<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jishnu issue &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jishnu-issue/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 12 Jan 2018 11:53:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jishnu issue &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജിഷ്ണു പ്രണോയിയുടെ മരണം: സി.ബി.ഐ കേസെടുത്തു</title>
		<link>https://www.chandrikadaily.com/cbi-takes-over-investigation-news.html</link>
					<comments>https://www.chandrikadaily.com/cbi-takes-over-investigation-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Jan 2018 11:36:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64668</guid>

					<description><![CDATA[കൊച്ചി എഞ്ചിനീയറിംഗ് വിദ്യാര്&#x200d;ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി. ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സി.ബി.ഐ ഇന്ന് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. അസ്വാഭാവിക മരണത്തിന് സി.ആര്&#x200d;.പി.സി സെക്ഷന്&#x200d; 174 പ്രകാരമാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. എഫ്.ഐ.ആറില്&#x200d; ആരുടെയും പേര് പരാമര്&#x200d;ശിച്ചിട്ടില്ല.]]></description>
										<content:encoded><![CDATA[<p>കൊച്ചി എഞ്ചിനീയറിംഗ് വിദ്യാര്&#x200d;ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി. ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സി.ബി.ഐ ഇന്ന് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. അസ്വാഭാവിക മരണത്തിന് സി.ആര്&#x200d;.പി.സി സെക്ഷന്&#x200d; 174 പ്രകാരമാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. എഫ്.ഐ.ആറില്&#x200d; ആരുടെയും പേര് പരാമര്&#x200d;ശിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbi-takes-over-investigation-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒത്തുതീര്‍പ്പാക്കിയതിന് ശേഷം  തള്ളിപ്പറയുന്ന നിലപാട് അപഹാസ്യം: ചെന്നിത്തല</title>
		<link>https://www.chandrikadaily.com/jishnu-issue-chennithala-vs-pinarayai.html</link>
					<comments>https://www.chandrikadaily.com/jishnu-issue-chennithala-vs-pinarayai.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Apr 2017 17:53:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25802</guid>

					<description><![CDATA[കല്‍പ്പറ്റ: ആസ്പത്രിയില്‍ ചെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മയുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പാക്കിയതിന് ശേഷം സമരത്തെ തള്ളിപ്പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെന്നും, കരാറില്‍ നിന്നും പിന്നാക്കം പോകുന്നത് വഞ്ചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ കുടുംബം എന്തിനാണ് സമരം ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. സമരം ചെയ്തതെന്തിനാണെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ വി എസിനും, എം എ ബേബിക്കും, സി പി എം ദേശീയ [&#8230;]]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: ആസ്പത്രിയില്&#x200d; ചെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മയുമായി ചര്&#x200d;ച്ച നടത്തി ഒത്തുതീര്&#x200d;പ്പാക്കിയതിന് ശേഷം സമരത്തെ തള്ളിപ്പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെന്നും, കരാറില്&#x200d; നിന്നും പിന്നാക്കം പോകുന്നത് വഞ്ചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കല്&#x200d;പ്പറ്റയില്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ കുടുംബം എന്തിനാണ് സമരം ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. സമരം ചെയ്തതെന്തിനാണെന്ന് കേരളത്തിലെ മുഴുവന്&#x200d; ജനങ്ങള്&#x200d;ക്കും മുഖ്യമന്ത്രിയുടെ പാര്&#x200d;ട്ടിയിലെ വി എസിനും, എം എ ബേബിക്കും, സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കും വരെ മനസ്സിലായി. കൂടാതെ ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സി പി ഐക്കും മനസ്സിലായി. എന്നാല്&#x200d; മുഖ്യമന്ത്രിക്ക് മാത്രം മനസ്സിലാവുന്നില്ല. ഇതാണ് യഥാര്&#x200d;ത്ഥ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-issue-chennithala-vs-pinarayai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമരം തീര്‍ക്കാന്‍ കാനം പങ്ക് വഹിച്ചില്ല; സി.പി.എം  കേന്ദ്രകമ്മിറ്റി ഇടപെട്ടില്ല</title>
		<link>https://www.chandrikadaily.com/pinarayi-vijayan-jishnu-issue.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-jishnu-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Apr 2017 17:47:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25798</guid>

					<description><![CDATA[തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടപെട്ടുവെന്ന വാര്‍ത്തകളെ തള്ളിയും സി.പി.എം കേന്ദ്രകമ്മിറ്റിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വിശദമാക്കിയും മുഖ്യമന്ത്രി പിണറായി വിജയന്‍. കാനം രാജേന്ദ്രന്‍ സമരം തീരുന്നതില്‍ ഒരു പങ്കും വഹിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ കാനം സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയോട് സംസാരിച്ചില്ലേ എന്നുള്ള ചോദ്യത്തിന് തന്നോട് കാനം സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. ജിഷ്ണു പ്രണോയിയുടെ വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിയെ ഒരു അഭിഭാഷകന്‍ കാണാന്‍ ചെന്നിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാന്&#x200d; സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്&#x200d; ഇടപെട്ടുവെന്ന വാര്&#x200d;ത്തകളെ തള്ളിയും സി.പി.എം കേന്ദ്രകമ്മിറ്റിയുടെ ഇടപെടല്&#x200d; ഉണ്ടായിട്ടില്ലെന്ന് വിശദമാക്കിയും മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. കാനം രാജേന്ദ്രന്&#x200d; സമരം തീരുന്നതില്&#x200d; ഒരു പങ്കും വഹിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണനുമായി ഫോണില്&#x200d; കാനം സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയോട് സംസാരിച്ചില്ലേ എന്നുള്ള ചോദ്യത്തിന് തന്നോട് കാനം സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.<br />
ജിഷ്ണു പ്രണോയിയുടെ വിഷയവുമായി ബന്ധപ്പെട്ട് ഡല്&#x200d;ഹിയില്&#x200d; സീതാറാം യെച്ചൂരിയെ ഒരു അഭിഭാഷകന്&#x200d; കാണാന്&#x200d; ചെന്നിരുന്നു. ഇയാള്&#x200d; കാണാന്&#x200d; അനുവാദം ചോദിച്ചപ്പോള്&#x200d; സീതാറാം തന്നെ വിളിച്ചു ചോദിച്ചിരുന്നു. തനിക്ക് അയാളെ അറിയില്ലെന്നും നിങ്ങള്&#x200d; സംസാരിക്കൂവെന്നാണ് മറുപടി നല്&#x200d;കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.<br />
സമരത്തിന്റെ സൂത്രധാരനായ ജിഷ്ണുവിന്റെ അമ്മാവന്&#x200d; ഒരാളുണ്ട്. അയാള്&#x200d; പറഞ്ഞതില്&#x200d; നിന്നും ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്നു. ഇയാളെ വിളിച്ച് സംസാരിക്കാന്&#x200d; പറയണമെന്നുള്ള നിര്&#x200d;ദേശവുമാണ് താന്&#x200d; നല്&#x200d;കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-jishnu-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഐ(എം) പുറത്താക്കി</title>
		<link>https://www.chandrikadaily.com/sreejith-uncle-jishnu-pranoy.html</link>
					<comments>https://www.chandrikadaily.com/sreejith-uncle-jishnu-pranoy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Apr 2017 16:09:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25674</guid>

					<description><![CDATA[നാദാപുരം: ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഐ(എം) പുറത്താക്കി. വളയം മണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്നു ശ്രീജിത്ത്. തല്‍സ്ഥാനത്ത് നിന്നാണ് പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായി നിലകൊണ്ടുവെന്ന് ആരോപിച്ചാണ് നടപടി. കഴിഞ്ഞ കുറേ ദിവസങ്ങളായി പിണറായി സര്‍ക്കാരിനെയും ഇടതുപക്ഷ പാര്‍ട്ടികളെയും ചോദ്യമുനയില്‍ നിര്‍ത്തിയ നിരാഹാര സമരമടക്കം ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരങ്ങള്‍ക്കെല്ലാം നേതൃപരമായ പിന്തുണ നല്‍കിയ ആളാണ് ശ്രീജിത്ത്. മഹിജക്കൊപ്പം നിന്ന് നടത്തിയ സമരങ്ങള്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും [&#8230;]]]></description>
										<content:encoded><![CDATA[<p>നാദാപുരം: ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിന്റെ മുന്&#x200d;നിരയിലുണ്ടായിരുന്ന ജിഷ്ണുവിന്റെ അമ്മാവന്&#x200d; ശ്രീജിത്തിനെ സിപിഐ(എം) പുറത്താക്കി. വളയം മണ്ണാര്&#x200d;ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്നു ശ്രീജിത്ത്. തല്&#x200d;സ്ഥാനത്ത് നിന്നാണ് പുറത്താക്കിയിരിക്കുന്നത്.</p>
<p>പാര്&#x200d;ട്ടിയുടെയും സര്&#x200d;ക്കാരിന്റെയും നിലപാടുകള്&#x200d;ക്ക് വിരുദ്ധമായി നിലകൊണ്ടുവെന്ന് ആരോപിച്ചാണ് നടപടി. കഴിഞ്ഞ കുറേ ദിവസങ്ങളായി പിണറായി സര്&#x200d;ക്കാരിനെയും ഇടതുപക്ഷ പാര്&#x200d;ട്ടികളെയും ചോദ്യമുനയില്&#x200d; നിര്&#x200d;ത്തിയ നിരാഹാര സമരമടക്കം ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരങ്ങള്&#x200d;ക്കെല്ലാം നേതൃപരമായ പിന്തുണ നല്&#x200d;കിയ ആളാണ് ശ്രീജിത്ത്.</p>
<p>മഹിജക്കൊപ്പം നിന്ന് നടത്തിയ സമരങ്ങള്&#x200d; സര്&#x200d;ക്കാരിന്റെയും പാര്&#x200d;ട്ടിയുടെയും പ്രതിഛായക്ക് മങ്ങലേല്&#x200d;പ്പിച്ച പശ്ചാത്തലത്തിലാണ് പാര്&#x200d;ട്ടി നടപടിയെന്ന് വേണം കരുതാന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sreejith-uncle-jishnu-pranoy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാര്‍ ഒത്തുതീര്‍പ്പില്‍; ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ നിരാഹാരസമരം അവസാനിച്ചു</title>
		<link>https://www.chandrikadaily.com/jishnu-pranoy-mahija-ldf-gov.html</link>
					<comments>https://www.chandrikadaily.com/jishnu-pranoy-mahija-ldf-gov.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Apr 2017 14:46:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25567</guid>

					<description><![CDATA[തിരുവനന്തപുരം: നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണവിന്റെ കുടുംബാംഗങ്ങള്‍ നടത്തിവന്ന നിരാഹാര സമരമാണ് അവസാനിച്ചത്. സര്‍ക്കാര്‍ പ്രതിനിധികള്‍ ജിഷ്ണുവിന്റെ കുടുംബവുമായി നടത്തിയ മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ചര്‍ച്ചനടത്തി വിഷയം ഒത്തുതീര്‍പ്പിലേക്ക് എത്തിയതെന്നാണ് നിഗമനം. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നെഹ്‌റു കോളജ് വിദ്യാര്&#x200d;ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണവിന്റെ കുടുംബാംഗങ്ങള്&#x200d; നടത്തിവന്ന നിരാഹാര സമരമാണ് അവസാനിച്ചത്.</p>
<p>സര്&#x200d;ക്കാര്&#x200d; പ്രതിനിധികള്&#x200d; ജിഷ്ണുവിന്റെ കുടുംബവുമായി നടത്തിയ മൂന്നര മണിക്കൂര്&#x200d; നീണ്ട ചര്&#x200d;ച്ചയെ തുടര്&#x200d;ന്നാണ് സമരം അവസാനിപ്പിക്കാന്&#x200d; ധാരണയായത്. കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിന്&#x200d;സിപ്പല്&#x200d; ശക്തിവേലിനെ അറസ്റ്റു ചെയ്തതിനെ തുടര്&#x200d;ന്നാണ് സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചനടത്തി വിഷയം ഒത്തുതീര്&#x200d;പ്പിലേക്ക് എത്തിയതെന്നാണ് നിഗമനം. കേസിലെ സ്പെഷ്യല്&#x200d; പ്രോസിക്യൂട്ടര്&#x200d; സി.പി ഉദയഭാനുവിന്റെ നേതൃത്വത്തിലായിരുന്നു ചര്&#x200d;ച്ച. ചര്&#x200d;ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മഹിജയെ ഫോണില്&#x200d; വിളിക്കുകയുമുണ്ടായി. പോലീസ് നടപടിയില്&#x200d; വീഴ്ചയുണ്ടെങ്കില്&#x200d; പരിശോധിച്ച് നടപടിയെടുക്കാമെന്നും എല്ലാ പ്രതികളേയും ഉടന്&#x200d; പിടികൂടുമെന്നും മുഖ്യമന്ത്രി മഹിജയ്ക്ക് ഉറപ്പ് നല്&#x200d;കി. ഇതോടെ സമരം അവസാനിപ്പിക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു.</p>
<p>കേസിലെ മൂന്നാം പ്രതിയും നെഹ്റു കോളേജിലെ വൈസ് പ്രിന്&#x200d;സിപ്പലുമായ എന്&#x200d;.കെ ശക്തിവേലിനെ ഇന്നാണ് അറസ്റ്റ് ചെയ്ത്. അഞ്ച് ദിവസങ്ങളായി സമരം നടത്തിവരുന്ന കുടുംബാംഗങ്ങളുടെ ആവശ്യം ലഘൂകരിക്കാന്&#x200d; ഇത് സഹായകരമായെന്നാണ് നിഗമനം.</p>
<p>സമരം അവസാനിപ്പിക്കാന്&#x200d; സര്&#x200d;ക്കാറിന്റെ ഭാഗത്തു നിന്ന് ശക്താമായ ശ്രമങ്ങളാണ് ഇന്ന് രാവിലെ മുതല്&#x200d; നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പ്രശ്‌നത്തില്&#x200d; ഒത്തു തീര്&#x200d;പ്പിന് മധ്യസ്ഥത വഹിച്ചത്. ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്&#x200d;ശിക്കാനായി കാനം ആസ്പത്രിയിലും എത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടന്ന ചര്&#x200d;ച്ചക്കു ശേഷമായിരുന്ന കാനത്തിന്റെ സന്ദര്&#x200d;ശനം.</p>
<p>ഒടുവില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തില്&#x200d; ഇടപെട്ടു. പിണറായി മഹിജയെ ഫോണില്&#x200d; വിളിച്ചു കുറ്റക്കാരായ പൊലീസുകാര്&#x200d;ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനല്&#x200d;കി. ഇതു കൂടാതെ സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിയും മഹിജയുമായി ഫോണില്&#x200d; സംസാരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-pranoy-mahija-ldf-gov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായിക്ക് കുറ്റബോധമെന്ന് ഉമ്മന്‍ചാണ്ടി</title>
		<link>https://www.chandrikadaily.com/oommenchandi-vs-pinarayi-visited-to-jishnu-pranoys-sister-avishna.html</link>
					<comments>https://www.chandrikadaily.com/oommenchandi-vs-pinarayi-visited-to-jishnu-pranoys-sister-avishna.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 08 Apr 2017 10:23:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[UDF Government]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25415</guid>

					<description><![CDATA[കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ കൂട്ടാക്കില്ല എന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുന്നത് കുറ്റബോധം കൊണ്ടാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷ്ണു വിഷയത്തില്‍ സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയത് ഉത്തമബോധ്യത്തോടെ ആണെങ്കില്‍ പിന്നെ എന്തുകൊണ്ട് അത് കൊല്ലപ്പെട്ട ജിഷ്ണുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. കോഴിക്കോട് വളയത്തെ വീട്ടില്‍ നിരാഹാരസമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്‍മുഖ്യമന്ത്രി. അതേസമയം, എത്രയും വേഗം പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും അതിനായി പ്രതിപക്ഷം എന്തു സഹായവും നല്‍കുമെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്&#x200d; കൂട്ടാക്കില്ല എന്ന നിലപാടില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉറച്ചുനില്&#x200d;ക്കുന്നത് കുറ്റബോധം കൊണ്ടാണെന്ന് മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി. ജിഷ്ണു വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; പത്രപ്പരസ്യം നല്&#x200d;കിയത് ഉത്തമബോധ്യത്തോടെ ആണെങ്കില്&#x200d; പിന്നെ എന്തുകൊണ്ട് അത് കൊല്ലപ്പെട്ട ജിഷ്ണുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ലെന്നും ഉമ്മന്&#x200d;ചാണ്ടി ചോദിച്ചു. കോഴിക്കോട് വളയത്തെ വീട്ടില്&#x200d; നിരാഹാരസമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്&#x200d;മുഖ്യമന്ത്രി.</p>
<p><img loading="lazy" class="alignnone wp-image-25418 size-full" src="https://www.chandrikadaily.com/wp-content/uploads/2017/04/avishna-umman.jpg" alt="avishna-umman" width="820" height="450" srcset="https://www.chandrikadaily.com/wp-content/uploads/2017/04/avishna-umman.jpg 820w, https://www.chandrikadaily.com/wp-content/uploads/2017/04/avishna-umman-300x165.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/04/avishna-umman-768x421.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/04/avishna-umman-696x382.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/04/avishna-umman-765x420.jpg 765w" sizes="(max-width: 820px) 100vw, 820px" /><br />
അതേസമയം, എത്രയും വേഗം പ്രശ്‌നത്തില്&#x200d; പരിഹാരം കാണണമെന്നും അതിനായി പ്രതിപക്ഷം എന്തു സഹായവും നല്&#x200d;കുമെന്നും ഉമ്മന്&#x200d;ചാണ്ടി അറിയിച്ചു.</p>
<p>സര്&#x200d;ക്കാരിന്റെ പത്രപരസ്യത്തിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്&#x200d;, മകന്&#x200d; മരിച്ച അമ്മയുടെ വേദന പ്രതിപക്ഷം മുതലെടുക്കുകയാണെന്ന സിപിഐഎമ്മിന്റെ ആരോപണം ഒരിക്കലും ശരിയല്ല. പരസ്യത്തില്&#x200d; പറയുന്നത് പോലെ പൊലീസ് നടപടി ന്യായമെങ്കില്&#x200d; അത് എന്തുകൊണ്ട് ജിഷ്ണുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ലെന്നും ഉമ്മന്&#x200d;ചാണ്ടി ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommenchandi-vs-pinarayi-visited-to-jishnu-pranoys-sister-avishna.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹിജയെ പരിഹസിച്ച് എംഎം മണി</title>
		<link>https://www.chandrikadaily.com/minister-mmmani-ridicules-jishnu-mother-mahija.html</link>
					<comments>https://www.chandrikadaily.com/minister-mmmani-ridicules-jishnu-mother-mahija.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 07 Apr 2017 12:17:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[mm mani]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25324</guid>

					<description><![CDATA[മലപ്പുറം: കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം.എം മണി. മലപ്പുറത്ത് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി മകന്റെ മരണത്തിന് നീതി ലഭിക്കാനായി സമരം ചെയ്യുന്ന അമ്മയെ പരിഹസിച്ചത്. ജിഷ്ണിവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് വിവാദമായത്. പ്രതികളെ പിടിച്ചിട്ട് വീട്ടിലേക്ക് വന്നാല്‍ മതിയെന്നാണ് മഹിജ പറഞ്ഞത്. ഈ സ്ഥിതിക്ക് മുഖ്യമന്ത്രി ചെല്ലുമ്പോള്‍ അവര്‍ കതകടച്ചാല്‍ അത് വേറെ പണിയാവുമായിരുന്നു, മണി പരിഹസിച്ചു. കതക് അടച്ചിട്ടിട്ട് അവര്‍ കാണേണ്ടെന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്&#x200d;ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം.എം മണി. മലപ്പുറത്ത് പൊതുയോഗത്തില്&#x200d; സംസാരിക്കവെയാണ് മന്ത്രി മകന്റെ മരണത്തിന് നീതി ലഭിക്കാനായി സമരം ചെയ്യുന്ന അമ്മയെ പരിഹസിച്ചത്. ജിഷ്ണിവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സന്ദര്&#x200d;ശിക്കാത്തതുമായി ബന്ധപ്പെട്ട പരാമര്&#x200d;ശമാണ് വിവാദമായത്.</p>
<p>പ്രതികളെ പിടിച്ചിട്ട് വീട്ടിലേക്ക് വന്നാല്&#x200d; മതിയെന്നാണ് മഹിജ പറഞ്ഞത്. ഈ സ്ഥിതിക്ക് മുഖ്യമന്ത്രി ചെല്ലുമ്പോള്&#x200d; അവര്&#x200d; കതകടച്ചാല്&#x200d; അത് വേറെ പണിയാവുമായിരുന്നു, മണി പരിഹസിച്ചു.<br />
കതക് അടച്ചിട്ടിട്ട് അവര്&#x200d; കാണേണ്ടെന്നാണ് പറയുന്നതെങ്കില്&#x200d; അത് മുഖ്യമന്ത്രിക്ക് അപമാനമാനെന്നും മണി പറഞ്ഞു. അവര്&#x200d; ആരുടേയോ കയ്യില്&#x200d; കിടന്നു കളിക്കുകയാണെന്നും മണി കുറ്റപ്പെടുത്തി. യുഡിഎഫിന്റെയും ബിജെപിയുമാണ് അതിനു പിന്നിലെന്നും മണി ആരോപിച്ചു.</p>
<p>നേരത്തെയും എം.എം മണി മഹിജക്കെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് മുന്നില്&#x200d; നടന്ന വിവാദ സംഭവങ്ങളെ സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പരിഹാസം. പൊലീസ് ആസ്ഥാനത്തു മനഃപൂര്&#x200d;വ്വം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നായിരുന്നു മണിയുടെ വാദം. മഹിജയ്ക്കും ബന്ധുക്കള്&#x200d;ക്കുമെതിരെ പൊലീസ് നടത്തിയ അതിക്രമത്തെ ന്യായീകരിച്ച മന്ത്രി, സമരം ചെയ്യാനായി ഇനിയും ശ്രമിച്ചാന്&#x200d; അറസ്റ്റ് ഇനിയുമുണ്ടാവുമെന്ന നിലപാട് വ്യക്തമാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-mmmani-ridicules-jishnu-mother-mahija.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണുവിന്റെ അമ്മയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം</title>
		<link>https://www.chandrikadaily.com/minister-kadanampalli-surendran-meet-mahija-jishnu-mother.html</link>
					<comments>https://www.chandrikadaily.com/minister-kadanampalli-surendran-meet-mahija-jishnu-mother.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 07 Apr 2017 10:44:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25314</guid>

					<description><![CDATA[കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ സമരത്തില്‍ നിന്നും പിന്‍വലിക്കാനായി സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുനയശ്രമത്തിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മ മഹിജയെ കണ്ടെങ്കിലും മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് അവര്‍ വ്യക്തമാക്കി. ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. അതേസമയം, മഹിജക്ക് പരാതിയില്ലെന്നും പരാതി മറ്റുള്ളവര്‍ക്കാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പു [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ സമരത്തില്&#x200d; നിന്നും പിന്&#x200d;വലിക്കാനായി സര്&#x200d;ക്കാര്&#x200d; തലത്തില്&#x200d; നടത്തിയ ചര്&#x200d;ച്ച പരാജയപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രന്&#x200d; അനുനയശ്രമത്തിന് മുന്നിട്ടിറങ്ങിയത്. എന്നാല്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആസ്പത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മ മഹിജയെ കണ്ടെങ്കിലും മുന്&#x200d; നിലപാടില്&#x200d; മാറ്റമില്ലെന്ന് അവര്&#x200d; വ്യക്തമാക്കി. ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരത്തില്&#x200d; നിന്നു പിന്&#x200d;മാറില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.</p>
<p>അതേസമയം, മഹിജക്ക് പരാതിയില്ലെന്നും പരാതി മറ്റുള്ളവര്&#x200d;ക്കാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്&#x200d; നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പു നല്&#x200d;കി.</p>
<p>ഡിജിപി ഓഫിസിനു മുന്നിലുണ്ടായ സംഭവങ്ങള്&#x200d;ക്ക് കാരണക്കാര്&#x200d; പുറത്തുനിന്നുള്ളവരാണെന്ന് വ്യക്തമാക്കാനും മന്ത്രി ശ്രമിച്ചു. പരാതി പറയാന്&#x200d; വേണ്ടി മാത്രമാണ് അവിടേക്ക് എത്തിയതെന്ന് മഹിജ വ്യക്തമാക്കിയതായി കടനപ്പള്ളി പറഞ്ഞു. തോക്കു സ്വാമിയും ഷാജഹാനും അവര്&#x200d;ക്കൊപ്പം ഉള്ളവരെല്ലെന്ന് മഹിജ പറഞ്ഞതായും മന്ത്രി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-kadanampalli-surendran-meet-mahija-jishnu-mother.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിരാഹാര സമരവുമാമായി ജിഷ്ണുവിന്റെ സഹോദരിയും; സമരം സര്‍ക്കാരിനെതിരെയല്ലെന്ന് അമ്മ</title>
		<link>https://www.chandrikadaily.com/avishna-mahija-jishnu-pranoy-pinarayi-police.html</link>
					<comments>https://www.chandrikadaily.com/avishna-mahija-jishnu-pranoy-pinarayi-police.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Apr 2017 05:00:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[harthal]]></category>
		<category><![CDATA[jisha murder]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25203</guid>

					<description><![CDATA[തിരുവനന്തപുരം: ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് അമ്മ മഹിജ. തന്റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും പോലീസിനെതിരെയാണെന്നും മഹിജ അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പോലീസ് നടപടിക്കിടെ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മഹിജ. അതേസമയം സമരം സര്‍ക്കാരിനെതിരയല്ലെന്നും പോലീസിനെതിരെയാണ് സമരമെന്നും മഹിജ വ്യക്തമാക്കി. അതിനിടെ, ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നീതി തേടി അമ്മ മഹിജയും ബന്ധുക്കള്‍ക്കുമൊപ്പം ചേര്‍ന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും. തിരുവനന്തപുരത്ത് നിരാഹാരസമരത്തിനായി പോയ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് അമ്മ മഹിജ. തന്റെ സമരം സര്&#x200d;ക്കാരിനെതിരെയല്ലെന്നും പോലീസിനെതിരെയാണെന്നും മഹിജ അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പോലീസ് നടപടിക്കിടെ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആസ്പത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുകയാണ് മഹിജ. അതേസമയം സമരം സര്&#x200d;ക്കാരിനെതിരയല്ലെന്നും പോലീസിനെതിരെയാണ് സമരമെന്നും മഹിജ വ്യക്തമാക്കി.</p>
<p>അതിനിടെ, ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; നീതി തേടി അമ്മ മഹിജയും ബന്ധുക്കള്&#x200d;ക്കുമൊപ്പം ചേര്&#x200d;ന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും. തിരുവനന്തപുരത്ത് നിരാഹാരസമരത്തിനായി പോയ അമ്മയ്ക്കും ബന്ധുക്കള്&#x200d;ക്കുമെതിരായ പൊലീസ് നടപടിക്കു പിന്നാലെയാണ് സമരമുഖത്തേക്കിറങ്ങാനുള്ള അവിഷ്ണയുടെ തീരുമാനം. മഹിജയുടെ സമരത്തിനൊപ്പം ചേര്&#x200d;ന്ന് അവിഷ്ണ കോഴിക്കോട്ടെ വീട്ടില്&#x200d; നിരാഹാരമിരിക്കുന്നത്. അചഛനും അമ്മയും തിരിച്ചെത്തും വരെ സമരം നടത്തുമെന്നാണ് അവിഷ്ണയുടെ നിലപാട്.<br />
അമ്മയ്ക്കും ബന്ധുക്കള്&#x200d;ക്കുമൊപ്പം തിരുവനന്തപുരത്ത് പോയി സമരം ചെയ്യാനായിരുന്നു പത്താം ക്ലാസ് വിദ്യാര്&#x200d;ഥിയായ അവിഷ്ണയുടെ ആദ്യ തീരുമാനം. എന്നാല്&#x200d;, മുത്തശ്ശി വീട്ടില്&#x200d; തനിച്ചായതിനാല്&#x200d; തീരുമാനം മാറ്റുകയായിരുന്നു.</p>
<p>അതേസമയം, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും അമ്മാവന്&#x200d; ശ്രീജിത്തും, ചികില്&#x200d;സയില്&#x200d; കഴിയുന്ന തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; നിരാഹാരം തുടങ്ങി. ആശുപത്രിയില്&#x200d; നിന്ന് വിട്ടയയ്ക്കുകയാണെങ്കില്&#x200d; നിരാഹാരസമരം ഡിജിപി ഓഫീസിനു മുന്നിലേക്ക് മാറ്റാനാണ് തീരുമാനം. ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും പോലീസ് നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും അമ്മ മഹിജ പറഞ്ഞു. പോലീസ് ബലപ്രയോഗത്തിനിടെ മഹിജയുടെ സഹോദരന്&#x200d; ശ്രീജിത്തിനും പരിക്കേറ്റിരുന്നു. ഇരുവരും മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ചികിത്സയിലാണ്. മഹിജ ഓര്&#x200d;ത്തോ വിഭാഗത്തിലും ശ്രീജിത്ത് ശസ്ത്രക്രിയാ വിഭാഗത്തിലുമാണുള്ളത്. മഹിജ ഉള്&#x200d;പ്പെടെയുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് ജീപ്പില്&#x200d; കയറ്റിയത്. വാനിലേക്ക് കയറ്റുന്നതിനിടെ മഹിജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്&#x200d;ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരും ആശുപത്രിയില്&#x200d; നിരാഹാര സമരം തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/avishna-mahija-jishnu-pranoy-pinarayi-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ പൂര്‍ണം; സംസ്ഥാനത്ത് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്ത് സംഘടനകള്‍</title>
		<link>https://www.chandrikadaily.com/police-about-jishnu-pranoy-mother-attack-udf-bjp-harthal.html</link>
					<comments>https://www.chandrikadaily.com/police-about-jishnu-pranoy-mother-attack-udf-bjp-harthal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Apr 2017 03:34:20 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[jishnu issue]]></category>
		<category><![CDATA[jishnu prannoyi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25199</guid>

					<description><![CDATA[തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ പൂര്‍ണം. യുഡിഎഫും ബിജെപിയും സംസ്ഥാനത്തു പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. രാവിലെ ആറു മണി മുതല്‍ ആരംഭിച്ച ഹര്‍ത്താലില്‍ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 12 മണിക്കൂര്‍ നീളുന്ന ഹര്‍ത്താലില്‍നിന്ന് ശബരിമല, ഉംറ തീര്‍ഥാടകരുടെ വാഹനങ്ങളെയും അവശ്യ സര്‍വീസുകളും ഒഴിവാക്കിയിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മയ്ക്കും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എന്&#x200d;ജിനീയറിങ് കോളജിലെ വിദ്യാര്&#x200d;ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്&#x200d; പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്&#x200d; പ്രതിഷേധിച്ച് ഹര്&#x200d;ത്താല്&#x200d; ആദ്യമണിക്കൂറുകളില്&#x200d; പൂര്&#x200d;ണം. യുഡിഎഫും ബിജെപിയും സംസ്ഥാനത്തു പ്രഖ്യാപിച്ച 12 മണിക്കൂര്&#x200d; ഹര്&#x200d;ത്താല്&#x200d; സമാധാനപരമാണ്. രാവിലെ ആറു മണി മുതല്&#x200d; ആരംഭിച്ച ഹര്&#x200d;ത്താലില്&#x200d; ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല.</p>
<p>12 മണിക്കൂര്&#x200d; നീളുന്ന ഹര്&#x200d;ത്താലില്&#x200d;നിന്ന് ശബരിമല, ഉംറ തീര്&#x200d;ഥാടകരുടെ വാഹനങ്ങളെയും അവശ്യ സര്&#x200d;വീസുകളും ഒഴിവാക്കിയിട്ടുണ്ട്.</p>
<p>ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്&#x200d;ക്കുമെതിരായ പൊലീസ് നടപടിയില്&#x200d; പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുഡിഫ് കോഴിക്കോട് രാവിലെ 10 മണിക്ക് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-about-jishnu-pranoy-mother-attack-udf-bjp-harthal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
