<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>JK &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jk/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 15 Apr 2018 10:27:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>JK &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബി.ജെ.പി ബന്ധം ഉപേക്ഷിക്കാന്&#x200d; മഹബൂബ മുഫ്തിക്കു മേല്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്ന് സമ്മര്&#x200d;ദം</title>
		<link>https://www.chandrikadaily.com/pdp-bjp-alliance-in-trouble.html</link>
					<comments>https://www.chandrikadaily.com/pdp-bjp-alliance-in-trouble.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 15 Apr 2018 10:27:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[JK]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Kathua rape]]></category>
		<category><![CDATA[PDP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80475</guid>

					<description><![CDATA[കഠ്‌വ ബലാത്സംഗ &#8211; കൊലപാതക സംഭവങ്ങളെ തുടര്&#x200d;ന്ന് ജമ്മു കശ്മീരിലെ പി.ഡി.പി &#8211; ബി.ജെ.പി സഖ്യ സര്&#x200d;ക്കാറില്&#x200d; പ്രതിസന്ധി. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പാര്&#x200d;ട്ടിയായ പി.ഡി.പിയിലെ പല നേതാക്കളും പാര്&#x200d;ട്ടി യോഗത്തില്&#x200d; ആവശ്യപ്പെട്ടു. കഠ്‌വ സംഭവത്തെ തുടര്&#x200d;ന്നുള്ള രാഷ്ട്രീയ സ്ഥിതിവിശേഷങ്ങള്&#x200d; വിലയിരുത്തുന്നതിനായി ശനിയാഴ്ച ചേര്&#x200d;ന്ന യോഗത്തിലാണ് പി.ഡി.പി നേതാക്കള്&#x200d; ബി.ജെ.പി ബന്ധം വിടണമെന്ന ആവശ്യം ഉന്നയിച്ചത്. പാര്&#x200d;ട്ടി അധ്യക്ഷ കൂടിയായ മെഹബൂബ മുഫ്തിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ബി.ജെ.പിയുമായുള്ള സഖ്യത്തിലൂടെ നേട്ടങ്ങളേക്കാള്&#x200d; കൂടുതല്&#x200d; കോട്ടമാണുണ്ടായതെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>കഠ്‌വ ബലാത്സംഗ &#8211; കൊലപാതക സംഭവങ്ങളെ തുടര്&#x200d;ന്ന് ജമ്മു കശ്മീരിലെ പി.ഡി.പി &#8211; ബി.ജെ.പി സഖ്യ സര്&#x200d;ക്കാറില്&#x200d; പ്രതിസന്ധി. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പാര്&#x200d;ട്ടിയായ പി.ഡി.പിയിലെ പല നേതാക്കളും പാര്&#x200d;ട്ടി യോഗത്തില്&#x200d; ആവശ്യപ്പെട്ടു. കഠ്‌വ സംഭവത്തെ തുടര്&#x200d;ന്നുള്ള രാഷ്ട്രീയ സ്ഥിതിവിശേഷങ്ങള്&#x200d; വിലയിരുത്തുന്നതിനായി ശനിയാഴ്ച ചേര്&#x200d;ന്ന യോഗത്തിലാണ് പി.ഡി.പി നേതാക്കള്&#x200d; ബി.ജെ.പി ബന്ധം വിടണമെന്ന ആവശ്യം ഉന്നയിച്ചത്. പാര്&#x200d;ട്ടി അധ്യക്ഷ കൂടിയായ മെഹബൂബ മുഫ്തിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.</p>
<p>ബി.ജെ.പിയുമായുള്ള സഖ്യത്തിലൂടെ നേട്ടങ്ങളേക്കാള്&#x200d; കൂടുതല്&#x200d; കോട്ടമാണുണ്ടായതെന്നും പാര്&#x200d;ട്ടിയുടെ ജനകീയ അടിത്തറ തകരാന്&#x200d; ഇത് കാരണമായെന്നും പി.ഡി.പി നേതാക്കള്&#x200d; ആരോപിച്ചു. കശ്മീര്&#x200d; പ്രശ്‌നം ചര്&#x200d;ച്ചയിലൂടെ പരിഹരിക്കുക എന്നതായിരുന്നു സഖ്യം ചേരാന്&#x200d; തീരുമാനിച്ചപ്പോള്&#x200d; പി.ഡി.പി മുന്നോട്ടുവെച്ച ആവശ്യം. കേന്ദ്രഭരണം കൈയിലുള്ള ബി.ജെ.പി അത് സമ്മതിക്കുകയും ചെയ്തു. എന്നാല്&#x200d; ഇക്കാര്യത്തില്&#x200d; പുരോഗമനപരമായി ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, സിവിലിയന്മാരെ സൈന്യം വെടിവെച്ചു കൊല്ലുന്ന നിരവധി സംഭവങ്ങളുമുണ്ടായി. കഠ്‌വ സംഭവത്തോടെ പൊതുവികാരം പൂര്&#x200d;ണമായും സര്&#x200d;ക്കാറിന് എതിരായി &#8211; നേതാക്കള്&#x200d; പറഞ്ഞു.</p>
<p>അതേസമയം, നിലവില്&#x200d; സഖ്യം പിരിയേണ്ട എന്നാണ് യോഗം മൊത്തത്തില്&#x200d; തീരുമാനിച്ചത്. ജനങ്ങളുമായി സംവദിക്കുന്നതിനായി മന്ത്രിമാരും പാര്&#x200d;ട്ടി നേതാക്കളും ജില്ലാ ആസ്ഥാനങ്ങളില്&#x200d; തങ്ങണമെന്ന് മഹബൂബ മുഫ്തി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pdp-bjp-alliance-in-trouble.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏതെങ്കിലും ഒന്ന് പറയൂ&#8230; അതിര്&#x200d;ത്തി പ്രതിസന്ധിയില്&#x200d; ബി.ജെ.പിയെ രൂക്ഷമായി വമര്&#x200d;ശിച്ച് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/rahul-tweet-against-bjp-pdp-alliance.html</link>
					<comments>https://www.chandrikadaily.com/rahul-tweet-against-bjp-pdp-alliance.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Feb 2018 11:38:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[JK]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69788</guid>

					<description><![CDATA[ജമ്മു കശ്മീരില്&#x200d; ഭരണം നടത്തുന്ന ബി.ജെ.പി &#8211; പി.ഡി.പി സഖ്യം പാകിസ്താന്&#x200d; വിഷയത്തില്&#x200d; കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. പാകിസ്താനുമായി ചര്&#x200d;ച്ച വേണമെന്ന് പി.ഡി.പി പറയുമ്പോള്&#x200d; പകരം വീട്ടുമെന്നാണ് ബി.ജെ.പി പറയുന്നതെന്നും മോദി സംഭ്രാന്തിയിലാണെന്നും രാഹുല്&#x200d; അഭിപ്രായപ്പെട്ടു. 1. പി.ഡി.പി പറയുന്നു പാകിസ്താനുമായി ചര്&#x200d;ച്ച വേണമെന്ന്. 2. ബി.ജെ.പി പ്രതിരോധ മന്ത്രി പറയുന്നു &#8216;പാകിസ്താന്&#x200d; വലിയ വില നല്&#x200d;കേണ്ടി വരുമെന്ന്&#8217;. അവസരവാദ സഖ്യത്തിനും നിലവിലില്ലാത്ത കശ്മീര്&#x200d; നയത്തിനും നമ്മുടെ പട്ടാളക്കാര്&#x200d; ചോര കൊണ്ട് വില [&#8230;]]]></description>
										<content:encoded><![CDATA[<p>ജമ്മു കശ്മീരില്&#x200d; ഭരണം നടത്തുന്ന ബി.ജെ.പി &#8211; പി.ഡി.പി സഖ്യം പാകിസ്താന്&#x200d; വിഷയത്തില്&#x200d; കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. പാകിസ്താനുമായി ചര്&#x200d;ച്ച വേണമെന്ന് പി.ഡി.പി പറയുമ്പോള്&#x200d; പകരം വീട്ടുമെന്നാണ് ബി.ജെ.പി പറയുന്നതെന്നും മോദി സംഭ്രാന്തിയിലാണെന്നും രാഹുല്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>1. പി.ഡി.പി പറയുന്നു പാകിസ്താനുമായി ചര്&#x200d;ച്ച വേണമെന്ന്. 2. ബി.ജെ.പി പ്രതിരോധ മന്ത്രി പറയുന്നു &#8216;പാകിസ്താന്&#x200d; വലിയ വില നല്&#x200d;കേണ്ടി വരുമെന്ന്&#8217;. അവസരവാദ സഖ്യത്തിനും നിലവിലില്ലാത്ത കശ്മീര്&#x200d; നയത്തിനും<br />
നമ്മുടെ പട്ടാളക്കാര്&#x200d; ചോര കൊണ്ട് വില നല്&#x200d;കുമ്പോള്&#x200d; മോദി സംഭ്രാന്തിയിലാണ്. രാഹുല്&#x200d; ഗാന്ധി ട്വിറ്ററില്&#x200d; കുറിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">1. PDP says “talks” with Pakistan.</p>
<p>2. BJP Defence Minister says &quot;Pakistan will pay the price&quot;.</p>
<p>While our soldiers pay with their blood for BJP/ PDP’s opportunistic alliance and non-existent Kashmir policy; Modi Ji dithers.</p>
<p>&mdash; Office of RG (@OfficeOfRG) <a href="https://twitter.com/OfficeOfRG/status/963365828681924608?ref_src=twsrc%5Etfw">February 13, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതിര്&#x200d;ത്തിയില്&#x200d; പാക് നുഴഞ്ഞു കയറ്റവും കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളും സൈന്യത്തിന് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് പി.ഡി.പിയും ബി.ജെ.പിയും രണ്ടു തട്ടില്&#x200d; നില്&#x200d;ക്കുന്നത്. രക്തച്ചൊരിച്ചില്&#x200d; അവസാനിപ്പിക്കാന്&#x200d; ഇന്ത്യ പാകിസ്താനുമായി ചര്&#x200d;ച്ച നടത്തണമെന്നാണ് കശ്മീര്&#x200d; മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞത്. ചര്&#x200d;ച്ചയല്ലാതെ പ്രശ്‌നത്തിന് പരിഹാരമില്ലെന്നും ജവാന്മാരെയും സിവിലിയന്മാരെയും എത്രകാലം മരിക്കാന്&#x200d; അനുവദിക്കുമെന്നും അവര്&#x200d; ചോദിച്ചു.</p>
<p>അതേസമയം, ശക്തമായ ഭാഷയിലായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രതികരണം. അതിര്&#x200d;ത്തി കടന്നുള്ള ആക്രമണമാണ് കശ്മീരില്&#x200d; നടക്കുന്നതെന്നും തീവ്രവാദികളെക്കുറിച്ചുള്ള തെളിവുകള്&#x200d; നിരവധി നല്&#x200d;കിയിട്ടും നടപടിയെടുക്കാന്&#x200d; പാകിസ്താന്&#x200d; തയ്യാറാവുന്നില്ലെന്നും ഇനിയും ഈ നില തുടര്&#x200d;ന്നാല്&#x200d; പാകിസ്താന്&#x200d; വലിയ വില നല്&#x200d;കേണ്ടി വരുമെന്നും നിര്&#x200d;മല സീതാരാമന്&#x200d; പറഞ്ഞു. എന്നാല്&#x200d;, പാകിസ്താനെതിരെ ശക്തമായ നീക്കങ്ങള്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇതുവരെ നടത്തിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-tweet-against-bjp-pdp-alliance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂട്ടിയ കൈപിടിക്കുന്നു; മാജിദിന് പ്രൊഫണഷല്‍ ഫുട്‌ബോളറാവാം</title>
		<link>https://www.chandrikadaily.com/bhuttia-offers-majid-khan-chance-to-be-a-pro.html</link>
					<comments>https://www.chandrikadaily.com/bhuttia-offers-majid-khan-chance-to-be-a-pro.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 18 Nov 2017 11:30:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Bhutia]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[JK]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Lashkar-e-Taiba]]></category>
		<category><![CDATA[Majid Khan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54716</guid>

					<description><![CDATA[തീവ്രവാദ സംഘടന ലഷ്കറെ ത്വയ്ബയിൽ നിന്ന് സ്വമേധയാ പിന്മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന കശ്മീരി ഫുട്‌ബോളർ മാജിദ് ഇർഷാദ് ഖാന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ഭൂട്ടിയയുടെ ഓഫർ. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ പ്രാദേശിക ക്ലബ്ബിന്റെ ഗോൾകീപ്പറായ മാജിദിന് തന്റെ നേതൃത്വത്തിൽ നടത്തുന്ന &#8216;ബൈചുങ് ഭൂട്ടിയ ഫുട്‌ബോൾ സ്‌കൂളി&#8217;ൽ പരിശീലനം നടത്താമെന്ന് ഭൂട്ടിയ വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്‌കൂൾ ആണ് ഭൂട്ടിയയുടേത്. ഡൽഹി, മുംബൈ തുടങ്ങി 10 നഗരങ്ങളിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>തീവ്രവാദ സംഘടന ലഷ്കറെ ത്വയ്ബയിൽ നിന്ന് സ്വമേധയാ പിന്മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന കശ്മീരി ഫുട്‌ബോളർ മാജിദ് ഇർഷാദ് ഖാന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ഭൂട്ടിയയുടെ ഓഫർ. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ പ്രാദേശിക ക്ലബ്ബിന്റെ ഗോൾകീപ്പറായ മാജിദിന് തന്റെ നേതൃത്വത്തിൽ നടത്തുന്ന &#8216;ബൈചുങ് ഭൂട്ടിയ ഫുട്‌ബോൾ സ്‌കൂളി&#8217;ൽ പരിശീലനം നടത്താമെന്ന് ഭൂട്ടിയ വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്‌കൂൾ ആണ് ഭൂട്ടിയയുടേത്. ഡൽഹി, മുംബൈ തുടങ്ങി 10 നഗരങ്ങളിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്.</p>
<p>ഏറ്റുമുട്ടലിൽ സൈന്യം തന്റെ ഉറ്റ സുഹൃത്തിനെ വധിച്ചതിൽ മനം നൊന്താണ് 20 കാരനായ മാജിദ് ഒരാഴ്ച മുമ്പ് ലഷ്കറിൽ ചേർന്നത്. എന്നാൽ, തീവ്രവാദ സംഘത്തിൽ നിന്ന് സ്വയം പിന്മാറിയ മാജിദ് വെള്ളിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാവുകയായിരുന്നു. തോക്കെടുക്കാനുള്ള മകന്റെ തീരുമാനത്തിൽ മനം നൊന്ത മാജിദിന്റെ ഉമ്മയുടെ കരച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈയിടെ മാജിദ് ഉൾപ്പെട്ട ലഷ്കർ സംഘവുമായി സൈന്യം ഏറ്റുമുട്ടുകയും ഒരാളെ വധിക്കുകയും ചെയ്തു.</p>
<p>മാജിദ് കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതല്ലെന്നും സ്വമേധയാ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണുണ്ടായതെന്നും കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്&#x200d; മുനീര്&#x200d; ഖാന്&#x200d; പറഞ്ഞു. പൊതുജനങ്ങളുടെ താല്&#x200d;പര്യം മാനിച്ച് ലഷ്കറെ ത്വയ്ബ മാജിദിനെ മാതാപിതാക്കളെ സേവിക്കാന്&#x200d; വിടുകയാണ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.</p>
<p>മികച്ച ഗോൾകീപ്പറെന്ന ഖ്യാതി നേടിയ മാജിദിന് ട്വിറ്ററിലൂടെയാണ് ഭൂട്ടിയ പരിശീലന വാഗ്ദാനം നൽകിയത്. മാജിദിന്റെ വാർത്ത വായിച്ചറിഞ്ഞ താൻ ജമ്മു കശ്‌മീർ ഫുട്‌ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടെന്നും, മാജിദിനെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചെന്നും മുൻ ക്യാപ്റ്റൻ ട്വീറ്റ് ചെയ്തു. ഡൽഹിയിലെ ഭൂട്ടിയ സ്‌കൂളിൽ പരിശീലനം നടത്തി പ്രൊഫഷണൽ ഫുട്ബോളർ ആകാൻ മാജിദിനെ സഹായിക്കണമെന്നും താരം വ്യക്തമാക്കി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I felt concerned reading this news and hence I have spoken to J&amp;K Football Association President to Reach out to him and convey my offer that he can train with <a href="https://twitter.com/BBFSchools?ref_src=twsrc%5Etfw">@BBFSchools</a> in Delhi which will give him an opportunity at becoming a pro footballer. I hope <a href="https://twitter.com/hashtag/Majid?src=hash&amp;ref_src=twsrc%5Etfw">#Majid</a> accepts my offer. <a href="https://t.co/ZGkjBPraRr">pic.twitter.com/ZGkjBPraRr</a></p>
<p>&mdash; Bhaichung Bhutia (@bhaichung15) <a href="https://twitter.com/bhaichung15/status/931802605860163584?ref_src=twsrc%5Etfw">November 18, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhuttia-offers-majid-khan-chance-to-be-a-pro.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഷ്‌കറെ ത്വയ്ബ വിട്ട് കളിക്കളത്തിലേക്ക്; കശ്മീരിലെ ഫുട്‌ബോള്‍ താരം മാജിദ് ഖാന്‍ മടങ്ങിയെത്തി</title>
		<link>https://www.chandrikadaily.com/kashmir-footballer-replaces-gun-with-goal-post.html</link>
					<comments>https://www.chandrikadaily.com/kashmir-footballer-replaces-gun-with-goal-post.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 18 Nov 2017 03:11:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[JK]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Lashkar-e-Taiba]]></category>
		<category><![CDATA[Majid Khan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54626</guid>

					<description><![CDATA[ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്ബയില്‍ ചേരാന്‍ പോയ യുവ ഫുട്‌ബോളര്‍ മാജിദ് ഖാന്‍, ഉമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തന്റെ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പ്രാദേശിക ഫുട്‌ബോള്‍ ടീമില്‍ ഗോള്‍കീപ്പറായ മാജിദ് ഖാന്‍ ലഷ്‌കറില്‍ ചേര്‍ന്നത്. തോക്കേന്തി നില്‍ക്കുന്ന മാജിദിന്റെ ചിത്രം പുറത്തുവന്നതിനെ തുടര്‍ന്ന് 20-കാരന്റെ ഉമ്മ കണ്ണീരോടെ നടത്തിയ അഭ്യര്‍ത്ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് തീവ്രവാദ മാര്‍ഗം ഉപേക്ഷിച്ച് മടങ്ങിയെത്താന്‍ മാജിദ് [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്ബയില്&#x200d; ചേരാന്&#x200d; പോയ യുവ ഫുട്‌ബോളര്&#x200d; മാജിദ് ഖാന്&#x200d;, ഉമ്മയുടെ അഭ്യര്&#x200d;ത്ഥന മാനിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്&#x200d; തന്റെ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്&#x200d;ന്ന് ഒരാഴ്ച മുമ്പാണ് പ്രാദേശിക ഫുട്‌ബോള്&#x200d; ടീമില്&#x200d; ഗോള്&#x200d;കീപ്പറായ മാജിദ് ഖാന്&#x200d; ലഷ്‌കറില്&#x200d; ചേര്&#x200d;ന്നത്. തോക്കേന്തി നില്&#x200d;ക്കുന്ന മാജിദിന്റെ ചിത്രം പുറത്തുവന്നതിനെ തുടര്&#x200d;ന്ന് 20-കാരന്റെ ഉമ്മ കണ്ണീരോടെ നടത്തിയ അഭ്യര്&#x200d;ത്ഥനയുടെ വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായിരുന്നു. ഇതേത്തുടര്&#x200d;ന്നാണ് തീവ്രവാദ മാര്&#x200d;ഗം ഉപേക്ഷിച്ച് മടങ്ങിയെത്താന്&#x200d; മാജിദ് ഖാന്&#x200d; തീരുമാനിച്ചത്.</p>
<p>സ്വമേധയാ ലഷ്‌കര്&#x200d; വിട്ടു പോന്ന മാജിദ് ഖാനെ സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; മാധ്യമങ്ങള്&#x200d;ക്കു മുമ്പില്&#x200d; പ്രദര്&#x200d;ശിപ്പിച്ചു. മാജിദിനെതിരെ കേസെടുക്കില്ലെന്നും അക്രമത്തിന്റെ മാര്&#x200d;ഗത്തിലുള്ള യുവാക്കള്&#x200d;, ഈ ഫുട്‌ബോള്&#x200d; താരത്തിന്റെ മാതൃക പിന്&#x200d;പറ്റണമെന്നും മേജര്&#x200d; ജനറല്&#x200d; ബി.എസ് രാജു പറഞ്ഞു. പഠനവും ഫുട്‌ബോളും തുടരാനാണ് താരത്തിന്റെ തീരുമാനം.</p>
<p>ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പ്രാദേശിക ടീമിലെ ഗോള്&#x200d;കീപ്പറായ മാജിദ് ഖാന്&#x200d;, സുഹൃത്തിന്റെ മരണത്തില്&#x200d; ഏറെ അസ്വസ്ഥനായിരുന്നു. സൈന്യത്തോട് പ്രതികാരം ചെയ്യുന്നതിനു വേണ്ടിയാണ് താരം ലഷ്‌കറില്&#x200d; ചേര്&#x200d;ന്നത്. മാതാപിതാക്കളുടെ ഏക മകനും പ്രദേശത്ത് പ്രസിദ്ധനുമായ മാജിദ് ലഷ്‌കറിനൊപ്പം ചേര്&#x200d;ന്നത് വാര്&#x200d;ത്താ പ്രാധാന്യം നേടിയിരുന്നു. സുഹൃത്തുക്കളടക്കം നിരവധി പേര്&#x200d;, തീവ്രവാദം വിട്ട് മടങ്ങിയെത്താന്&#x200d; താരത്തോട് അഭ്യര്&#x200d;ത്ഥിച്ചിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Ayesha Khan, mother of newly recruited militant Majid Khan, cries at their home in Anantnag. She says just wants her son back. The entire family wants majid back. People who cheer for young boys becoming Mujahids fail to see the pain of mothers like her <a href="https://t.co/1EMw24uFc9">pic.twitter.com/1EMw24uFc9</a></p>
<p>&mdash; Zubair Abdullah (@doctorofkashmir) <a href="https://twitter.com/doctorofkashmir/status/930387483467976704?ref_src=twsrc%5Etfw">November 14, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പൊതുജനങ്ങളുടെ താല്&#x200d;പര്യം മാനിച്ച് മാജിദിനെ മാതാപിതാക്കളെ സേവിക്കാന്&#x200d; ലഷ്‌കര്&#x200d; വിടുകയാണ് ചെയ്തതെന്ന് ചില കേന്ദ്രങ്ങള്&#x200d; പറയുന്നുണ്ട്. മാജിദ് കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതല്ലെന്നും സ്വമേധയാ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണുണ്ടായതെന്നും കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്&#x200d; മുനീര്&#x200d; ഖാന്&#x200d; പറഞ്ഞു.</p>
<p>സൈന്യവുമായുള്ള ഒരു ഏറ്റുമുട്ടലില്&#x200d; മാജിദ് ഖാന്&#x200d; അകപ്പെട്ടു എന്ന വാര്&#x200d;ത്തകളെ തുടര്&#x200d;ന്ന് അദ്ദേഹത്തിന്റെ പിതാവ് ഇര്&#x200d;ഷാദ് അഹ്മദ് ഖാന് ചെറിയ തോതില്&#x200d; ഹൃദയാഘാതം ഉണ്ടായിരുന്നു. ഈ ഏറ്റുമുട്ടലില്&#x200d; ഒരു ലഷ്‌കര്&#x200d; തീവ്രവാദി കൊല്ലപ്പെട്ടു. മൂന്നു പേരെ സൈന്യം പിടികൂടുകയും ചെയ്തു. മകന്&#x200d; മടങ്ങി വരുമെന്നാണ് കരുതുന്നതെന്നും തന്റെ അടുത്ത സുഹൃത്തു കൂടിയാണ് മാജിദ് എന്നും അഹ്മദ് ഖാന്&#x200d; കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">If that’s true then it’s a very good development. Hope he can go back to leading a normal life &amp; not be harassed. <a href="https://t.co/oUAmD7GnUN">https://t.co/oUAmD7GnUN</a></p>
<p>&mdash; Omar Abdullah (@OmarAbdullah) <a href="https://twitter.com/OmarAbdullah/status/931410200778731520?ref_src=twsrc%5Etfw">November 17, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-footballer-replaces-gun-with-goal-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം: പി. ചിദംബരം</title>
		<link>https://www.chandrikadaily.com/chidambaram-take-on-kashmir.html</link>
					<comments>https://www.chandrikadaily.com/chidambaram-take-on-kashmir.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 28 Oct 2017 14:45:41 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[JK]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[p chidambaram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50419</guid>

					<description><![CDATA[ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശവും അധികാരവും നല്‍കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. &#8216;ആസാദി&#8217; (സ്വാതന്ത്ര്യം) വേണമെന്ന് കശ്മീരികള്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ സ്വയം ഭരണാവകാശം ലഭിക്കാന്‍ വേണ്ടിയാണെന്നും അത് മുഖവിലക്കെടുക്കേണ്ടതാണെന്നും ചിദംബരം പറഞ്ഞു. After Centre’s dialogue initiative, Cong leader P Chidambaram stokes fresh row, says when Kashmiris ask for ‘Azadi’, they mean more autonomy pic.twitter.com/E23T7lTDn6 &#8212; TIMES NOW (@TimesNow) October 28, [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജമ്മു കശ്മീരിന് കൂടുതല്&#x200d; സ്വയംഭരണാവകാശവും അധികാരവും നല്&#x200d;കണമെന്ന് മുന്&#x200d; കേന്ദ്രമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ പി. ചിദംബരം. &#8216;ആസാദി&#8217; (സ്വാതന്ത്ര്യം) വേണമെന്ന് കശ്മീരികള്&#x200d; ആവശ്യപ്പെടുന്നത് കൂടുതല്&#x200d; സ്വയം ഭരണാവകാശം ലഭിക്കാന്&#x200d; വേണ്ടിയാണെന്നും അത് മുഖവിലക്കെടുക്കേണ്ടതാണെന്നും ചിദംബരം പറഞ്ഞു.</p>
<blockquote class="twitter-video" data-lang="en">
<p lang="en" dir="ltr">After Centre’s dialogue initiative, Cong leader P Chidambaram stokes fresh row, says when Kashmiris ask for ‘Azadi’, they mean more autonomy <a href="https://t.co/E23T7lTDn6">pic.twitter.com/E23T7lTDn6</a></p>
<p>&mdash; TIMES NOW (@TimesNow) <a href="https://twitter.com/TimesNow/status/924239799426445312?ref_src=twsrc%5Etfw">October 28, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;കശ്മീരികളുമായുള്ള എന്റെ അനുഭവം വെച്ചുനോക്കുമ്പോള്&#x200d; അവരില്&#x200d; മിക്കവരും ആസാദി ആവശ്യപ്പെടുന്നത് കൂടുതല്&#x200d; സ്വയംഭരണാവകാശത്തിനു വേണ്ടിയാണ്. ഈ ചോദ്യത്തെ ഗൗരവത്തോടെ കാണാന്&#x200d; നാം തയ്യാറാവണം. ജമ്മു കശ്മീരിന് കൂടുതല്&#x200d; സ്വയംഭരണാവകാശം നല്&#x200d;കാന്&#x200d; കഴിയുന്ന മേഖലകള്&#x200d; ഏതെല്ലാം എന്ന് പരിശോധിക്കണം. ജമ്മു കശ്മീര്&#x200d; ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും 1947-ല്&#x200d; വാഗ്ദാനം ചെയ്തതു പ്രകാരം അവര്&#x200d;ക്ക് കൂടുതല്&#x200d; അധികാരം നല്&#x200d;കണമെന്നും ഭരണഘടന പറയുന്നുണ്ട്.&#8217; &#8211; ചിദംബരം പറഞ്ഞു.</p>
<p>ഗുജറാത്തിലെ രാജ്‌കോട്ടില്&#x200d; മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഛിന്നഭിന്നമാക്കുന്നതിനുള്ള ശ്രമമാണിതെന്ന് ബി.ജെ.പി പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chidambaram-take-on-kashmir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൈന്യം മനുഷ്യകവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദിന് 10 ലക്ഷം നല്‍കണമെന്ന് മനുഷ്യാകവാശ കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/jk-shrc-orders-state-to-compensate-faruq-ahmed-with-rs-10-lakh.html</link>
					<comments>https://www.chandrikadaily.com/jk-shrc-orders-state-to-compensate-faruq-ahmed-with-rs-10-lakh.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 10 Jul 2017 11:51:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[army]]></category>
		<category><![CDATA[Human Shield]]></category>
		<category><![CDATA[JK]]></category>
		<category><![CDATA[Kashmir]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35124</guid>

					<description><![CDATA[ശ്രീനഗര്‍: സൈന്യം ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യ കവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദ് ദറിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഏപ്രില്‍ 9-ന് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോവുകയായിരുന്ന സൈനിക വ്യൂഹം ഫാറൂഖിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ടതായി തെളിവുണ്ടെന്നും ഒരു പരിഷ്‌കൃത സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണിതെന്നും മനുഷ്യാകവാശ കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് ബിലാല്‍ നസ്‌കി നിരീക്ഷിച്ചു. &#8216;ഫാറൂഖ് അഹ്മദ് ദറിനെ വാഹനത്തിന്റെ ബോണറ്റില്‍ കെട്ടിയിട്ടതായും മനുഷ്യ കവചമായി ഉപയോഗിച്ചതായും [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: സൈന്യം ജീപ്പില്&#x200d; കെട്ടിയിട്ട് മനുഷ്യ കവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദ് ദറിന് ജമ്മു കശ്മീര്&#x200d; സര്&#x200d;ക്കാര്&#x200d; 10 ലക്ഷം നഷ്ടപരിഹാരം നല്&#x200d;കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്&#x200d;. ഏപ്രില്&#x200d; 9-ന് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോവുകയായിരുന്ന സൈനിക വ്യൂഹം ഫാറൂഖിനെ ജീപ്പിന്റെ ബോണറ്റില്&#x200d; കെട്ടിയിട്ടതായി തെളിവുണ്ടെന്നും ഒരു പരിഷ്‌കൃത സമൂഹത്തില്&#x200d; അംഗീകരിക്കാന്&#x200d; കഴിയാത്ത കാര്യമാണിതെന്നും മനുഷ്യാകവാശ കമ്മീഷന്&#x200d; അധ്യക്ഷന്&#x200d; റിട്ട. ജസ്റ്റിസ് ബിലാല്&#x200d; നസ്‌കി നിരീക്ഷിച്ചു.</p>
<p>&#8216;ഫാറൂഖ് അഹ്മദ് ദറിനെ വാഹനത്തിന്റെ ബോണറ്റില്&#x200d; കെട്ടിയിട്ടതായും മനുഷ്യ കവചമായി ഉപയോഗിച്ചതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു പ്രതിയോടു പോലും അങ്ങനെ പെരുമാറരുതെന്ന് അനുശാസിക്കുന്ന നിയമങ്ങള്&#x200d; ഈ രാജ്യത്തും അന്താരാഷ്ട്ര തലത്തിലുമുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തില്&#x200d; ഒരു മനുഷ്യനോട് അങ്ങനെ പെരുമാറുന്നത് അംഗീകരിക്കാന്&#x200d; കഴിയുന്ന കാര്യമല്ല.&#8217; &#8211; കമ്മീഷന്&#x200d; വിധിപ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>ജനങ്ങളുടെ ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പ്രാഥമിക ചുമതല സംസ്ഥാന സര്&#x200d;ക്കാറിനാണെന്നും അതുകൊണ്ടുതന്നെ സംഭവത്തിലെ ഇരയ്ക്ക് സംസ്ഥാന സര്&#x200d;ക്കാര്&#x200d; പത്ത് ലക്ഷം നല്&#x200d;കണമെന്നും കമ്മീഷന്&#x200d; വ്യക്തമാക്കി. അതേസമയം, സംഭവത്തില്&#x200d; സൈനിക ഓഫീസറുടെ പങ്കിനെപ്പറ്റി കമ്മീഷന്&#x200d; നിശ്ശബ്ദത പാലിച്ചു.</p>
<p>ഏപ്രില്&#x200d; ഒമ്പതിന് ശ്രീനഗര്&#x200d; പാര്&#x200d;ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെയാണ് സൈന്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. വോട്ടു ചെയ്യാനിറങ്ങിയ ഫാറൂഖ് അഹ്മദ് ദറിനെ സൈനിക ഓഫീസറായ നിതിന്&#x200d; ഗോഗോയ് പിടികൂടി ജീപ്പിന്റെ മുന്&#x200d;ഭാഗത്ത് കെട്ടിയിടുകയും 25 കിലോമീറ്ററോളം സഞ്ചരിക്കുകയുമായിരുന്നു. സൈനിക വ്യൂഹത്തിനു നേരെ കല്ലേറുണ്ടാവാതിരിക്കാന്&#x200d; വേണ്ടിയായിരുന്നു ഈ വിചിത്ര നടപടി. ദേശീയ, അന്തര്&#x200d;ദേശീയ തലങ്ങളില്&#x200d; ഇത് പരക്കെ വിമര്&#x200d;ശിക്കപ്പെട്ടു.</p>
<p>സംഭവത്തെപ്പറ്റി അന്വേഷിക്കാന്&#x200d; സൈന്യം ഉത്തരവിട്ടെങ്കിലും പിന്നീട് സൈനിക തലവന്&#x200d; ജനറല്&#x200d; ബിപിന്&#x200d; റാവത്ത്, മേജര്&#x200d; ഗോഗോയ്ക്ക് പ്രശസ്തി പത്രം നല്&#x200d;കുകയാണുണ്ടായത്. ഇതേത്തുടര്&#x200d;ന്ന് കശ്മീരിലെ മനുഷ്യാവകാശ പ്രവര്&#x200d;ത്തകന്&#x200d; അഹ്‌സന്&#x200d; ഉണ്ടു മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jk-shrc-orders-state-to-compensate-faruq-ahmed-with-rs-10-lakh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീര്‍ സൈനിക താവളത്തില്‍ ഭീകരാക്രമണം; രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/news-terror-attack-near-army-camp-in-nagrota.html</link>
					<comments>https://www.chandrikadaily.com/news-terror-attack-near-army-camp-in-nagrota.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 29 Nov 2016 03:57:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[JK]]></category>
		<category><![CDATA[kashmir attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=10656</guid>

					<description><![CDATA[ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയപാതക്കു സമീപം നഗ്രോട്ടയില്‍ താല്‍കാലിക സൈനിക താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഗ്രനേഡ് എറിഞ്ഞ് ഭീകരര്‍ താവളത്തിലേക്ക് നുഴഞ്ഞുകയറിയതായാണ് വിവരം. ഇതിനു പിന്നാലെ ക്യാമ്പിനു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ജമ്മുകശ്മീരില്&#x200d; സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്&#x200d; രണ്ടു ജവാന്മാര്&#x200d; കൊല്ലപ്പെട്ടു. ശ്രീനഗര്&#x200d;-ജമ്മു ദേശീയപാതക്കു സമീപം നഗ്രോട്ടയില്&#x200d; താല്&#x200d;കാലിക സൈനിക താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഗ്രനേഡ് എറിഞ്ഞ് ഭീകരര്&#x200d; താവളത്തിലേക്ക് നുഴഞ്ഞുകയറിയതായാണ് വിവരം. ഇതിനു പിന്നാലെ ക്യാമ്പിനു നേരെ തുടര്&#x200d;ച്ചയായി വെടിയുതിര്&#x200d;ക്കുകയായിരുന്നു. മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവര്&#x200d;ക്കായി തെരച്ചില്&#x200d; ഊര്&#x200d;ജിതമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; പ്രദേശത്തെ സ്‌കൂളുകള്&#x200d; അടച്ചിടാന്&#x200d; ജില്ലാ ഭരണകൂടം നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-terror-attack-near-army-camp-in-nagrota.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിം കാര്‍ഡുകളും ഭൂപടവുമായി പാക് ചാരന്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/pak-spy-bodh-raj-arrested-in-jammu.html</link>
					<comments>https://www.chandrikadaily.com/pak-spy-bodh-raj-arrested-in-jammu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Oct 2016 02:59:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bodh raj]]></category>
		<category><![CDATA[bodhraj]]></category>
		<category><![CDATA[jammu]]></category>
		<category><![CDATA[JK]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[pak spy]]></category>
		<category><![CDATA[samba]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4042</guid>

					<description><![CDATA[ജമ്മു: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ ജമ്മു സ്വദേശിയെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. ജമ്മു ജില്ലയിലെ അര്‍നിയ സെക്ടര്‍ സ്വദേശി ബോധ് രാജ് ആണ് പിടിയിലായത്. രണ്ട് സിം കാര്‍ഡുകളും സൈനിക വിന്യാസത്തിന്റെ വിവരങ്ങളടങ്ങിയ ഭൂപടവും ഇയാളില്‍ നിന്ന് പിടികൂടി. Dont Miss: ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതി, എഴുന്നേറ്റിരുന്നു ബോധ് രാജിനെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയാണെന്നും എന്തെല്ലാം വിവരങ്ങളാണ് ഇയാള്‍ പാകിസ്താന് കൈമാറിയതെന്നറിയാന്‍ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. സിം കാര്‍ഡുകളും ഭൂപടവുമായി പാക് ചാരന്‍ പിടിയില്‍ ഓഗസ്റ്റില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ജമ്മു: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ ജമ്മു സ്വദേശിയെ ജമ്മു കശ്മീര്&#x200d; പൊലീസ് പിടികൂടി. ജമ്മു ജില്ലയിലെ അര്&#x200d;നിയ സെക്ടര്&#x200d; സ്വദേശി ബോധ് രാജ് ആണ് പിടിയിലായത്. രണ്ട് സിം കാര്&#x200d;ഡുകളും സൈനിക വിന്യാസത്തിന്റെ വിവരങ്ങളടങ്ങിയ ഭൂപടവും ഇയാളില്&#x200d; നിന്ന് പിടികൂടി.</p>
<hr />
<h3>Dont Miss: <span style="color: #808080;"><a style="color: #808080;" href="https://www.chandrikadaily.com/jayalalitha-3.html"><strong>ജയലളിതയുടെ ആരോഗ്യത്തില്&#x200d; പുരോഗതി, എഴുന്നേറ്റിരുന്നു</strong></a></span></h3>
<hr />
<p>ബോധ് രാജിനെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയാണെന്നും എന്തെല്ലാം വിവരങ്ങളാണ് ഇയാള്&#x200d; പാകിസ്താന് കൈമാറിയതെന്നറിയാന്&#x200d; ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. <span style="color: #ffffff;">സിം കാര്&#x200d;ഡുകളും ഭൂപടവുമായി പാക് ചാരന്&#x200d; പിടിയില്&#x200d;</span></p>
<p>ഓഗസ്റ്റില്&#x200d; രാജസ്ഥാനിലെ ജയ്‌സാല്&#x200d;മറില്&#x200d; വെച്ച് നന്ദ്‌ലാല്&#x200d; മഹാരാജ് എന്ന പാക് ചാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയില്&#x200d; നിന്ന് പണവും ആര്&#x200d;.ഡി.എക്‌സ് ഉള്&#x200d;പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും ഇയാള്&#x200d; കൈപ്പറ്റിയിരുന്നു. രണ്ട് മൊബൈല്&#x200d; ഫോണുകളും ഭൂപടവും ഉള്&#x200d;പ്പെടെയാണ് 26-കാരനായ ഇയാളെ പിടികൂടിയത്.</p>
<p>ഇന്ത്യ-പാക് വ്യാപാര കരാറിന്റെ ആനുകൂല്യത്തില്&#x200d; പാകിസ്താനില്&#x200d; പട്ടുവസ്ത്ര വ്യാപാരം നടത്തുന്ന നന്ദ്‌ലാല്&#x200d;, അവിടെ വെച്ച് ഐ.എസ്.ഐയുമായി ബന്ധപ്പെടുകയായിരുന്നു എന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pak-spy-bodh-raj-arrested-in-jammu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
