<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Journalist Shot &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/journalist-shot/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 Nov 2017 14:50:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Journalist Shot &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.പി യില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകനെ വെടിവെച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/journlist-shot-in-up.html</link>
					<comments>https://www.chandrikadaily.com/journlist-shot-in-up.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 Nov 2017 14:04:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[Journalist Killed]]></category>
		<category><![CDATA[Journalist Shot]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57072</guid>

					<description><![CDATA[&#160; ഉത്തര്&#x200d; പ്രദേശില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. നവിന്&#x200d; എന്ന മാധ്യമ പ്രവര്&#x200d;ത്തകനെയാണ് ഉത്തര്&#x200d;പ്രദേശ് കാണ്&#x200d;പൂറിലെ ബല്&#x200d;ഹോറിനു സമീപമായിരുന്നു സംഭവം. വെടിയേറ്റ ശേഷം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.നേരത്തെ ത്രിപുരയിലും പഞ്ചാബിലും മാധ്യമപ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടിരുന്നു. ബംഗാളി പത്രമായ സായന്തന്&#x200d; പത്രികയിലെ പത്രപ്രവര്&#x200d;ത്തകന്&#x200d; സുധിപ് ദത്ത ഭൗമികാണ് ത്രിപുരയില്&#x200d; കൊല്ലപ്പെട്ടത്. ത്രിപുര സ്‌റ്റേറ്റ് റൈഫിള്&#x200d;സ്(ടിഎസ്ആര്&#x200d;) ജവാന്റെ വെടിയേറ്റായിരുന്നു മരണം. ആര്&#x200d; കെ നഗറിലെ 2ാം ടിഎസ്ആര്&#x200d; കമാന്റന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു സുധിപ്. നേരത്തേ തന്നെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഉത്തര്&#x200d; പ്രദേശില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊന്നു.<br />
നവിന്&#x200d; എന്ന മാധ്യമ പ്രവര്&#x200d;ത്തകനെയാണ് ഉത്തര്&#x200d;പ്രദേശ് കാണ്&#x200d;പൂറിലെ ബല്&#x200d;ഹോറിനു സമീപമായിരുന്നു സംഭവം. വെടിയേറ്റ ശേഷം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.നേരത്തെ ത്രിപുരയിലും പഞ്ചാബിലും മാധ്യമപ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടിരുന്നു. ബംഗാളി പത്രമായ സായന്തന്&#x200d; പത്രികയിലെ പത്രപ്രവര്&#x200d;ത്തകന്&#x200d; സുധിപ് ദത്ത ഭൗമികാണ് ത്രിപുരയില്&#x200d; കൊല്ലപ്പെട്ടത്. ത്രിപുര സ്‌റ്റേറ്റ് റൈഫിള്&#x200d;സ്(ടിഎസ്ആര്&#x200d;) ജവാന്റെ വെടിയേറ്റായിരുന്നു മരണം.<br />
ആര്&#x200d; കെ നഗറിലെ 2ാം ടിഎസ്ആര്&#x200d; കമാന്റന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു സുധിപ്. നേരത്തേ തന്നെ കാണുന്നതിനുള്ള അനുമതി ലഭിച്ചിരുന്നുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും പിഎസ്ഒ ജവാന്&#x200d; അദ്ദേഹത്തിനു നേരെ വെടിയുതിര്&#x200d;ക്കുകയുമായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാള്&#x200d; കൊല്ലപ്പെടുകയും ചെയ്തു.<br />
സെപ്തംബര്&#x200d; 20ന് ദിന്&#x200d;രാത് ചാനലിലെ മാധ്യമപ്രവര്&#x200d;ത്തകനെ ഒരു കൂട്ടം ആളുകള്&#x200d; തല്ലിക്കൊന്നിരുന്നു. സിപിഐ(എം)ഐപിഎഫ്ടി പ്രവര്&#x200d;ത്തകര്&#x200d; തമ്മിലുള്ള സംഘര്&#x200d;ഷം റിപ്പോര്&#x200d;ട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.</p>
<p>മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; കെ.ജെ. സിങിനെയും മാതാവിനേയും കൊല്ലപ്പെട്ട നിലയില്&#x200d; കണ്ടെത്തിയിരുന്നു. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്&#x200d; എക്‌സ്പ്രസ്സ് പത്രത്തില്&#x200d; ന്യൂസ് എഡിറ്ററായി പ്രവര്&#x200d;ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. സിങിനേയും 92 വയസ്സായ മാതാവ് ഗുര്&#x200d;ചരണ്&#x200d; കൗറിന്റെയും കൊലക്ക് പിന്നില്&#x200d; ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന്് പോലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/journlist-shot-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമ പ്രവര്‍ത്തനം; സര്‍ക്കാറിന് അസഹിഷ്ണുത: ചെന്നിത്തല</title>
		<link>https://www.chandrikadaily.com/ramesh-chennithala-aganist-pinarayi-gov-in-media-issue.html</link>
					<comments>https://www.chandrikadaily.com/ramesh-chennithala-aganist-pinarayi-gov-in-media-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Nov 2017 19:27:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Journalist Shot]]></category>
		<category><![CDATA[media]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55463</guid>

					<description><![CDATA[തിരുവനന്തപുരം: സി.പി.എം ഭരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അസഹിഷ്ണുത വര്‍ധിച്ചുവരികയാണെന്ന് ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ അസാധ്യമായിരിക്കുകയാണ്. സെക്രട്ടറിയേറ്റിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകരെ കയറ്റുന്നില്ല. മൂന്നാറിലെ ഹര്‍ത്താലിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. കേരളത്തിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് വി.എം സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണിത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ പതിവായി ഉണ്ടാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. കഴിഞ്ഞദിവസം കൊല്ലത്ത് മാധ്യമ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സി.പി.എം ഭരണത്തില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെയുള്ള അസഹിഷ്ണുത വര്&#x200d;ധിച്ചുവരികയാണെന്ന് ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്&#x200d;ത്തനം കേരളത്തില്&#x200d; അസാധ്യമായിരിക്കുകയാണ്. സെക്രട്ടറിയേറ്റിനുള്ളില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരെ കയറ്റുന്നില്ല. മൂന്നാറിലെ ഹര്&#x200d;ത്താലിലും മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ കയ്യേറ്റമുണ്ടായി. കേരളത്തിലെ ക്രമസമാധാന നില പൂര്&#x200d;ണമായും തകര്&#x200d;ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.<br />
സര്&#x200d;ക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് വി.എം സുധീരന്&#x200d; ഫേസ്ബുക്ക് പോസ്റ്റില്&#x200d; പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണിത്. മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ അതിക്രമങ്ങള്&#x200d; പതിവായി ഉണ്ടാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. കഴിഞ്ഞദിവസം കൊല്ലത്ത് മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; ആക്രമിക്കപ്പെട്ടു. ഹര്&#x200d;ത്താലിനോടനുബന്ധിച്ച് മൂന്നാറിലും മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ കയ്യേറ്റമുണ്ടായി. മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്&#x200d;ത്തകരെ പരസ്യമായി ശകാരിക്കുന്നത് ആവര്&#x200d;ത്തിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെയുള്ള അക്രമ സംഭവങ്ങളില്&#x200d; ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചുകാണുന്നില്ല. മാധ്യമങ്ങളെ ഭയപ്പെടുത്തിയും അക്രമങ്ങള്&#x200d;ക്ക് അവസരമൊരുക്കിയും നിയന്ത്രണങ്ങള്&#x200d; അടിച്ചേല്&#x200d;പ്പിച്ചും നിശബ്ദരാക്കാനുള്ള മുഖ്യമന്ത്രിയുടെ സമീപനം നരേന്ദ്രമോദിയുടെ അതേശൈലിയുടെ അനുകരണവും ആവര്&#x200d;ത്തനവുമാണ്. ഇരുണ്ടൊരു കാലഘട്ടത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജനാധിപത്യപത്യവിരുദ്ധമായ സമീപനത്തില്&#x200d; നിന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് പിന്തിരിയണമെന്നും സുധീരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennithala-aganist-pinarayi-gov-in-media-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിപുരയില്‍ വീണ്ടും പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/journalist-shot-dead-by-tripura-state-rifles-jawan.html</link>
					<comments>https://www.chandrikadaily.com/journalist-shot-dead-by-tripura-state-rifles-jawan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Nov 2017 14:13:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[journalism]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[Journalist Killed]]></category>
		<category><![CDATA[Journalist Shot]]></category>
		<category><![CDATA[media]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55400</guid>

					<description><![CDATA[ഗുവാഹത്തി: ത്രിപുരയില്‍ വീണ്ടും പത്രപ്രവര്‍ത്തകന്റെ മരണം. ബംഗാളി പത്രമായ സായന്തന്‍ പത്രികയിലെ പത്രപ്രവര്‍ത്തകന്‍ സുധിപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ്(ടിഎസ്ആര്‍) ജവാന്റെ വെടിയേറ്റായിരുന്നു മരണം. ആര്‍ കെ നഗറിലെ 2-ാം ടിഎസ്ആര്‍ കമാന്റന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു സുധിപ്. നേരത്തേ തന്നെ കാണുന്നതിനുള്ള അനുമതി ലഭിച്ചിരുന്നുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും പിഎസ്ഒ ജവാന്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് മൃതദേഹം അഗര്‍ത്തലയിലെത്തിക്കുകയും കൊലപാതകം നടത്തിയ ടിഎസ്ആര്‍ ജവാനെ പൊലീസ് അറസ്റ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഗുവാഹത്തി: ത്രിപുരയില്&#x200d; വീണ്ടും പത്രപ്രവര്&#x200d;ത്തകന്റെ മരണം. ബംഗാളി പത്രമായ സായന്തന്&#x200d; പത്രികയിലെ പത്രപ്രവര്&#x200d;ത്തകന്&#x200d; സുധിപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. ത്രിപുര സ്റ്റേറ്റ് റൈഫിള്&#x200d;സ്(ടിഎസ്ആര്&#x200d;) ജവാന്റെ വെടിയേറ്റായിരുന്നു മരണം.<br />
ആര്&#x200d; കെ നഗറിലെ 2-ാം ടിഎസ്ആര്&#x200d; കമാന്റന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു സുധിപ്. നേരത്തേ തന്നെ കാണുന്നതിനുള്ള അനുമതി ലഭിച്ചിരുന്നുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും പിഎസ്ഒ ജവാന്&#x200d; അദ്ദേഹത്തിനു നേരെ വെടിയുതിര്&#x200d;ക്കുകയുമായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാള്&#x200d; കൊല്ലപ്പെടുകയും ചെയ്തു.<br />
പിന്നീട് മൃതദേഹം അഗര്&#x200d;ത്തലയിലെത്തിക്കുകയും കൊലപാതകം നടത്തിയ ടിഎസ്ആര്&#x200d; ജവാനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സെപ്തംബര്&#x200d; 20ന് ദിന്&#x200d;-രാത് ചാനലിലെ മാധ്യമപ്രവര്&#x200d;ത്തകനെ ഒരു കൂട്ടം ആളുകള്&#x200d; തല്ലിക്കൊന്നിരുന്നു. സിപിഐ(എം)-ഐപിഎഫ്ടി പ്രവര്&#x200d;ത്തകര്&#x200d; തമ്മിലുള്ള സംഘര്&#x200d;ഷം റിപ്പോര്&#x200d;ട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/journalist-shot-dead-by-tripura-state-rifles-jawan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ.സിങ് കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/journalist-assasinated.html</link>
					<comments>https://www.chandrikadaily.com/journalist-assasinated.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Sep 2017 10:36:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Journalist Shot]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[kj sing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45048</guid>

					<description><![CDATA[മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ. സിങിനെയും മാതാവിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. സിങിനേയും 92 വയസ്സായ മാതാവ് ഗുര്‍ചരണ്‍ കൗറിന്റെയും കൊലക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന്് പോലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; കെ.ജെ. സിങിനെയും മാതാവിനേയും കൊല്ലപ്പെട്ട നിലയില്&#x200d; കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്&#x200d; എക്‌സ്പ്രസ്സ് പത്രത്തില്&#x200d; ന്യൂസ് എഡിറ്ററായി പ്രവര്&#x200d;ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. സിങിനേയും 92 വയസ്സായ മാതാവ് ഗുര്&#x200d;ചരണ്&#x200d; കൗറിന്റെയും കൊലക്ക് പിന്നില്&#x200d; ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന്് പോലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/journalist-assasinated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ്  വെടിയേറ്റ് മരിച്ചു</title>
		<link>https://www.chandrikadaily.com/journalist-shot.html</link>
					<comments>https://www.chandrikadaily.com/journalist-shot.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Sep 2017 17:28:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Journalist Shot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42874</guid>

					<description><![CDATA[&#160; ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്നു. വൈകീട്ട് ആറരയോടെ രാജേശ്വരി നഗറിലെ വസതിയിലെത്തിയ അജ്ഞാതര്‍ ഇവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി ലങ്കേഷിന്റെ മകളാണ്. നിരവധി കന്നഡ, ഇംഗ്ലീഷ് പത്രങ്ങളില്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ഗൗരിക്കെതിരെ, ബി.ജെ.പി എം.പി പ്രഹഌദ് ജോഷി നല്‍കിയ അപകീര്‍ത്തി കേസില്‍ കഴിഞ്ഞദിവസം ഹുബ്ലി ചീഫ് മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കന്നഡ സര്‍വകലാശാല [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബംഗളൂരു: മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകയും സാമൂഹ്യ പ്രവര്&#x200d;ത്തകയുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്നു. വൈകീട്ട് ആറരയോടെ രാജേശ്വരി നഗറിലെ വസതിയിലെത്തിയ അജ്ഞാതര്&#x200d; ഇവര്&#x200d;ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.<br />
എഴുത്തുകാരനും മാധ്യമപ്രവര്&#x200d;ത്തകനുമായിരുന്ന പി ലങ്കേഷിന്റെ മകളാണ്. നിരവധി കന്നഡ, ഇംഗ്ലീഷ് പത്രങ്ങളില്&#x200d; കോളമിസ്റ്റായും പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. വര്&#x200d;ഗീയ ഫാസിസ്റ്റുകള്&#x200d;ക്കെതിരെ ശക്തമായ നിലപാടെടുത്ത ഗൗരിക്കെതിരെ, ബി.ജെ.പി എം.പി പ്രഹഌദ് ജോഷി നല്&#x200d;കിയ അപകീര്&#x200d;ത്തി കേസില്&#x200d; കഴിഞ്ഞദിവസം ഹുബ്ലി ചീഫ് മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.<br />
കന്നഡ സര്&#x200d;വകലാശാല മുന്&#x200d; വൈസ്ചാന്&#x200d;സിലറും പുരോഗമന വാദിയുമായ എം.എം കല്&#x200d;ബുര്&#x200d;ഗി രണ്ടു വര്&#x200d;ഷം വെടിയേറ്റു മരിച്ച അതേ രീതിയില്&#x200d; തന്നെയാണ് ഗൗരി ലങ്കേഷിനെതിരെയും ആക്രമണം നടന്നതെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു. ക്ലോസ് റേഞ്ചില്&#x200d;നിന്നാണ് അക്രമികള്&#x200d; വെടിയുതിര്&#x200d;ന്നതെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്&#x200d; സ്ഥിരീകരിച്ചു. ഏഴു തവണ വെടിയുതിര്&#x200d;ത്തിട്ടുണ്ട്. മൂന്ന് ബുള്ളറ്റുകള്&#x200d; ശരീരത്തില്&#x200d; തുളച്ചുകയറി. വീടിന്റെ വാതില്&#x200d;പ്പടിയില്&#x200d; തന്നെ ഇവര്&#x200d; വെടിയേറ്റു വീണതായും തല്ക്ഷണം മരിച്ചതായും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്&#x200d;കിയതായി പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/journalist-shot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
