<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Journalist Killed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/journalist-killed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 03 Aug 2019 13:56:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Journalist Killed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശ്രീറാമിനെ ഇന്ന് സ്വകാര്യ ആസ്പത്രിയില്&#x200d; നിന്ന് മാറ്റില്ല, വണ്ടിയിടിച്ചു കൊന്ന കേസിലെ പൊലീസിന്റെ അനാസ്ഥ തുടരുന്നു</title>
		<link>https://www.chandrikadaily.com/media-person-murder-case.html</link>
					<comments>https://www.chandrikadaily.com/media-person-murder-case.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 03 Aug 2019 13:56:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[basheer]]></category>
		<category><![CDATA[Journalist Killed]]></category>
		<category><![CDATA[media person]]></category>
		<category><![CDATA[siraj]]></category>
		<category><![CDATA[Sreeram venkitta raman]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135230</guid>

					<description><![CDATA[തിരുവനന്തപുരം: മാധ്യമപ്രവര്&#x200d;ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സ്വകാര്യ ആശുപത്രിയില്&#x200d; നിന്ന് മാറ്റില്ല. തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റുന്നതിനെ ആരോഗ്യാവസ്ഥകള്&#x200d; ചൂണ്ടിക്കാട്ടി ഡോക്ടര്&#x200d;മാര്&#x200d; എതിര്&#x200d;ത്തെന്നാണ് സൂചന. ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം രേഖപ്പെടുത്താന്&#x200d; പൊലീസിന് കഴിഞ്ഞില്ല. ഒരു കൈയില്&#x200d; ഡ്രിപ്പും മറ്റൊരു കൈയില്&#x200d; മുറിവുമായതിനാല്&#x200d; വിരലടയാളം രേഖപ്പെടുത്താന്&#x200d; ഡോക്ടര്&#x200d; അനുവദിച്ചില്ല. ഡ്രൈവിങ് സീറ്റില്&#x200d; നിന്നുളള വിരലടയാളം ഫോറന്&#x200d;സിക് ടീം എടുത്തെങ്കിലും അത് ഒത്തു നോക്കാന്&#x200d; പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വണ്ടിയോടിച്ചത് ശ്രീറാം [&#8230;]]]></description>
										<content:encoded><![CDATA[
<p><br> തിരുവനന്തപുരം: മാധ്യമപ്രവര്&#x200d;ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സ്വകാര്യ ആശുപത്രിയില്&#x200d; നിന്ന് മാറ്റില്ല. തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റുന്നതിനെ ആരോഗ്യാവസ്ഥകള്&#x200d;  ചൂണ്ടിക്കാട്ടി ഡോക്ടര്&#x200d;മാര്&#x200d; എതിര്&#x200d;ത്തെന്നാണ് സൂചന. </p>



<p>ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം രേഖപ്പെടുത്താന്&#x200d; പൊലീസിന് കഴിഞ്ഞില്ല. ഒരു കൈയില്&#x200d; ഡ്രിപ്പും മറ്റൊരു കൈയില്&#x200d; മുറിവുമായതിനാല്&#x200d; വിരലടയാളം രേഖപ്പെടുത്താന്&#x200d; ഡോക്ടര്&#x200d; അനുവദിച്ചില്ല. ഡ്രൈവിങ് സീറ്റില്&#x200d; നിന്നുളള വിരലടയാളം ഫോറന്&#x200d;സിക് ടീം എടുത്തെങ്കിലും അത് ഒത്തു നോക്കാന്&#x200d; പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് പല ദൃക്‌സാക്ഷി മൊഴികള്&#x200d; ഒത്തുനോക്കി പൊലീസ് സ്ഥിരീകരിച്ചെങ്കിലും അതിന് കൃത്യമായ ശാസ്ത്രീയ തെളിവുകള്&#x200d; കൂടി വേണം. </p>



<p>അപകടമുണ്ടായ ശേഷം ജനറല്&#x200d; ആസ്പത്രിയില്&#x200d; നിന്ന് മെഡിക്കല്&#x200d; കോളജിലേക്ക് പോകാനാണ് ജനറല്&#x200d; ആസ്പത്രിയിലെ ഡോക്ടര്&#x200d; റഫര്&#x200d; ചെയ്തത്. എന്നാല്&#x200d; ഇതിന് വിസമ്മതിച്ച ശ്രീറാം കിംസ് ആസ്പത്രിയില്&#x200d; പോയി അഡ്മിറ്റാവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/media-person-murder-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമാല്&#x200d; ഖഷോഗി കൊല്ലപ്പെട്ടതായി സഊദി; സല്&#x200d;മാന്&#x200d; രാജകുമാരന്&#x200d; അറിഞ്ഞിട്ടാവില്ലെന്ന് ട്രംപ്</title>
		<link>https://www.chandrikadaily.com/jamal-khashoggi-death-trump-not-satisfied-with-saudi-accounts.html</link>
					<comments>https://www.chandrikadaily.com/jamal-khashoggi-death-trump-not-satisfied-with-saudi-accounts.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 21 Oct 2018 09:30:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[america-saudi]]></category>
		<category><![CDATA[Jamal Khashoggi]]></category>
		<category><![CDATA[Journalist Killed]]></category>
		<category><![CDATA[Muhammad bin salman]]></category>
		<category><![CDATA[Prince Salman]]></category>
		<category><![CDATA[saudi arabia]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=107684</guid>

					<description><![CDATA[റിയാദ്: വാഷിങ്ടണ്&#x200d; പോസ്റ്റ് ലേഖകനും മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകനുമായ ജമാല്&#x200d; ഖഷോഗി ഇസ്തംബൂളിലെ സഊദി കോണ്&#x200d;സുലേറ്റില്&#x200d; കൊല്ലപ്പെട്ടതായി സഊദി അറേബ്യ സമ്മതിച്ചു. കോണ്&#x200d;സുലേറ്റില്&#x200d; പ്രവേശിച്ച ഉടനെ ചിലരുമായുണ്ടായ വാക്കുതര്&#x200d;ക്കത്തെ തുടര്&#x200d;ന്നുള്ള ഏറ്റുമുട്ടലില്&#x200d; അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്ന് സഊദി പ്രസ് ഏജന്&#x200d;സി അറിയിച്ചു. എന്നാല്&#x200d; മൃതദേഹം എന്തുചെയ്തുവെന്ന് വ്യക്തമാക്കിയില്ല. കോണ്&#x200d;സുലേറ്റിലെ ചര്&#x200d;ച്ചകള്&#x200d; വഴക്കിന് കാരണമാവുകയും തുടര്&#x200d;ന്ന് കൊല്ലപ്പെടുകയും ചെയ്തുവെന്ന് സഊദി അറ്റോര്&#x200d;ണി ജനറല്&#x200d; ഷെയ്ഖ് സഊദ് അല്&#x200d; മുജീബ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 18 സഊദി പൗരന്മാരെ അറസ്റ്റ് ചെയ്തതായും രണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>റിയാദ്: വാഷിങ്ടണ്&#x200d; പോസ്റ്റ് ലേഖകനും മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകനുമായ ജമാല്&#x200d; ഖഷോഗി ഇസ്തംബൂളിലെ സഊദി കോണ്&#x200d;സുലേറ്റില്&#x200d; കൊല്ലപ്പെട്ടതായി സഊദി അറേബ്യ സമ്മതിച്ചു. കോണ്&#x200d;സുലേറ്റില്&#x200d; പ്രവേശിച്ച ഉടനെ ചിലരുമായുണ്ടായ വാക്കുതര്&#x200d;ക്കത്തെ തുടര്&#x200d;ന്നുള്ള ഏറ്റുമുട്ടലില്&#x200d; അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്ന് സഊദി പ്രസ് ഏജന്&#x200d;സി അറിയിച്ചു. എന്നാല്&#x200d; മൃതദേഹം എന്തുചെയ്തുവെന്ന് വ്യക്തമാക്കിയില്ല.</p>
<p>കോണ്&#x200d;സുലേറ്റിലെ ചര്&#x200d;ച്ചകള്&#x200d; വഴക്കിന് കാരണമാവുകയും തുടര്&#x200d;ന്ന് കൊല്ലപ്പെടുകയും ചെയ്തുവെന്ന് സഊദി അറ്റോര്&#x200d;ണി ജനറല്&#x200d; ഷെയ്ഖ് സഊദ് അല്&#x200d; മുജീബ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 18 സഊദി പൗരന്മാരെ അറസ്റ്റ് ചെയ്തതായും രണ്ട് പ്രമുഖരെ പിരിച്ചുവിട്ടതായും അദ്ദേഹം അറിയിച്ചു. സഊദി കിരിടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്റെ മുതിര്&#x200d;ന്ന ഉപദേഷ്ടാവ് സഊദ് അല്&#x200d; ഖഹ്താനിയെയും ഇന്റലിജന്&#x200d;സ് ഉപമേധാവി അഹ്്മദ് അല്&#x200d; അസീരിയേയുമാണ് പിരിച്ചുവിട്ടത്.</p>
<p>കോണ്&#x200d;സുലേറ്റ് ഉദ്യോഗസ്ഥരെ തുര്&#x200d;ക്കി അന്വേഷണം സംഘം ചോദ്യംചെയ്തിട്ടുണ്ട്. ഖഷോഗി കൊല്ലപ്പെട്ടുവെന്ന് അറിയിച്ചുകൊണ്ടുള്ള സഊദി പ്രസ്താവനയില്&#x200d; യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് സംതൃപ്തി പ്രകടിപ്പിച്ചു. സഊദി വിശദീകരണം തൃപ്തികരമാണ്. വളരെ പ്രധാനപ്പെട്ട ആദ്യ ചുവടുവെപ്പാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരന്&#x200d; അറിഞ്ഞിട്ടാവില്ല കൊലപാതകമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഖഷോഗി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെട്ടാല്&#x200d; വന്&#x200d; പ്രത്യാഘാതങ്ങള്&#x200d; നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു.</p>
<p>എന്നാല്&#x200d; റിപ്പബ്ലിക്കന്&#x200d; സെനറ്റര്&#x200d; റാന്&#x200d;ഡ് പോള്&#x200d; ഉള്&#x200d;പ്പെടെ ട്രംപിന്റെ പാര്&#x200d;ട്ടിക്ക് അകത്തും പുറത്തമുള്ള നിരവധി പ്രമുഖര്&#x200d; സംഭവത്തില്&#x200d; ആശങ്ക പ്രകടിപ്പിച്ചു. ആയുധ കരാറുകള്&#x200d; റദ്ദാക്കുന്നതുള്&#x200d;പ്പെടെ കര്&#x200d;ശന നടപടികള്&#x200d; വേണമെന്ന് റാന്&#x200d;ഡ് പോള്&#x200d; ആവശ്യപ്പെട്ടു. ഒക്ടബോര്&#x200d; രണ്ടിന് വിവാഹ രേഖകള്&#x200d; ശരിയാക്കാന്&#x200d; ഇസ്തംബൂളിലെ സഊദി കോണ്&#x200d;സുലേറ്റിലേക്ക് പോയ ശേഷം ഖഷോഗി പുറത്തുവന്നിട്ടില്ല.</p>
<p>പ്രതിശ്രുതവധു ഹാറ്റിസ് സെന്&#x200d;ഗിസിനോടൊപ്പമാണ് അദ്ദേഹം കോണ്&#x200d;സുലേറ്റിലെത്തിയത്. സെന്&#x200d;ഗിസിനെ അദ്ദേഹം കോണ്&#x200d;സുലേറ്റിന് പുറത്തുനിര്&#x200d;ത്തുകയായിരുന്നു. ഓഫീസ് അടക്കന്നതുവരെ താന്&#x200d; കാത്തുനിന്നിട്ടും അദ്ദേഹം പുറത്തുവന്നില്ലെന്ന് സെന്&#x200d;ഗിസ് അറിയിച്ചു.</p>
<p>ഭരണകൂടത്തിന്റെ കടുത്ത വിമര്&#x200d;ശകനായിരുന്ന ഖഷോഗി കോണ്&#x200d;സുലേറ്റില്&#x200d; കൊല്ലപ്പെട്ടുവെന്ന് സഊദി സമ്മിതിക്കുന്നത് ആദ്യമായാണ്. ഖഷോഗി ജീവനോടെ പുറത്തുപോയെന്നായിരുന്നു ആദ്യ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന തുര്&#x200d;ക്കി സംഘം സഊദി കോണ്&#x200d;സുലേറ്റില്&#x200d; കയറി എട്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jamal-khashoggi-death-trump-not-satisfied-with-saudi-accounts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമ പ്രവര്&#x200d;ത്തകയെ അക്രമിസംഘം വെട്ടികൊലപ്പെട്ടുത്തി</title>
		<link>https://www.chandrikadaily.com/woman-tv-journalist-hacked-to-death-at-her-home-in-bangladesh.html</link>
					<comments>https://www.chandrikadaily.com/woman-tv-journalist-hacked-to-death-at-her-home-in-bangladesh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 Aug 2018 06:37:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ItsMurder]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[hate murder]]></category>
		<category><![CDATA[Journalist Killed]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100798</guid>

					<description><![CDATA[ധാക്ക: ബംഗ്ലാദേശ് മാധ്യമ പ്രവര്&#x200d;ത്തകയെ അക്രമിസംഘം വെട്ടികൊലപ്പെട്ടുത്തി. ബംഗ്ലാദേശിലെ സ്വകാര്യ ടെലിവിഷന്&#x200d; ചാനലായ ആനന്ദ ടിവി കറസ്പോണ്ടന്റ് സുബര്&#x200d;ണ നോഡി (32)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമിസംഘം സുബര്&#x200d;ണയെ വീട്ടില്&#x200d; നിന്നും വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തുകയായിരുന്നു. രാത്രി 10.45ന് ബൈക്കിലെത്തിയ അക്രമികള്&#x200d; സുബര്&#x200d;ണ്ണയുടെ വീടിനു മുന്നിലെ കോളിങ് ബെല്&#x200d; അമര്&#x200d;ത്തി. വാതില്&#x200d; തുറന്ന സുബര്&#x200d;ണയെ കൈയില്&#x200d; കരുതിയിരുന്ന ആയുധമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സമീപവാസികള്&#x200d; സുബര്&#x200d;ണയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. മൂര്&#x200d;ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പത്തോളം പേര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ധാക്ക: ബംഗ്ലാദേശ് മാധ്യമ പ്രവര്&#x200d;ത്തകയെ അക്രമിസംഘം വെട്ടികൊലപ്പെട്ടുത്തി. ബംഗ്ലാദേശിലെ സ്വകാര്യ ടെലിവിഷന്&#x200d; ചാനലായ ആനന്ദ ടിവി കറസ്പോണ്ടന്റ് സുബര്&#x200d;ണ നോഡി (32)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമിസംഘം സുബര്&#x200d;ണയെ വീട്ടില്&#x200d; നിന്നും വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തുകയായിരുന്നു.</p>
<p>രാത്രി 10.45ന് ബൈക്കിലെത്തിയ അക്രമികള്&#x200d; സുബര്&#x200d;ണ്ണയുടെ വീടിനു മുന്നിലെ കോളിങ് ബെല്&#x200d; അമര്&#x200d;ത്തി. വാതില്&#x200d; തുറന്ന സുബര്&#x200d;ണയെ കൈയില്&#x200d; കരുതിയിരുന്ന ആയുധമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സമീപവാസികള്&#x200d; സുബര്&#x200d;ണയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. മൂര്&#x200d;ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പത്തോളം പേര്&#x200d; സംഘത്തിലുണ്ടായിരുന്നെന്നും പൊലിസ് മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>സുബര്&#x200d;ണ്ണ വിവാഹമോചന ഹര്&#x200d;ജി നല്&#x200d;കിയ ശേഷം ഒന്&#x200d;പത് വയസുള്ള മകളുടെയും അമ്മയുടെയുമൊപ്പമാണ് താമസിച്ചിരുന്നത്.തന്റെ മകളെ ആക്രമിച്ചതില്&#x200d; ഒരാള്&#x200d; മുന്&#x200d;ഭര്&#x200d;ത്താവാണെന്ന് മരിക്കുന്നതിന് മുമ്പ് തന്നോട് പറഞ്ഞതായി സുബര്&#x200d;ണ്ണയുടെ മാതാവ് പൊലീസില്&#x200d; മൊഴി നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/woman-tv-journalist-hacked-to-death-at-her-home-in-bangladesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമപ്രവര്&#x200d;ത്തകന്റെ കൊലപാതകം: ഛോട്ടാ രാജന്&#x200d; കുറ്റക്കാരന്&#x200d;</title>
		<link>https://www.chandrikadaily.com/gangster-chhota-rajan-convicted-for-journalist-j-deys-murder-in-2011.html</link>
					<comments>https://www.chandrikadaily.com/gangster-chhota-rajan-convicted-for-journalist-j-deys-murder-in-2011.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 02 May 2018 08:21:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[journalist Jyotirmoy Dey]]></category>
		<category><![CDATA[Journalist Killed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82856</guid>

					<description><![CDATA[മുംബൈ: പ്രമുഖ മാധ്യമപ്രവര്&#x200d;ത്തകനായിരുന്ന ജെ ഡേയെ (ജ്യോതിര്&#x200d;മയി ഡേ) വധിച്ച കേസില്&#x200d; അധോലോക കുറ്റവാളി ഛോട്ടാ രാജന്&#x200d; കുറ്റക്കാരനാണെന്ന് കോടതി. മുംബൈ സിബിഐ പ്രത്യേക കോടതിയാണ് രാജന്&#x200d; കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഡേയെ കൊലപ്പെടുത്താന്&#x200d; വാടകക്കൊലയാളിയെ നിയോഗിച്ചത് രാജനാണെന്ന് കോടതി കണ്ടെത്തി. അഞ്ചു ലക്ഷം രൂപക്കാണ് കൊലയാളിയെ രാജന്&#x200d; ദൗത്യം ഏല്&#x200d;പ്പിച്ചത്. കേസിലെ കൂട്ടുപ്രതികളായ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; ജിഗ്ന വോറയെ കുറ്റവിമുക്തയാക്കി. ഡേ കൊല്ലപ്പെട്ട് ഏഴു വര്&#x200d;ഷത്തിനു ശേഷമാണ് വിധി പ്രസ്താവിച്ചത്. മിഡ്-ഡേ സായാഹ്ന ദിനപത്രത്തിന്റെ ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; എഡിറ്ററായിരുന്ന ഡേ, [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: പ്രമുഖ മാധ്യമപ്രവര്&#x200d;ത്തകനായിരുന്ന ജെ ഡേയെ (ജ്യോതിര്&#x200d;മയി ഡേ) വധിച്ച കേസില്&#x200d; അധോലോക കുറ്റവാളി ഛോട്ടാ രാജന്&#x200d; കുറ്റക്കാരനാണെന്ന് കോടതി.</p>
<p>മുംബൈ സിബിഐ പ്രത്യേക കോടതിയാണ് രാജന്&#x200d; കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഡേയെ കൊലപ്പെടുത്താന്&#x200d; വാടകക്കൊലയാളിയെ നിയോഗിച്ചത് രാജനാണെന്ന് കോടതി കണ്ടെത്തി. അഞ്ചു ലക്ഷം രൂപക്കാണ് കൊലയാളിയെ രാജന്&#x200d; ദൗത്യം ഏല്&#x200d;പ്പിച്ചത്.</p>
<p>കേസിലെ കൂട്ടുപ്രതികളായ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; ജിഗ്ന വോറയെ കുറ്റവിമുക്തയാക്കി. ഡേ കൊല്ലപ്പെട്ട് ഏഴു വര്&#x200d;ഷത്തിനു ശേഷമാണ് വിധി പ്രസ്താവിച്ചത്.</p>
<p>മിഡ്-ഡേ സായാഹ്ന ദിനപത്രത്തിന്റെ ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; എഡിറ്ററായിരുന്ന ഡേ, 2011 ജൂണ്&#x200d; 11നാണ് കൊല്ലപ്പെട്ടത്. തുടക്കത്തില്&#x200d; ലോക്കല്&#x200d; പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഡേയെ കൊലപ്പെടുത്താന്&#x200d; അക്രമികള്&#x200d;ക്ക് ചൂണ്ടിക്കാണിച്ചത് വോറയാണ് എന്നായിരുന്നു പൊലീസ് വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gangster-chhota-rajan-convicted-for-journalist-j-deys-murder-in-2011.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫൈക്ക് ന്യൂസ്: പ്രതിഷേധം കടുത്തു; വിവാദ ഭേദഗതി പ്രധാനമന്ത്രി പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/pm-modi-cancels-fake-news-order-attacked-as-violation-of-freedom-of-media.html</link>
					<comments>https://www.chandrikadaily.com/pm-modi-cancels-fake-news-order-attacked-as-violation-of-freedom-of-media.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 03 Apr 2018 08:57:17 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti media]]></category>
		<category><![CDATA[fake news]]></category>
		<category><![CDATA[Journalist Killed]]></category>
		<category><![CDATA[media]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[smriti irani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78288</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഫൈക്ക് ന്യൂസിന്റെ പേരില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരെ കൂച്ചുവിലങ്ങിടാനുള്ള നിയമ ഭേദഗതി നീക്കത്തില്&#x200d; നിന്നും കേന്ദ്രസര്&#x200d;ക്കാര്&#x200d; പിന്&#x200d;വലിയുന്നു. വാര്&#x200d;ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുറത്തിറക്കിയ മാധ്യമ നിയന്ത്രണ വ്യവസ്ഥ പിന്&#x200d;വലിക്കാന്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി നിര്&#x200d;ദേശം നല്&#x200d;കി. വ്യാജവാര്&#x200d;ത്തയുടെ പേരില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരുടെ അക്രഡിറ്റേഷന്&#x200d; റദ്ദാക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്ത് വന്&#x200d; പ്രതിഷേധം അലയടിച്ചതോടെയാണ് കേന്ദ്രത്തിന്റെ പിന്&#x200d;മാറ്റം. വ്യാജ വാര്&#x200d;ത്തകള്&#x200d; രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്&#x200d;ത്തകരുടെ അക്രഡിറ്റേഷന്&#x200d; റദ്ദാക്കുന്ന നിയമത്തിനാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഒരുങ്ങിയിരുന്നത്. PM Modi overrules Smriti Irani, [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഫൈക്ക് ന്യൂസിന്റെ പേരില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരെ കൂച്ചുവിലങ്ങിടാനുള്ള നിയമ ഭേദഗതി നീക്കത്തില്&#x200d; നിന്നും കേന്ദ്രസര്&#x200d;ക്കാര്&#x200d; പിന്&#x200d;വലിയുന്നു. വാര്&#x200d;ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുറത്തിറക്കിയ മാധ്യമ നിയന്ത്രണ വ്യവസ്ഥ പിന്&#x200d;വലിക്കാന്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി നിര്&#x200d;ദേശം നല്&#x200d;കി.<br />
വ്യാജവാര്&#x200d;ത്തയുടെ പേരില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരുടെ അക്രഡിറ്റേഷന്&#x200d; റദ്ദാക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്ത് വന്&#x200d; പ്രതിഷേധം അലയടിച്ചതോടെയാണ് കേന്ദ്രത്തിന്റെ പിന്&#x200d;മാറ്റം.</p>
<p>വ്യാജ വാര്&#x200d;ത്തകള്&#x200d; രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്&#x200d;ത്തകരുടെ അക്രഡിറ്റേഷന്&#x200d; റദ്ദാക്കുന്ന നിയമത്തിനാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഒരുങ്ങിയിരുന്നത്.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">PM Modi overrules Smriti Irani, cancels &#8220;<a href="https://twitter.com/hashtag/FakeNews?src=hash&amp;ref_src=twsrc%5Etfw">#FakeNews</a>&#8221; order</p>
<p>Here is your 10-point guide: <a href="https://t.co/M8XE33Pu8G">https://t.co/M8XE33Pu8G</a> <a href="https://t.co/oaUZm1n5bE">pic.twitter.com/oaUZm1n5bE</a></p>
<p>— NDTV (@ndtv) <a href="https://twitter.com/ndtv/status/981096920327344128?ref_src=twsrc%5Etfw">April 3, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വ്യാജ വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്&#x200d; ആദ്യതവണ ആറുമാസത്തേക്കാവും അക്രഡിറ്റേഷന്&#x200d; റദ്ദാക്കുക. എന്നാല്&#x200d; രണ്ടാമതും വ്യാജ വാര്&#x200d;ത്തകല്&#x200d; നല്&#x200d;കിയാല്&#x200d; ഒരു വര്&#x200d;ഷത്തേക്കും ഇത് വീണ്ടും ആവര്&#x200d;ത്തിക്കുയാണെങ്കില്&#x200d; സ്ഥിരമായും അക്രഡിറ്റേഷന്&#x200d; റദ്ദാക്കുന്ന രീതിയിലാണ് നിയമം. മാധ്യമപ്രവര്&#x200d;ത്തകരുടെ അക്രഡിറ്റേഷന്&#x200d; നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാര്&#x200d;ത്താ വിനിമയ മന്ത്രാലയം തിങ്കളാഴ്ച്ച പുറത്തുവിട്ട പത്രക്കുറിപ്പിലാണ് മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കുള്ള സര്&#x200d;ക്കാര്&#x200d; മാര്&#x200d;ഗ്ഗനിര്&#x200d;ദേശ രേഖകളില്&#x200d; മാറ്റം വരുത്തിയത് വ്യക്തമായത്. എന്നാല്&#x200d; ഇതിനെതിരെ സാമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുകയായിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">In 2015, I filed an RTI seeking clarification about the manipulated image of Modi inspecting Chennai during floods. Ministry of I&amp;B responded to my query saying that the photo was manipulated &#8220;as per previous standard practice&#8221; <a href="https://twitter.com/hashtag/FakeNews?src=hash&amp;ref_src=twsrc%5Etfw">#FakeNews</a> <a href="https://t.co/rbghIlNVT1">pic.twitter.com/rbghIlNVT1</a></p>
<p>— Rahul M (@twrahul) <a href="https://twitter.com/twrahul/status/981094814916657152?ref_src=twsrc%5Etfw">April 3, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Smriti Irani achieves the impossible&#8211;makes <a href="https://twitter.com/ndtv?ref_src=twsrc%5Etfw">@ndtv</a> rave over PM Modi <a href="https://twitter.com/hashtag/FakeNews?src=hash&amp;ref_src=twsrc%5Etfw">#FakeNews</a></p>
<p>— Minhaz Merchant (@MinhazMerchant) <a href="https://twitter.com/MinhazMerchant/status/981081001517637632?ref_src=twsrc%5Etfw">April 3, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/fakenews?src=hash&amp;ref_src=twsrc%5Etfw">#fakenews</a> is a real problem. Even I have been a victim. But it is not an excuse to pass a gag order on the media. We already have so many media houses bowing to the govt, let’s not compromise whatever free media we have left.</p>
<p>— Chetan Bhagat (@chetan_bhagat) <a href="https://twitter.com/chetan_bhagat/status/981116831850225664?ref_src=twsrc%5Etfw">April 3, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modi-cancels-fake-news-order-attacked-as-violation-of-freedom-of-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമപ്രവര്&#x200d;ത്തകന്റെ കൊല; ലാലുവിന്റെ മകന്&#x200d; തേജ് പ്രതാപിന് ക്ലീന്&#x200d;ചിറ്റ്</title>
		<link>https://www.chandrikadaily.com/supreme-court-closes-inquiry-into-tej-pratap-yadavs-role-in-bihar-journalists-murder.html</link>
					<comments>https://www.chandrikadaily.com/supreme-court-closes-inquiry-into-tej-pratap-yadavs-role-in-bihar-journalists-murder.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Mar 2018 15:09:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[Journalist Killed]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[lalu prasad yadav]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[Tej Pratap Yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76290</guid>

					<description><![CDATA[ന്യുഡല്&#x200d;ഹി: മാധ്യമപ്രവര്&#x200d;ത്തകന്&#x200d; രാജ്ദിയോ രഞ്ജന്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്&#x200d; മുന്&#x200d; ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപിനെതിരായ എല്ലാ നടപടിക്രമങ്ങളും സുപ്രീംകോടതി റദ്ദാക്കി. കൊലപാതകത്തില്&#x200d; തേജ് പ്രതാപിന്റെ പങ്ക് കണ്ടെത്താന്&#x200d; കഴിഞ്ഞിട്ടില്ലെന്ന സി.ബി.ഐ നിലപാട് ചോദ്യം ചെയ്ത് മാധ്യമപ്രവര്&#x200d;ത്തകന്റെ ഭാര്യ ആശയാണ് കോടതിയെ സമീപിച്ചത്. രഞ്ജന്&#x200d; കൊലക്കേസില്&#x200d; അറസ്റ്റിലായ മൊഹദ് കൈഫ്, ജാവദ് എന്നിവര്&#x200d;ക്കൊപ്പം തേജ് പ്രതാപ് നില്&#x200d;ക്കുന്ന ചിത്രവും വീഡിയോ ദൃശ്യങ്ങളും പുറത്തുകൊണ്ടുവന്ന മാധ്യമ റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടിയാണ് ആശ പരമോന്നത [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യുഡല്&#x200d;ഹി: മാധ്യമപ്രവര്&#x200d;ത്തകന്&#x200d; രാജ്ദിയോ രഞ്ജന്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്&#x200d; മുന്&#x200d; ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപിനെതിരായ എല്ലാ നടപടിക്രമങ്ങളും സുപ്രീംകോടതി റദ്ദാക്കി. കൊലപാതകത്തില്&#x200d; തേജ് പ്രതാപിന്റെ പങ്ക് കണ്ടെത്താന്&#x200d; കഴിഞ്ഞിട്ടില്ലെന്ന സി.ബി.ഐ നിലപാട് ചോദ്യം ചെയ്ത് മാധ്യമപ്രവര്&#x200d;ത്തകന്റെ ഭാര്യ ആശയാണ് കോടതിയെ സമീപിച്ചത്. രഞ്ജന്&#x200d; കൊലക്കേസില്&#x200d; അറസ്റ്റിലായ മൊഹദ് കൈഫ്, ജാവദ് എന്നിവര്&#x200d;ക്കൊപ്പം തേജ് പ്രതാപ് നില്&#x200d;ക്കുന്ന ചിത്രവും വീഡിയോ ദൃശ്യങ്ങളും പുറത്തുകൊണ്ടുവന്ന മാധ്യമ റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടിയാണ് ആശ പരമോന്നത കോടതിയെ സമീപിച്ചത്. ഇതുപ്രകാരം സി.ബി.ഐയോട് ഈ റിപ്പോള്&#x200d;ട്ടുകളില്&#x200d; അന്വേഷണം നടത്താന്&#x200d; കോടതി നിര്&#x200d;ദേശിക്കുകയായിരുന്നു. എന്നാല്&#x200d; തേജ് പ്രതാപിനെതിരെ ഒരു തെളിവും കണ്ടെത്താന്&#x200d; സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇന്നലെ ഹര്&#x200d;ജി പരിഗണിക്കവേ അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; അമാന്&#x200d; ലേഖി കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എം.എം ഖാന്&#x200d;വില്&#x200d;കര്&#x200d;, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്&#x200d; ഉള്&#x200d;പ്പെടുന്ന ബെഞ്ച് കേസ് ഹര്&#x200d;ജി തള്ളിയത്. അതേസമയം, ഭാവിയില്&#x200d; എന്തെങ്കിലും നിര്&#x200d;ണായക വിവരങ്ങള്&#x200d; ലഭിച്ചാല്&#x200d; ഹര്&#x200d;ജിക്കാരിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 2016 മേയ് 13നാണ് വടക്കന്&#x200d; ബിഹാറിലെ സിവാനില്&#x200d; രഞ്ജന്&#x200d; വെടിയേറ്റു മരിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘം രഞ്ജനെ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-closes-inquiry-into-tej-pratap-yadavs-role-in-bihar-journalists-murder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പി യില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകനെ വെടിവെച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/journlist-shot-in-up.html</link>
					<comments>https://www.chandrikadaily.com/journlist-shot-in-up.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 Nov 2017 14:04:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[Journalist Killed]]></category>
		<category><![CDATA[Journalist Shot]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57072</guid>

					<description><![CDATA[&#160; ഉത്തര്&#x200d; പ്രദേശില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. നവിന്&#x200d; എന്ന മാധ്യമ പ്രവര്&#x200d;ത്തകനെയാണ് ഉത്തര്&#x200d;പ്രദേശ് കാണ്&#x200d;പൂറിലെ ബല്&#x200d;ഹോറിനു സമീപമായിരുന്നു സംഭവം. വെടിയേറ്റ ശേഷം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.നേരത്തെ ത്രിപുരയിലും പഞ്ചാബിലും മാധ്യമപ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടിരുന്നു. ബംഗാളി പത്രമായ സായന്തന്&#x200d; പത്രികയിലെ പത്രപ്രവര്&#x200d;ത്തകന്&#x200d; സുധിപ് ദത്ത ഭൗമികാണ് ത്രിപുരയില്&#x200d; കൊല്ലപ്പെട്ടത്. ത്രിപുര സ്‌റ്റേറ്റ് റൈഫിള്&#x200d;സ്(ടിഎസ്ആര്&#x200d;) ജവാന്റെ വെടിയേറ്റായിരുന്നു മരണം. ആര്&#x200d; കെ നഗറിലെ 2ാം ടിഎസ്ആര്&#x200d; കമാന്റന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു സുധിപ്. നേരത്തേ തന്നെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഉത്തര്&#x200d; പ്രദേശില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊന്നു.<br />
നവിന്&#x200d; എന്ന മാധ്യമ പ്രവര്&#x200d;ത്തകനെയാണ് ഉത്തര്&#x200d;പ്രദേശ് കാണ്&#x200d;പൂറിലെ ബല്&#x200d;ഹോറിനു സമീപമായിരുന്നു സംഭവം. വെടിയേറ്റ ശേഷം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.നേരത്തെ ത്രിപുരയിലും പഞ്ചാബിലും മാധ്യമപ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടിരുന്നു. ബംഗാളി പത്രമായ സായന്തന്&#x200d; പത്രികയിലെ പത്രപ്രവര്&#x200d;ത്തകന്&#x200d; സുധിപ് ദത്ത ഭൗമികാണ് ത്രിപുരയില്&#x200d; കൊല്ലപ്പെട്ടത്. ത്രിപുര സ്‌റ്റേറ്റ് റൈഫിള്&#x200d;സ്(ടിഎസ്ആര്&#x200d;) ജവാന്റെ വെടിയേറ്റായിരുന്നു മരണം.<br />
ആര്&#x200d; കെ നഗറിലെ 2ാം ടിഎസ്ആര്&#x200d; കമാന്റന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു സുധിപ്. നേരത്തേ തന്നെ കാണുന്നതിനുള്ള അനുമതി ലഭിച്ചിരുന്നുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും പിഎസ്ഒ ജവാന്&#x200d; അദ്ദേഹത്തിനു നേരെ വെടിയുതിര്&#x200d;ക്കുകയുമായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാള്&#x200d; കൊല്ലപ്പെടുകയും ചെയ്തു.<br />
സെപ്തംബര്&#x200d; 20ന് ദിന്&#x200d;രാത് ചാനലിലെ മാധ്യമപ്രവര്&#x200d;ത്തകനെ ഒരു കൂട്ടം ആളുകള്&#x200d; തല്ലിക്കൊന്നിരുന്നു. സിപിഐ(എം)ഐപിഎഫ്ടി പ്രവര്&#x200d;ത്തകര്&#x200d; തമ്മിലുള്ള സംഘര്&#x200d;ഷം റിപ്പോര്&#x200d;ട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.</p>
<p>മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; കെ.ജെ. സിങിനെയും മാതാവിനേയും കൊല്ലപ്പെട്ട നിലയില്&#x200d; കണ്ടെത്തിയിരുന്നു. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്&#x200d; എക്‌സ്പ്രസ്സ് പത്രത്തില്&#x200d; ന്യൂസ് എഡിറ്ററായി പ്രവര്&#x200d;ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. സിങിനേയും 92 വയസ്സായ മാതാവ് ഗുര്&#x200d;ചരണ്&#x200d; കൗറിന്റെയും കൊലക്ക് പിന്നില്&#x200d; ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന്് പോലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/journlist-shot-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിപുരയില്‍ വീണ്ടും പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/journalist-shot-dead-by-tripura-state-rifles-jawan.html</link>
					<comments>https://www.chandrikadaily.com/journalist-shot-dead-by-tripura-state-rifles-jawan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Nov 2017 14:13:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[journalism]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[Journalist Killed]]></category>
		<category><![CDATA[Journalist Shot]]></category>
		<category><![CDATA[media]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55400</guid>

					<description><![CDATA[ഗുവാഹത്തി: ത്രിപുരയില്‍ വീണ്ടും പത്രപ്രവര്‍ത്തകന്റെ മരണം. ബംഗാളി പത്രമായ സായന്തന്‍ പത്രികയിലെ പത്രപ്രവര്‍ത്തകന്‍ സുധിപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ്(ടിഎസ്ആര്‍) ജവാന്റെ വെടിയേറ്റായിരുന്നു മരണം. ആര്‍ കെ നഗറിലെ 2-ാം ടിഎസ്ആര്‍ കമാന്റന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു സുധിപ്. നേരത്തേ തന്നെ കാണുന്നതിനുള്ള അനുമതി ലഭിച്ചിരുന്നുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും പിഎസ്ഒ ജവാന്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് മൃതദേഹം അഗര്‍ത്തലയിലെത്തിക്കുകയും കൊലപാതകം നടത്തിയ ടിഎസ്ആര്‍ ജവാനെ പൊലീസ് അറസ്റ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഗുവാഹത്തി: ത്രിപുരയില്&#x200d; വീണ്ടും പത്രപ്രവര്&#x200d;ത്തകന്റെ മരണം. ബംഗാളി പത്രമായ സായന്തന്&#x200d; പത്രികയിലെ പത്രപ്രവര്&#x200d;ത്തകന്&#x200d; സുധിപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. ത്രിപുര സ്റ്റേറ്റ് റൈഫിള്&#x200d;സ്(ടിഎസ്ആര്&#x200d;) ജവാന്റെ വെടിയേറ്റായിരുന്നു മരണം.<br />
ആര്&#x200d; കെ നഗറിലെ 2-ാം ടിഎസ്ആര്&#x200d; കമാന്റന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു സുധിപ്. നേരത്തേ തന്നെ കാണുന്നതിനുള്ള അനുമതി ലഭിച്ചിരുന്നുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും പിഎസ്ഒ ജവാന്&#x200d; അദ്ദേഹത്തിനു നേരെ വെടിയുതിര്&#x200d;ക്കുകയുമായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാള്&#x200d; കൊല്ലപ്പെടുകയും ചെയ്തു.<br />
പിന്നീട് മൃതദേഹം അഗര്&#x200d;ത്തലയിലെത്തിക്കുകയും കൊലപാതകം നടത്തിയ ടിഎസ്ആര്&#x200d; ജവാനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സെപ്തംബര്&#x200d; 20ന് ദിന്&#x200d;-രാത് ചാനലിലെ മാധ്യമപ്രവര്&#x200d;ത്തകനെ ഒരു കൂട്ടം ആളുകള്&#x200d; തല്ലിക്കൊന്നിരുന്നു. സിപിഐ(എം)-ഐപിഎഫ്ടി പ്രവര്&#x200d;ത്തകര്&#x200d; തമ്മിലുള്ള സംഘര്&#x200d;ഷം റിപ്പോര്&#x200d;ട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/journalist-shot-dead-by-tripura-state-rifles-jawan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
