<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jds &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jds/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 02 Aug 2025 13:14:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jds &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബലാത്സംഗക്കേസ്: പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/rape-case-prajwal-revanna-gets-life-imprisonment.html</link>
					<comments>https://www.chandrikadaily.com/rape-case-prajwal-revanna-gets-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 02 Aug 2025 13:13:59 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[jds]]></category>
		<category><![CDATA[Prajwal Revanna]]></category>
		<category><![CDATA[punishment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349244</guid>

					<description><![CDATA[ജീവപര്യന്തം തടവിന് പുറമെ പത്ത് ലക്ഷം രൂപം പിഴയൊടുക്കാനും കോടതി നിര്‍ദേശിച്ചു]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്&#x200d; ജനതാദള്&#x200d; (എസ്) മുന്&#x200d; എംപി പ്രജ്വല്&#x200d; രേവണ്ണയ്ക്ക് ജീവപര്യന്ത്യം തടവ്. ബംഗളൂരുവിലെ ജനപ്രതിനിധികള്&#x200d;ക്കെതിരായ കേസുകള്&#x200d; പരിഗണിക്കുന്ന പ്രത്യേക കോടതിയുടെതാണ് വിധി. ജീവപര്യന്തം തടവിന് പുറമെ പത്ത് ലക്ഷം രൂപം പിഴയൊടുക്കാനും കോടതി നിര്&#x200d;ദേശിച്ചു. പിഴത്തുകയിലെ 7 ലക്ഷം ഇരയ്ക്ക് നഷ്ടപരിഹാരമായി നല്&#x200d;കണം എന്നും കോടതി ഉത്തരവിട്ടു.</p>
<p>തന്റെ ഫാം ഹൗസില്&#x200d; വെച്ച് മുന്&#x200d; വീട്ടുജോലിക്കാരിയായിരുന്ന 48 കാരിയെ ബലാത്സംഗം ചെയ്യുകയും, അശ്ലീല വീഡിയോ പകര്&#x200d;ത്തുകയും ചെയ്ത കേസിലാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്&#x200d; ഭട്ട് വിധി പറഞ്ഞത്. ഇരയെ ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്ത് അതീവ ഗുരുതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>2021 മുതല്&#x200d; പ്രജ്വല്&#x200d; രേവണ്ണ തന്നെ തുടര്&#x200d;ച്ചയായി ബലാത്സംഗം ചെയ്തുവെന്നും, സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്&#x200d; പീഡനത്തിന്റെ വീഡിയോകള്&#x200d; പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വേലക്കാരി ആരോപിച്ചിരുന്നു. കേസില്&#x200d; കോടതി പ്രജ്വല്&#x200d; രേവണ്ണയെയും 26 സാക്ഷികളെയും വിസ്തരിച്ചു. തുടര്&#x200d;ന്നാണ് ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണി, സ്വകാര്യ ചിത്രങ്ങള്&#x200d; നിയമവിരുദ്ധമായി പ്രചരിപ്പിക്കല്&#x200d; എന്നിവയുള്&#x200d;പ്പെടെ വിവിധ വകുപ്പുകള്&#x200d; പ്രകാരം കുറ്റം ചുമത്തിയത്. ഹാസന്&#x200d; മുന്&#x200d; എംപി പ്രജ്വല്&#x200d; രേവണ്ണയ്‌ക്കെതിരെ നാല് ലൈംഗിക പീഡന കേസുകളാണ് രജിസ്റ്റര്&#x200d; ചെയ്തിട്ടുള്ളത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1_651c392b-baa1-4450-9f90-0870d0ddd78e" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">കഴിഞ്ഞ 14 മാസമായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് മുന്&#x200d; പാര്&#x200d;ലമെന്റംഗമായ പ്രജ്വല്&#x200d; രേവണ്ണ. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹോദരന്&#x200d; എച്ച് ഡി രേവണ്ണയുടെ മകനും മുന്&#x200d; പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമാണ് പ്രജ്വല്&#x200d; രേവണ്ണ.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rape-case-prajwal-revanna-gets-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗളൂരു ബലാത്സംഗക്കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ ശിക്ഷാവിധി ഇന്ന്</title>
		<link>https://www.chandrikadaily.com/punishment-of-former-jds-mp-prajwal-revanna-in-bengaluru-rape-case-today.html</link>
					<comments>https://www.chandrikadaily.com/punishment-of-former-jds-mp-prajwal-revanna-in-bengaluru-rape-case-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 02 Aug 2025 04:59:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jds]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Prajwal Revanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349202</guid>

					<description><![CDATA[. ഇന്നലെ ബംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്വല്‍ രേവണ്ണ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ജെഡിഎസ് മുന്&#x200d; എംപി പ്രജ്വല്&#x200d; രേവണ്ണ പ്രതിയായ ബംഗളൂരു ബലാത്സംഗക്കേസില്&#x200d; ഇന്ന് വിധി പറയും. ഇന്നലെ ബംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്വല്&#x200d; രേവണ്ണ കേസില്&#x200d; കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജൂലൈ 18 ന് വാദം കേള്&#x200d;ക്കല്&#x200d; പൂര്&#x200d;ത്തിയായ കേസില്&#x200d; വിധി പറയുന്നത് ജൂലൈ 30ലേക്ക് മാറ്റുകയായിരുന്നു.</p>
<p>എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വല്&#x200d; രേവണ്ണക്കെതിരെ ഹോലെനരസിപുര സ്റ്റേഷനില്&#x200d; 2024ല്&#x200d; രജിസ്റ്റര്&#x200d; ചെയ്ത ബലാത്സംഗ കേസിലാണ് വിധി. ഫാം തൊഴിലാളിയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കി സ്വകാര്യ ചിത്രങ്ങള്&#x200d; ഫോണില്&#x200d; പകര്&#x200d;ത്തി എന്നതാണ് കേസ്. ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്&#x200d;, സ്വകാര്യ ചിത്രങ്ങള്&#x200d; നിയമവിരുദ്ധമായി പ്രചരിപ്പിക്കല്&#x200d; തുടങ്ങിയ വിവിധ വകുപ്പുകള്&#x200d; പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/punishment-of-former-jds-mp-prajwal-revanna-in-bengaluru-rape-case-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഹോദരന്&#x200d;റെ ജോലിക്കാരിയെയും പീഡിപ്പിച്ചു ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തി; പ്രജ്വല്&#x200d; രേവണ്ണക്കെതിരെ കൂടുതല്&#x200d; വെളിപ്പെടുത്തലുകള്&#x200d;</title>
		<link>https://www.chandrikadaily.com/his-brothers-maid-was-also-tortured-and-filmed-more-revelations-against-prajwal-revanna.html</link>
					<comments>https://www.chandrikadaily.com/his-brothers-maid-was-also-tortured-and-filmed-more-revelations-against-prajwal-revanna.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 15 Sep 2024 06:50:58 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[jds]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[Prajwal Revanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309475</guid>

					<description><![CDATA[ന്നെക്കാള്&#x200d; 10 വയസ് കൂടുതലുള്ള സ്ത്രീയെയാണ് പ്രജ്വല്&#x200d; പീഡിപ്പിച്ചതെന്ന് ദ സൗത്ത് ഫസ്റ്റ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.]]></description>
										<content:encoded><![CDATA[<p>നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്&#x200d; പ്രതിയായ കര്&#x200d;ണാടക ജെഡിഎസ് നേതാവും മുന്&#x200d; ലോക്‌സഭാ എംപിയുമായ പ്രജ്വല്&#x200d; രേവണ്ണ സഹോദരന്&#x200d; സൂരജിന്റെ ഫാംഹൗസിലെ ജോലിക്കാരിയെയും ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്&#x200d; പുറത്ത്. പ്രജ്വലിനെതിരായ കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്&#x200d; സമര്&#x200d;പ്പിച്ചതിന് പിന്നാലെയാണ് ഇയാള്&#x200d; നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്തുവന്നത്.</p>
<p>2021ലാണ് സംഭവം. തന്നെക്കാള്&#x200d; 10 വയസ് കൂടുതലുള്ള സ്ത്രീയെയാണ് പ്രജ്വല്&#x200d; പീഡിപ്പിച്ചതെന്ന് ദ സൗത്ത് ഫസ്റ്റ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. ഹോളനര്&#x200d;സിപുരയിലെ മുലേകലേനഹള്ളി ഗ്രാമത്തില്&#x200d; സൂരജിന്റെ ഗന്നിക്കോട ഫാം ഹൗസിലാണ് ഇവര്&#x200d; താമസിച്ചിരുന്നത്. സംഭവദിവസം ഫാം ഹൗസിലെത്തിയ പ്രജ്വല്&#x200d; സ്ത്രീയോട് കുടിക്കാന്&#x200d; ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. വെള്ളവുമായി ജോലിക്കാരി എത്തിയപ്പോള്&#x200d; റൂം അകത്ത് നിന്നും പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നു.</p>
<p>പതിവു പോലെ ഇതെല്ലാം മൊബൈലില്&#x200d; പകര്&#x200d;ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്&#x200d; വീഡിയോ മകന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ചരണ്ട സ്ത്രീ വര്&#x200d;ഷങ്ങളോളം സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രജ്വലിനെതിരെ ലൈംഗിക ആരോപണങ്ങള്&#x200d; ഉയര്&#x200d;ന്ന സാഹചര്യത്തിലാണ് പീഡന വിവരം പുറംലോകമറിയുന്നത്.</p>
<p>ഫാം ഹൗസ് സന്ദര്&#x200d;ശനത്തിനിടെ പ്രജ്വല്&#x200d; നിരവധി തവണ ഉപദ്രവിക്കാന്&#x200d; ശ്രമിച്ചെങ്കിലും യുവതി പ്രതിരോധിച്ചെന്നും കുറ്റപത്രത്തില്&#x200d; പറയുന്നു. എന്നാല്&#x200d; പിതാവ് എച്ച്ഡി രേവണ്ണയുടെ ഉടമസ്ഥതയിലുള്ള ഒരു വീട്ടില്&#x200d; ജോലിക്കായി ബെംഗളൂരുവിലേക്ക് പോകേണ്ടി വന്നപ്പോള്&#x200d; അവിടെ വച്ചും പ്രജ്വല്&#x200d; ആക്രമിച്ചതായി സ്ത്രീ വ്യക്തമാക്കുന്നു.</p>
<p>നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്&#x200d; ചിത്രീകരിക്കുകയും ചെയ്ത കേസില്&#x200d; മേയ് 31ന് പ്രജ്വലിനെ അറസ്റ്റ് ചെയ്തത്. ഏപ്രില്&#x200d; 26ന് നടന്ന കര്&#x200d;ണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്&#x200d; വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ അന്നു രാത്രി പ്രജ്വല്&#x200d; രാജ്യം വിട്ടു. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുന്&#x200d; പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകന്&#x200d; കൂടിയായ പ്രജ്വല്&#x200d; തന്നെ റെക്കോര്&#x200d;ഡ് ചെയ്തതെന്നായിരുന്നു റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>അതേസമയം മറ്റൊരു കേസില്&#x200d; പ്രജ്വലിന്റെ സഹോദരന്&#x200d; സൂരജിനെയും അറസ്റ്റ് ചെയ്തിരുന്നു. ജൂണ്&#x200d; 16ന് ഗണ്ണിക്കടയിലെ സൂരജിന്റെ ഫാം ഹൗസില്&#x200d; വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ജൂണ്&#x200d; 25ന് മറ്റൊരു ലൈംഗിക പീഡന പരാതികൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്&#x200d; മറ്റൊരു കേസ് കൂടി രജിസ്റ്റര്&#x200d; ചെയ്തിരുന്നു. സൂരജിന്റെ അടുത്ത സഹായിയാണ് രണ്ടാമത്തെ പരാതി നല്&#x200d;കിയത്. ഇയാള്&#x200d; നേരത്തെ സൂരജിന് വേണ്ടി ഒന്നാം കേസിലെ പരാതിക്കാരനെതിരെ രംഗത്തുവന്നിരുന്നു. ഹാസന്&#x200d; അര്&#x200d;ക്കല്&#x200d;ഗുഡ് സ്വദേശിയും 27കാരനുമായ ജെഡിഎസ് പ്രവര്&#x200d;ത്തകനാണ് സൂരജിനെതിരെ ആദ്യം പീഡന പരാതി നല്&#x200d;കിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/his-brothers-maid-was-also-tortured-and-filmed-more-revelations-against-prajwal-revanna.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ കേരള ജെ.ഡി.എസിൽ ‘അസ്തിത്വ’ പ്രതിസന്ധി</title>
		<link>https://www.chandrikadaily.com/1hd-existential-crisis-in-kerala-jds-after-kumaraswamy-became-union-minister.html</link>
					<comments>https://www.chandrikadaily.com/1hd-existential-crisis-in-kerala-jds-after-kumaraswamy-became-union-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 11 Jun 2024 06:23:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[jds]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[nda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299849</guid>

					<description><![CDATA[ജെ.​ഡി.​എ​സ് കേ​ര​ള​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ലും കേ​ന്ദ്ര​ത്തി​ൽ എ​ൻ.​ഡി.​എ​യി​ലും]]></description>
										<content:encoded><![CDATA[<p>മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ൽ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി കേ​ന്ദ്ര​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തോ​ടെ കേ​ര​ള​ത്തി​ലെ ജെ.​ഡി.​എ​സി​ൽ ‘അ​സ്തി​ത്വ’ പ്ര​തി​സ​ന്ധി. കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി എ​ൽ.​ഡി.​എ​ഫി​ൽ  നി​ല​കൊ​ള്ളു​മ്പോ​ൾ ക​ർ​ണാ​ട​ക​യി​ൽ പാ​ർ​ട്ടി എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​യ​താ​ണ് ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന​ത്.</p>
<p>പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​നു​വ​ദി​ച്ച​താ​ണ് ‘ക​റ്റ​യേ​ന്തി​യ ക​ർ​ഷ​ക സ്ത്രീ’ ​ചി​ഹ്നം. ഈ ​ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് കേ​ര​ള നി​യ​മ​സ​ഭ​യി​ലെ​ത്തി​യ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​റി​ൽ വൈ​ദ്യു​തി മ​ന്ത്രി​യും മാ​ത്യു ടി. ​തോ​മ​സ് പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​ണ്. എ​ന്നാ​ൽ, ഇ​തേ ചി​ഹ്ന​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് പാ​ർ​ല​മെ​ന്റി​ലേ​ക്ക് മ​ത്സ​രി​ച്ചാ​ണ് പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി കേ​ന്ദ്ര മ​ന്ത്രി​യാ​യ​ത്. കു​മാ​ര​സ്വാ​മി​യ​ട​ക്കം ജെ.​ഡി.​എ​സി​ലെ 2 ​പേ​രാ​ണ് ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ളാ​യി ജ​യി​ച്ച​ത്.</p>
<p>ചു​രു​ക്ക​ത്തി​ൽ 2 സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മു​ള്ള പാ​ർ​ട്ടി എ​തി​ർ ചേ​രി​ക​ളി​ലാ​യി. കു​മാ​ര​സ്വാ​മി കേ​ന്ദ്ര മ​ന്ത്രി​യാ​യ​തോ​ടെ കേ​ര​ള​ത്തി​ലെ ജെ.​ഡി.​എ​സി​ന്റെ​യും എ​ൽ.​ഡി.​എ​ഫി​ന്റെ​യും നി​ല​പാ​ട് ചോ​ദ്യം​ചെ​യ്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.</p>
<p>ക​ർ​ണാ​ട​ക​യി​ലെ രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്, രാ​ഷ്ട്ര​പ​തി-​ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ കേ​ന്ദ്ര നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് സം​സ്ഥാ​ന ഘ​ട​കം പ്ര​ഖ്യാ​പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. പു​തി​യ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ക്ക​ണം, മ​റ്റ് ജ​ന​ത പാ​ർ​ട്ടി​ക​ളി​ൽ ല​യി​ക്ക​ണം എ​ന്ന​ത​ട​ക്ക​മു​ള്ള ച​ർ​ച്ച​ക​ൾ പാ​ർ​ട്ടി​യി​ൽ ഉ​യ​ർ​ന്നെ​ങ്കി​ലും നേ​തൃ​ത്വ​ത്തി​ന് ധാ​ര​ണ​യി​ലെ​ത്താ​നാ​യി​രു​ന്നി​ല്ല.</p>
<p>ഇ​ത​ട​ക്ക​മു​ള്ള നി​ല​പാ​ടി​ൽ പ്ര​തി​​ഷേ​ധി​ച്ച് മു​ൻ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ മ​ന്ത്രി​യു​മാ​യ നീ​ല​ലോ​ഹി​ത​ദാ​സ് നാ​ടാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ലോ​ഹ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്തി​ടെ​യും പാ​ർ​ട്ടി​യി​ലെ ഓ​രോ വി​ഭാ​ഗ​ങ്ങ​ൾ ആ​ർ.​​ജെ.​ഡി​യി​ലേ​ക്ക് മാ​റി​യി​രു​ന്നു.</p>
<p>നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ കൊ​ഴി​ഞ്ഞു​പോ​ക്കു​ണ്ടാ​കു​മെ​ന്നും കേ​ര​ള പാ​ർ​ട്ടി​യു​ടെ വ​ർ​ഗീ​യ​വി​രു​ദ്ധ ന​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ട് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണ​​മെ​ന്നു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​മാ​ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ഴാ​ണ് എം.​വി. ശ്രേ​യാം​സ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ എ​ൽ.​ജെ.​ഡി സം​സ്ഥാ​ന ഘ​ട​കം പി​രി​ച്ചു​വി​ട്ട് ആ​ർ.​ജെ.​ഡി​യി​ൽ ല​യി​ച്ച​​തെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1hd-existential-crisis-in-kerala-jds-after-kumaraswamy-became-union-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈംഗികാതിക്രമ കേസ്; പ്രജ്വല്&#x200d; രേവണ്ണയെ സസ്പെന്&#x200d;ഡ് ചെയ്ത് ജെ.ഡി.എസ്</title>
		<link>https://www.chandrikadaily.com/sexual-assault-case-prajwal-revanna-was-suspended-and-j-d-s.html</link>
					<comments>https://www.chandrikadaily.com/sexual-assault-case-prajwal-revanna-was-suspended-and-j-d-s.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 30 Apr 2024 12:15:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[jds]]></category>
		<category><![CDATA[Prajwal Revanna]]></category>
		<category><![CDATA[sexual assault case]]></category>
		<category><![CDATA[suspended]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296436</guid>

					<description><![CDATA[പ്രജ്വലിന്റെ പിതാവും ജെ.ഡി.എസ് എം.എല്&#x200d;.എയുമായ എച്ച്.ഡി.രേവണ്ണയെയും കേസില്&#x200d; പ്രതി ചേര്&#x200d;ത്തിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ലൈംഗിക വിവാദത്തില്&#x200d; കുടുങ്ങിയ ജെ.ഡി.എസ് എം.പിയും ഹാസന്&#x200d; ലോക്‌സഭ മണ്ഡലം സ്ഥാനാര്&#x200d;ഥിയുമായ പ്രജ്വല്&#x200d; രേവണ്ണയെ പാര്&#x200d;ട്ടിയില്&#x200d; നിന്ന് സസ്‌പെന്&#x200d;ഡ് ചെയ്തു. ഹുബ്ബള്ളിയില്&#x200d; ചേര്&#x200d;ന്ന പാര്&#x200d;ട്ടി കോര്&#x200d; കമ്മിറ്റിയാണ് തീരുമാനമെടുത്തത്.</p>
<p>സംഭവത്തില്&#x200d; കര്&#x200d;ണാടക സര്&#x200d;ക്കാര്&#x200d; പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചിരുന്നു.  ഈ അന്വേഷണ റിപ്പോര്&#x200d;ട്ട് പുറത്തുവരുന്നതിനനുസരിച്ചായിരിക്കും സസ്‌പെന്&#x200d;ഷന്&#x200d; കാലാവധിയെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.</p>
<p>പ്രജ്വലിന്റെ പിതാവും ജെ.ഡി.എസ് എം.എല്&#x200d;.എയുമായ എച്ച്.ഡി.രേവണ്ണയെയും കേസില്&#x200d; പ്രതി ചേര്&#x200d;ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്താണ് ഹാസനില്&#x200d; പ്രജ്വല്&#x200d; രേവണ്ണ ഉള്&#x200d;പ്പെട്ട അശ്ലീല വിഡിയോ പ്രചരിച്ചത്. വിഡിയോയില്&#x200d; ഉള്&#x200d;പ്പെട്ട സ്ത്രീ വനിത കമ്മീഷന് പരാതി നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.</p>
<p>മുതിര്&#x200d;ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്&#x200d; ബി.കെ.സിങ്ങിനാണ് അന്വേഷണ ചുമതല. രണ്ട് വനിത ഇന്&#x200d;സ്‌പെകടര്&#x200d;മാരും അന്വേഷണസംഘത്തിലുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്&#x200d; ഉള്&#x200d;പ്പെടുന്ന പെന്&#x200d;ഡ്രൈവുകള്&#x200d; ഫോറന്&#x200d;സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. കൂടുതല്&#x200d; തെളിവുകള്&#x200d; അന്വേഷണസംഘം ശേഖരിക്കുമെന്നും പരമേശ്വര പറഞ്ഞു.</p>
<p>ജെ.ഡി.എസ് എം.പിയും എച്ച്.ഡി ദേവഗൗഡയുടെ പേരമകനുമായ പ്രജ്വല്&#x200d; രേവണ്ണയുടെ നിരവധി അശ്ലീല വിഡിയോകള്&#x200d; ഹാസന്&#x200d; ജില്ലയില്&#x200d; പ്രചരിച്ചിരുന്നു. 2,976 വിഡിയോകള്&#x200d; ഇത്തരത്തില്&#x200d; പ്രചരിച്ചുവെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. വിഡിയോകളില്&#x200d; ഭൂരിപക്ഷവും ചിത്രീകരിച്ചിരിക്കുന്നത് മൊബൈലിലാണ്. രേവണ്ണയുടെ വീട്ടിലെ സ്റ്റോര്&#x200d; റൂമില്&#x200d; വെച്ചാണ് വിഡിയോകള്&#x200d; ചിത്രീകരിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.</p>
<p>അതേസമയം, സഖ്യ കക്ഷിയായ ജെ.ഡി.എസിലെ ലൈംഗിക വിവാദം ബി.ജെ.പിക്ക് കടുത്ത തിരിച്ചടിയായിട്ടുണ്ട്. കര്&#x200d;ണാടകയില്&#x200d; ബി.ജെ.പി പ്രതീക്ഷ പുലര്&#x200d;ത്തുന്ന മണ്ഡലങ്ങളില്&#x200d; തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം വിവാദങ്ങള്&#x200d; മുന്നണിക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-assault-case-prajwal-revanna-was-suspended-and-j-d-s.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടകയിലെ ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിയുടെ പോസ്റ്ററില്&#x200d; കേരളത്തിലെ ജെ.ഡി.എസ് നേതാക്കളായ കെ. കൃഷ്ണന്&#x200d;കുട്ടിയും മാത്യു ടി. തോമസും</title>
		<link>https://www.chandrikadaily.com/in-the-poster-of-the-bjp-candidate-in-karnataka-kerala-jds-leaders-k-krishnankutty-and-mathew-t-and-thomas.html</link>
					<comments>https://www.chandrikadaily.com/in-the-poster-of-the-bjp-candidate-in-karnataka-kerala-jds-leaders-k-krishnankutty-and-mathew-t-and-thomas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Mar 2024 04:57:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[jds]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[kerala minister]]></category>
		<category><![CDATA[poster]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294087</guid>

					<description><![CDATA[ബംഗളൂരു റൂറല്&#x200d; മണ്ഡലം സ്ഥാനാര്&#x200d;ഥിയും ദേവഗൗഡയുടെ മരുമകനുമായ ഡോ. സി.എന്&#x200d;. മഞ്ജുനാഥിന് വോട്ടഭ്യര്&#x200d;ഥിക്കുന്ന പോസ്റ്ററിലാണ് ജെ.ഡി.എസ് ദേശീയ അധ്യക്ഷന്&#x200d; എച്ച്.ഡി. ദേവഗൗഡക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം കേരളത്തിലെ ജെ.ഡി.എസ് നേതാക്കളുടെ ചിത്രവും ഇടം പിടിച്ചത്.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയില്&#x200d; ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ബി.ജെ.പി സ്ഥാനാര്&#x200d;ഥിയുടെ പോസ്റ്ററില്&#x200d; കേരളത്തിലെ ജെ.ഡി.എസ് നേതാക്കളുടെ ചിത്രം. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്&#x200d;കുട്ടിയുടേയും പാര്&#x200d;ട്ടി കേരള അധ്യക്ഷനും മുന്&#x200d; മന്ത്രിയുമായ മാത്യു ടി. തോമസ് എം.എല്&#x200d;.എയുടെയും ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇരുവരും നിലവില്&#x200d; ജെ.ഡി.എസ് ദേശീയ നിര്&#x200d;വാഹക സമിതി അംഗങ്ങളാണ്.</p>
<p>ബംഗളൂരു റൂറല്&#x200d; മണ്ഡലം സ്ഥാനാര്&#x200d;ഥിയും ദേവഗൗഡയുടെ മരുമകനുമായ ഡോ. സി.എന്&#x200d;. മഞ്ജുനാഥിന് വോട്ടഭ്യര്&#x200d;ഥിക്കുന്ന പോസ്റ്ററിലാണ് ജെ.ഡി.എസ് ദേശീയ അധ്യക്ഷന്&#x200d; എച്ച്.ഡി. ദേവഗൗഡക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം കേരളത്തിലെ ജെ.ഡി.എസ് നേതാക്കളുടെ ചിത്രവും ഇടം പിടിച്ചത്. എന്നാല്&#x200d; പോസ്റ്ററിനെ കുറിച്ച് ജെ.ഡി.എസ് കേരള ഘടകം പ്രതികരിച്ചിട്ടില്ല.</p>
<p>ദേശീയ തലത്തില്&#x200d; എന്&#x200d;ഡിഎ സഖ്യത്തിലുള്ള ജെ.ഡി.എസ് കേരളത്തില്&#x200d; എല്&#x200d;ഡിഎഫ് സഖ്യത്തിനൊപ്പമാണ്. 2023 ലെ കര്&#x200d;ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എന്&#x200d;ഡിഎയുമായി സഖ്യംചേരാന്&#x200d; ദേവഗൗഡ തീരുമാനിച്ചത്.</p>
<p>ഈ തീരുമാനത്തില്&#x200d; അതൃപ്തിയറിയിച്ച കേരള ഘടകം പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയ കമ്മിറ്റിയില്&#x200d;നിന്ന് മാറി നിന്നിരുന്നു. പിന്നാലെ ജെ.ഡി.എസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് കേരള ഘടകം സ്വതന്ത്രമായി നില്&#x200d;ക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-the-poster-of-the-bjp-candidate-in-karnataka-kerala-jds-leaders-k-krishnankutty-and-mathew-t-and-thomas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് യോഗത്തില്&#x200d; ബിജെപി -ജെഡി(എസ്) നേതാക്കളുടെ വാക്കേറ്റം</title>
		<link>https://www.chandrikadaily.com/bjp-jds-leaders-clash-in-election-meeting.html</link>
					<comments>https://www.chandrikadaily.com/bjp-jds-leaders-clash-in-election-meeting.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Mar 2024 07:23:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[clash]]></category>
		<category><![CDATA[jds]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293710</guid>

					<description><![CDATA[2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; തന്റെ തോല്&#x200d;വിക്ക് കാരണം ബിജെപി നേതാവ് കൊണ്ടജ്ജി വിശ്വനാഥാണെന്ന് ജെഡി(എസ്) എംഎല്&#x200d;എ എംടി കൃഷ്ണപ്പ പറഞ്ഞതോടെയാണ് തര്&#x200d;ക്കം ആരംഭിച്ചത്.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയില്&#x200d; തെരഞ്ഞെടുപ്പ് യോഗത്തില്&#x200d; ബിജെപി &#8211; ജനതാദള്&#x200d; (എസ്) നേതാക്കളുടെ വാക്കേറ്റം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ കാര്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യുന്നതിനായി ഇരുപാര്&#x200d;ട്ടികളും സംയുക്തമായി കര്&#x200d;ണാടകയിലെ തുമകുരുവില്&#x200d; സംഘടിപ്പിച്ച യോഗത്തിലാണ് വാക്കേറ്റമുണ്ടായത്.</p>
<p>സഖ്യത്തിന്റെ ഭാഗമായ മത്സരാര്&#x200d;ഥി വി. സോമണ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; ചര്&#x200d;ച്ചചെയ്യുന്ന യോഗമായിരുന്നു ഇത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; തന്റെ തോല്&#x200d;വിക്ക് കാരണം ബിജെപി നേതാവ് കൊണ്ടജ്ജി വിശ്വനാഥാണെന്ന് ജെഡി(എസ്) എംഎല്&#x200d;എ എംടി കൃഷ്ണപ്പ പറഞ്ഞതോടെയാണ് തര്&#x200d;ക്കം ആരംഭിച്ചത്. വിശ്വനാഥ് സംസാരിക്കാന്&#x200d; തുനിഞ്ഞപ്പോള്&#x200d; വി. സോമണ്ണ അദ്ദേഹത്തെ തടഞ്ഞു. ഭൂരിപക്ഷം വരുന്ന ജെഡി(എസ്) നേതാക്കള്&#x200d; കൃഷ്ണ്ണപ്പയുടെ പക്ഷം പിടിച്ചതോടെ സംഗതി വഷളായി. ഇതോടെയാണ് യോഗം വാക്കേറ്റത്തില്&#x200d; എത്തിയത്.</p>
<p>ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപിക്കൊപ്പം സഖ്യം ചേരുന്ന ജെഡി(എസ്) കര്&#x200d;ണാടകയില്&#x200d; ഹസ്സന്&#x200d;, മണ്ഡ്യ, കോലാര്&#x200d; എന്നീ മൂന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്. ജെ.ഡി(എസ്) സ്ഥാപകനും മുന്&#x200d; പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ ചെറുമകന്&#x200d; പ്രജ്വല്&#x200d; രേവണ്ണയാണ് ഹസ്സനിലെ സ്ഥാനാര്&#x200d;ഥി. പാര്&#x200d;ട്ടി സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി കുമാരസ്വാമി മാണ്ഡ്യയില്&#x200d; നിന്നും മത്സരിച്ചേക്കും.</p>
<p>28 ലോക്സഭാ മണ്ഡലങ്ങളാണ് കര്&#x200d;ണാടകയിലുള്ളത്. കോണ്&#x200d;ഗ്രസ് 24 സീറ്റുകകളില്&#x200d; സ്ഥാനാര്&#x200d;ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്&#x200d; 26 മെയ് 7 ദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-jds-leaders-clash-in-election-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും പിളർന്ന് ജനതാദൾ എസ്; കൊച്ചിയിൽ എ നീലലോഹിതദാസിന്റെ നേതൃത്വത്തിൽ വിമതയോഗം</title>
		<link>https://www.chandrikadaily.com/janata-dal-split-again-rebel-meeting-led-by-a-neelalohitadas-in-kochi.html</link>
					<comments>https://www.chandrikadaily.com/janata-dal-split-again-rebel-meeting-led-by-a-neelalohitadas-in-kochi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 07 Feb 2024 13:27:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[jds]]></category>
		<category><![CDATA[rebel meeting]]></category>
		<category><![CDATA[split]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289858</guid>

					<description><![CDATA[സംസ്ഥാന നേതൃത്വം ഈ മാസം 13 ന് തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കെയാണ് എ നീലലോഹിതദാസന്റെ നേതൃത്വത്തില്&#x200d; ഇന്ന് കൊച്ചിയില്&#x200d; വിമതയോഗം ചേര്&#x200d;ന്നത്.]]></description>
										<content:encoded><![CDATA[<p>വീണ്ടും പിളര്&#x200d;ന്ന് സംസ്ഥാനത്തെ ജനതാദള്&#x200d; എസ്. കൊച്ചിയില്&#x200d; ചേര്&#x200d;ന്ന വിമത യോഗത്തില്&#x200d; ആര്&#x200d;.ജെ.ഡിയുമായും സമാജ് വാദി പാര്&#x200d;ട്ടിയുമായും ചര്&#x200d;ച്ചകള്&#x200d; നടത്താന്&#x200d; ഉപസമിതിയെ ചുമതലപ്പെടുത്തി. വേണ്ടി വന്നാല്&#x200d; ജനതാ പാര്&#x200d;ട്ടികളില്&#x200d; ലയിക്കുമെന്ന് എ നീലലോഹിതദാസ് വ്യക്തമാക്കി.</p>
<p>സംസ്ഥാന നേതൃത്വം ഈ മാസം 13 ന് തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കെയാണ് എ നീലലോഹിതദാസന്റെ നേതൃത്വത്തില്&#x200d; ഇന്ന് കൊച്ചിയില്&#x200d; വിമതയോഗം ചേര്&#x200d;ന്നത്. പാര്&#x200d;ട്ടിയെയും പ്രവര്&#x200d;ത്തകരെയും ദയാ വധത്തിന് വിട്ടു നിലവിലെ നേതൃത്വം സുഖലോലുപരായി കഴിയുന്നുവെന്ന് നീലലോഹിതദാസ് ആരോപിച്ചു.</p>
<p>ഇതില്&#x200d; നിന്നൊരു മോചനം ആവശ്യമാണെന്നും ഇതിനായി ദേശീയ തലത്തിലുള്ള ജനതാ പാര്&#x200d;ട്ടികളുമായി ചര്&#x200d;ച്ചകള്&#x200d; നടത്തും. പാര്&#x200d;ട്ടിക്ക് സംസ്ഥാന കമ്മിറ്റി എന്നൊന്ന് ഇല്ലെന്നും 13 ന് നടക്കുന്ന നേതൃയോഗത്തെക്കുറിച്ച് അറിയില്ലെന്നും നീലലോഹിതദാസ് പറഞ്ഞു.</p>
<p>പാര്&#x200d;ട്ടിയിലെ അസംതൃപ്തരെ സംഘടിപ്പിച്ചു കൊണ്ടാണ് എ നീലലോഹിത ദാസ് ഇന്ന് കൊച്ചിയില്&#x200d; വിമതയോഗം ചേര്&#x200d;ന്നത്. സി കെ നാണു അനുകൂലികളും യോഗത്തില്&#x200d; പങ്കെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/janata-dal-split-again-rebel-meeting-led-by-a-neelalohitadas-in-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ദേവഗൗഡയെ പുറത്താക്കി, താനാണ് പുതിയ അധ്യക്ഷന്&#x200d;&#8217;; സംസ്ഥാന ജെഡിഎസ് നേതാക്കളെ വെട്ടിലാക്കി സി കെ നാണു</title>
		<link>https://www.chandrikadaily.com/deva-gowda-sacked-he-is-the-new-president-state-jds-leaders-were-cut-off-by-ck-nanu.html</link>
					<comments>https://www.chandrikadaily.com/deva-gowda-sacked-he-is-the-new-president-state-jds-leaders-were-cut-off-by-ck-nanu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 20 Dec 2023 15:01:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Deva Gowda]]></category>
		<category><![CDATA[jds]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[president]]></category>
		<category><![CDATA[sacked]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286232</guid>

					<description><![CDATA[വൈദ്യുതി മന്ത്രി കെ. കൃഷ്ണന്&#x200d;കുട്ടി, തിരുവല്ല എം.എല്&#x200d;.എ മാത്യു ടി തോമസ് എന്നിവരെ ലക്ഷ്യമിട്ടാണ് സി.കെ നാണുവിന്റെ നീക്കം.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന ജെ.ഡി.എസ് നേതാക്കളെ വെട്ടിലാക്കി മുതിര്&#x200d;ന്ന നേതാവ് സി.കെ നാണു. ദേവഗൗഡയെ പുറത്താക്കിയതിനാല്&#x200d; താനാണ് പുതിയ അധ്യക്ഷനെന്നും എന്&#x200d;ഡിഎ വിരുദ്ധ ജെ.ഡി.എസ് തങ്ങളാണെന്നും വ്യക്തമാക്കി എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; ഇ.പി ജയരാജന് അദ്ദേഹം കത്ത് നല്&#x200d;കി. അല്ലാത്തവര്&#x200d;ക്ക് എല്&#x200d;.ഡി.എഫില്&#x200d; സ്ഥാനം ഇല്ലെന്നും കത്തില്&#x200d; പറയുന്നു.</p>
<p>വൈദ്യുതി മന്ത്രി കെ. കൃഷ്ണന്&#x200d;കുട്ടി, തിരുവല്ല എം.എല്&#x200d;.എ മാത്യു ടി തോമസ് എന്നിവരെ ലക്ഷ്യമിട്ടാണ് സി.കെ നാണുവിന്റെ നീക്കം. ജെഡിഎസ് എന്&#x200d;ഡിഎയില്&#x200d; ചേര്&#x200d;ന്നപ്പോഴും അതേ പാര്&#x200d;ട്ടിയുടെ ഭാഗമായി നീങ്ങുന്ന ഇരുവരും, ദേശീയനേതൃത്വത്തിന്റെ നിലപാടിനൊപ്പം ഇല്ലെന്ന് പറഞ്ഞാണ് സംസ്ഥാനത്ത് എല്&#x200d;.ഡി.എഫില്&#x200d; തുടരുന്നത്. ഇതിനോട് സി.കെ നാണു കടുത്ത എതിര്&#x200d;പ്പാണ് അറിയിച്ചത്.</p>
<p>എന്&#x200d;.ഡി.എയുടെ ഭാഗമായിരിക്കുന്ന പാര്&#x200d;ട്ടി സംസ്ഥാനത്ത് എല്&#x200d;.ഡി.എഫില്&#x200d; തുടരേണ്ടതില്ലെന്നും പുറത്തുവന്ന് പുതിയ പാര്&#x200d;ട്ടി രൂപീകരിക്കണമെന്നും അല്ലെങ്കിലും മറ്റേതങ്കിലും ജനതാ പാര്&#x200d;ട്ടിയില്&#x200d; ലയിക്കണമെന്നുമായിരുന്നു സി.കെ നാണുവിന്റെ ആവശ്യം. എന്നാല്&#x200d; കൂറുമാറ്റ നിരോധനനിയമം എന്ന ആശങ്കയുള്ളതിനാല്&#x200d; കെ. കൃഷ്ണന്&#x200d; കുട്ടിക്കും മാത്യു ടി. തോമസിനും ഈ നിലപാടിനൊപ്പം നില്&#x200d;ക്കാനായില്ല.</p>
<p>ഇതോടെയാണ് സി.കെ നാണു ബെംഗളൂരുവില്&#x200d; ദേശീയ കൗണ്&#x200d;സില്&#x200d; യോഗം വിളിച്ച് ദേവഗൗഡയെ പുറത്താക്കിയത്. തുടര്&#x200d;ന്ന് ദേശീയ അധ്യക്ഷനായി നാണുവിനെ യോഗം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതു പ്രകാരമാണ് ഇപ്പോള്&#x200d; എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d;ക്ക് നാണു കത്ത് നല്&#x200d;കിയത്.</p>
<p>നാണുവിന്റെ കത്ത് ഈ മാസം അവസാനം ചേരുന്ന എല്&#x200d;ഡിഎഫ് യോഗം ചര്&#x200d;ച്ച ചെയ്യുമെന്ന് ഇ.പി ജയരാജന്&#x200d; പറഞ്ഞു. നവകേരളാ സദസ് അവസാനിക്കുന്നതിന്റെ പിറ്റേദിവസമായ ഡിസംബര്&#x200d; 24നാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്&#x200d; തീരുമാനിക്കാന്&#x200d; ഇടതുമുന്നണി യോഗം ചേരുന്നത്. നാണുവിനെ അനുനയിപ്പിക്കുക എന്നതായിരിക്കും എല്&#x200d;.ഡി.എഫ് നേതൃത്വം ചെയ്യുക. കൂടാതെ, സി.കെ നാണു എല്&#x200d;.ഡി.എഫ് കണ്&#x200d;വീനറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.</p>
<p>ഈ മാസം 9ന് ദേവഗൗഡ വിളിച്ചു ചേര്&#x200d;ത്ത ദേശീയ നിര്&#x200d;വാഹക സമിതി യോഗം ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.കെ നാണുവിനെയും കര്&#x200d;ണാടക അധ്യക്ഷ സ്ഥാനത്ത് നിന്ന് സി.എം ഇബ്രാഹിമിനെയും പുറത്താക്കിയിരുന്നു. പിന്നാലെ സി.എം ഇബ്രാഹിം അടക്കമുളള നേതാക്കള്&#x200d; സമാന്തര ദേശീയ പ്ലീനറി യോഗം വിളിച്ച് സി.കെ നാണുവിനെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു.</p>
<p>എന്നാല്&#x200d; അയോഗ്യത ഭയന്ന് കേരള ഘടകം പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ. കൃഷ്ണന്&#x200d;കുട്ടിയും യോഗത്തില്&#x200d; പങ്കെടുത്തില്ല. ദേവഗൗഡയെ അനുകൂലിക്കുന്ന സംസ്ഥാന ഘടകത്തിനെതിരെ നടപടി വേണമെന്നാണ് സി.കെ നാണുവിന്റെ ആവശ്യം. ഇക്കാര്യം നവ കേരള സദസിനിടെ സി.കെ നാണു മുഖ്യമന്ത്രിയെ നേരില്&#x200d; കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.</p>
<p>പിന്നാലെയാണ് കണ്ണൂരിലെത്തി എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; ഇ.പി ജയരാജനുമായി നാണു കൂടിക്കാഴ്ച നടത്തിയത്. നിലവിലെ നിലപാടില്&#x200d; ഉറച്ച് നില്&#x200d;ക്കാനാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെങ്കില്&#x200d; മന്ത്രിയെ പിന്&#x200d;വലിക്കണം എന്നതടക്കമുളള കടുത്ത കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സി.കെ നാണു പക്ഷത്തിന്റെ നീക്കം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deva-gowda-sacked-he-is-the-new-president-state-jds-leaders-were-cut-off-by-ck-nanu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെ.ഡി.എസ് ബി.ജെ.പിക്കൊപ്പം പോയതിനെ പിണറായി വിജയന്&#x200d; സമ്മതിച്ചു: ദേവഗൗഡ</title>
		<link>https://www.chandrikadaily.com/pinarayi-vijayan-accepts-that-jds-went-with-bjp-deve-gowda.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-accepts-that-jds-went-with-bjp-deve-gowda.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Oct 2023 05:12:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[jds]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279980</guid>

					<description><![CDATA[ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സിഎം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാര്&#x200d;ത്താസമ്മേളനത്തിലാണ് ഗൗഡയുടെ ഞെട്ടിക്കുന്ന വെളിപ്പടുത്തല്&#x200d;]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകത്തില്&#x200d; ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സമ്മതം അറിയിച്ചതായി ജെ.ഡി.എസ് ദേശീയ അധ്യക്ഷന്&#x200d; എച്ച്ഡി ദേവഗൗഡ. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സിഎം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാര്&#x200d;ത്താസമ്മേളനത്തിലാണ് ഗൗഡയുടെ ഞെട്ടിക്കുന്ന വെളിപ്പടുത്തല്&#x200d;.</p>
<p>&#8216;കേരളത്തില്&#x200d; ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. പാര്&#x200d;ട്ടിയുടെ ഒരു എം.എല്&#x200d;.എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ഒരുമിച്ച് പോകുന്നതിന്റെ കാരണം അവര്&#x200d; മനസ്സിലാക്കി. മന്ത്രി കെ. കൃഷ്ണന്&#x200d;കുട്ടി സമ്മതം തന്നു. പാര്&#x200d;ട്ടിയെ രക്ഷിക്കാന്&#x200d; ബി.ജെ.പിക്കൊപ്പം ചേരുന്നതിന് പിണറായി വിജയന്&#x200d; പൂര്&#x200d;ണ സമ്മതം തന്നതാണ്&#8217; ദേവഗൗഡ വ്യക്തമാക്കി. എന്&#x200d;.ഡി.എ സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉള്&#x200d;പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്&#x200d; അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ജെ.ഡി.എസ് കേരള ഘടകത്തിന്റെ നിലപാടില്&#x200d;നിന്ന് വ്യത്യസ്തമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്&#x200d;. കേരളത്തില്&#x200d; ഇടതുമുന്നണിയോടൊപ്പം നില്&#x200d;ക്കാനും ബി.ജെ.പി സഖ്യത്തെ തള്ളാനുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം ദേവഗൗഡയെ നേരില്&#x200d; അറിയിച്ചിരുന്നു. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്&#x200d; അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് പാര്&#x200d;ട്ടി കേരള അധ്യക്ഷന്&#x200d; മാത്യു ടി തോമസ് അറിയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-accepts-that-jds-went-with-bjp-deve-gowda.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
