<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jayalalitha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jayalalitha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 14 Jul 2025 12:38:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jayalalitha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി കോടതിയിൽ</title>
		<link>https://www.chandrikadaily.com/woman-claims-to-be-daughter-of-jayalalithaa-and-mgr-in-court.html</link>
					<comments>https://www.chandrikadaily.com/woman-claims-to-be-daughter-of-jayalalithaa-and-mgr-in-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 14 Jul 2025 12:38:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jayalalitha]]></category>
		<category><![CDATA[mgr]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347552</guid>

					<description><![CDATA[സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<div class="jsx-4260441439">
<div class="jsx-4260441439 topst normal">
<div class="jsx-4260441439">തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് തൃശ്ശൂർ സ്വദേശിനി സുനിത സുപ്രീംകോടതിയിൽ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്. തന്നെ മകളാണെന്ന് ലോകത്തിനു മുന്നിൽ വെളിപ്പെടുത്താൻ ജയലളിത തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവങ്ങൾ ഉണ്ടായതെന്നും കത്തിൽ പറയുന്നു.</div>
</div>
</div>
<div class="jsx-160978592 artmdl normal">
<div></div>
<div class="lastpara">തൃശ്ശൂർ സ്വദേശിനിയായ തനിക്ക് രണ്ട് മക്കളുമുണ്ട്. താൻ ജനിച്ച സമയത്തെ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് അവരുടെ മകളാണെന്ന വസ്തുത മറച്ചു വയ്ക്കേണ്ടി വന്നുവെന്നും, തന്റെ പിതാവായ എംജിആർ അദ്ദേഹത്തിന്റെ വിശ്വസ്തനായ മാധവന്റെ പക്കലാണ് തന്നെ ഏൽപ്പിച്ചത്. അദ്ദേഹമാണ് തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സുനിത എന്ന പേരുമിട്ടതെന്ന് ഇവർ അവകാശപ്പെടുന്നു. തന്റെ രണ്ടാം വയസ്സിൽ ആണ് പിതാവ് മരിച്ചത്. പതിനെട്ടു വയസ്സായപ്പോൾ ഡിഎൻഎ പരിശോധന നടത്തി അമ്മ താൻ അവരുടെ മകളാണെന്ന് സ്ഥിരീകരിച്ചു.</div>
<div></div>
<div>തുടർന്ന് പോയസ് ഗാർഡനിലെ വേദനിലയത്തിൽ അവരെ സന്ദർശിക്കുകയും ചെയ്തിരുന്നു. തന്നെ മകളാണെന്ന് വാർത്താസമ്മേളനം വിളിച്ചു ലോകത്തെ അറിയിക്കാൻ അമ്മ അറിയിച്ചതിനനുസരിച്ച് 2016 സെപ്റ്റംബർ 22ന് താൻ അവിടെ എത്തി. രാവിലെ എട്ടുമണിയോടെ അവിടെയെത്തിയ കണ്ടത് ഞെട്ടിക്കുന്നതും കടുത്ത വേദന ഉണ്ടാക്കുന്നതുമായ രംഗമായിരുന്നുവെന്നും സുനിത കത്തിൽ പറയുന്നു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/woman-claims-to-be-daughter-of-jayalalithaa-and-mgr-in-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ സ്വത്തുക്കള്&#x200d; എന്തുകൊണ്ട് ക്ഷേമ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ഉപയോഗിക്കുന്നില്ലെന്ന് കോടതി</title>
		<link>https://www.chandrikadaily.com/property-of-jayalalitha.html</link>
					<comments>https://www.chandrikadaily.com/property-of-jayalalitha.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 31 Aug 2019 06:00:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalalitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137660</guid>

					<description><![CDATA[ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുവിഹിതം സംസ്ഥാനത്തിന്റെ ക്ഷേമപ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ഉപയോഗിക്കാത്തതെന്തു കൊണ്ടാണെന്ന് ചോദിച്ച് മദ്രാസ് ഹൈക്കോടതി. ബന്ധുക്കളായ ദീപ, ദീപക് എന്നിവരോടാണ് കോടതി ഇതേപ്പറ്റി ആരാഞ്ഞത്. തന്നെ താനാക്കി വളര്&#x200d;ത്തിയത് ഇവിടത്തെ ജനങ്ങളാണെന്നും അതുകൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി താന്&#x200d; എന്നും നിലകൊള്ളുമെന്നും ജയലളിത നിരന്തരം പറഞ്ഞിരുന്നതായും കോടതി ഓര്&#x200d;മിപ്പിച്ചു. ജസ്റ്റിസ് അബ്ദുല്&#x200d; ഖുദ്ദൂസും കിറുബാകരനും ചേര്&#x200d;ന്ന ഡിവിഷന്&#x200d; ബെഞ്ചാണ് ഇതേ സംബന്ധിച്ച് ചോദിച്ചത്. സ്വത്തുക്കള്&#x200d; ജനക്ഷേമത്തിനു വേണ്ടി ഉപയോഗിക്കുമെന്ന കാര്യത്തില്&#x200d; സംശയമില്ലെന്നും അതിനായി [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ചെന്നൈ:  അന്തരിച്ച തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുവിഹിതം സംസ്ഥാനത്തിന്റെ ക്ഷേമപ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ഉപയോഗിക്കാത്തതെന്തു കൊണ്ടാണെന്ന് ചോദിച്ച് മദ്രാസ് ഹൈക്കോടതി. ബന്ധുക്കളായ ദീപ, ദീപക് എന്നിവരോടാണ് കോടതി ഇതേപ്പറ്റി ആരാഞ്ഞത്. തന്നെ താനാക്കി വളര്&#x200d;ത്തിയത് ഇവിടത്തെ ജനങ്ങളാണെന്നും അതുകൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി താന്&#x200d; എന്നും നിലകൊള്ളുമെന്നും ജയലളിത നിരന്തരം പറഞ്ഞിരുന്നതായും കോടതി ഓര്&#x200d;മിപ്പിച്ചു. </p>



<p>ജസ്റ്റിസ് അബ്ദുല്&#x200d; ഖുദ്ദൂസും കിറുബാകരനും ചേര്&#x200d;ന്ന ഡിവിഷന്&#x200d; ബെഞ്ചാണ് ഇതേ സംബന്ധിച്ച് ചോദിച്ചത്. </p>



<p>സ്വത്തുക്കള്&#x200d; ജനക്ഷേമത്തിനു വേണ്ടി ഉപയോഗിക്കുമെന്ന കാര്യത്തില്&#x200d; സംശയമില്ലെന്നും അതിനായി ജയലളിതയുടെ പേരില്&#x200d; ഒരു ട്രസ്റ്റ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ബന്ധുക്കളായ ദീപയും ദീപകും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/property-of-jayalalitha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതക്കെതിരെ ഗുരുതര ആരോപണവുമായി കമല്&#x200d;ഹാസന്&#x200d;</title>
		<link>https://www.chandrikadaily.com/when-kamal-haasan-said-no-to-jayalalithaa-and-an-offer-of-black-money.html</link>
					<comments>https://www.chandrikadaily.com/when-kamal-haasan-said-no-to-jayalalithaa-and-an-offer-of-black-money.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Jun 2019 17:07:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalalitha]]></category>
		<category><![CDATA[kamal haasan]]></category>
		<category><![CDATA[kamal hassan]]></category>
		<category><![CDATA[Makkal Needhi Mayyam]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129413</guid>

					<description><![CDATA[അന്തരിച്ച തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുമായുള്ള അസ്വാരസ്യങ്ങള്&#x200d;ക്ക് പിന്നിലെ രഹസ്യങ്ങള്&#x200d; വെളിപ്പെടുത്തി നടനും &#8216;മക്കള്&#x200d; നീതി മയ്യം&#8217; പാര്&#x200d;ട്ടി സ്ഥാപകനുമായ കമലഹാസന്&#x200d;. ജയലളിതയുടെ കൂട്ടാളി തനിക്ക് കള്ളപ്പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായാണ് ഉലകനായകന്&#x200d; രംഗത്തെത്തിയത്. പണം താന്&#x200d; സ്വീകരിക്കാത്തതിനാലാണ് പ്രശ്‌നങ്ങള്&#x200d;ക്ക് കാരണമെന്നും തന്റെ &#8216;വിശ്വരൂപം&#8217; സിനിമ ജയലളിത നിരോധിച്ചതെന്നും കമലഹാസന്&#x200d; പറഞ്ഞു. സോണിയ സിങിന്റെ &#8216;ഇന്ത്യയെ നിര്&#x200d;വചിക്കുന്നു, അവരുടെ കണ്ണുകളിലൂടെ&#8217; എന്ന പുസ്തകത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് കമലഹാസന്&#x200d; വിവാദ കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്. അഭിമുഖത്തില്&#x200d; ജയലളിതയെ [&#8230;]]]></description>
										<content:encoded><![CDATA[
<p>അന്തരിച്ച തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുമായുള്ള അസ്വാരസ്യങ്ങള്&#x200d;ക്ക് പിന്നിലെ രഹസ്യങ്ങള്&#x200d; വെളിപ്പെടുത്തി നടനും &#8216;മക്കള്&#x200d; നീതി മയ്യം&#8217; പാര്&#x200d;ട്ടി സ്ഥാപകനുമായ കമലഹാസന്&#x200d;. ജയലളിതയുടെ കൂട്ടാളി തനിക്ക് കള്ളപ്പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായാണ് ഉലകനായകന്&#x200d; രംഗത്തെത്തിയത്. പണം താന്&#x200d; സ്വീകരിക്കാത്തതിനാലാണ് പ്രശ്‌നങ്ങള്&#x200d;ക്ക് കാരണമെന്നും തന്റെ &#8216;വിശ്വരൂപം&#8217; സിനിമ ജയലളിത നിരോധിച്ചതെന്നും കമലഹാസന്&#x200d; പറഞ്ഞു.</p>



<p>സോണിയ സിങിന്റെ &#8216;ഇന്ത്യയെ നിര്&#x200d;വചിക്കുന്നു, അവരുടെ കണ്ണുകളിലൂടെ&#8217; എന്ന പുസ്തകത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് കമലഹാസന്&#x200d; വിവാദ കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്. അഭിമുഖത്തില്&#x200d; ജയലളിതയെ &#8216;മഹാറാണി&#8217; എന്നാണ് കമലഹാസന്&#x200d; വിശേഷിപ്പിച്ചത്.</p>



<p>ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്&#x200d; അവരുടെ ഉടമസ്ഥതയിലുള്ള ജയ ടി.വിക്ക് വേണ്ടി &#8216;വിശ്വരൂപ&#8217;ത്തിന്റെ ടെലിവിഷന്&#x200d; അവകാശം ആവശ്യപ്പെട്ട് ജയലളിതയുടെ കൂട്ടാളി തന്നെ സമീപിച്ചിരുന്നു. ജയലളിത സ്വാധീനമുള്ള ആളായിരുന്നതിനാല്&#x200d; തനിക്ക് ആ നിര്&#x200d;ദ്ദേശം സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്നാല്&#x200d; ചിത്രത്തിന്റെ അവകാശത്തിനുള്ള പ്രതിഫലമായി തനിക്ക് അവര്&#x200d; കള്ളപ്പണം വാഗ്ദാനം ചെയ്തപ്പോള്&#x200d; താന്&#x200d; ആ കരാറില്&#x200d; നിന്നും പിന്മാറി. തന്റെ ആത്മാഭിമാനത്തെ ജയലളിത വിലകുറച്ച് കണ്ടുവെന്നും കമലഹാസന്&#x200d; പറഞ്ഞു. തുടര്&#x200d;ന്ന് ജയലളിതയുടെ കൂട്ടാളികളില്&#x200d; ഒരാളായ ഒരു പൊലീസ് മേധാവിയും &#8216;ജയ ടി.വി&#8217;യുടെ തലവനും കൂടിചേര്&#x200d;ന്ന് &#8216;വിശ്വരൂപം&#8217; തീയറ്ററില്&#x200d; പോയി കണ്ടുവെന്നും ഇവരാണ് ചിത്രം കുഴപ്പങ്ങള്&#x200d; ഉണ്ടാക്കുമെന്ന് ജയലളിതയോട് പറഞ്ഞതെന്നും കമലഹാസന്&#x200d; പറഞ്ഞു. തുടര്&#x200d;ന്ന് തന്നോട് വിരോധമുണ്ടായിരുന്ന ജയലളിത ചിത്രം നിരോധിക്കുകയായിരുന്നു. </p>



<p>താന്&#x200d; രാഷ്ട്രീയത്തില്&#x200d; ഇറങ്ങാന്&#x200d; പ്രധാന കാരണവും ജയലളിതയാണ്.  ഇതെല്ലാം ചെയ്താൽ ഞാൻ പോയി കാലുപിടിക്കുമെന്നാണ് അവർ കരുതിയത്. എന്നാല്&#x200d; താന്&#x200d; ആത്മാഭിമാനിയാണെന്നതിനെ കുറിച്ച് അവര്&#x200d;ക്ക് അറിവില്ലായിരുന്നു. അന്ന് ചിത്രം നിരോധിച്ചതിനെ തുടര്&#x200d;ന്ന് താന്&#x200d; ഏറെ ബുദ്ധിമുട്ടിയെന്നും പിന്നീട് ഏറെ കഷ്ടപ്പെട്ടാണ് ചിത്രത്തെ നിരോധനത്തില്&#x200d; നിന്നും രക്ഷിച്ചെടുത്തതെന്നും കമലഹാസന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. 2013ലാണ് ഏറെ വിവാദങ്ങള്&#x200d;ക്ക് നടുവില്&#x200d; &#8216;വിശ്വരൂപം&#8217; റിലീസ് ചെയ്തത്. വിലക്കുകള്&#x200d; കോടതി വഴി നീക്കിയ ശേഷം ചിത്രത്തിന്റെ പ്രീമിയര്&#x200d; ഷോ ലൊസാഞ്ചലസില്&#x200d; നടത്താന്&#x200d; തീരുമാനിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗവും പിന്നീട് പുറത്തിറങ്ങിയിരുന്നു.</p>



<p>ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; കാര്യമായ ചലനം സൃഷ്ടിക്കാന്&#x200d; സാധിച്ചില്ലെങ്കിലും തന്റെ പ്രസ്താവനകള്&#x200d; കൊണ്ടു തെരഞ്ഞെടുപ്പ് കളത്തില്&#x200d; നിറഞ്ഞുനിന്ന ആളായിരുന്നു കമല്&#x200d; ഹാസന്&#x200d;. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി വിവാദങ്ങള്&#x200d;ക്ക് തിരികൊളുത്തി നിറഞ്ഞുനില്&#x200d;ക്കാനുള്ള ഒരുക്കത്തിലാണ് ഉലക നായകനും പാര്&#x200d;ട്ടിയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/when-kamal-haasan-said-no-to-jayalalithaa-and-an-offer-of-black-money.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ മരണം: തുറന്ന് പറഞ്ഞ് തോഴി ശശികല</title>
		<link>https://www.chandrikadaily.com/v-k-sasikala-on-jayalalitha-death.html</link>
					<comments>https://www.chandrikadaily.com/v-k-sasikala-on-jayalalitha-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Mar 2018 07:45:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalalitha]]></category>
		<category><![CDATA[shashikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75996</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതല്&#x200d; വെളിപ്പെടുത്തലുമായി തോഴി വി.കെ ശശികല. 2016 സെപ്തംബര്&#x200d; 22ന് ശുചിമുറിയില്&#x200d; കുഴഞ്ഞുവീണ ജയലളിത ആസ്പത്രിയില്&#x200d; പോകാന്&#x200d; കൂട്ടാക്കിയിരുന്നില്ലെന്നാണ് ശശികലയുടെ വെളിപ്പെടുത്തല്&#x200d;. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മീഷനു മുമ്പാകെയാണ് ശശികലയുടെ വെളിപ്പെടുത്തല്&#x200d;. &#8216;അഴിമതി കേസില്&#x200d; ശിക്ഷിക്കപ്പെട്ടതിനെത്തുടര്&#x200d;ന്ന് ജയലളിത ഏറെ സമ്മര്&#x200d;ദ്ദത്തിലായിരുന്നു. രാത്രി 9.30ഓടെ പോയസ് ഗാര്&#x200d;ഡനിലെ ശുചിമുറിയില്&#x200d; അവര്&#x200d; കുഴഞ്ഞുവീണു. ആസ്പത്രിയില്&#x200d; എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. അവര്&#x200d; കാണാതെ ഡോക്ടറെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതല്&#x200d; വെളിപ്പെടുത്തലുമായി തോഴി വി.കെ ശശികല. 2016 സെപ്തംബര്&#x200d; 22ന് ശുചിമുറിയില്&#x200d; കുഴഞ്ഞുവീണ ജയലളിത ആസ്പത്രിയില്&#x200d; പോകാന്&#x200d; കൂട്ടാക്കിയിരുന്നില്ലെന്നാണ് ശശികലയുടെ വെളിപ്പെടുത്തല്&#x200d;. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മീഷനു മുമ്പാകെയാണ് ശശികലയുടെ വെളിപ്പെടുത്തല്&#x200d;.<br />
&#8216;അഴിമതി കേസില്&#x200d; ശിക്ഷിക്കപ്പെട്ടതിനെത്തുടര്&#x200d;ന്ന് ജയലളിത ഏറെ സമ്മര്&#x200d;ദ്ദത്തിലായിരുന്നു. രാത്രി 9.30ഓടെ പോയസ് ഗാര്&#x200d;ഡനിലെ ശുചിമുറിയില്&#x200d; അവര്&#x200d; കുഴഞ്ഞുവീണു. ആസ്പത്രിയില്&#x200d; എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. അവര്&#x200d; കാണാതെ ഡോക്ടറെ വിളിക്കുകയായിരുന്നു. ആസ്പത്രിയിലേക്കു കൊണ്ടുപോകുമ്പോള്&#x200d; ജയലളിത ബോധരഹിതയായിരുന്നു. ആംബുലന്&#x200d;സില്&#x200d; വെച്ച് ബോധം വന്നയുടന്&#x200d; തന്നെ എവിടേക്ക് കൊണ്ടുപോകുകയാണെന്ന് ചോദിച്ചു&#8217;, ജയലളിത പറഞ്ഞു.<br />
ജയലളിതയുടെ സമ്മതത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും അത്തരത്തില്&#x200d; നാലു വീഡിയോകള്&#x200d; കമ്മീഷനു മുന്നില്&#x200d; ഹാജരാക്കിയിട്ടുണ്ടെന്നും ശശികല പറഞ്ഞു.<br />
അണ്ണാഡിഎംകെ നേതാക്കളായ ഒ.പനീര്&#x200d;ശെല്&#x200d;വവും എം.തമ്പിദൂരൈയും ആസ്പത്രിയിലെത്തി ജയലളിതയെ സന്ദര്&#x200d;ശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/v-k-sasikala-on-jayalalitha-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജയലളിത നേരത്തെ മരിച്ചിരുന്നു&#8217;; വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്&#x200d;</title>
		<link>https://www.chandrikadaily.com/sasikalas-brother-divakaran-says-jayalalithaa-passed-away-earlier.html</link>
					<comments>https://www.chandrikadaily.com/sasikalas-brother-divakaran-says-jayalalithaa-passed-away-earlier.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 18 Jan 2018 03:51:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalalitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65543</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയളിതയുടെ മരണം സംബന്ധിച്ച് നിര്&#x200d;ണായക വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്&#x200d; വി.ദിവാകരന്&#x200d;. ജയലളിത നേരത്തെ മരിച്ചിരുന്നുവെന്നാണ് ദിവാകരന്&#x200d; പറയുന്നത്. തിരുവാരൂരിലെ മന്നാര്&#x200d;കുടിയില്&#x200d; നടന്ന എംജിആര്&#x200d; ജന്മശതാബ്ദി ആഘോഷ പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ഡിസംബര്&#x200d; അഞ്ചിന് രാത്രി പതിനൊന്ന് മണിക്ക് അന്തരിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. എന്നാല്&#x200d; 2016 ഡിസംബര്&#x200d; നാലിന് മരിച്ചിരുന്നുവെന്നാണ് ദിവാകരന്റെ വെളിപ്പെടുത്തല്&#x200d;. ഡിസംബര്&#x200d; നാലിന് ഹൃദയാഘാതമുണ്ടായ ഉടന്&#x200d; തന്നെ ജയലളിത മരിച്ചുവെന്നാണ് ദിവാകരന്&#x200d; പറയുന്നത്. സുരക്ഷ മുന്&#x200d;നിര്&#x200d;ത്തി വാര്&#x200d;ത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയളിതയുടെ മരണം സംബന്ധിച്ച് നിര്&#x200d;ണായക വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്&#x200d; വി.ദിവാകരന്&#x200d;. ജയലളിത നേരത്തെ മരിച്ചിരുന്നുവെന്നാണ് ദിവാകരന്&#x200d; പറയുന്നത്.</p>
<p>തിരുവാരൂരിലെ മന്നാര്&#x200d;കുടിയില്&#x200d; നടന്ന എംജിആര്&#x200d; ജന്മശതാബ്ദി ആഘോഷ പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>2016 ഡിസംബര്&#x200d; അഞ്ചിന് രാത്രി പതിനൊന്ന് മണിക്ക് അന്തരിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. എന്നാല്&#x200d; 2016 ഡിസംബര്&#x200d; നാലിന് മരിച്ചിരുന്നുവെന്നാണ് ദിവാകരന്റെ വെളിപ്പെടുത്തല്&#x200d;.</p>
<p><img loading="lazy" class="alignnone size-full wp-image-65549" src="https://www.chandrikadaily.com/wp-content/uploads/2018/01/pm_3099845f.jpg" alt="" width="554" height="391" srcset="https://www.chandrikadaily.com/wp-content/uploads/2018/01/pm_3099845f.jpg 554w, https://www.chandrikadaily.com/wp-content/uploads/2018/01/pm_3099845f-300x212.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/01/pm_3099845f-100x70.jpg 100w" sizes="(max-width: 554px) 100vw, 554px" /></p>
<p>ഡിസംബര്&#x200d; നാലിന് ഹൃദയാഘാതമുണ്ടായ ഉടന്&#x200d; തന്നെ ജയലളിത മരിച്ചുവെന്നാണ് ദിവാകരന്&#x200d; പറയുന്നത്. സുരക്ഷ മുന്&#x200d;നിര്&#x200d;ത്തി വാര്&#x200d;ത്ത പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്&#x200d; ഇതു സംബന്ധിച്ച് തനിക്കറിവില്ലെന്ന് ടിടിവി ദിനകരന്&#x200d; എംഎല്&#x200d;എ പ്രതികരിച്ചു.</p>
<p>അതേസമയം, അനാവശ്യ വിവാദങ്ങള്&#x200d; ഒഴിവാക്കണമെന്ന് ജയലളിതയെ ചികിത്സിച്ച അപ്പോളോ ആസ്പത്രി വൃത്തങ്ങള്&#x200d; വാര്&#x200d;ത്താക്കുറിപ്പില്&#x200d; ആവശ്യപ്പെട്ടു. എല്ലാ മെഡിക്കല്&#x200d; ചട്ടങ്ങളും പാലിച്ചാണ് ജയലളിതയുടെ മരണം സ്ഥിരീകരിച്ചതെന്നും ആസ്പത്രി അധികൃതര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikalas-brother-divakaran-says-jayalalithaa-passed-away-earlier.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ ആസ്പത്രി  ദൃശ്യങ്ങള്‍ ശശികലയുടെ പക്കലെന്ന് ദിനകരന്‍</title>
		<link>https://www.chandrikadaily.com/%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%a6%e0%b5%83%e0%b4%b6.html</link>
					<comments>https://www.chandrikadaily.com/%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%a6%e0%b5%83%e0%b4%b6.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Sep 2017 16:12:24 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalalitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45329</guid>

					<description><![CDATA[ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആസ്പത്രി വാസത്തിന്റെ ദൃശ്യങ്ങള്‍ വി. കെ ശശികലയുടെ കൈകളിലെന്ന് എഐഎഡിഎംകെ നേതാവ് ടി.ടി.വി ദിനകരന്‍. ശശികലമാത്രമാണ് ഈ ദൃശ്യങ്ങള്‍ കൈവശം വച്ചിരിക്കുന്നത്. ആസ്പത്രിയില്‍ വച്ച് ജയലളിതയുടെ നിര്‍ദേശപ്രകാരം ദൃശ്യങ്ങള്‍ ശശികല സൂക്ഷിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും ജയലളിതയെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നൈറ്റി ധരിച്ചിരിക്കുന്നതിനാല്‍ വീഡിയോ പുറത്തു പോകരുതെന്ന് ജയലളിത നിര്‍ദേശിക്കുകയായിരുന്നു. മരണത്തില്‍ ഇന്റര്‍പോള്‍ വന്ന് അന്വേഷിച്ചാലും ആശങ്കപെടേണ്ട കാര്യമില്ല. അപ്പോളോ ആസ്പത്രിയിലെ മറ്റൊരു മുറിയിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ ആസ്പത്രി വാസത്തിന്റെ ദൃശ്യങ്ങള്&#x200d; വി. കെ ശശികലയുടെ കൈകളിലെന്ന് എഐഎഡിഎംകെ നേതാവ് ടി.ടി.വി ദിനകരന്&#x200d;. ശശികലമാത്രമാണ് ഈ ദൃശ്യങ്ങള്&#x200d; കൈവശം വച്ചിരിക്കുന്നത്. ആസ്പത്രിയില്&#x200d; വച്ച് ജയലളിതയുടെ നിര്&#x200d;ദേശപ്രകാരം ദൃശ്യങ്ങള്&#x200d; ശശികല സൂക്ഷിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്&#x200d; നിന്നും ജയലളിതയെ ജനറല്&#x200d; വാര്&#x200d;ഡിലേക്ക് മാറ്റിയപ്പോഴാണ് ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയത്. നൈറ്റി ധരിച്ചിരിക്കുന്നതിനാല്&#x200d; വീഡിയോ പുറത്തു പോകരുതെന്ന് ജയലളിത നിര്&#x200d;ദേശിക്കുകയായിരുന്നു. മരണത്തില്&#x200d; ഇന്റര്&#x200d;പോള്&#x200d; വന്ന് അന്വേഷിച്ചാലും ആശങ്കപെടേണ്ട കാര്യമില്ല. അപ്പോളോ ആസ്പത്രിയിലെ മറ്റൊരു മുറിയിലാണ് ശശികല താമസിച്ചിരുന്നത്. ഡോക്ടര്&#x200d;മാരുടെ അനുവാദത്തോടെ ഒരിക്കല്&#x200d; മാത്രമാണ് ജയലളിതയെ സന്ദര്&#x200d;ശിച്ചതെന്നും ദിനകരന്&#x200d; പറഞ്ഞു.<br />
ജയലളിത ആസ്പത്രിയില്&#x200d; ഇഡലി കഴിച്ചു കൊണ്ടിരിക്കുന്നതായി കണ്ടെന്ന വെളിപ്പെടുത്തല്&#x200d; കളവായിരുന്നുവെന്ന് കഴിഞ്ഞ ദിവസം വനംമന്ത്രി ശ്രീനിവാസന്&#x200d; വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ കക്ഷികള്&#x200d; മരണത്തിനു പിന്നിലെ ദുരൂഹത പുറത്തുവരാന്&#x200d; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സമര രംഗത്താണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%a6%e0%b5%83%e0%b4%b6.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ മരണം:  ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/judicial-enquiery.html</link>
					<comments>https://www.chandrikadaily.com/judicial-enquiery.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 Aug 2017 12:38:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayalalitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40615</guid>

					<description><![CDATA[അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെകുറിച്ച് ജൂഡിഷ്യല്‍ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജയയുടെ വസതിയടങ്ങുന്ന പോയസ് ഗാര്‍ഡനിലെ വിശാല ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ജയ സ്മാരമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനി സാമി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഒ. പഴനീര്‍ ശെല്‍വത്തിന്റെ മുഖ്യആവശ്യങ്ങളാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. ഇതോടെ ഇരു വിഭാഗങ്ങളും ലയിക്കാനുള്ള സാധ്യതയും വര്‍ദ്ധിച്ചതായി കരുതപ്പെടുന്നു. 2016 സെപ്റ്റംബര്‍ 22 നു കടുത്ത പനിയും നിര്‍ജ്ജലീകരണവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത 75 [&#8230;]]]></description>
										<content:encoded><![CDATA[<p>അന്തരിച്ച തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെകുറിച്ച് ജൂഡിഷ്യല്&#x200d; അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചു. ജയയുടെ വസതിയടങ്ങുന്ന പോയസ് ഗാര്&#x200d;ഡനിലെ വിശാല ഭൂമി സര്&#x200d;ക്കാര്&#x200d; ഏറ്റെടുത്ത് ജയ സ്മാരമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനി സാമി പ്രഖ്യാപിച്ചു. മുന്&#x200d; മുഖ്യമന്ത്രി ഒ. പഴനീര്&#x200d; ശെല്&#x200d;വത്തിന്റെ മുഖ്യആവശ്യങ്ങളാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. ഇതോടെ ഇരു വിഭാഗങ്ങളും ലയിക്കാനുള്ള സാധ്യതയും വര്&#x200d;ദ്ധിച്ചതായി കരുതപ്പെടുന്നു.</p>
<p>2016 സെപ്റ്റംബര്&#x200d; 22 നു കടുത്ത പനിയും നിര്&#x200d;ജ്ജലീകരണവും ബാധിച്ച് ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കപ്പെട്ട ജയലളിത 75 ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്&#x200d; ഡിഡംബര്&#x200d; അഞ്ചിനു രാത്രി പതിനൊന്നരയോടെയായിരുന്നു അന്തരിച്ചത്. എന്നാല്&#x200d; മരണത്തില്&#x200d; പല ദുരൂഹതകളും ഉണ്ടെന്നും അടുപ്പക്കാരെന്ന് വിശേിപ്പിക്കപ്പെടുന്നവര്&#x200d; അത് മറച്ചു വെക്കുകയാണെന്നുമുള്ള ആരോപണം ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/judicial-enquiery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ശശികല; പകരക്കാരന്‍ പളനിസ്വാമി ഗവര്‍ണറെ കണ്ടേക്കും</title>
		<link>https://www.chandrikadaily.com/sasikala-palaniswami-2.html</link>
					<comments>https://www.chandrikadaily.com/sasikala-palaniswami-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Feb 2017 11:34:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[jayalalitha]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[OPaneerselvam]]></category>
		<category><![CDATA[OPS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20071</guid>

					<description><![CDATA[ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്‍. എംഎല്‍എമാരെ പാര്‍പ്പിച്ച ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ശശികല, കുറ്റകാരിയാണെന്ന് കോടതി പ്രഖ്യാപിച്ചതോടെ അവിടെ തന്നെ തങ്ങുകയാണ്. എംഎല്‍എമാരുടെ പിന്തുണ തേടി പനീര്‍ശെല്‍വവും പ്രദേശത്ത് എത്താനിടയുള്ളതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റിസോര്‍ട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. അതിനിടെ, ശശികലയെ നാലു വര്‍ഷത്തേക്ക് ശിക്ഷിച്ചതോടെ പൊതുമരാമത്ത് മന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്&#x200d; കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്&#x200d;ട്ടില്&#x200d; നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്&#x200d;. എംഎല്&#x200d;എമാരെ പാര്&#x200d;പ്പിച്ച ഗോള്&#x200d;ഡന്&#x200d; ബേ റിസോര്&#x200d;ട്ടില്&#x200d; വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ശശികല, കുറ്റകാരിയാണെന്ന് കോടതി പ്രഖ്യാപിച്ചതോടെ അവിടെ തന്നെ തങ്ങുകയാണ്.<br />
എംഎല്&#x200d;എമാരുടെ പിന്തുണ തേടി പനീര്&#x200d;ശെല്&#x200d;വവും പ്രദേശത്ത് എത്താനിടയുള്ളതിനാല്&#x200d; സംഘര്&#x200d;ഷസാധ്യത കണക്കിലെടുത്ത് റിസോര്&#x200d;ട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്&#x200d; പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-20076" src="https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_.jpeg" alt="dc-cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108-medi" width="800" height="448" srcset="https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_.jpeg 800w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-300x168.jpeg 300w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-768x430.jpeg 768w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-696x390.jpeg 696w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-750x420.jpeg 750w" sizes="(max-width: 800px) 100vw, 800px" /></p>
<p>അതിനിടെ, ശശികലയെ നാലു വര്&#x200d;ഷത്തേക്ക് ശിക്ഷിച്ചതോടെ പൊതുമരാമത്ത് മന്ത്രി എടപ്പാടി പളനിസ്വാമിയെ ചിന്നമ്മ ക്യാമ്പ് നിയമകക്ഷി നേതാവായി തെരഞ്ഞെടുത്തു. സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുന്നതിന് ഭൂരിപക്ഷം തെളിയിക്കാന്&#x200d; അവസരം തേടി പളനിസ്വാമി ഗവര്&#x200d;ണറുമായി ഇന്നു വൈകിട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും. പനീല്&#x200d;ശെല്&#x200d;വം മന്ത്രിസഭയില്&#x200d; ജലസേചനമന്ത്രിയായിരുന്നു പളനിസ്വാമി. റിസോര്&#x200d;ട്ടില്&#x200d; കഴിയുന്ന എംഎല്&#x200d;എമാരെക്കൊണ്ട് പളനിസ്വാമിയെ പിന്തുണച്ച് ഒപ്പിടുവിച്ചതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. അതേസമയം ശശികലയെ പൊലീസ് അറസ്റ്റു ചെയ്യില്ലെന്നും സ്വയം കീഴടങ്ങട്ടെയെന്നുമാണ് ബംഗളൂരു പൊലീസ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-palaniswami-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണോ? &#8211; കോടതി</title>
		<link>https://www.chandrikadaily.com/high-court-issue-notice-to-pm-on-jaya-death.html</link>
					<comments>https://www.chandrikadaily.com/high-court-issue-notice-to-pm-on-jaya-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Dec 2016 09:10:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<category><![CDATA[jayalalitha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=14780</guid>

					<description><![CDATA[ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹതകളില്‍ ഗൗരവമുള്ള സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയും. ജയയുടെ മരണം സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ ഇപ്പോള്‍ കോടതിക്കുമുണ്ടെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥന്‍, ജസ്റ്റിസ് പാര്‍ത്ഥിബന്‍ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. ജയലളിതയുടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുക്കാന്‍ ഉത്തരവിടാതിരിക്കുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനും തമിഴ്‌നാടിന് സര്‍ക്കാറിനുമയച്ച നോട്ടീസില്‍ ഹൈക്കോടതി ചോദിച്ചു. &#8216;മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരികയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും രേഖകളില്‍ ഒപ്പുവെക്കുന്നുവെന്നും യോഗം വിളിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ നാം പത്രങ്ങളില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹതകളില്&#x200d; ഗൗരവമുള്ള സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയും. ജയയുടെ മരണം സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങള്&#x200d; ഇപ്പോള്&#x200d; കോടതിക്കുമുണ്ടെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥന്&#x200d;, ജസ്റ്റിസ് പാര്&#x200d;ത്ഥിബന്&#x200d; എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. ജയലളിതയുടെ മൃതദേഹം കല്ലറയില്&#x200d; നിന്ന് പുറത്തെടുക്കാന്&#x200d; ഉത്തരവിടാതിരിക്കുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്&#x200d;ക്കാറിനും തമിഴ്‌നാടിന് സര്&#x200d;ക്കാറിനുമയച്ച നോട്ടീസില്&#x200d; ഹൈക്കോടതി ചോദിച്ചു.</p>
<p>&#8216;മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരികയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും രേഖകളില്&#x200d; ഒപ്പുവെക്കുന്നുവെന്നും യോഗം വിളിക്കുന്നുവെന്നുമുള്ള വാര്&#x200d;ത്തകള്&#x200d; നാം പത്രങ്ങളില്&#x200d; വായിച്ചിരുന്നു. എന്നാല്&#x200d; പെട്ടെന്ന് അവര്&#x200d; മരിച്ചു. ഒരു റവന്യൂ ഡിവിഷന്&#x200d; ഓഫീസറും (ആര്&#x200d;.ഡി.ഒ) അവരുടെ മൃതദേഹം കണ്ടില്ല. ഒരു മെഡിക്കല്&#x200d; റെക്കോര്&#x200d;ഡുകളും ഇല്ല. മരണത്തിനു ശേഷമെങ്കിലും തെളുവുകള്&#x200d; ഇല്ലാത്തത് എന്തുകൊണ്ടാണ്&#8217; &#8211; കോടതി ചോദിച്ചു.</p>
<p>അണ്ണാ ഡി.എം.കെ പ്രവര്&#x200d;ത്തകനായ പി.എ ജോസഫ് നല്&#x200d;കിയ പൊതുതാല്&#x200d;പര്യ ഹര്&#x200d;ജിയില്&#x200d; വാദം കേള്&#x200d;ക്കുകയായിരുന്നു കോടതി. ജയലളിതക്ക് അവസാന സമയത്ത് ലഭിച്ച ചികിത്സയെപ്പറ്റി അന്വേഷിക്കാന്&#x200d; മൂന്ന് റിട്ട. ജഡ്ജിമാരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തണമെന്നാണ് ഹര്&#x200d;ജിക്കാരന്റെ ആവശ്യം. സംശയം ദൂരികരിക്കാന്&#x200d; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കേണ്ടി വരുമോ എന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്&#x200d; അഭിപ്രായം തേടിയാണ് കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്ക് നോട്ടീസയച്ചിരിക്കുന്നത്.</p>
<p>1980-ല്&#x200d; എം.ജി.ആറിന്റെ മരണ സമയത്തും സമാന ദുരൂഹത ഉണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെന്നൈയിലും അമേരിക്കയിലും ചികിത്സ തേടിയതിനു ശേഷമാണ് എം.ജി.ആര്&#x200d; മരിച്ചത്. ചികിത്സക്കിടെ അദ്ദേഹത്തിന്റെ ഒരു വീഡിയോ സര്&#x200d;ക്കാര്&#x200d; പുറത്തുവിട്ടിരുന്നു. മരണം പ്രഖ്യാപിക്കപ്പെട്ടപ്പോള്&#x200d; ദുരൂഹതയുയര്&#x200d;ന്നു.</p>
<p>ഹൈക്കോടതി ഫസ്റ്റ് ബെഞ്ചും സുപ്രീം കോടതിയും സമാനമായ പരാതികളില്&#x200d; വാദം കേള്&#x200d;ക്കുന്നതിനാല്&#x200d; കേസ് നീട്ടിവെക്കണമെന്ന് തമിഴ്‌നാട് സര്&#x200d;ക്കാറിനു വേണ്ടി ഹാജരായ അഡ്വ. ജനറല്&#x200d; ആര്&#x200d;. മുത്തു കുമാരസ്വാമി അഭ്യര്&#x200d;ത്ഥിച്ചു. സുപ്രീം കോടതി വെള്ളിയാഴ്ചയും ഹൈക്കോടതി ഫസ്റ്റ് ബെഞ്ച് ജനുവരി നാലിനുമാണ് വാദം കേള്&#x200d;ക്കുന്നത്. ജോസഫിന്റെ പരാതിയില്&#x200d; ജനുവരി ഒമ്പതിന് തുടര്&#x200d;ന്ന് വാദം കേള്&#x200d;ക്കുമെന്ന് കോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-issue-notice-to-pm-on-jaya-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ വിയോഗം: മരണം 280 കടന്നതായി റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/jayalalithaas-demise-203-persons-died-of-shock-says-aiadmk.html</link>
					<comments>https://www.chandrikadaily.com/jayalalithaas-demise-203-persons-died-of-shock-says-aiadmk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Dec 2016 09:48:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<category><![CDATA[jayalalitha]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=12439</guid>

					<description><![CDATA[ചെന്നൈ: തലൈവി ജയലളിതയുടെ വിയോഗവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ 203 ആളുകള്‍ മരിച്ചെന്ന് എഐഎഡിഎംകെ. ജയലളിതയുടെ രോഗത്തിലും നിര്യാണത്തിലും മനം നൊന്തായിരുന്നു മരണമെന്നുമാണ് പാര്‍ട്ടിയുടെ അവകാശവാദം. ജയലളിതയുടെ രോഗത്തിലും മരണത്തിലും മനംനൊന്ത് തമിഴ്‌നാട്ടില്‍ ഇതിനകം 203 പേര്‍ മരിച്ചതായി എഐഎഡിഎംകെയാണ് പാര്‍ട്ട് ഹെഡികോര്‍ട്ടേഴ്‌സില്‍ നിന്നും പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. ചെന്നൈ, വെല്ലൂര്‍, തിരുവല്ലൂര്‍, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ തുടങ്ങിയ ജില്ലകളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയലളിത മരിച്ച ഡിസംബര്‍ 4ന് തൊട്ടടുത്ത ദിവസങ്ങളിലായി 77 പേര്‍ മരിച്ചെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തലൈവി ജയലളിതയുടെ വിയോഗവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്&#x200d; 203 ആളുകള്&#x200d; മരിച്ചെന്ന് എഐഎഡിഎംകെ. ജയലളിതയുടെ രോഗത്തിലും നിര്യാണത്തിലും മനം നൊന്തായിരുന്നു മരണമെന്നുമാണ് പാര്&#x200d;ട്ടിയുടെ അവകാശവാദം.</p>
<p>ജയലളിതയുടെ രോഗത്തിലും മരണത്തിലും മനംനൊന്ത് തമിഴ്‌നാട്ടില്&#x200d; ഇതിനകം 203 പേര്&#x200d; മരിച്ചതായി എഐഎഡിഎംകെയാണ് പാര്&#x200d;ട്ട് ഹെഡികോര്&#x200d;ട്ടേഴ്‌സില്&#x200d; നിന്നും പുറത്തുവിട്ട വാര്&#x200d;ത്താക്കുറിപ്പില്&#x200d; വ്യക്തമാക്കിയത്. ചെന്നൈ, വെല്ലൂര്&#x200d;, തിരുവല്ലൂര്&#x200d;, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്&#x200d; തുടങ്ങിയ ജില്ലകളിലായാണ് മരണം റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.</p>
<p>ജയലളിത മരിച്ച ഡിസംബര്&#x200d; 4ന് തൊട്ടടുത്ത ദിവസങ്ങളിലായി 77 പേര്&#x200d; മരിച്ചെന്ന് നേരത്തെ പാര്&#x200d;ട്ടി വ്യക്തമാക്കിയിരുന്നു. തലൈവിയുടെ വിയോഗത്തില്&#x200d; തമിഴ്‌നാട്ടില്&#x200d; ആകെ 280 മരണമാണ് പാര്&#x200d;ട്ടി റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.<br />
അതേസമയം ജയലളിതയുടെ മരണത്തില്&#x200d; മനംനനൊന്ത് മരിച്ചവരുടെ കുടുംബത്തിന് സഹായമായി മൂന്ന് ലക്ഷം രൂപ വീതം നല്&#x200d;കുമെന്നും എഐഎഡിഎംകെ പ്രഖ്യാപിച്ചു.</p>
<p>എന്നാല്&#x200d; പ്രവര്&#x200d;ത്തകരുടെ മരണത്തെ സംബന്ധിച്ച കൂടുതല്&#x200d; വിവരം കുറിപ്പിലില്ല. ജയലളിത ആസ്പത്രിയില്&#x200d; അഡ്മിറ്റായ സെപ്തംബര്&#x200d; 22ന് ശേഷമാണോ അതോ പിന്നീട് ഹൃദയാഘാതമുണ്ടായതിന് ശേഷമാണോ പ്രവര്&#x200d;ത്തകര്&#x200d; മരിച്ചതെന്നും പാര്&#x200d;ട്ടി കുറിപ്പില്&#x200d; വ്യക്തമാക്കിയിട്ടില്ല.</p>
<p>അതേസമയം 33 പേര്&#x200d; ജയലളിതയുടെ മരണത്തെ തുടര്&#x200d;ന്ന് മരിച്ചതായി കേന്ദ്ര ഇന്റലിജന്&#x200d;സ് വ്യക്തമാക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalithaas-demise-203-persons-died-of-shock-says-aiadmk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
