് വാസ്തവം. നിത്യവും ജയലളിതക്ക് ആദരമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനായി അനേകം പേരാണ് ശവകുടീരത്തില്‍ എത്തുന്നത്. അവരാണ് ശബ്ദം കേള്‍ക്കുന്നുവെന്ന് പറയുന്നത്. വാര്‍ത്ത പരന്നതോടെ അമ്മ ആരാധകര്‍ ചെന്നൈ മറീന ബീച്ചിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മൃതദേഹത്തില്‍ കെട്ടിയ വാച്ചിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അന്തരിച്ച മുന്&#x200d; തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തില്&#x200d; നിന്നും അസാധാരണ ശബ്ദം കേള്&#x200d;ക്കുന്നുവെന്ന് പ്രചരിച്ചതോടെ അമ്മ ആരാധകര്&#x200d; മറീന ബീച്ചിലേക്ക് ഒഴുകിയെത്തുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്&#x200d;ത്തകള്&#x200d; പുറത്തുവിട്ടത്. എന്നാല്&#x200d; ജയലളിതയുടെ കയ്യില്&#x200d; കെട്ടിയിരുന്ന വാച്ചില്&#x200d; നിന്നുള്ള ശബ്ദമാണ് പുറത്തുകേള്&#x200d;ക്കുന്നതെന്നാണ് വാസ്തവം.</p>
<p>നിത്യവും ജയലളിതക്ക് ആദരമര്&#x200d;പ്പിച്ച് പ്രാര്&#x200d;ത്ഥിക്കാനായി അനേകം പേരാണ് ശവകുടീരത്തില്&#x200d; എത്തുന്നത്. അവരാണ് ശബ്ദം കേള്&#x200d;ക്കുന്നുവെന്ന് പറയുന്നത്. വാര്&#x200d;ത്ത പരന്നതോടെ അമ്മ ആരാധകര്&#x200d; ചെന്നൈ മറീന ബീച്ചിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മൃതദേഹത്തില്&#x200d; കെട്ടിയ വാച്ചിന്റെ ശബ്ദമാണ് അസാധാരണ ശബ്ദം. വാച്ചിലെ സൂചികള്&#x200d; ചലിക്കുന്നതാണ് പുറത്തേക്ക് കേള്&#x200d;ക്കുന്ന ശബ്ദം. ഈ ശബ്ദം കേള്&#x200d;ക്കാനായി പലരും ശവകുടീരത്തിനോട് ചേര്&#x200d;ന്ന് ചെവിവെച്ചുനില്&#x200d;ക്കുകയും ചെയ്യുന്നുണ്ട്.</p>
<p>സാരിയോടും വാച്ചുകളോടും ചെരിപ്പിനോടും അതിയായ കമ്പമുള്ളയാളായിരുന്നു ജയലളിത. അതുകൊണ്ടുതന്നെ സംസ്‌ക്കരിക്കുമ്പോള്&#x200d; പച്ചസാരിയായിരുന്നു ധരിപ്പിച്ചിരുന്നത്. മറീനാ ബീച്ചില്&#x200d; എംജിആറിന്റെ സ്മാരകത്തിനു സമീപമാണ് ജയലളിതയുള്ള ശവകുടീരം സ്ഥിതി ചെയ്യുന്നത്.</p>
<p>ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുതന്നെ അനേകം ദുരൂഹതകള്&#x200d; ഉയര്&#x200d;ന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാര്&#x200d;ത്തകളും വരുന്നത്. മരണത്തില്&#x200d; ദുരൂഹതയുണ്ടെന്ന് വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്&#x200d; ആരോപിച്ചിരുന്നു. അതേസമയം, ജയലളിതയ്ക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ജയയുടെ മരണത്തോടെ ചര്&#x200d;ച്ചാവിഷയമായിരിക്കുകയാണ്. കേസില്&#x200d; കോടതി വിധി ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എഐഡിഎംകെ നേതാക്കള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalitha-8.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
