<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jellikkettu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jellikkettu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 18 Jan 2024 10:00:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jellikkettu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മധുരയിൽ ജെല്ലിക്കെട്ടിനിടെ ഒരു കുട്ടിയടക്കം രണ്ട് പേർ കാളകളുടെ കുത്തേറ്റ് മരിച്ചു</title>
		<link>https://www.chandrikadaily.com/two-people-including-a-child-were-killed-by-bulls-during-jallikattu-in-madurai.html</link>
					<comments>https://www.chandrikadaily.com/two-people-including-a-child-were-killed-by-bulls-during-jallikattu-in-madurai.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 18 Jan 2024 10:00:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[jellikkettu]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288289</guid>

					<description><![CDATA[മധുരയ്ക്കടുത്തുള്ള സിറവയലിലാണ് ദാരുണമായ സംഭവം നടന്നത്]]></description>
										<content:encoded><![CDATA[<p>തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് ദാരുണമായ സംഭവം നടന്നത്. വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന അപകടകരമായ വിനോദമാണ് ജെല്ലിക്കെട്ടും മഞ്ചുവിരട്ടലിലുമാണ് അപകടമുണ്ടായത്.</p>
<div class="card-box body_content">
<p>ശിവഗംഗ തിരുപ്പത്തൂർ ചിറവയലിലാണ് ആൺകുട്ടിയടക്കം 2 പേർ മരിച്ച അപകടമുണ്ടായത്. ചൊവ്വാഴ്ച മധുരയിലും മഞ്ചുവിരട്ടലിലും സമാനമായ അപകടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരുക്കേറ്റിരുന്നു.</p>
</div>
<div class="col-md-12 ">
<div class="fb-comments fb_iframe_widget fb_iframe_widget_fluid_desktop" data-href="https://metrojournalonline.com/national/two-persons-including-a-child-were-stabbed-to-death-by/cid13352232.htm" data-width="100%" data-numposts="5" data-order-by="social"></div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-people-including-a-child-were-killed-by-bulls-during-jallikattu-in-madurai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെല്ലിക്കെട്ടിനിടയില്&#x200d; കാളയുടെ കുത്തേറ്റ് തമിഴ് നാട്ടില്&#x200d; യുവാവ് മരിച്ചു</title>
		<link>https://www.chandrikadaily.com/a-young-man-died-after-being-gored-by-a-bull-during-jallikattu-in-tamil-nadu.html</link>
					<comments>https://www.chandrikadaily.com/a-young-man-died-after-being-gored-by-a-bull-during-jallikattu-in-tamil-nadu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Jan 2023 13:17:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[jellikkettu]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233002</guid>

					<description><![CDATA[ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; ജെല്ലിക്കെട്ടിനിടയില്&#x200d; കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുരയ്ക്കടുത്തെ പാലമേട്ടിലാണ് ജെല്ലിക്കെട്ട് നടന്നത്. മധുര സ്വദേശി അരവിന്ദ് രാജ് ആണ് മരിച്ചത്. കാളയെ മെരുക്കുന്നതിനിടെ അടിവയറ്റില്&#x200d; കുത്തേറ്റാണ് 26കാരന്റെ മരണം.</p>
<p>കാളയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നെന്ന് അധികൃതര്&#x200d; അറിയിച്ചു. പാലമേട് ജെല്ലിക്കെട്ടിനിടെ നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു. പരിക്കേറ്റവര്&#x200d; വിവിധ ആശുപത്രികളില്&#x200d; ചികിത്സയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-died-after-being-gored-by-a-bull-during-jallikattu-in-tamil-nadu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട് ജെല്ലിക്കെട്ടിന് തുടക്കം; ആദ്യമത്സരത്തില്&#x200d; 22 പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/tamilnadu-jellikkettu-injury.html</link>
					<comments>https://www.chandrikadaily.com/tamilnadu-jellikkettu-injury.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 08 Jan 2023 10:34:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[injury]]></category>
		<category><![CDATA[jellikkettu]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231500</guid>

					<description><![CDATA[ഇന്ന് തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയില്&#x200d;വെച്ച് നടന്ന  ജല്ലിക്കെട്ട് മത്സരത്തില്&#x200d; കാളയെ മെരുക്കുന്നതിനിടയില്&#x200d;  22 പേര്&#x200d;ക്ക് പരിക്ക്]]></description>
										<content:encoded><![CDATA[<p>ഇന്ന് തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയില്&#x200d;വെച്ച് നടന്ന  ജല്ലിക്കെട്ട് മത്സരത്തില്&#x200d; കാളയെ മെരുക്കുന്നതിനിടയില്&#x200d;  22 പേര്&#x200d;ക്ക് പരിക്ക്. കൊയ്ത്തുത്സവമായ പൊങ്കലിന് മുന്നോടിയായി മൃഗപീഡനത്തിന്റെ ആശങ്കകള്&#x200d;ക്കിടയില്&#x200d; ജില്ലയിലെ തച്ചന്&#x200d;കുറിശ്ശി ഗ്രാമത്തില്&#x200d; നടക്കുന്ന പരിപാടിയില്&#x200d; 350 ഓളം കാളകളും 250 കാളകളെ മെരുക്കുന്നവരും പങ്കെടുത്തു. സര്&#x200d;ക്കാര്&#x200d; പുറപ്പെടുവിച്ച മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; പാലിക്കാത്തതിനാല്&#x200d; ഈ മാസം ആറിന് ആദ്യം നിശ്ചയിച്ചിരുന്ന പരിപാടി ജില്ലാ കലക്ടര്&#x200d; കവിത രാമു മാറ്റിവച്ചിരുന്നു. കാളകളുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാന്&#x200d; തമിഴ്നാട് സര്&#x200d;ക്കാര്&#x200d; ഇരട്ട ബാരിക്കേഡിംഗ്, മൃഗസംരക്ഷണ ബോര്&#x200d;ഡ് നോമിനികളുടെ നിരീക്ഷണത്തിന് പുറമെ മൃഗഡോക്ടര്&#x200d;മാരുടെ പരിശോധന എന്നിവയുള്&#x200d;പ്പെടെയുള്ള സുരക്ഷാ നടപടികള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്&#x200d; പങ്കെടുക്കുന്നതിന് മുന്&#x200d;കൂര്&#x200d; വ്യവസ്ഥയായി കാളകളെ മെരുക്കുന്നവര്&#x200d; വാക്സിനേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതും സര്&#x200d;ക്കാര്&#x200d; നിര്&#x200d;ബന്ധമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ജനുവരി 17ന് മധുര ജില്ലയിലെ ലോകപ്രശസ്തമായ അളങ്കനല്ലൂരിലാണ് ഏറ്റവും വലിയ പരിപാടി നടക്കുക.</p>
<p>പരിപാടിക്കായി വൈറസ് പടരുന്നത് നിയന്ത്രിക്കാന്&#x200d; ജില്ലാഭരണകൂടം നിരവധി നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഇതില്&#x200d; 150 കാളകളെ മെരുക്കുന്നവരും ഗാലറികളില്&#x200d; 50% മാത്രമെ സീറ്റ് ഉപയോഗിക്കാന്&#x200d; പാടുള്ളു. വാക്‌സിനേഷന്&#x200d; നെഗറ്റീവ് ടെസ്റ്റ് റിപ്പോര്&#x200d;ട്ടുകള്&#x200d; എന്നിവ കാണികളും ഹാജരാക്കേണ്ടതുണ്ട്. മധുര ആവണിയാപുരത്ത് ജനുവരി 15നും പാലമേട്ടില്&#x200d; 16നും ജെല്ലിക്കെട്ട് നടക്കും. ഒരുപാട് വര്&#x200d;ഷങ്ങളായി ഗ്രാമീണ കായിക വിനോദങ്ങളില്&#x200d; പലരും കാളകളാല്&#x200d; കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു. കാളകളും പലതരം ക്രൂരതകള്&#x200d;ക്കും പീഡനങ്ങള്&#x200d;ക്കും വിധേയരായിട്ടുണ്ട്. ലഹരി, കാളയുടെ കണ്ണില്&#x200d; നാരങ്ങപിഴിഞ്ഞ് ആക്രമണകാരികളാക്കുക, കാളയുടെ വാലില്&#x200d; വലിക്കുക, കുന്തം കൊണ്ട് കുത്തുക.</p>
<p>ഈ കായിക വിനോദത്തിന് സുപ്രീംകോടതി നേരത്തെ വിലക്കേര്&#x200d;പ്പെടുത്തിയിരുന്നു. എങ്കിലും സംഭവം മതപരവും സാംസ്‌കാരികവുമായ പാരമ്പര്യമാണെന്ന് വാദിച്ച് 2017 ല്&#x200d; സംസ്ഥാനത്ത് വന്&#x200d;പ്രതിഷേധത്തെ തുടര്&#x200d;ന്ന് നിയമം ഭേദഗതി ചെയ്തു. കേസിപ്പോഴും സുപ്രീം കോടതിയില്&#x200d; നടക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamilnadu-jellikkettu-injury.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെല്ലിക്കെട്ട്: തമിഴ്നാട്ടില്&#x200d; പരിക്കേറ്റത് നൂറിലധികം പേര്&#x200d;ക്ക്, ചിലരുടെ നില ഗുരുതരം</title>
		<link>https://www.chandrikadaily.com/jellikkettu-thamilnadu-100-injured-news.html</link>
					<comments>https://www.chandrikadaily.com/jellikkettu-thamilnadu-100-injured-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 Jan 2019 07:15:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jellikkettu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116513</guid>

					<description><![CDATA[ചെന്നൈ: പൊങ്കലിനോട് അനുബന്ധിച്ചു തമിഴ്നാട്ടിലെ മധുരയില്&#x200d; ആണ് തമിഴ്നാട്ടില്&#x200d; ജെല്ലിക്കെട്ട് ആഘോഷങ്ങള്&#x200d;ക്ക് ഔദ്യോഗിക തുടക്കമായത്. ആദ്യ ദിനം തന്നെ ജെല്ലിക്കെട്ടില്&#x200d; പരുക്കേറ്റവരുടെ എണ്ണം നൂറു കടന്നു. ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലിക്കെട്ടുകളിലാണ് കാളകളുടെ കുത്തേറ്റ് നിരവധി പേര്&#x200d; ചികിത്സ തേടിയത്. ഇതില്&#x200d; ഇരുപത് പേരുടെ നില ഗുരുതരമാണ്. കാളകളെ കീഴടക്കാനിറങ്ങി കുത്തേറ്റു വീണ നൂറോളം പേരാണ് ചികിത്സയില്&#x200d;. ഇതില്&#x200d; കാളക്കൊമ്പുകള്&#x200d; ശരീരത്തില്&#x200d; ആഴത്തില്&#x200d; കയറിയവരുടെ നില ഗുരുതരമായി തുടരുകയാണ്. പാലമേട് ജെല്ലിക്കെട്ടില്&#x200d; മാത്രം അഞ്ഞൂറ് കാളകളാണ് അണിനിരന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: പൊങ്കലിനോട് അനുബന്ധിച്ചു തമിഴ്നാട്ടിലെ മധുരയില്&#x200d; ആണ് തമിഴ്നാട്ടില്&#x200d; ജെല്ലിക്കെട്ട് ആഘോഷങ്ങള്&#x200d;ക്ക് ഔദ്യോഗിക തുടക്കമായത്. ആദ്യ ദിനം തന്നെ ജെല്ലിക്കെട്ടില്&#x200d; പരുക്കേറ്റവരുടെ എണ്ണം നൂറു കടന്നു. ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലിക്കെട്ടുകളിലാണ് കാളകളുടെ കുത്തേറ്റ് നിരവധി പേര്&#x200d; ചികിത്സ തേടിയത്. ഇതില്&#x200d; ഇരുപത് പേരുടെ നില ഗുരുതരമാണ്.</p>
<p>കാളകളെ കീഴടക്കാനിറങ്ങി കുത്തേറ്റു വീണ നൂറോളം പേരാണ് ചികിത്സയില്&#x200d;. ഇതില്&#x200d; കാളക്കൊമ്പുകള്&#x200d; ശരീരത്തില്&#x200d; ആഴത്തില്&#x200d; കയറിയവരുടെ നില ഗുരുതരമായി തുടരുകയാണ്. പാലമേട് ജെല്ലിക്കെട്ടില്&#x200d; മാത്രം അഞ്ഞൂറ് കാളകളാണ് അണിനിരന്നത്.</p>
<p>ഏറ്റവുമധികം കാളകളെ കീഴടക്കുന്ന വീരന് ഓംനി വാന്&#x200d; ആയിരുന്നു സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്&#x200d;ക്ക് സ്വര്&#x200d;ണമാലയും. ഇവിടെ ബിബിഎ ബിരുദധാരിയായ തിരുനാവക്കരശ് എന്ന യുവാവാണ് ജെല്ലിക്കെട്ടില്&#x200d; വിജയിയായത്.</p>
<p>സുരിയൂര്&#x200d;, തിരുച്ചിറപ്പള്ളി, ശിവഗംഗ എന്നിവടങ്ങളിലും ജെല്ലിക്കെട്ട് നടന്നു. 2014 സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. തുടര്&#x200d;ന്ന് തമിഴ്നാട്ടില്&#x200d; വ്യാപക പ്രതിഷേധങ്ങളാണ് നടന്നത്. ഇതോടെ കേന്ദ്രസര്&#x200d;ക്കാര്&#x200d; ഓര്&#x200d;ഡിനന്&#x200d;സ് കൊണ്ടുവരുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jellikkettu-thamilnadu-100-injured-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടില്&#x200d; ജെല്ലിക്കട്ട് മത്സരത്തിനിടെ 22 പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/thamilnadu-jellikkettu-22-injured-news.html</link>
					<comments>https://www.chandrikadaily.com/thamilnadu-jellikkettu-22-injured-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Jan 2018 11:32:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[jellikkettu]]></category>
		<category><![CDATA[jellikkettu issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64957</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടില്&#x200d; ജെല്ലിക്കട്ട് മത്സരത്തിനിടെ 22 പേര്&#x200d;ക്ക് പരിക്കേറ്റു. മത്സരത്തില്&#x200d; പങ്കെടുത്ത ആറ് പേര്&#x200d;ക്കും കാണാനെത്തിയ 16 പേര്&#x200d;ക്കുമാണ് പരിക്കേറ്റത്. തമിഴ്‌നാട്ടുകാരുടെ കൊയ്ത്തുത്സവമായ തൈപ്പൊങ്കല്&#x200d; ദിനമായ ഇന്ന് നടന്ന ആവണിയപുരം ജെല്ലിക്കെട്ട്് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. മധുരയിലെ ഏറ്റവും പ്രസിദ്ധമായ മൂന്ന് ജെല്ലിക്കട്ട് മത്സരങ്ങളിലൊന്ന് നടക്കുന്നത് ആവണിയപുരത്താണ്. ഈ ജെല്ലിക്കെട്ട് നടക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. എന്നാല്&#x200d; ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മൃഗക്ഷേമ ബോര്&#x200d;ഡിന്റെ കര്&#x200d;ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ജെല്ലിക്കട്ട് മത്സരങ്ങള്&#x200d; നടക്കുന്നത്. മത്സരാര്&#x200d;ഥികള്&#x200d;ക്കായി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; ജെല്ലിക്കട്ട് മത്സരത്തിനിടെ 22 പേര്&#x200d;ക്ക് പരിക്കേറ്റു. മത്സരത്തില്&#x200d; പങ്കെടുത്ത ആറ് പേര്&#x200d;ക്കും കാണാനെത്തിയ 16 പേര്&#x200d;ക്കുമാണ് പരിക്കേറ്റത്. തമിഴ്‌നാട്ടുകാരുടെ കൊയ്ത്തുത്സവമായ തൈപ്പൊങ്കല്&#x200d; ദിനമായ ഇന്ന് നടന്ന ആവണിയപുരം ജെല്ലിക്കെട്ട്് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>മധുരയിലെ ഏറ്റവും പ്രസിദ്ധമായ മൂന്ന് ജെല്ലിക്കട്ട് മത്സരങ്ങളിലൊന്ന് നടക്കുന്നത് ആവണിയപുരത്താണ്. ഈ ജെല്ലിക്കെട്ട് നടക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. എന്നാല്&#x200d; ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മൃഗക്ഷേമ ബോര്&#x200d;ഡിന്റെ കര്&#x200d;ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ജെല്ലിക്കട്ട് മത്സരങ്ങള്&#x200d; നടക്കുന്നത്. മത്സരാര്&#x200d;ഥികള്&#x200d;ക്കായി വേദിയില്&#x200d; ചികിത്സാസൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. 500 പൊലീസുദ്യോഗസ്ഥരടക്കം കര്&#x200d;ശനസുരക്ഷാ സന്നാഹങ്ങളും ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thamilnadu-jellikkettu-22-injured-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
