<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jordan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jordan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 02 Nov 2025 05:37:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jordan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സുഡാനില്‍ അതിഭീകര സാഹചര്യം: അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജര്‍മനി, ജോര്‍ദാന്‍, ബ്രിട്ടന്‍</title>
		<link>https://www.chandrikadaily.com/extreme-terror-situation-in-sudan-germany-jordan-britain-call-for-immediate-ceasefire.html</link>
					<comments>https://www.chandrikadaily.com/extreme-terror-situation-in-sudan-germany-jordan-britain-call-for-immediate-ceasefire.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 02 Nov 2025 05:37:47 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[Ceasefire]]></category>
		<category><![CDATA[germany]]></category>
		<category><![CDATA[jordan]]></category>
		<category><![CDATA[sudan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361471</guid>

					<description><![CDATA[റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ദര്‍ഫാര്‍ ആക്രമണത്തിനിടെ എല്‍ ഫാഷറിലെ ഒരു ആശുപത്രിയില്‍ 450 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>ഖാര്&#x200d;ത്തൂം: സുഡാനിലെ രൂക്ഷമായ ആഭ്യന്തര യുദ്ധം ഭീകരതയുടെ പുതിയ അദ്ധ്യായത്തിലേക്ക്. അര്&#x200d;ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്&#x200d;ട്ട് ഫോഴ്‌സ് ദര്&#x200d;ഫാര്&#x200d; പ്രദേശത്തെ എല്&#x200d; ഫാഷര്&#x200d; നഗരം പൂര്&#x200d;ണമായി പിടിച്ചെടുത്തതിനെ തുടര്&#x200d;ന്ന് ജര്&#x200d;മ്മനി, ജോര്&#x200d;ദാന്&#x200d;, ബ്രിട്ടന്&#x200d; അടിയന്തര വെടിനിര്&#x200d;ത്തല്&#x200d; ആവശ്യപ്പെട്ടു.</p>
<p>റാപ്പിഡ് സപ്പോര്&#x200d;ട്ട് ഫോഴ്‌സ് ദര്&#x200d;ഫാര്&#x200d; ആക്രമണത്തിനിടെ എല്&#x200d; ഫാഷറിലെ ഒരു ആശുപത്രിയില്&#x200d; 450 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. വംശീയ കൂട്ടക്കൊലകളും ലൈംഗിക അതിക്രമങ്ങളും നടന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>സുഡാന്&#x200d; സൈന്യമായ സുഡാന്&#x200d; ആംഡ് ഫോഴ്സസ് സുരക്ഷിതമായ ഇടങ്ങളിലേക്ക് പിന്മാറിയതായി സൈനിക മേധാവി അബ്ദുള്&#x200d; ഫത്താ അല്&#x200d; ബുര്&#x200d;ഹാന്&#x200d; അറിയിച്ചു. സുഡാന്&#x200d; ആംഡ് ഫോഴ്സും റാപ്പിഡ് സപ്പോര്&#x200d;ട്ട് ഫോഴ്‌സ് ദര്&#x200d;ഫാറും തമ്മിലുള്ള സംഘര്&#x200d;ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 40,000ത്തിലധികം പേര്&#x200d; കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കുകള്&#x200d; പുറത്ത് വിട്ടിട്ടുണ്ട്.</p>
<p>യുദ്ധവും അക്രമവും മൂലം 1.4 കോടി പേര്&#x200d; സ്വന്തം വീടുകള്&#x200d; വിട്ട് പലായനം ചെയ്തതായി യുഎന്&#x200d; വ്യക്തമാക്കി. നൂറുകണക്കിന് സാധാരണക്കാരെ വെടിവെച്ച് കൊന്ന ദൃശ്യങ്ങള്&#x200d; സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് അന്താരാഷ്ട്ര സമൂഹം ശക്തമായ പ്രതികരണം അറിയിച്ചത്.</p>
<p>&#8221;സുഡാനിലെ അവസ്ഥ അതിഭീകരവും മനുഷ്യാവകാശ ലംഘനങ്ങളുടെ പരമാവധിയും ആണെന്ന്&#8221; ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി അറിയിച്ചു. എല്&#x200d; ഫാഷറിലെ നിയന്ത്രണം റാപ്പിഡ് സപ്പോര്&#x200d;ട്ട് ഫോഴ്‌സ് ദര്&#x200d;ഫാര്&#x200d; ഏറ്റെടുത്തതോടെ ദര്&#x200d;ഫാറിലെ മനുഷ്യാവകാശ പ്രതിസന്ധി കൂടുതല്&#x200d; രൂക്ഷമായിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/extreme-terror-situation-in-sudan-germany-jordan-britain-call-for-immediate-ceasefire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്&#x200d; അഭയാര്&#x200d;ഥികളെ ജോര്&#x200d;ദാനും ഈജിപ്തും സ്വീകരിക്കണം; ആവശ്യവുമായി ഡോണള്&#x200d;ഡ് ട്രംപ്</title>
		<link>https://www.chandrikadaily.com/donald-trump-demands-that-jordan-and-egypt-accept-palestinian-refugees.html</link>
					<comments>https://www.chandrikadaily.com/donald-trump-demands-that-jordan-and-egypt-accept-palestinian-refugees.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 26 Jan 2025 14:27:27 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[egypt]]></category>
		<category><![CDATA[jordan]]></category>
		<category><![CDATA[palastine refugees]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327488</guid>

					<description><![CDATA[കഴിഞ്ഞ ദിവസം എയര്&#x200d;ഫോഴ്സ് വണ്&#x200d; വിമാനത്തില്&#x200d; നടന്ന ചോദ്യോത്തരവേളയിലാണ് ട്രംപിന്റെ നിര്&#x200d;ദേശം]]></description>
										<content:encoded><![CDATA[<p>ഗസ്സ നിവാസികളെ കൂടുതല്&#x200d; സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുന്&#x200d;നിര്&#x200d;ത്തി ജോര്&#x200d;ദാനും ഈജിപ്തും കൂടുതല്&#x200d; ഫലസ്തീന്&#x200d; അഭയാര്&#x200d;ഥികളെ സ്വീകരിക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്. കഴിഞ്ഞ ദിവസം എയര്&#x200d;ഫോഴ്സ് വണ്&#x200d; വിമാനത്തില്&#x200d; നടന്ന ചോദ്യോത്തരവേളയിലാണ് ട്രംപിന്റെ നിര്&#x200d;ദേശം.</p>
<p>ഇതുമായി ബന്ധപ്പെട്ട് ജോര്&#x200d;ദാന്&#x200d; രാജാവ് കിങ് അബ്ദുല്ല രണ്ടാമനുമായി ട്രംപ് സംസാരിച്ചിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്&#x200d; ഫത്തേഹ് അല്&#x200d;-സീസിയുമായി ഇക്കാര്യം സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു. എന്നാല്&#x200d; ട്രംപിന്റെ നിര്&#x200d;ദേശത്തിനെതിരെ ഫലസ്തീനില്&#x200d; വലിയ പ്രതിഷേധമാണ് ഉയരുന്നത്. ട്രംപിന്റെ നിര്&#x200d;ദേശം ഫലസ്തീന്&#x200d; സംഘടനകള്&#x200d; മുഴുവന്&#x200d; തള്ളിയിരുന്നു. യുദ്ധ കുറ്റങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇസ്ലാമിക് ജിഹാദ് പറഞ്ഞു. ഫലസ്തീന്&#x200d; ജനതയോട് സ്വന്തം മണ്ണ് വിട്ടുപോകാന്&#x200d; പറയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഫലസ്തീന്&#x200d; ജനതയെ സ്വന്തം മണ്ണില്&#x200d;നിന്ന് കുടിയിറക്കാനുള്ള പദ്ധതികളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്ന് ഹമാസ് പൊളിറ്റിക്കല്&#x200d; ബ്യൂറോ അംഗം ബാസിം നഈം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donald-trump-demands-that-jordan-and-egypt-accept-palestinian-refugees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോര്&#x200d;ദാനില്&#x200d; പ്രക്ഷോഭം തുടരും</title>
		<link>https://www.chandrikadaily.com/riot-in-jordan.html</link>
					<comments>https://www.chandrikadaily.com/riot-in-jordan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Jun 2018 16:59:36 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[jordan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88643</guid>

					<description><![CDATA[അമ്മാന്&#x200d;: ഇറാന്&#x200d; പ്രധാനമന്ത്രി ഹാനി അല്&#x200d; മുല്&#x200d;ക്കി രാജിവെച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പ്രക്ഷോഭകര്&#x200d;. ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങള്&#x200d; റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച തുടങ്ങിയ പ്രക്ഷോഭങ്ങള്&#x200d;ക്കൊടുവില്&#x200d; ജോര്&#x200d;ദാന്&#x200d; രാജാവ് അബ്ദുല്ല രണ്ടാമന്റെ നിര്&#x200d;ദേശ പ്രകാരമാണ് മുല്&#x200d;ക്കി രാജിവെച്ചത്. എന്നാല്&#x200d; ഭരണകൂടത്തിന്റെ പ്രവര്&#x200d;ത്തന രീതികൡ കാതലായ മാറ്റം വേണമെന്നതടക്കം വിപുലമായ ആവശ്യങ്ങളുമായി വീണ്ടും തെരുവിലിറങ്ങാനാണ് പ്രക്ഷോഭകരുടെ തീരുമാനം. അധികാരം ജനങ്ങളുടെ കൈകളിലാണെന്നും അവരുടെ പ്രശ്‌നങ്ങളില്&#x200d; ഇടപെടുമ്പോള്&#x200d; ഭരണകൂടങ്ങള്&#x200d;ക്ക് അല്&#x200d;പം ജാഗ്രത അനിവാര്യമാണെന്നും സംഘാടകര്&#x200d; പറഞ്ഞു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കില്&#x200d; സാധാരണക്കാരെ ഒഴിവാക്കി [&#8230;]]]></description>
										<content:encoded><![CDATA[<p>അമ്മാന്&#x200d;: ഇറാന്&#x200d; പ്രധാനമന്ത്രി ഹാനി അല്&#x200d; മുല്&#x200d;ക്കി രാജിവെച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പ്രക്ഷോഭകര്&#x200d;. ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങള്&#x200d; റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച തുടങ്ങിയ പ്രക്ഷോഭങ്ങള്&#x200d;ക്കൊടുവില്&#x200d; ജോര്&#x200d;ദാന്&#x200d; രാജാവ് അബ്ദുല്ല രണ്ടാമന്റെ നിര്&#x200d;ദേശ പ്രകാരമാണ് മുല്&#x200d;ക്കി രാജിവെച്ചത്. എന്നാല്&#x200d; ഭരണകൂടത്തിന്റെ പ്രവര്&#x200d;ത്തന രീതികൡ കാതലായ മാറ്റം വേണമെന്നതടക്കം വിപുലമായ ആവശ്യങ്ങളുമായി വീണ്ടും തെരുവിലിറങ്ങാനാണ് പ്രക്ഷോഭകരുടെ തീരുമാനം.<br />
അധികാരം ജനങ്ങളുടെ കൈകളിലാണെന്നും അവരുടെ പ്രശ്‌നങ്ങളില്&#x200d; ഇടപെടുമ്പോള്&#x200d; ഭരണകൂടങ്ങള്&#x200d;ക്ക് അല്&#x200d;പം ജാഗ്രത അനിവാര്യമാണെന്നും സംഘാടകര്&#x200d; പറഞ്ഞു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കില്&#x200d; സാധാരണക്കാരെ ഒഴിവാക്കി വന്&#x200d;കിട കോര്&#x200d;പ്പറേറ്റുകള്&#x200d;ക്കുമേലാണ് അമിത ഭാരം ചുമത്തേണ്ടതെന്ന് അവര്&#x200d; അഭിപ്രായപ്പെട്ടു. സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്&#x200d; നേരിടുന്നതിന് ഭരണതലത്തില്&#x200d; പുതിയ സമീപനങ്ങള്&#x200d; കൊണ്ടുവരണമെന്ന് പ്രക്ഷോഭത്തിന്റെ സംഘാടകരില്&#x200d; ഒരാളായ ഹുസൈന്&#x200d; സ്മാദി എന്ന അഭിഭാഷകന്&#x200d; പറഞ്ഞു. ഹിറാബി ശബാബി എന്ന സ്വതന്ത്ര സംഘടനയുടേയും വിവിധ തൊഴിലാളി യൂണിനികളുടെയും നേതൃത്വത്തിലാണ് തലസ്ഥാനമായ അമ്മാനില്&#x200d; പ്രക്ഷോഭം തുടരുന്നത്. തൊഴിലാളി യൂണിയനുകള്&#x200d; ബുധനാഴ്ച പൊതു പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സര്&#x200d;ക്കാര്&#x200d; നയങ്ങളില്&#x200d; മാറ്റം വരുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതിഷേധക്കാര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/riot-in-jordan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രക്ഷോഭത്തില്&#x200d; ജോര്&#x200d;ദാന്&#x200d; തിളക്കുന്നു</title>
		<link>https://www.chandrikadaily.com/riots-in-jordan.html</link>
					<comments>https://www.chandrikadaily.com/riots-in-jordan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 03 Jun 2018 15:30:35 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[jordan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88394</guid>

					<description><![CDATA[അമ്മാന്&#x200d;: ജോര്&#x200d;ദാന്&#x200d; ഭരണകൂടത്തിന്റെ ചെലവു ചുരുക്കല്&#x200d; പദ്ധതികളില്&#x200d; പ്രതിഷേധിച്ച് തലസ്ഥാനമായ അമ്മാനില്&#x200d; തുടര്&#x200d;ച്ചയായി മൂന്നാം ദിവസവും രാത്രി ജനങ്ങള്&#x200d; തെരുവിലിറങ്ങി. സര്&#x200d;ക്കാര്&#x200d; ആസ്ഥാനത്തേക്ക് മാര്&#x200d;ച്ച് ചെയ്ത ജനക്കൂട്ടവുമായി പൊലീസ് ഏറ്റുമുട്ടി. റോഡുകള്&#x200d; തടഞ്ഞ പൊലീസ് പ്രതിഷേധക്കാര്&#x200d;ക്കുനേരെ കണ്ണീര്&#x200d;വാതകം പ്രയോഗിച്ചു. അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്)യുടെ നിര്&#x200d;ദേശപ്രകാരമാണ് ജോര്&#x200d;ദാന്&#x200d; ഭരണകൂടം നികുതി വര്&#x200d;ധിപ്പിക്കുകയും ചെലവുകള്&#x200d; വെട്ടിച്ചുരുക്കുകയും ചെയ്തത്. പ്രധാനമന്ത്രി ഹാനി മുല്&#x200d;ക്കിനെ പുറത്താക്കണമെന്ന് ജോര്&#x200d;ദാന്&#x200d; രാജാവ് അബ്ദുല്ലയോട് ജനം ആവശ്യപ്പെട്ടു. രാജ്യത്തെ വേറെയും നിരവധി നഗരങ്ങളില്&#x200d; പ്രതിഷേധ പരിപാടികള്&#x200d; അരങ്ങേറിയതായി റിപ്പോര്&#x200d;ട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>അമ്മാന്&#x200d;: ജോര്&#x200d;ദാന്&#x200d; ഭരണകൂടത്തിന്റെ ചെലവു ചുരുക്കല്&#x200d; പദ്ധതികളില്&#x200d; പ്രതിഷേധിച്ച് തലസ്ഥാനമായ അമ്മാനില്&#x200d; തുടര്&#x200d;ച്ചയായി മൂന്നാം ദിവസവും രാത്രി ജനങ്ങള്&#x200d; തെരുവിലിറങ്ങി. സര്&#x200d;ക്കാര്&#x200d; ആസ്ഥാനത്തേക്ക് മാര്&#x200d;ച്ച് ചെയ്ത ജനക്കൂട്ടവുമായി പൊലീസ് ഏറ്റുമുട്ടി. റോഡുകള്&#x200d; തടഞ്ഞ പൊലീസ് പ്രതിഷേധക്കാര്&#x200d;ക്കുനേരെ കണ്ണീര്&#x200d;വാതകം പ്രയോഗിച്ചു. അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്)യുടെ നിര്&#x200d;ദേശപ്രകാരമാണ് ജോര്&#x200d;ദാന്&#x200d; ഭരണകൂടം നികുതി വര്&#x200d;ധിപ്പിക്കുകയും ചെലവുകള്&#x200d; വെട്ടിച്ചുരുക്കുകയും ചെയ്തത്.<br />
പ്രധാനമന്ത്രി ഹാനി മുല്&#x200d;ക്കിനെ പുറത്താക്കണമെന്ന് ജോര്&#x200d;ദാന്&#x200d; രാജാവ് അബ്ദുല്ലയോട് ജനം ആവശ്യപ്പെട്ടു. രാജ്യത്തെ വേറെയും നിരവധി നഗരങ്ങളില്&#x200d; പ്രതിഷേധ പരിപാടികള്&#x200d; അരങ്ങേറിയതായി റിപ്പോര്&#x200d;ട്ടുണ്ട്. ചെലവു ചുരുക്കല്&#x200d; പദ്ധതിയുടെ ഭാഗമായി ശമ്പളം വെട്ടിച്ചുരുക്കുകയും സാധനങ്ങള്&#x200d;ക്ക് വില വര്&#x200d;ധിപ്പിക്കുകയും ചെയ്തതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. ജീവിത നിലവാരം താളംതെറ്റിക്കുന്ന പുതിയ നികുതി ബില്&#x200d; തള്ളിക്കളയണമെന്ന് അവര്&#x200d; ആവശ്യപ്പെടുന്നു.<br />
സാധാരണക്കാര്&#x200d;ക്ക് അമിതഭാരം അടിച്ചേല്&#x200d;പ്പിക്കുന്ന നികുതി നിര്&#x200d;ദേശങ്ങള്&#x200d; ഒഴിവാക്കണമെന്ന് അബ്ദുല്ല രാജാവ് ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്&#x200d;ട്ടുണ്ട്. ഐ.എം.എഫിന്റെ പിന്തുണയോടെയുള്ള നികുതി ബില്&#x200d; റദ്ദാക്കാന്&#x200d; സാധിക്കില്ലെന്നും പാര്&#x200d;ലമെന്റാണ് അക്കാര്യത്തില്&#x200d; തീരുമാനമെടുക്കേണ്ടതെന്നുമാണ് പ്രധാനമന്ത്രി മുല്&#x200d;കിയുടെ നിലപാട്. നികുതി വര്&#x200d;ധിപ്പിക്കുക വഴി സേവന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് കൂടുതല്&#x200d; പണം കണ്ടെത്താന്&#x200d; സാധിക്കുമെന്നും സമ്പന്നരില്&#x200d;നിന്ന് കൂടുതല്&#x200d; നികുതി ഈടാക്കാന്&#x200d; സാധിക്കുമെന്നും ഭരണകൂടം പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/riots-in-jordan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോര്&#x200d;ദാനില്&#x200d; ഹൈപര്&#x200d; മാര്&#x200d;ക്കറ്റുകള്&#x200d; ആരംഭിക്കാന്&#x200d; യൂസുഫലിക്ക്  അബ്ദുള്ള രാജാവിന്റെ ക്ഷണം</title>
		<link>https://www.chandrikadaily.com/lulu-mall-in-jordan.html</link>
					<comments>https://www.chandrikadaily.com/lulu-mall-in-jordan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Mar 2018 13:56:20 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[jordan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72610</guid>

					<description><![CDATA[&#160; ദുബൈ/ന്യൂഡെല്&#x200d;ഹി: ജോര്&#x200d;ദാനില്&#x200d; ഹൈപര്&#x200d; മാര്&#x200d;ക്കറ്റുകള്&#x200d; ആരംഭിക്കാന്&#x200d; എം.എ യൂസുഫലിക്ക് അബ്ദുള്ള രാജാവിന്റെ പ്രത്യേക ക്ഷണം. ഫെഡറേഷന്&#x200d; ഓഫ് ഇന്ത്യന്&#x200d; ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി (ഫിക്കി) ഡല്&#x200d;ഹിയില്&#x200d; സംഘടിപ്പിച്ച ഇന്ത്യാ-ജോര്&#x200d;ദാന്&#x200d; സിഇഒ ഫോറത്തിനിടെയായിരുന്നു ചെയര്&#x200d;മാന്&#x200d; എം.എ യൂസുഫലിയോട് തന്റെ രാജ്യത്ത് നിക്ഷേപിക്കാന്&#x200d; ക്ഷണിച്ചത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്&#x200d;ശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു അബ്ദുള്ള രാജാവ്. ജോര്&#x200d;ദാനിലെ വാണിജ്യ മേഖലയുമായി അടുത്ത ബന്ധമാണ് ലുലുവിനുള്ളത്. 45 കോടി രൂപയുടെ (7 ദശലക്ഷം ഡോളര്&#x200d;) ഭക്ഷ്യ-ഭക്ഷ്യേതര ഉല്&#x200d;പന്നങ്ങള്&#x200d; ലുലു [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ദുബൈ/ന്യൂഡെല്&#x200d;ഹി: ജോര്&#x200d;ദാനില്&#x200d; ഹൈപര്&#x200d; മാര്&#x200d;ക്കറ്റുകള്&#x200d; ആരംഭിക്കാന്&#x200d; എം.എ യൂസുഫലിക്ക് അബ്ദുള്ള രാജാവിന്റെ പ്രത്യേക ക്ഷണം. ഫെഡറേഷന്&#x200d; ഓഫ് ഇന്ത്യന്&#x200d; ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി (ഫിക്കി) ഡല്&#x200d;ഹിയില്&#x200d; സംഘടിപ്പിച്ച ഇന്ത്യാ-ജോര്&#x200d;ദാന്&#x200d; സിഇഒ ഫോറത്തിനിടെയായിരുന്നു ചെയര്&#x200d;മാന്&#x200d; എം.എ യൂസുഫലിയോട് തന്റെ രാജ്യത്ത് നിക്ഷേപിക്കാന്&#x200d; ക്ഷണിച്ചത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്&#x200d;ശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു അബ്ദുള്ള രാജാവ്.<br />
ജോര്&#x200d;ദാനിലെ വാണിജ്യ മേഖലയുമായി അടുത്ത ബന്ധമാണ് ലുലുവിനുള്ളത്. 45 കോടി രൂപയുടെ (7 ദശലക്ഷം ഡോളര്&#x200d;) ഭക്ഷ്യ-ഭക്ഷ്യേതര ഉല്&#x200d;പന്നങ്ങള്&#x200d; ലുലു ഗ്രൂപ് ജോര്&#x200d;ദാനില്&#x200d; നിന്നും ഇപ്പോള്&#x200d; ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച കൂടിയാലോചനകള്&#x200d;ക്കായി നിക്ഷേപ വകുപ്പ് മന്ത്രി മുഹന്നദ്് ഷെഹദെയെ രാജാവ് ചുമതലപ്പെടുത്തുകയും ചെയ്തു. ഭരണകൂടത്തിന്റെ എല്ലാ സഹായ സഹകരണങ്ങളും ലുലുവിന് ലഭ്യമാക്കുമെന്നും അബ്ദുള്ള രാജാവ് പറഞ്ഞു. ജോര്&#x200d;ദാനിലെ ആദ്യ ലുലു ഹൈപര്&#x200d; മാര്&#x200d;ക്കറ്റ് ഉദ്ഘാടനം താന്&#x200d; നിര്&#x200d;വഹിക്കുമെന്നും അബ്ദുള്ള രാജാവ് യൂസുഫലിയെ യോഗത്തിനിടെ അറിയിക്കുകയും ചെയ്തു. മുതല്&#x200d;മുടക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്&#x200d; ചര്&#x200d;ച്ചകള്&#x200d;ക്കായി അടുത്തു തന്നെ ജോര്&#x200d;ദാന്&#x200d; സന്ദര്&#x200d;ശിക്കുമെന്നും യൂസുഫലി ജോര്&#x200d;ദാന്&#x200d; രാജാവിനെ അറിയിച്ചു.<br />
ഹൈപര്&#x200d; മാര്&#x200d;ക്കറ്റുകള്&#x200d; ആരംഭിക്കാന്&#x200d; 100 മില്യന്&#x200d; ഡോളര്&#x200d; മുതല്&#x200d;മുടക്കുമെന്നും യൂസുഫലി യോഗത്തില്&#x200d; അറിയിച്ചു. ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d;, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ള ലുലു ഹൈപര്&#x200d; മാര്&#x200d;ക്കറ്റുകളില്&#x200d; വന്&#x200d;വിപണന സാധ്യതകളാണ് ജോര്&#x200d;ദാനില്&#x200d; നിന്നുള്ള ഉല്&#x200d;പന്നങ്ങള്&#x200d;ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.<br />
&#8217;90കളിലെ കുവൈത്ത് അധിനിവേശ സമയത്ത് ഇന്ത്യക്കാര്&#x200d;ക്കായി ഹുസൈന്&#x200d; രാജാവ് ചെയ്ത സഹായ സഹകരണങ്ങളെപ്പറ്റി യൂസുഫലി പറഞ്ഞപ്പോള്&#x200d; അബുദ്ള്ള രാജാവ് ഏറെ വികാരാധീനനായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lulu-mall-in-jordan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീകരവാദത്തിനെതിരായ യുദ്ധം ജനങ്ങളും മതങ്ങളും തമ്മിലാകരുത്:  ജോര്&#x200d;ദാന്&#x200d; രാജാവ്</title>
		<link>https://www.chandrikadaily.com/jordan-king-abdullah-pm-modi-pitch-for-moderate-islam.html</link>
					<comments>https://www.chandrikadaily.com/jordan-king-abdullah-pm-modi-pitch-for-moderate-islam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 01 Mar 2018 16:02:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[jordan]]></category>
		<category><![CDATA[jordan king]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72476</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഭീകരവാദത്തിനെതിരെയുള്ള ലോകരാജ്യങ്ങളുടെ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മിലുള്ളതാകരുതെന്ന് ജോര്&#x200d;ദാന്&#x200d; രാജാവ് അബ്ദുല്ല രണ്ടാമന്&#x200d;. എല്ലാ വിശ്വാസങ്ങളും തീവ്രവാദത്തിനും അക്രമത്തിനും വെറുപ്പിനും എതിരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്&#x200d;ഹി വിജ്ഞാന്&#x200d; ഭവനില്&#x200d; നടന്ന &#8216;ഇസ്‌ലാമിക പൈതൃകം-ധാരണകളെ പ്രോത്സാഹിപ്പിക്കലും തീഷ്ണത കുറയ്ക്കലും&#8217; എന്ന സെമിനാറില്&#x200d; സംസാരിക്കുകയായിരുന്നു ജോര്&#x200d;ദാന്&#x200d; രാജാവ്. ഒരു മതവും ജനങ്ങളില്&#x200d; വിഭാഗീയത സൃഷ്ടിക്കുന്നില്ല. ലോകത്താകമാനം ചില സംഘങ്ങള്&#x200d; നടത്തുന്ന പ്രവര്&#x200d;ത്തനങ്ങള്&#x200d; ആശങ്കപ്പെടുത്തുന്നതാണ്. വരും ലോകത്തിന് നന്മയുള്ള ഭാവി പടുത്തുയര്&#x200d;ത്താന്&#x200d; മുസ്‌ലിംകളും അല്ലാത്തവരും അധികാരം ഉപയോഗിക്കണം. അനുകമ്പ, കാരുണ്യം, [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഭീകരവാദത്തിനെതിരെയുള്ള ലോകരാജ്യങ്ങളുടെ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മിലുള്ളതാകരുതെന്ന് ജോര്&#x200d;ദാന്&#x200d; രാജാവ് അബ്ദുല്ല രണ്ടാമന്&#x200d;. എല്ലാ വിശ്വാസങ്ങളും തീവ്രവാദത്തിനും അക്രമത്തിനും വെറുപ്പിനും എതിരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്&#x200d;ഹി വിജ്ഞാന്&#x200d; ഭവനില്&#x200d; നടന്ന &#8216;ഇസ്‌ലാമിക പൈതൃകം-ധാരണകളെ പ്രോത്സാഹിപ്പിക്കലും തീഷ്ണത കുറയ്ക്കലും&#8217; എന്ന സെമിനാറില്&#x200d; സംസാരിക്കുകയായിരുന്നു ജോര്&#x200d;ദാന്&#x200d; രാജാവ്.</p>
<p>ഒരു മതവും ജനങ്ങളില്&#x200d; വിഭാഗീയത സൃഷ്ടിക്കുന്നില്ല. ലോകത്താകമാനം ചില സംഘങ്ങള്&#x200d; നടത്തുന്ന പ്രവര്&#x200d;ത്തനങ്ങള്&#x200d; ആശങ്കപ്പെടുത്തുന്നതാണ്. വരും ലോകത്തിന് നന്മയുള്ള ഭാവി പടുത്തുയര്&#x200d;ത്താന്&#x200d; മുസ്‌ലിംകളും അല്ലാത്തവരും അധികാരം ഉപയോഗിക്കണം. അനുകമ്പ, കാരുണ്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളാണ് മുസ്‌ലിംകള്&#x200d; ലോകത്തിനായി പങ്കുവെക്കുന്നത്. നാം ഓരോരുത്തരും അഭിവൃദ്ധിയുളള രാജ്യങ്ങള്&#x200d; കെട്ടിപ്പടുക്കണം. കുഴപ്പങ്ങളെ പ്രതിരോധിക്കാനും സുരക്ഷിതവും സമാധാനപരവുമായ ഭാവിക്കായും നമ്മള്&#x200d; പ്രതിജ്ഞ ചെയ്യണം. എന്നാല്&#x200d;, മാത്രമെ ലക്ഷ്യങ്ങള്&#x200d; നേടാന്&#x200d; സാധിക്കൂ. വ്യത്യസ്ത രാജ്യങ്ങളും ജനങ്ങളും അവരുടെ ഉത്തരവാദിത്തങ്ങള്&#x200d; നല്ല ഭാവിക്കായി പങ്കുവെക്കണം. എല്ലാവര്&#x200d;ക്കും നല്ല ഭാവി ഉണ്ടാവുക എന്ന നിലപാടിലാണ് ജോര്&#x200d;ദാന്&#x200d; ജനങ്ങള്&#x200d; നിലകൊള്ളുന്നതെന്നും അബ്ദുല്ല രണ്ടാമന്&#x200d; ചൂണ്ടിക്കാട്ടി. വിശ്വാസം വളര്&#x200d;ച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുകയാണ് ചെയ്യുന്നതെന്നും വിദ്വേഷം വളര്&#x200d;ത്തുന്നതിനെ ചെറുക്കാന്&#x200d; ജനങ്ങള്&#x200d; തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങള്&#x200d;ക്കും കളിത്തൊട്ടിലായ ഇടമാണ് ഇന്ത്യയെന്നും നൂറ്റാണ്ടുകളോളം പഴക്കമുള്ള ബഹുസ്വരതയുടെ ആഘോഷമാണ് ഇന്ത്യന്&#x200d; ജനാധിപത്യമെന്നും ചടങ്ങില്&#x200d; സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. എല്ലാ വിശ്വാസങ്ങളും മാനുഷികമൂല്യങ്ങളെ പുകഴ്ത്തുന്നതാണ്. അതുകൊണ്ട് തന്നെ യുവാക്കള്&#x200d; ഇസ്‌ലാം മതത്തിലെ മാനുഷികതയുള്&#x200d;ക്കൊള്ളണം-മോദി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jordan-king-abdullah-pm-modi-pitch-for-moderate-islam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ പ്രവര്&#x200d;ത്തനം  മഹത്തരം; ജോര്&#x200d;ദാന്&#x200d; രാജാവ്</title>
		<link>https://www.chandrikadaily.com/jordar-king-in-india.html</link>
					<comments>https://www.chandrikadaily.com/jordar-king-in-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 26 Feb 2018 14:50:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[jordan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72015</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഐഎസ്-അല്&#x200d;ഖ്വയ്ദ തീവ്രവാദങ്ങള്&#x200d;ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളെ പുകഴ്ത്തി ജോര്&#x200d;ദാന്&#x200d; രാജാവ് അബ്ദുല്ല രണ്ടാമന്&#x200d;. ഡല്&#x200d;ഹിയിലെ വിഗ്യാന്&#x200d; ഭവനില്&#x200d; ഇസ്‌ലാമിക് സംസ്‌കാരങ്ങളെപ്പറ്റി മതപണ്ഡിതരും മുസ്‌ലിം സംഘടനകളും നടത്തിയ പൊതുപരിപാടിയില്&#x200d; സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ഐഎസിനെയും മറ്റു തീവ്രവാദ ഗ്രൂപ്പുകളെയും ഇന്ത്യ എങ്ങനെ പ്രതിരോധിക്കുന്നു എന്നതു ജോര്&#x200d;ദാന്&#x200d; നോക്കി കാണുകയാണെന്നും രാജാവ് വ്യക്തമാക്കി. ഇന്ത്യയിലെ മതങ്ങള്&#x200d; സാഹോദര്യത്തോടെ മുന്നോട്ടു പോകുന്നത് അഭിമാനം ഉയര്&#x200d;ത്തുന്ന കാര്യമാണ്. ജോര്&#x200d;ദാനും ഇത്തരത്തിലുള്ള രാജ്യമാണ്. ലോക രാജ്യങ്ങളില്&#x200d; ഏറ്റവും അധികം അഭയാര്&#x200d;ത്ഥികള്&#x200d; കഴിയുന്നത് ജോര്&#x200d;ദാനിലാണ്. രണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഐഎസ്-അല്&#x200d;ഖ്വയ്ദ തീവ്രവാദങ്ങള്&#x200d;ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളെ പുകഴ്ത്തി ജോര്&#x200d;ദാന്&#x200d; രാജാവ് അബ്ദുല്ല രണ്ടാമന്&#x200d;. ഡല്&#x200d;ഹിയിലെ വിഗ്യാന്&#x200d; ഭവനില്&#x200d; ഇസ്‌ലാമിക് സംസ്‌കാരങ്ങളെപ്പറ്റി മതപണ്ഡിതരും മുസ്‌ലിം സംഘടനകളും നടത്തിയ പൊതുപരിപാടിയില്&#x200d; സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ഐഎസിനെയും മറ്റു തീവ്രവാദ ഗ്രൂപ്പുകളെയും ഇന്ത്യ എങ്ങനെ പ്രതിരോധിക്കുന്നു എന്നതു ജോര്&#x200d;ദാന്&#x200d; നോക്കി കാണുകയാണെന്നും രാജാവ് വ്യക്തമാക്കി. ഇന്ത്യയിലെ മതങ്ങള്&#x200d; സാഹോദര്യത്തോടെ മുന്നോട്ടു പോകുന്നത് അഭിമാനം ഉയര്&#x200d;ത്തുന്ന കാര്യമാണ്. ജോര്&#x200d;ദാനും ഇത്തരത്തിലുള്ള രാജ്യമാണ്. ലോക രാജ്യങ്ങളില്&#x200d; ഏറ്റവും അധികം അഭയാര്&#x200d;ത്ഥികള്&#x200d; കഴിയുന്നത് ജോര്&#x200d;ദാനിലാണ്. രണ്ട് മില്യണ്&#x200d; ഫലസ്തീന്&#x200d; അഭയാര്&#x200d;ത്ഥികളും 660,000 സിറിയക്കാരും ജോര്&#x200d;ദാനിലുണ്ട്. ഇവരെല്ലാം ഒത്തൊരുമയോടെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.<br />
മൂന്നു ദിവസത്തെ സന്ദര്&#x200d;ശനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാജാവ് ചര്&#x200d;ച്ച നടത്തിയിരുന്നു. അടുത്ത മാസം ഒന്നിന് വീണ്ടും ഇരുവരും കൂടികാഴ്ച നടത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jordar-king-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്തൊരു കണ്&#x200d;ട്രോള്&#x200d;! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ജോര്&#x200d;ദാന്റെ അത്ഭുത ക്യാച്ച്</title>
		<link>https://www.chandrikadaily.com/chris-jordan-wonder-catch-vs-newzealand.html</link>
					<comments>https://www.chandrikadaily.com/chris-jordan-wonder-catch-vs-newzealand.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Feb 2018 10:52:26 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[catch]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[jordan]]></category>
		<category><![CDATA[video]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69770</guid>

					<description><![CDATA[വെല്ലിങ്ടണ്&#x200d;: ട്രാന്&#x200d;സ് ടാസ്മാന്&#x200d; ട്വന്റി 20 സീരിസില്&#x200d; ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്&#x200d;ദന്&#x200d; എടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്&#x200d;ച്ചയാവുന്നു. ആദില്&#x200d; റാഷിദിന്റെ പന്തില്&#x200d; കൊളിന്&#x200d; ഡെ ഗ്രാന്&#x200d;ഹോമിനെ പുറത്താക്കാന്&#x200d; ലോങ് ഓഫില്&#x200d; എടുത്ത ക്യാച്ചിനെ വാഴ്ത്തുകയാണ് സാമൂഹ്യ മാധ്യമങ്ങളില്&#x200d; ക്രിക്കറ്റ് പ്രേമികള്&#x200d;. Outrageous! &#x1f525; An absolutely unbelievable one-handed catch from @CJordan, right on the boundary! &#x1f44f; #NZvENG #GOSBTS pic.twitter.com/OxSlU7tFrO &#8212; Sussex CCC (@SussexCCC) February 13, 2018 [&#8230;]]]></description>
										<content:encoded><![CDATA[<p>വെല്ലിങ്ടണ്&#x200d;: ട്രാന്&#x200d;സ് ടാസ്മാന്&#x200d; ട്വന്റി 20 സീരിസില്&#x200d; ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്&#x200d;ദന്&#x200d; എടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്&#x200d;ച്ചയാവുന്നു. ആദില്&#x200d; റാഷിദിന്റെ പന്തില്&#x200d; കൊളിന്&#x200d; ഡെ ഗ്രാന്&#x200d;ഹോമിനെ പുറത്താക്കാന്&#x200d; ലോങ് ഓഫില്&#x200d; എടുത്ത ക്യാച്ചിനെ വാഴ്ത്തുകയാണ് സാമൂഹ്യ മാധ്യമങ്ങളില്&#x200d; ക്രിക്കറ്റ് പ്രേമികള്&#x200d;.</p>
<blockquote class="twitter-video" data-lang="en">
<p lang="en" dir="ltr">Outrageous! <img src="https://s.w.org/images/core/emoji/13.1.0/72x72/1f525.png" alt="🔥" class="wp-smiley" style="height: 1em; max-height: 1em;" /></p>
<p>An absolutely unbelievable one-handed catch from <a href="https://twitter.com/CJordan?ref_src=twsrc%5Etfw">@CJordan</a>, right on the boundary! <img src="https://s.w.org/images/core/emoji/13.1.0/72x72/1f44f.png" alt="👏" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://twitter.com/hashtag/NZvENG?src=hash&amp;ref_src=twsrc%5Etfw">#NZvENG</a> <a href="https://twitter.com/hashtag/GOSBTS?src=hash&amp;ref_src=twsrc%5Etfw">#GOSBTS</a> <a href="https://t.co/OxSlU7tFrO">pic.twitter.com/OxSlU7tFrO</a></p>
<p>&mdash; Sussex CCC (@SussexCCC) <a href="https://twitter.com/SussexCCC/status/963316878973251585?ref_src=twsrc%5Etfw">February 13, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സിക്‌സറിലേക്ക് താണിറങ്ങുകയായിരുന്ന പന്ത് ഉയര്&#x200d;ന്നു ചാടി വലതുകൈയിലൊതുക്കിയ ജോര്&#x200d;ദാന്&#x200d;, ബൗണ്ടറി ലൈന്&#x200d; തൊട്ടു തൊട്ടില്ലെന്ന മട്ടില്&#x200d; ലാന്റ് ചെയ്യുകയായിരുന്നു. ക്യാച്ചെടുക്കുന്നതിലും കാല്&#x200d; നിലത്തു വെക്കുന്നതിലും ജോര്&#x200d;ദാന്&#x200d; കാണിച്ച അസാമാന്യ മികവാണ് ഏറെ വാഴ്ത്തപ്പെടുന്നത്.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">WATCH: Chris Jordan keeps cool to take a blinding one-handed catch on the boundary during England&#39;s T20I with New Zealand <a href="https://t.co/osPqVUEuGB">https://t.co/osPqVUEuGB</a> <a href="https://t.co/VdnCPOCxf8">pic.twitter.com/VdnCPOCxf8</a></p>
<p>&mdash; Sky Sports Cricket (@SkyCricket) <a href="https://twitter.com/SkyCricket/status/963359671418486784?ref_src=twsrc%5Etfw">February 13, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Chris Jordan had cricket fans excited after taking a spectacular catch for England against New Zealand. <a href="https://twitter.com/hashtag/NZvENG?src=hash&amp;ref_src=twsrc%5Etfw">#NZvENG</a> <a href="https://t.co/F0aSkUET9R">https://t.co/F0aSkUET9R</a></p>
<p>&mdash; Twitter Moments UK &amp; Ireland (@UKMoments) <a href="https://twitter.com/UKMoments/status/963318011644993536?ref_src=twsrc%5Etfw">February 13, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Chris Jordan making an impact! First en epic boundary grab and now he&#39;s bowled Williamson for 72. Taylor enters at the end of the 18th with the team on 169/4. Live scoring | <a href="https://t.co/NnqiW8LzHl">https://t.co/NnqiW8LzHl</a> <a href="https://twitter.com/hashtag/NZvENG?src=hash&amp;ref_src=twsrc%5Etfw">#NZvENG</a> <a href="https://t.co/S1cF2DuNrD">pic.twitter.com/S1cF2DuNrD</a></p>
<p>&mdash; BLACKCAPS (@BLACKCAPS) <a href="https://twitter.com/BLACKCAPS/status/963314168978796544?ref_src=twsrc%5Etfw">February 13, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr"><a href="https://twitter.com/neildyment?ref_src=twsrc%5Etfw">@neildyment</a> Cricket: Chris Jordan&#39;s catch to dismiss Colin de Grandhomme could be the best you&#39;ll see, via <a href="https://twitter.com/nzherald?ref_src=twsrc%5Etfw">@nzherald</a> <a href="https://t.co/cFDHk1Pukn">https://t.co/cFDHk1Pukn</a></p>
<p>&mdash; SK (@susikabusi) <a href="https://twitter.com/susikabusi/status/963348713056997376?ref_src=twsrc%5Etfw">February 13, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chris-jordan-wonder-catch-vs-newzealand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീഡിപ്പിച്ചവരെ വിവാഹം ചെയ്താല്‍ മതി, ശിക്ഷയില്‍ നിന്ന് ഒഴിവാകാം; ജോര്‍ദ്ദാനിലെ നിയമം റദ്ദാക്കുന്നു</title>
		<link>https://www.chandrikadaily.com/jordans-cabinet-abolishes-marriage-loophole-for-rapists.html</link>
					<comments>https://www.chandrikadaily.com/jordans-cabinet-abolishes-marriage-loophole-for-rapists.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Apr 2017 12:17:17 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[jordan]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27232</guid>

					<description><![CDATA[&#160; പീഡനം നടത്തിയവര്‍ പീഢിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാമെന്ന നിയമം ജോര്‍ദ്ദാനില്‍ ദുര്‍ബ്ബലപ്പെടുത്തുന്നു. ആര്‍ട്ടിക്ള്‍ 380 പീനല്‍ കോഡ് ആണ് പീഢനം നടത്തിയവര്‍ പീഢിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്താല്‍ മറ്റു ശിക്ഷകളില്‍ നിന്നും നിയമകുരുക്കുകളില്‍ നിന്നും രക്ഷപ്പെടാമെന്ന് നിര്‍ദ്ദേശിക്കുന്നത്. അഞ്ചു വര്‍ഷമെങ്കിലും പീഡിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്ത് സംരിച്ചാല്‍ മതി. പതിനഞ്ചിനും പതിനെട്ടിനും വയസ്സിനിടക്കുള്ളവര്‍ നടത്തുന്ന ലൈംഗികതയും പീഡനമായി കണക്കാക്കുമെന്നും ഈ നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകളുടെയും മറ്റു പൊതുജനങ്ങളുടെയും അടക്കം നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രചാരമായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പീഡനം നടത്തിയവര്&#x200d; പീഢിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്താല്&#x200d; ശിക്ഷയില്&#x200d; നിന്ന് ഒഴിവാകാമെന്ന നിയമം ജോര്&#x200d;ദ്ദാനില്&#x200d; ദുര്&#x200d;ബ്ബലപ്പെടുത്തുന്നു.</p>
<p>ആര്&#x200d;ട്ടിക്ള്&#x200d; 380 പീനല്&#x200d; കോഡ് ആണ് പീഢനം നടത്തിയവര്&#x200d; പീഢിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്താല്&#x200d; മറ്റു ശിക്ഷകളില്&#x200d; നിന്നും നിയമകുരുക്കുകളില്&#x200d; നിന്നും രക്ഷപ്പെടാമെന്ന് നിര്&#x200d;ദ്ദേശിക്കുന്നത്. അഞ്ചു വര്&#x200d;ഷമെങ്കിലും പീഡിപ്പിക്കപ്പെട്ടവരെ വിവാഹം ചെയ്ത് സംരിച്ചാല്&#x200d; മതി. പതിനഞ്ചിനും പതിനെട്ടിനും വയസ്സിനിടക്കുള്ളവര്&#x200d; നടത്തുന്ന ലൈംഗികതയും പീഡനമായി കണക്കാക്കുമെന്നും ഈ നിയമം അനുശാസിക്കുന്നുണ്ട്.</p>
<p>എന്നാല്&#x200d; സ്ത്രീകളുടെയും മറ്റു പൊതുജനങ്ങളുടെയും അടക്കം നേതൃത്വത്തില്&#x200d; ശക്തമായ പ്രതിഷേധ പ്രചാരമായിരുന്നു നടന്നു വന്നത്. പീഡനം നടത്തുന്നവരെ നിയമപരമായി തന്നെ ശക്തമായി നേരിടണമെന്നായിരുന്നാണ് ഇവരുടെ വാദം.</p>
<p>സ്ത്രീകളുടെ അഭിമാനവും അന്തസ്സും സംരക്ഷിക്കുകയാണ് വിവാഹത്തിലൂടെ എന്നാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ പക്ഷം.<br />
എന്നാല്&#x200d; റദ്ദാക്കപ്പെട്ട നിയമം ഇപ്പോഴും പാര്&#x200d;ലിമെന്റ് അംഗീകാരത്തിനായി കാത്തുകിടക്കുകയാണ്. പൂര്&#x200d;ണ്ണമായി ഈ നിയമം എടുത്തു മാറ്റുന്നതുവരെ പ്രചരണം നടത്തുമെന്നാണ് പൗരസമിതി പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jordans-cabinet-abolishes-marriage-loophole-for-rapists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
