<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>jose k mani &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/jose-k-mani/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 05 Apr 2025 15:16:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>jose k mani &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇടത് മുന്നണി ഇടപ്പെട്ടില്ല; വഖഫ് ബില്ലില്‍ ബി.ജെ.പിയെ പിന്തുണച്ചത് പ്രശ്നമല്ലെന്ന് ജോസ് കെ. മാണി</title>
		<link>https://www.chandrikadaily.com/the-left-front-did-not-engage-jose-k-said-that-it-is-not-a-problem-to-have-supported-the-bjp-on-the-waqf-bill-mr.html</link>
					<comments>https://www.chandrikadaily.com/the-left-front-did-not-engage-jose-k-said-that-it-is-not-a-problem-to-have-supported-the-bjp-on-the-waqf-bill-mr.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 05 Apr 2025 15:16:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337088</guid>

					<description><![CDATA[സംഭവത്തില്‍ വിശദീകരണം ചോദിച്ച് ഇടതുമുന്നണിയില്‍നിന്ന് ആരും തന്നെ വിളിച്ചിട്ടില്ലെന്നും ജോസ് കെ. മാണി എം.പി]]></description>
										<content:encoded><![CDATA[<p>വഖഫ് ബില്ലില്&#x200d; ബി.ജെ.പിയെ പിന്തുണച്ച് ജോസ് കെ മാണി. ഇടത് മുന്നണി ഇടപ്പെട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ബി.ജെ.പിയെ പിന്തുണച്ചത് കൊണ്ട് യാതൊരു പ്രശ്നവുമില്ലെന്നും മാണി പറഞ്ഞു.</p>
<p>വഖഫ് ബില്ലില്&#x200d; ബി.ജെ.പിയെ പിന്തുണച്ചത് കൊണ്ട് യാതൊരു പ്രശ്നവുമില്ലെന്നും സംഭവത്തില്&#x200d; വിശദീകരണം ചോദിച്ച് ഇടതുമുന്നണിയില്&#x200d;നിന്ന് ആരും തന്നെ വിളിച്ചിട്ടില്ലെന്നും ജോസ് കെ. മാണി എം.പി. വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്&#x200d;ച്ചയില്&#x200d; ശബ്ദവോട്ടെടുപ്പ് സമയത്താണ് ബില്ലിലെ ചില ഭാഗങ്ങളില്&#x200d; ബി.ജെ.പി നയത്തെ അനുകൂലിച്ച് ഇടത് എം.പിയായ ജോസ് കെ മാണി വോട്ട് ചെയ്തത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-left-front-did-not-engage-jose-k-said-that-it-is-not-a-problem-to-have-supported-the-bjp-on-the-waqf-bill-mr.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ബില്‍: ബി.ജെ.പിക്ക് വോട്ട് ചെയ്ത് ഇടത് എം.പി ജോസ് കെ മാണി</title>
		<link>https://www.chandrikadaily.com/waqf-bill-left-mp-jose-k-mani-voted-for-bjp.html</link>
					<comments>https://www.chandrikadaily.com/waqf-bill-left-mp-jose-k-mani-voted-for-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 05 Apr 2025 05:16:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336983</guid>

					<description><![CDATA[ഭേദഗതി നിര്‍ദേശങ്ങളിലെ ശബ്ദ വോട്ടെടുപ്പിലാണ് ജോസ് കെ മാണി ബിജെപിക്കൊപ്പം നിലകൊണ്ടത്‌
]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി ബില്ലിൽ ബി.ജെ.പിക്ക് വോട്ട് ചെയ്ത് ഇടത് എം. പി ജോസ് കെ മാണി. ഭേദഗതി നിർദേശങ്ങളിലെ ശബ്ദ വോട്ടെടുപ്പിലാണ് ജോസ് കെ. മാണി ബി.ജെ.പിക്കൊപ്പം നിലകൊണ്ടത്. എൽ ഡി എഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ് (എം) ചെയർമാനാണ് നിലവിൽ ജോസ് കെ മാണി. മുന്നണി നിലപാടിന് വിരുദ്ധമായാണ് ജോസ് കെ മാണി തീരുമാനം കൈക്കൊണ്ടത്. കൃത്യമായി ആലോചിച്ചെടുത്ത നിലപാടാണെന്ന് ജോസ് കെ മാണി വിശദീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-bill-left-mp-jose-k-mani-voted-for-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജോസ് കെ.മാണിയുടെ മൗനം നല്ലതല്ല&#8217;: തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി തിരുത്തിയതില്&#x200d; കേരള കോണ്&#x200d;ഗ്രസില്&#x200d; ഭിന്നത</title>
		<link>https://www.chandrikadaily.com/jose-k-manis-silence-is-not-good-division-in-kerala-congress-over-chief-ministers-correction-of-thomas-chazhikkadan.html</link>
					<comments>https://www.chandrikadaily.com/jose-k-manis-silence-is-not-good-division-in-kerala-congress-over-chief-ministers-correction-of-thomas-chazhikkadan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Dec 2023 08:03:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[silence]]></category>
		<category><![CDATA[Thomas Chazhikkadan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285866</guid>

					<description><![CDATA[വേദിയില്&#x200d; വെച്ച് തന്നെ ജോസ് കെ മാണിക്ക് മുഖ്യമന്ത്രിയെ തിരുത്താമായിരുന്നു, എന്നാല്&#x200d; അത് ചെയ്തില്ല, പ്രതികരിക്കാന്&#x200d; കഴിയാതെ പോയാല്&#x200d; അതിന്റേതായ അപകടം പാര്&#x200d;ട്ടിക്ക് ഉണ്ടാകുമെന്നും പി.എം മാത്യു പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി തിരുത്തിയ നടപടിയില്&#x200d; കേരള കോണ്&#x200d;ഗ്രസില്&#x200d; അമര്&#x200d;ഷം രൂക്ഷം. ജോസ് കെ മാണി ഉള്&#x200d;പ്പെടെയുള്ളവരുടെ മൗനം പാര്&#x200d;ട്ടിക്ക് നല്ലതല്ലെന്ന് കേരള കോണ്&#x200d;ഗ്രസ് ഉന്നതാധികാര കമ്മിറ്റി അംഗം പി. എം മാത്യു പറഞ്ഞു.</p>
<p>വേദിയില്&#x200d; വെച്ച് തന്നെ ജോസ് കെ മാണിക്ക് മുഖ്യമന്ത്രിയെ തിരുത്താമായിരുന്നു, എന്നാല്&#x200d; അത് ചെയ്തില്ല, പ്രതികരിക്കാന്&#x200d; കഴിയാതെ പോയാല്&#x200d; അതിന്റേതായ അപകടം പാര്&#x200d;ട്ടിക്ക് ഉണ്ടാകുമെന്നും പി.എം മാത്യു പറഞ്ഞു.</p>
<p>തോമസ് ചാഴികാടനെ തിരുത്തിയ മുഖ്യമന്ത്രിയുടെ വാക്കുകളാണ് കേരള കോണ്&#x200d;ഗ്രസ് എമ്മിന്റെ അതൃപ്തിക്ക് കാരണം. പാലായിലെ നവകേരള സദസ്സ് വേദിയില്&#x200d; തോമസ് ചാഴികാടന്റെ പ്രസംഗത്തില്&#x200d; റബ്ബര്&#x200d; വില തകര്&#x200d;ച്ച അടക്കമുള്ള വിഷയങ്ങള്&#x200d; പരാമര്&#x200d;ശിച്ചിരുന്നു. എന്നാല്&#x200d; പരാതി അറിയിക്കാനുള്ള വേദിയല്ല ഇതൊന്നും എം.പിക്ക് ഇക്കാര്യം ബോധ്യപ്പെടാത്തത് നിര്&#x200d;ഭാഗ്യകരമായി പോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്&#x200d; തുറന്നടിച്ചു.</p>
<p>അതേസമയം നവകേരള സദസ്സില്&#x200d; റബര്&#x200d; കര്&#x200d;ഷകരുടെ പ്രശ്‌നം ഉന്നയിച്ച തോമസ് ചാഴിക്കാടന്&#x200d; എം പിയുടെ നടപടിയില്&#x200d; തെറ്റില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്&#x200d; പ്രതികരിച്ചിരുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നം എംപി എന്ന നിലയില്&#x200d; അദ്ദേഹം ചൂണ്ടി കാണിക്കുകയാണ് ഉണ്ടായത്.</p>
<p>മുഖ്യമന്ത്രിയുടെ മറുപടി എം പി യെ അവഹേളിക്കുന്നതല്ലന്നും യാത്രയുടെ ഉദ്ദേശം വ്യക്തമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും റോഷി അഗസ്റ്റിന്&#x200d; കോട്ടയത്ത് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jose-k-manis-silence-is-not-good-division-in-kerala-congress-over-chief-ministers-correction-of-thomas-chazhikkadan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് -ജോസ് കെ. മാണി</title>
		<link>https://www.chandrikadaily.com/to-kill-the-wild-buffalo-jose-k-mr.html</link>
					<comments>https://www.chandrikadaily.com/to-kill-the-wild-buffalo-jose-k-mr.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 May 2023 11:51:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[buffalo]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[Kill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255023</guid>

					<description><![CDATA[കോട്ടയം: കണമലയില്&#x200d; രണ്ട് പേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്ന് കേരള കോണ്&#x200d;ഗ്രസ് (എം) ചെയര്&#x200d;മാന്&#x200d; ജോസ് കെ. മാണി. വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് ഉടന്&#x200d; നടപ്പിലാക്കണം. ഇതില്&#x200d; വനം വകുപ്പിനും പൊലീസിനും ആശയക്കുഴപ്പം ഉണ്ടായത് ശരിയല്ല. റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പൂര്&#x200d;ണമായ അധികാരം കലക്ടര്&#x200d;ക്കാണ്. ഇത്തരം ദുരന്തങ്ങളില്&#x200d; നടപടിയെടുക്കാന്&#x200d; ഉന്നതതല സമിതി വേണമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്&#x200d;ത്തു. രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം കാട്ട്‌പോത്ത് കുത്തിക്കൊന്നത്. ഇതിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി കണമലയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: കണമലയില്&#x200d; രണ്ട് പേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്ന് കേരള കോണ്&#x200d;ഗ്രസ് (എം) ചെയര്&#x200d;മാന്&#x200d; ജോസ് കെ. മാണി.</p>
<p>വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് ഉടന്&#x200d; നടപ്പിലാക്കണം. ഇതില്&#x200d; വനം വകുപ്പിനും പൊലീസിനും ആശയക്കുഴപ്പം ഉണ്ടായത് ശരിയല്ല. റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പൂര്&#x200d;ണമായ അധികാരം കലക്ടര്&#x200d;ക്കാണ്. ഇത്തരം ദുരന്തങ്ങളില്&#x200d; നടപടിയെടുക്കാന്&#x200d; ഉന്നതതല സമിതി വേണമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം കാട്ട്‌പോത്ത് കുത്തിക്കൊന്നത്. ഇതിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി കണമലയില്&#x200d; നാട്ടുകാര്&#x200d; പ്രതിഷേധം നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/to-kill-the-wild-buffalo-jose-k-mr.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഹനമിടിച്ച് സഹോദരങ്ങള്&#x200d; മരിച്ച സംഭവം; ജോസ് കെ. മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു</title>
		<link>https://www.chandrikadaily.com/incident-where-siblings-died-after-being-hit-by-a-vehicle-jose-k-manis-son-was-arrested-and-released.html</link>
					<comments>https://www.chandrikadaily.com/incident-where-siblings-died-after-being-hit-by-a-vehicle-jose-k-manis-son-was-arrested-and-released.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 10 Apr 2023 08:18:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[jose k mani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247190</guid>

					<description><![CDATA[ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.]]></description>
										<content:encoded><![CDATA[<p>കോട്ടയം: വാഹനാപകടത്തില്&#x200d; രണ്ടുപേര്&#x200d; മരിച്ച സംഭവത്തില്&#x200d; ജോസ് കെ മാണിയുടെ മകന്&#x200d; കെഎം മാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ജാമ്യത്തില്&#x200d; വിട്ടു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്&#x200d;വമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്.</p>
<p>മണിമല ബിഎസ്എന്&#x200d;എല്&#x200d; ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇന്നോവ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം. സംഭവത്തില്&#x200d; മണിമല സ്വദേശികളായ മാത്യു ജോണ്&#x200d; (35) ജീന്&#x200d;സ് ജോണ്&#x200d; (30) എന്നിവരാണ് മരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/incident-where-siblings-died-after-being-hit-by-a-vehicle-jose-k-manis-son-was-arrested-and-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എല്&#x200d;.ഡി.എഫില്&#x200d; ആഘോഷം പെരുവഴിയിലായത് ജോസ്.കെ. മാണി</title>
		<link>https://www.chandrikadaily.com/jose-k-mani-pala-ldf.html</link>
					<comments>https://www.chandrikadaily.com/jose-k-mani-pala-ldf.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 06 May 2021 12:05:15 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[pala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186370</guid>

					<description><![CDATA[&#160; തിരുവനന്തപുരം: രണ്ടാം പിണറായി സര്&#x200d;ക്കാര്&#x200d; അധികാരമേല്&#x200d;ക്കാനുള്ള ഒരുക്കങ്ങള്&#x200d; എ.കെ.ജി സെന്ററില്&#x200d; പുരോഗമിക്കുമ്പോള്&#x200d; ചോദ്യചിഹ്നമാകുന്നത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി. പാലായില്&#x200d; വിജയിച്ചിരുന്നെങ്കില്&#x200d; ജോസ് മന്ത്രിയാകുമായിരുന്നു. എന്നാല്&#x200d; പാര്&#x200d;ട്ടിയെ പിളര്&#x200d;ത്തി ഇടതുമുന്നണിയിലെത്തിച്ച അദ്ദേഹത്തിന് ഇപ്പോള്&#x200d; രാഷ്ട്രീയ മേല്&#x200d;വിലാസം തന്നെ നഷ്ടമായിരിക്കുന്നു. പാലായില്&#x200d; കയ്പുനീര്&#x200d; കുടിച്ചതിന്റെ ആഘാതത്തില്&#x200d; ജോസ് കെ മാണിയുടെ ഭാവി എന്തായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. പാലായില്&#x200d; സി.പി.എമ്മുകാര്&#x200d; ജോസ് കെ മാണിയെ കാലുവാരിയെന്നാണ് ജോസ് വിഭാഗം ആരോപിക്കുന്നത്. സി.പി.എം വോട്ട് വ്യാപകമായി മാണി സി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: രണ്ടാം പിണറായി സര്&#x200d;ക്കാര്&#x200d; അധികാരമേല്&#x200d;ക്കാനുള്ള ഒരുക്കങ്ങള്&#x200d; എ.കെ.ജി സെന്ററില്&#x200d; പുരോഗമിക്കുമ്പോള്&#x200d; ചോദ്യചിഹ്നമാകുന്നത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി. പാലായില്&#x200d; വിജയിച്ചിരുന്നെങ്കില്&#x200d; ജോസ് മന്ത്രിയാകുമായിരുന്നു. എന്നാല്&#x200d; പാര്&#x200d;ട്ടിയെ പിളര്&#x200d;ത്തി ഇടതുമുന്നണിയിലെത്തിച്ച അദ്ദേഹത്തിന് ഇപ്പോള്&#x200d; രാഷ്ട്രീയ മേല്&#x200d;വിലാസം തന്നെ നഷ്ടമായിരിക്കുന്നു. പാലായില്&#x200d; കയ്പുനീര്&#x200d; കുടിച്ചതിന്റെ ആഘാതത്തില്&#x200d; ജോസ് കെ മാണിയുടെ ഭാവി എന്തായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.</p>
<p>പാലായില്&#x200d; സി.പി.എമ്മുകാര്&#x200d; ജോസ് കെ മാണിയെ കാലുവാരിയെന്നാണ് ജോസ് വിഭാഗം ആരോപിക്കുന്നത്. സി.പി.എം വോട്ട് വ്യാപകമായി മാണി സി കാപ്പന് പോയെന്നാണ് വിലയിരുത്തല്&#x200d;. പ്രാദേശികമായി ജോസ് കെ മാണിയെ ഉള്&#x200d;ക്കൊള്ളാന്&#x200d; സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്കായില്ല. അടുത്തിടെ നടന്ന ഭിന്നത പ്രതിഫലിച്ചോയെന്നും സംശയമുണ്ട്. ഏഴ് പഞ്ചായത്തുകളില്&#x200d; സ്വാധീനമുണ്ടായിട്ടും ബി.ജെ.പി ഭരിക്കുന്ന മുത്തോലിയില്&#x200d; മാത്രമാണ് ജോസിന് മുന്നിലെത്താനായത്. ഇക്കാര്യങ്ങളെല്ലാം ഇരുപാര്&#x200d;ട്ടികളും വിശദമായി പരിശോധിക്കണമെന്ന് പാര്&#x200d;ട്ടി ഉന്നതാധികാര സമിതിയംഗവും എം.പിയുമായ തോമസ് ചാഴിക്കാടന്&#x200d; ആവശ്യപ്പെടുന്നു</p>
<p>2016ല്&#x200d; കോട്ടയം ജില്ലയില്&#x200d; എല്&#x200d;.ഡി.എഫിനൊപ്പം നിന്നത് ഏറ്റുമാനൂരും വൈക്കവും മാത്രമായിരുന്നു. എന്നാല്&#x200d; കേരള കോണ്&#x200d;ഗ്രസിന്റെ വരവോടെ ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഇടതു പാളയത്തിലെത്തി. ചങ്ങനാശേരിയിലേയും പൂഞ്ഞാറിലെയും ജയത്തില്&#x200d; അഭിമാനിക്കാം. എന്നാല്&#x200d; പ്രാദേശിക നേതൃത്വങ്ങളുടെ എതിര്&#x200d;പ്പിനെ മറികടന്നാണ് റാന്നി, ചാലക്കുടി അടക്കമുള്ള സിറ്റിങ് സീറ്റുകള്&#x200d; ഇടതു മുന്നണി മാണി വിഭാഗത്തിന് വിട്ടുനല്&#x200d;കിയത്. ചാലക്കുടിയില്&#x200d; ഡെന്നിസ് ആന്റണി പരാജയപ്പെട്ടപ്പോള്&#x200d; റാന്നിയില്&#x200d; പ്രമോദ് നാരയണന്&#x200d; വിജയിച്ചു. മധ്യകേരളത്തില്&#x200d; 11 സീറ്റാണ് ജോസ് വിഭാഗത്തിന് എല്&#x200d;.ഡി.എഫ് അനുവദിച്ചത്. ഇതില്&#x200d; അഞ്ചിടത്ത് വിജയിക്കാനും കഴിഞ്ഞു. അപ്പോഴും നായകന് റോളില്ലാതാകുന്നത് ജോസ് കെ മാണിയുടെ പാര്&#x200d;ട്ടിക്ക് എല്&#x200d;.ഡി.എഫില്&#x200d; തന്നെ അധികകാലം പിടിച്ചുനില്&#x200d;ക്കാനാവില്ലെന്ന സൂചനയാണ് നല്&#x200d;കുന്നത്. ചങ്ങനാശേരിയില്&#x200d; ജോബ് മൈക്കിള്&#x200d;, റാന്നിയില്&#x200d; പ്രമോദ് നാരായണന്&#x200d;, ഇടുക്കിയില്&#x200d; റോഷി അഗസ്റ്റിന്&#x200d;, കാഞ്ഞിരപ്പള്ളിയില്&#x200d; ഡോ.എന്&#x200d;. ജയരാജ്, പൂഞ്ഞാറില്&#x200d; സെബാസ്റ്റ്യന്&#x200d; കുളത്തിനാല്&#x200d; എന്നിവരാണ് വിജയിച്ചത്. ജോസ് കെ മാണിയുടെ തോല്&#x200d;വിയോടെ റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യതകള്&#x200d; വര്&#x200d;ധിച്ചു. ജോസ് കെ മാണിക്ക് പുറമെ ചാലക്കുടിയില്&#x200d; ഡെന്നിസ് ആന്റണി, പെരുമ്പാവൂരില്&#x200d; ബാബു ജോസഫ്, പിറവത്ത് സിന്ധുമോള്&#x200d; ജേക്കബ്, കടുത്തുരുത്തിയില്&#x200d; സ്റ്റീഫന്&#x200d; ജോര്&#x200d;ജ്, തൊടുപുഴയില്&#x200d; കെ.ഐ ആന്റണി എന്നിവരാണ് പരാജയപ്പെട്ടത്.</p>
<p>സി.പി.എമ്മിന്റെ ആശീര്&#x200d;വാദത്തോടെ ജോസ് പക്ഷത്തിന്റെ സ്ഥാനാര്&#x200d;ത്ഥിയായിട്ടും സിന്ധുമോള്&#x200d;ക്ക് അനൂപ് ജേക്കബിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്&#x200d; പോലും സാധിച്ചില്ല. 2016ലെ തെരഞ്ഞെടുപ്പില്&#x200d; ആറു സീറ്റുകളിലാണ് കേരള കോണ്&#x200d;ഗ്രസ് എമ്മിന് വിജയിക്കാനായത്. ജോസഫ് വിഭാഗം ഒപ്പമുള്ള സാഹചര്യമായിരുന്നു അത്. പാല ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഉണ്ടായ തര്&#x200d;ക്കങ്ങളെ തുടര്&#x200d;ന്ന് അടിയൊഴുക്കുകള്&#x200d; സംഭവിക്കുകയും മണ്ഡലം മാണി സി കാപ്പന്&#x200d; പിടിച്ചെടുക്കുകയും ചെയ്തു. ജോസഫ് വിഭാഗവുമായി പിരിഞ്ഞതോടെ കേവലം രണ്ട് സീറ്റ് മാത്രമായാണ് ജോസ് വിഭാഗം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.<br />
ഇതിനിടെ പാലായില്&#x200d; പാര്&#x200d;ട്ടി വോട്ടുകള്&#x200d; മാത്രമല്ല കേരളാ കോണ്&#x200d;ഗ്രസ് വോട്ടുകളിലും വിള്ളലുണ്ടായെന്നാണ് സി.പി.എം വിലയിരുത്തല്&#x200d;. ജോസ് കെ മാണിക്കെതിരെയുള്ള എതിര്&#x200d;പ്പ് പ്രധാന ഘടകമായി. തെരഞ്ഞെടുപ്പിന് തൊട്ട് മുന്&#x200d;പ് പാലാ നഗരസഭയിലെ കൈയ്യാങ്കളിയില്&#x200d; നടപടി വേണമോ എന്ന കാര്യവും ആലോചനയിലുണ്ട്. വിശദമായ റിപ്പോര്&#x200d;ട്ട് സി.പി.എം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jose-k-mani-pala-ldf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോസ് കെ മാണി രാജ്യസഭാംഗത്വം ഉടന്&#x200d; രാജിവെച്ചേക്കില്ല</title>
		<link>https://www.chandrikadaily.com/jose-k-mani-rajyasabhamp-resign.html</link>
					<comments>https://www.chandrikadaily.com/jose-k-mani-rajyasabhamp-resign.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 09 Jan 2021 03:30:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[mp]]></category>
		<category><![CDATA[rajyasabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175607</guid>

					<description><![CDATA[കോടതി വിധിവരുന്നതുവരെ കാത്തിരിക്കാനാണ് നിയമോപദേശം ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p>കോട്ടയം: കേരള കോണ്&#x200d;ഗ്രസ് എം നേതാവ് ജോസ് കെ മാണി രാജ്യസഭാ അംഗത്വം ഉടന്&#x200d; രാജിവെച്ചേക്കില്ല. കോടതിയില്&#x200d; കേസ് നിലനില്&#x200d;ക്കുന്നതിനാലാണ് രാജി വൈകുന്നത്. കോടതി വിധിവരുന്നതുവരെ കാത്തിരിക്കാനാണ് നിയമോപദേശം ലഭിച്ചത്. നിലവില്&#x200d; ചിഹ്നം ലഭിക്കണമെന്നാവശ്യപ്പെട്ട് പി.ജെ ജോസഫ് നല്&#x200d;കിയ ഹര്&#x200d;ജി കോടതിയുടെ പരിഗണനയിലാണ്.</p>
<p>പാര്&#x200d;ട്ടിയ്ക്ക് രണ്ട് എം.പിമാര്&#x200d; ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ജോസിന് അനുകൂലമായി തീരുമാനമെടുത്തത്. എന്നാല്&#x200d; ഈയൊരു സാഹചര്യത്തില്&#x200d; രാജിവെക്കുന്നത് കേസില്&#x200d; തിരിച്ചടിയാകുമെന്ന് കരുതുന്നു.</p>
<p>അതേസമയം, ജോസ് കെ മാണിയുടെ നിലപാടിനെതിരെ യു.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്&#x200d; പതിനാലിന് മുന്നണി മാറ്റം പ്രഖ്യാപിക്കുമ്പോള്&#x200d; ധാര്&#x200d;മികതയുടെ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് ജോസ് കെ മാണി അറിയിച്ചിരുന്നു. എന്നാല്&#x200d; മൂന്ന് മാസത്തിനിപ്പുറവും രാജിയിലേക്ക് പോകാത്തതിനെ തുടര്&#x200d;ന്നാണ് യു.ഡി.എഫ് പ്രതിഷേധമുയര്&#x200d;ത്തുന്നത്. യു.ഡി.എഫ് പിന്തുണയോടെയാണ് ജോസ് കെ മാണി രാജ്യസഭയിലെത്തിയത്. നിലവില്&#x200d; രാജിവെച്ചാല്&#x200d; എല്&#x200d;.ഡി.എഫ് പിന്തുണയോടെ രാജ്യഭയിലേക്ക് പാര്&#x200d;ട്ടി അംഗത്വപറഞ്ഞയക്കാനാകുമോയെന്ന ഉറപ്പ് ജോസിന് ഇടതുമുന്നണിയില്&#x200d; നിന്ന് ലഭിച്ചിട്ടില്ല. ഇതും രാജി നീട്ടി കൊണ്ടുപോകുന്നതിന് കാരണമാക്കുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jose-k-mani-rajyasabhamp-resign.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.ജെ ജോസഫിന്റെ ഹര്&#x200d;ജി തള്ളി; രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക്</title>
		<link>https://www.chandrikadaily.com/jose-k-mani-news-2.html</link>
					<comments>https://www.chandrikadaily.com/jose-k-mani-news-2.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 20 Nov 2020 08:40:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jose k mani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168455</guid>

					<description><![CDATA[ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷന്&#x200d; ബെഞ്ചില്&#x200d; അപേക്ഷ നല്&#x200d;കുമെന്നും സ്റ്റേ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: കേരള കോണ്&#x200d;ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്. പി.ജെ ജോസഫിന്റെ ഹര്&#x200d;ജി തള്ളിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ചു. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്&#x200d;ന്ന് കോടതി തീരുമാനം മരവിപ്പിച്ചിരുന്നു.</p>
<p>രണ്ടില ചിഹ്നം മരവിപ്പിച്ചതിനെ തുടര്&#x200d;ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നതിനായി ജോസഫ് വിഭാഗത്തിനും ചെണ്ടയും ജോസ് കെ മാണി പക്ഷത്തിന് ഫാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അനുവദിച്ചിരുന്നു.</p>
<p>തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തിലും അവകാശത്തിലും ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധിയോട് യോജിക്കുന്ന തരത്തിലാണ് ഇപ്പോള്&#x200d; ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.</p>
<p>ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷന്&#x200d; ബെഞ്ചില്&#x200d; അപേക്ഷ നല്&#x200d;കുമെന്നും സ്റ്റേ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jose-k-mani-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഐ ഓഫീസിലേക്ക് വഴിയറിയാതെ കുടുങ്ങി ജോസ് കെ. മാണി; ഒടുവില്&#x200d; സംഭവിച്ചത്</title>
		<link>https://www.chandrikadaily.com/jose-k-mani-journey-to-cpi-office.html</link>
					<comments>https://www.chandrikadaily.com/jose-k-mani-journey-to-cpi-office.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 17 Oct 2020 05:25:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jose k mani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162187</guid>

					<description><![CDATA[എല്&#x200d;ഡിഎഫ് പ്രവേശം പ്രഖ്യാപിച്ചെങ്കിലും തലസ്ഥാനത്തെത്തിയപ്പോള്&#x200d; കഥയറിയാതെ കുരുങ്ങിയ ജോസ് കെ മാണിയെക്കുറിച്ചുള്ള രസകരമായ വാര്&#x200d;ത്തകളാണ് ഇപ്പോള്&#x200d; ചര്&#x200d;ച്ചയാവുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എല്&#x200d;ഡിഎഫ് പ്രവേശം പ്രഖ്യാപിച്ചെങ്കിലും തലസ്ഥാനത്തെത്തിയപ്പോള്&#x200d; കഥയറിയാതെ കുരുങ്ങിയ ജോസ് കെ മാണിയെക്കുറിച്ചുള്ള രസകരമായ വാര്&#x200d;ത്തകളാണ് ഇപ്പോള്&#x200d; ചര്&#x200d;ച്ചയാവുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണാനായിരുന്നു ഇന്നലെ ജോസ് തീരുമാനിച്ചത്. എന്നാല്&#x200d; കുരുക്കായത് മറ്റൊരു പ്രശ്‌നമായിരുന്നു.</p>
<p>ഗസ്റ്റ് ഹൗസില്&#x200d; തങ്ങിയ ജോസ് കെ. മാണിക്കോ ഡ്രൈവര്&#x200d;ക്കോ എംഎന്&#x200d; സ്മാരകത്തിലേക്കുള്ള വഴിയറിയില്ല. റോഷി അഗസ്റ്റിന്&#x200d; എംഎല്&#x200d;എയ്ക്കും വഴിയെപ്പറ്റി കൃത്യമായ ധാരണയില്ല. ഒടുവില്&#x200d; അതിനും സിപിഎമ്മിന്റെ സഹായം തേടി. ഒടുവില്&#x200d; എകെജി സെന്ററില്&#x200d; നിന്നു കാര്&#x200d; എത്തി.</p>
<p>കാനവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗസ്റ്റ് ഹൗസില്&#x200d; തിരികെ എത്തിക്കുകയും ചെയ്തു. എന്തിനാണ് എകെജി സെന്ററിലെ കാര്&#x200d; ഉപയോഗിച്ചതെന്നതിലെ ചോദ്യങ്ങള്&#x200d;ക്ക് അവസാനം ജോസ് കെ. മാണി സത്യം പറഞ്ഞു. അവിടേക്ക് പരിചയമുള്ള ഒരാളെ കൂടെ കൂട്ടിയെന്നേ ഉള്ളൂ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jose-k-mani-journey-to-cpi-office.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസ് പറഞ്ഞാല്&#x200d; പാലായില്&#x200d; മത്സരിക്കുമെന്ന് മാണിയുടെ മരുമകന്&#x200d;; ജോസ് കെ മാണിയെ തള്ളി</title>
		<link>https://www.chandrikadaily.com/mp-joseph-informed-his-interest-to-contest-from-pala-constituency.html</link>
					<comments>https://www.chandrikadaily.com/mp-joseph-informed-his-interest-to-contest-from-pala-constituency.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 17 Oct 2020 03:16:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[MP Joseph]]></category>
		<category><![CDATA[pala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162165</guid>

					<description><![CDATA[സംസ്ഥാന മുന്&#x200d; ലേബര്&#x200d; കമ്മീഷണര്&#x200d; കൂടിയാണ് എംപി ജോസഫ്. കേരള കോണ്&#x200d;ഗ്രസ് (എം) എല്&#x200d;ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്നും അദ്ദേഹം നിലപാടെടുത്തു]]></description>
										<content:encoded><![CDATA[<p>കോട്ടയം: പാലായില്&#x200d; കോണ്&#x200d;ഗ്രസിനു വേണ്ടി മത്സരിക്കാന്&#x200d; സന്നദ്ധത അറിയിച്ച് അന്തരിച്ച കെഎം മാണിയുടെ മരുമകന്&#x200d; എംപി ജോസഫ്. കോണ്&#x200d;ഗ്രസ് നിര്&#x200d;ദേശിച്ചാല്&#x200d; പാലായില്&#x200d; മത്സരിക്കാമെന്ന് മാണിയുടെ മകളായ സാലിയുടെ ഭര്&#x200d;ത്താവ് പറഞ്ഞു. സംസ്ഥാന മുന്&#x200d; ലേബര്&#x200d; കമ്മീഷണര്&#x200d; കൂടിയാണ് എംപി ജോസഫ്. കേരള കോണ്&#x200d;ഗ്രസ് (എം) എല്&#x200d;ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്നും അദ്ദേഹം നിലപാടെടുത്തു.</p>
<p>കെഎം മാണിയെ വ്യക്തിപരമായി ആക്രമിച്ചവരാണ് ഇടതുപക്ഷവും സിപിഎമ്മും. ദേശീയതലത്തില്&#x200d; രാജ്യം അഭിമുഖീകരിക്കുന്ന ഒരുപിടി പ്രശ്‌നങ്ങളുണ്ട്. കോണ്&#x200d;ഗ്രസിനു മാത്രമേ അതില്&#x200d; നിന്ന് ഇന്ത്യയെ രക്ഷിക്കാനാകൂ. കോണ്&#x200d;ഗ്രസ് നേതൃത്വം നല്&#x200d;കുന്ന മുന്നണിയില്&#x200d; നിന്ന് ആ സമയത്തു വിട്ടുപോകുന്നതു ശരിയല്ല- എംപി ജോസഫ് പറഞ്ഞു.</p>
<p>കേരള കോണ്&#x200d;ഗ്രസ് (എം) മാത്രമാണ് ഇടതുപക്ഷത്തെത്തിയതെന്നും വോട്ടുകള്&#x200d; ഇപ്പോഴും അവിടെ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mp-joseph-informed-his-interest-to-contest-from-pala-constituency.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
