<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>judge &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/judge/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 18 Apr 2025 17:54:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>judge &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി ; നടപടിക്കായി നിയമ മന്ത്രാലയം പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി</title>
		<link>https://www.chandrikadaily.com/complaint-againstt-formmer-chief-justice-dy-chandrachud-ministry-of-law-handed-over-to-ministry-of-personnel-affairs-for-action.html</link>
					<comments>https://www.chandrikadaily.com/complaint-againstt-formmer-chief-justice-dy-chandrachud-ministry-of-law-handed-over-to-ministry-of-personnel-affairs-for-action.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 18 Apr 2025 17:52:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[d y chandrachud]]></category>
		<category><![CDATA[judge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338537</guid>

					<description><![CDATA[മുന്‍ പാട്‌ന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാറാണ് ഡി വൈ ചന്ദ്രചൂഡിനെതിരെ പരാതി നല്‍കിയത്.]]></description>
										<content:encoded><![CDATA[<p>സുപ്രിം കോടതി മുന്&#x200d; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്&#x200d; നടപടികള്&#x200d;ക്കായി നിയമ മന്ത്രാലയം പേഴ്‌സണല്&#x200d; കാര്യമന്ത്രാലയത്തിന് കൈമാറി. മുന്&#x200d; പാട്‌ന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാറാണ് ഡി വൈ ചന്ദ്രചൂഡിനെതിരെ പരാതി നല്&#x200d;കിയത്.</p>
<p>സാമൂഹിക പ്രവര്&#x200d;ത്തക ടീസ്റ്റ സെതല്&#x200d;വാദിന് ജാമ്യം നല്&#x200d;കിയതില്&#x200d; വഴിവിട്ട ഇടപെടല്&#x200d; ഉണ്ടായെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സിബിഐ അന്വേഷണമാവശ്യപ്പെട്ടായിരുന്നു പരാതി. നവംബറില്&#x200d; നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തിലായാണ് തുടര്&#x200d; നടപടികള്&#x200d; ആരംഭിച്ചത്.</p>
<p>2016 മെയ് 13 നായിരുന്നു ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേല്&#x200d;ക്കുന്നത്. അതിനുമുമ്പ് രണ്ട് വര്&#x200d;ഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാര്&#x200d;ച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണല്&#x200d; ജഡ്ജിയായി ചുമതലയേല്&#x200d;ക്കുന്നത്.</p>
<p>1998 മുതല്&#x200d; ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സര്&#x200d;ക്കാരിന്റെ അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-againstt-formmer-chief-justice-dy-chandrachud-ministry-of-law-handed-over-to-ministry-of-personnel-affairs-for-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി എംപിയടക്കം പ്രതിയായ മലേഗാവ് സ്‌ഫോടന കേസില്‍ ജഡ്ജിക്ക് വീണ്ടും സ്ഥലംമാറ്റം</title>
		<link>https://www.chandrikadaily.com/judge-transferred-again-in-malegaon-blast-case-including-bjp-mp.html</link>
					<comments>https://www.chandrikadaily.com/judge-transferred-again-in-malegaon-blast-case-including-bjp-mp.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 06 Apr 2025 14:36:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[judge]]></category>
		<category><![CDATA[Malegaon blast case]]></category>
		<category><![CDATA[pragyasing thakoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337213</guid>

					<description><![CDATA[ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂര്‍, ലെഫറ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധായ്, അജയ് രഹിര്‍കാര്‍, സുധാകര്‍ ദ്വിവേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് കേസിലെ പ്രതികള്‍]]></description>
										<content:encoded><![CDATA[<p>ബിജെപി എംപിയടക്കം പ്രതിയായ മലേഗാവ് സ്‌ഫോടന കേസില്&#x200d; ജഡ്ജിക്ക് വീണ്ടും സ്ഥലംമാറ്റം. ആറ് പേര്&#x200d; കൊല്ലപ്പെടുകയും നൂറിലേറെ പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്ത കേസില്&#x200d; വിധി പറയാന്&#x200d; ദിവസങ്ങള്&#x200d; മാത്രം ബാക്കിനില്&#x200d;ക്കെയാണ് മുംബൈയിലെ പ്രത്യേക എന്&#x200d;ഐഎ കോടതി ജഡ്ജി എ.കെ ലാഹോട്ടിയെ സ്ഥലംമാറ്റിയത്. നാസിക്കിലേക്കാണ് സ്ഥലംമാറ്റം. ജില്ലാ ജഡ്ജിമാരുടെ വാര്&#x200d;ഷിക ജനറല്&#x200d; ട്രാന്&#x200d;സ്ഫറില്&#x200d; ഉള്&#x200d;പ്പെടുത്തിയാണ് സ്ഥലം മാറ്റിയത്.</p>
<p>2008ല്&#x200d; നടന്ന സ്‌ഫോടനക്കേസില്&#x200d; 17 വര്&#x200d;ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ജഡ്ജിമാരെ സ്ഥലംമാറ്റുന്നത്. ബോംബെ ഹൈക്കോടതി രജിസ്ട്രാര്&#x200d; ജനറലാണ് ലാഹോട്ടിയടക്കമുള്ള ജഡ്ജിമാരെ സ്ഥലംമാറ്റി ഉത്തരവിട്ടത്. സ്ഥലംമാറ്റം വേനല്&#x200d;ക്കാല അവധിക്ക് ശേഷം ജൂണ്&#x200d; ഒമ്പതിന് കോടതികള്&#x200d; വീണ്ടും തുറക്കുമ്പോള്&#x200d; പ്രാബല്യത്തില്&#x200d; വരും.</p>
<p>ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂര്&#x200d;, ലെഫറ്റനന്റ് കേണല്&#x200d; പ്രസാദ് പുരോഹിത്, റിട്ട. മേജര്&#x200d; രമേശ് ഉപാധായ്, അജയ് രഹിര്&#x200d;കാര്&#x200d;, സുധാകര്&#x200d; ദ്വിവേദി, സമീര്&#x200d; കുല്&#x200d;ക്കര്&#x200d;ണി എന്നിവരാണ് കേസിലെ പ്രതികള്&#x200d;. ഇവര്&#x200d;ക്കെതിരെ യുഎപിഎ, ഐപിസി വകുപ്പുകള്&#x200d; പ്രകാരം കുറ്റപത്രം സമര്&#x200d;പ്പിച്ചിട്ടുണ്ട്.</p>
<p>ജഡ്ജിയെ സ്ഥലംമാറ്റിയത് നീതിയെ കൂടുതല്&#x200d; വൈകിപ്പിക്കുമെന്ന് സ്‌ഫോടനത്തിന്റെ ഇരകള്&#x200d; പറയുന്നു. &#8216;ഹൈക്കോടതിയില്&#x200d; അപേക്ഷ സമര്&#x200d;പ്പിക്കാനൊരുങ്ങുകയാണ് ഞങ്ങള്&#x200d;. വിധി പറയുംവരെ ജഡ്ജിയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നേരത്തെ ചീഫ് ജസ്റ്റിസിന് കത്ത് നല്&#x200d;കിയിരുന്നു&#8217;- ഇരകളുടെ അഭിഭാഷകന്&#x200d; ഷാഹിദ് നദീം പറഞ്ഞു.</p>
<p>ശനിയാഴ്ച നടന്ന അവസാന വാദം കേള്&#x200d;ക്കലില്&#x200d;, ഏപ്രില്&#x200d; 15നകം ബാക്കി വാദങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കാന്&#x200d; ജഡ്ജി ലഹോട്ടി പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും നിര്&#x200d;ദേശിച്ചിരുന്നു. അടുത്ത ദിവസം വിധി പറയാന്&#x200d; കേസ് മാറ്റിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രതിഭാഗം അഭിഭാഷകരിലൊരാള്&#x200d; പറഞ്ഞു.</p>
<p>2008 സെപ്തംബര്&#x200d; 29നാണ് വടക്കന്&#x200d; മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്&#x200d; സൈക്കിളില്&#x200d; കെട്ടിയിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തില്&#x200d; ആറ് പേര്&#x200d; കൊല്ലപ്പെടുകയും നൂറിലധികം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്&#x200d; 323 സാക്ഷികളെയും പ്രതിഭാഗം എട്ട് പേരെയും വിസ്തരിച്ചു. 2011ല്&#x200d; എന്&#x200d;ഐഎയ്ക്ക് കൈമാറുംമുമ്പ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് കേസ് അന്വേഷിച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/judge-transferred-again-in-malegaon-blast-case-including-bjp-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടില്&#x200d; നിന്ന് നോട്ട് കണ്ടെത്തിയ സംഭവം: ആരോപണവിധേയനായ ജഡ്ജിയെ കോടതി കാര്യങ്ങളിൽനിന്ന് ഒഴിവാക്കി ഡൽഹി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/delhi-high-court-removes-accused-judge-from-court-proceedings-after-currency-notes-found-at-home.html</link>
					<comments>https://www.chandrikadaily.com/delhi-high-court-removes-accused-judge-from-court-proceedings-after-currency-notes-found-at-home.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 24 Mar 2025 08:38:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[judge]]></category>
		<category><![CDATA[money]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[yashwant varma]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335442</guid>

					<description><![CDATA[സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്]]></description>
										<content:encoded><![CDATA[<p>ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്. യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തിയത് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച 3 അംഗ ആഭ്യന്തര അന്വേഷണസമിതി ഉടൻ നടപടികൾ ആരംഭിക്കും.</p>
<p>സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം. ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.</p>
<p>അതേസമയം, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടും യശ്വന്ത് വർമ്മയുടെ വിശദീകരണവും പരിശോധിച്ച ശേഷം വസതിയിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തനാണ് തീരുമാനം. പൊലീസും വർമ്മയും നൽകിയ വിവരങ്ങളിലുള്ള വൈരുദ്ധ്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും.<br />
14 ന് രാത്രി 11.30 ഓടെ പണം കേണ്ടത്തിയെങ്കിലും, അടുത്ത ദിവസം വൈകീട്ട് 4.30 ഓടെ മാത്രമാണ് പൊലീസ് വിവരം ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. മാത്രമല്ല പൊലീസ് രേഖകളിൽ എവിടെയും പണം കണ്ടെത്തിയ കാര്യം പരാമർശിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-high-court-removes-accused-judge-from-court-proceedings-after-currency-notes-found-at-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശ് ഹൈക്കോടതി മുന്&#x200d; ജഡ്ജിയെ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റി കോ ഓര്&#x200d;ഡിനേറ്ററായി നിയമിച്ച് ബി.ജെ.പി</title>
		<link>https://www.chandrikadaily.com/bjp-appoints-former-madhya-pradesh-high-court-judge-as-one-nation-one-election-committee-coordinator.html</link>
					<comments>https://www.chandrikadaily.com/bjp-appoints-former-madhya-pradesh-high-court-judge-as-one-nation-one-election-committee-coordinator.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Jan 2025 08:21:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[judge]]></category>
		<category><![CDATA[Madhya Pradesh High Court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327019</guid>

					<description><![CDATA[ഹൈക്കോടതിയില്&#x200d; നിന്ന് വിരമിച്ച് 3 മാസത്തിന് ശേഷമായിരുന്നു പാര്&#x200d;ട്ടി പ്രവേശനം.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശ് ഹൈക്കോടതി മുന്&#x200d; ജഡ്ജി രോഹിത് ആര്യയെ ബി.ജെ.പി സംസ്ഥാനത്തെ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പാര്&#x200d;ട്ടി കോ ഓര്&#x200d;ഡിനേറ്ററായി നിയമിച്ചു. കഴിഞ്ഞ വര്&#x200d;ഷം ജൂലൈയിലാണ് രോഹിത് ആര്യ ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നത്.</p>
<p>ഹൈക്കോടതിയില്&#x200d; നിന്ന് വിരമിച്ച് 3 മാസത്തിന് ശേഷമായിരുന്നു പാര്&#x200d;ട്ടി പ്രവേശനം. ബി.ജെ.പി മധ്യപ്രദേശ് അധ്യക്ഷന്&#x200d; വിഷ്ണു ദത്ത് ശര്&#x200d;മയാണ് പുഷ്യമിത്ര ഭാര്&#x200d;ഗവക്കൊപ്പം ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് ദി ഇന്ത്യന്&#x200d; എക്സ്പ്രസ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ജഡ്ജിയായിരിക്കുമ്പോള്&#x200d; രോഹിത്യ ആര്യ നടത്തിയ പല വിധിപ്രസ്താവങ്ങളും വാര്&#x200d;ത്തകളില്&#x200d; ഇടംപിടിച്ചിരുന്നു. ചിലത് വിമര്&#x200d;ശിക്കപ്പെടുകയും ചെയ്തു. 2021ലെ അത്തരമൊരു വിധി ഏറെ വിവാദമായിരുന്നു.</p>
<p>2021ല്&#x200d; ഇന്ദോറില്&#x200d; പാര്&#x200d;ട്ടി നടത്തിയതിന് കോവിഡ് നിയമങ്ങള്&#x200d; ലംഘിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഹാസ്യതാരങ്ങളായ മുനവ്വര്&#x200d; ഫാറൂഖി, നളിന്&#x200d; യാദവ് എന്നിവര്&#x200d;ക്കെതിരെ പൊലീസ് കേസെടുക്കുകയുണ്ടായി. ഇവരുടെ ജാമ്യഹരജി ജഡ്ജിയായിരുന്ന റോഹിത് ആര്യ തള്ളി. ഇന്ത്യയിലെ ഒരു വിഭാഗം പൗരന്മാരുടെ മതവികാരങ്ങളെ ബോധപൂര്&#x200d;വമായ ഉദ്ദേശ്യത്തോടെ പ്രകോപിപ്പിക്കുന്നതിന് ഇവര്&#x200d; ശ്രമിച്ചുവെന്നാണ് ജസ്റ്റിസ് ആര്യ ഉത്തരവില്&#x200d; പറഞ്ഞത്.</p>
<p>രക്ഷാബന്ധന്&#x200d; ദിനത്തില്&#x200d; പരാതിക്കാരിയുടെ മുമ്പാകെ ഹാജരാകാനും രാഖി കെട്ടാനുമുള്ള വ്യവസ്ഥയില്&#x200d; സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിച്ചെന്നാരോപിച്ച് ഒരാള്&#x200d;ക്ക് ജാമ്യം അനുവദിച്ച നടപടിയും കനത്ത വിമര്&#x200d;ശനത്തിന് ഇടയാക്കി. പിന്നീട്, സ്ത്രീകള്&#x200d;ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്&#x200d; ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് കീഴ്‌ക്കോടതികള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയ വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-appoints-former-madhya-pradesh-high-court-judge-as-one-nation-one-election-committee-coordinator.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എട്ടുമാസത്തിനിടെ നാല് തൂക്കുകയർ; ശ്രദ്ധനേടി ജ&#x200d;ഡ്ജി എ.എം.ബഷീർ</title>
		<link>https://www.chandrikadaily.com/four-hangings-in-eight-months-judge-a-m-basheer-took-notice.html</link>
					<comments>https://www.chandrikadaily.com/four-hangings-in-eight-months-judge-a-m-basheer-took-notice.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 Jan 2025 14:18:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[A.M.Basheer]]></category>
		<category><![CDATA[judge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326572</guid>

					<description><![CDATA[2024 മേയ് മാസത്തില്&#x200d; വിഴിഞ്ഞം മുല്ലൂര്&#x200d; ശാന്തകുമാരി വധക്കേസിലാണ് എ എം ബഷീര്&#x200d; ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്.]]></description>
										<content:encoded><![CDATA[<p>പാറശാല ഷാരോണ്&#x200d; വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്&#x200d; വിധിച്ചത് നെയ്യാറ്റിന്&#x200d;കര ജില്ലാ അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതി ജഡ്ജി എ എം ബഷീര്&#x200d;. ഗ്രീഷ്മയ്ക്ക് പരമാവധി ഇരട്ട ജീവപര്യന്തം വരെയാണ് പല നിയമവിദഗ്ധരും പ്രവചിച്ചിരുന്നത്.</p>
<p>എന്നാല്&#x200d; കോടതി പരാമവധി ശിക്ഷ തന്നെ പ്രതിക്ക് നല്&#x200d;കുകയായിരുന്നു. 24 വയസ്സേ ഉള്ളുവെന്നും ക്രിമിനല്&#x200d; പശ്ചാത്തലം ഇല്ലെന്നും പഠിക്കാന്&#x200d; മിടുക്കി ആണെന്നുമുള്ള വാദങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു ശിക്ഷാവിധി.</p>
<p>എട്ട്‌ മാസത്തിനിടെ നാലാമത്തെ കുറ്റവാളിക്കാണ് ജഡ്ജി എ എം ബഷീര്&#x200d; വധശിക്ഷ വിധിക്കുന്നത്. 2024 മേയ് മാസത്തില്&#x200d; വിഴിഞ്ഞം മുല്ലൂര്&#x200d; ശാന്തകുമാരി വധക്കേസിലാണ് എ എം ബഷീര്&#x200d; ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. ഒരു സ്ത്രീയും മകനും അടക്കം മൂന്നുപേര്&#x200d;ക്കാണ് അന്ന് തൂക്കുകയര്&#x200d; വിധിച്ചത്.</p>
<p>ഇപ്പോള്&#x200d; ഗ്രീഷ്മ കൂടിയായതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലില്&#x200d; കഴിയുന്ന രണ്ടു സ്ത്രീകള്&#x200d;ക്കും ശിക്ഷ വിധിച്ചത് ഒരേ ജഡ്ജിയെന്ന പ്രത്യേകതയുമുണ്ട്. കേരളത്തില്&#x200d; വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളി കൂടിയാണ് ഗ്രീഷ്മ.</p>
<p>ന്യായാധിപന്&#x200d; എന്നതിനപ്പുറം സാഹിത്യകാരനെന്ന നിലയിലും പ്രശസ്തനാണ് എ എം ബഷീര്&#x200d;. നിരവധി നോവലുകളുടേയും കഥാ സമാഹാരങ്ങളുടെയും സഞ്ചാര സാഹിത്യ കൃതികളുടെയും രചയിതാവാണ്. നോവലുകളായ തെമിസ്, ഉറുപ്പ, പച്ച മനുഷ്യന്&#x200d;, റയട്ട് വിഡോസ്, കഥാസമാഹാരമായ ഒരു പോരാളി ജനിക്കുന്നു, സഞ്ചാര സാഹിത്യകൃതിയായ ജംറയും ഇദ്ദേഹത്തിന്റേതായുണ്ട്. &#8216;ജെ&#8217; കേസ് എന്ന കേസ് സ്റ്റഡിയും പ്രസിദ്ധീകരിച്ചു.</p>
<p>തൃശൂര്&#x200d; വടക്കാഞ്ചേരി സ്വദേശിയാണ്. അഭിഭാഷകനായിരിക്കെ 2002ല്&#x200d; ജുഡീഷ്യല്&#x200d; ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം കോടതികളില്&#x200d; ജോലി ചെയ്തു. ജില്ലാ ജഡ്ജിയായി തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്&#x200d; പ്രവര്&#x200d;ത്തിച്ചു. കേരള നിയമസഭാ സെക്രട്ടറിയായിരിക്കെയാണ് നെയ്യാറ്റിന്&#x200d;കര ജില്ലാ സെഷന്&#x200d;സ് ജഡ്ജ് ആയി നിയമിതനായത്.ഭാര്യ: സുമ. മക്കള്&#x200d; അസ്മിന്&#x200d; നയാര, ആസിം ബഷീര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/four-hangings-in-eight-months-judge-a-m-basheer-took-notice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈക്കോടതി മുന്&#x200d; ജഡ്ജിക്കും രക്ഷയില്ല; സൈബര്&#x200d; തട്ടിപ്പിന് ഇരയായി</title>
		<link>https://www.chandrikadaily.com/the-former-judge-of-the-high-court-is-also-not-immune-a-victim-of-cyber-fraud.html</link>
					<comments>https://www.chandrikadaily.com/the-former-judge-of-the-high-court-is-also-not-immune-a-victim-of-cyber-fraud.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 16 Jan 2025 08:26:19 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cyber crime]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[judge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325914</guid>

					<description><![CDATA[ഓണ്&#x200d;ലൈന്&#x200d; ഷെയര്&#x200d; ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.]]></description>
										<content:encoded><![CDATA[<p>സൈബര്&#x200d; തട്ടിപ്പില്&#x200d; കുടുങ്ങി ഹൈക്കോടതി മുന്&#x200d; ജഡ്ജിയും. ഓഹരിവിപണിയില്&#x200d; വന്&#x200d;തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്&#x200d; ജസ്റ്റിസ് എ ശശിധരന്&#x200d; നമ്പ്യാര്&#x200d;ക്ക് 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓണ്&#x200d;ലൈന്&#x200d; ഷെയര്&#x200d; ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്&#x200d; രണ്ടുപേര്&#x200d;ക്കെതിരെ തൃപ്പൂണിത്തുറ ഹില്&#x200d; പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.</p>
<p>കഴിഞ്ഞ ഡിസംബറിലാണ് സംഭവം. നാലാംതീയതി മുതല്&#x200d; 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പുസംഘം ജഡ്ജിയില്&#x200d;നിന്ന് പണം തട്ടിയത്. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുസംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്&#x200d;ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്&#x200d;ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്&#x200d; എന്ന് പറഞ്ഞ് പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്&#x200d; പറയുന്നു.</p>
<p>തുടര്&#x200d;ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്&#x200d; നിക്ഷേപിക്കാന്&#x200d; പ്രലോഭിപ്പിച്ചു. പിന്നാലെയാണ് പണം തട്ടിയതെന്നും പരാതിയില്&#x200d; പറയുന്നു. അയാന ജോസഫ്, വര്&#x200d;ഷ സിങ് എന്നീ പേരുകളില്&#x200d; പരിചയപ്പെട്ടവരാണ് തട്ടിപ്പിന് പിന്നില്&#x200d;. സംഭവത്തില്&#x200d; ഇരുവരെയും പ്രതിചേര്&#x200d;ത്ത്് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-former-judge-of-the-high-court-is-also-not-immune-a-victim-of-cyber-fraud.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി</title>
		<link>https://www.chandrikadaily.com/justice-vinod-chandran-is-a-malayali-supreme-court-judge.html</link>
					<comments>https://www.chandrikadaily.com/justice-vinod-chandran-is-a-malayali-supreme-court-judge.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 13 Jan 2025 15:52:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[judge]]></category>
		<category><![CDATA[k vinod chandran]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325555</guid>

					<description><![CDATA[സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്]]></description>
										<content:encoded><![CDATA[<p>ന്യൂഡൽ‌ഹി: പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.</p>
<p>2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.</p>
<p>രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്&#x200d; വിരമിച്ചതോടെ കേരള ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും ചീഫ് ജസ്റ്റിസ് സജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം കണക്കിലെടുത്തു.</p>
<p>‘11 വര്&#x200d;ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്&#x200d;ഷത്തിലേറെയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായും ചീഫ് ജസ്റ്റിസായും ദീര്&#x200d;ഘകാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രന്&#x200d;, വിവിധ നിയമ മേഖലകളില്&#x200d; ഗണ്യമായ അനുഭവമുള്ളയാളാണ്,’ കൊളീജിയം പുറത്തിറക്കിയ പ്രമേയത്തില്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/justice-vinod-chandran-is-a-malayali-supreme-court-judge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശ് ഹൈകോടതി റിട്ട. ജഡ്ജി ബി.ജെ.പിയിൽ ചേർന്നു</title>
		<link>https://www.chandrikadaily.com/madhya-pradesh-high-court-retd-the-judge-joined-the-bjp.html</link>
					<comments>https://www.chandrikadaily.com/madhya-pradesh-high-court-retd-the-judge-joined-the-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jul 2024 05:15:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[joined]]></category>
		<category><![CDATA[judge]]></category>
		<category><![CDATA[madhya pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302809</guid>

					<description><![CDATA[ഹൈകോടതി ജഡ്ജിയായിരിക്കെ, 2021ല്&#x200d; ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഇന്&#x200d;ഡോര്&#x200d; പൊലീസ് അറസ്റ്റ് ചെയ്ത സ്റ്റാന്&#x200d;ഡ് അപ് കൊമേഡിയന്&#x200d; മുനവര്&#x200d; ഫാറൂഖിക്ക് ആര്യ ജാമ്യം നിഷേധിച്ചത് വാര്&#x200d;ത്തയായിരുന്നു.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയായിരുന്ന രോഹിത് ആര്യ ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നു. 2024 ഏപ്രിലിലാണ് ആര്യ വിരമിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല തന്റെ ലക്ഷ്യമെന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ആര്യ പറഞ്ഞു. പൊതുജീവിതത്തില്&#x200d; നിറഞ്ഞുനില്&#x200d;ക്കാന്&#x200d; ആഗ്രഹിക്കുന്നയാളാണ്. പൊതുനന്മക്കായി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്തിലാണ് ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>&#8216;ശനിയാഴ്ച പുതിയ ക്രിമിനല്&#x200d; നിയമങ്ങള്&#x200d; സംബന്ധിച്ച് ബി.ജെ.പിയുമായി ബന്ധമുള്ള ഒരുവിഭാഗം സംഘടിപ്പിച്ച സെമിനാറില്&#x200d; പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് സംഘാടകരില്&#x200d; ചിലര്&#x200d; ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നുകൂടേ എന്ന് ചോദിച്ചിരുന്നു. സെമിനാറില്&#x200d; പങ്കെടുത്തപ്പോള്&#x200d; &#8216;പോസിറ്റിവ് എനര്&#x200d;ജി&#8217; അനുഭവപ്പെട്ടെന്ന് ആര്യ &#8216;ടൈംസ് ഓഫ് ഇന്ത്യ&#8217;ക്ക് നല്&#x200d;കിയ അഭിമുഖത്തില്&#x200d; പറഞ്ഞു. ബി.ജെ.പിയുടെ ആശയത്തോട് ചേര്&#x200d;ന്നുനില്&#x200d;ക്കുന്നയാളാണെന്ന് ബോധ്യമായി. തുടര്&#x200d;ന്ന്, ബി.ജെ.പി ഓഫിസിലെത്തി അംഗത്വം സ്വീകരിക്കുകയായിരുന്നുവെന്നും ആര്യ പറഞ്ഞു.</p>
<p>ഹൈകോടതി ജഡ്ജിയായിരിക്കെ, 2021ല്&#x200d; ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഇന്&#x200d;ഡോര്&#x200d; പൊലീസ് അറസ്റ്റ് ചെയ്ത സ്റ്റാന്&#x200d;ഡ് അപ് കൊമേഡിയന്&#x200d; മുനവര്&#x200d; ഫാറൂഖിക്ക് ആര്യ ജാമ്യം നിഷേധിച്ചത് വാര്&#x200d;ത്തയായിരുന്നു. തുടര്&#x200d;ന്ന്, ഫാറൂഖിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.</p>
<p>2020 ജൂലൈയില്&#x200d; ബലാത്സംഗക്കേസില്&#x200d; ഇരയെക്കൊണ്ട് രാഖി കെട്ടിച്ച് വന്നാല്&#x200d; ജാമ്യം പരിഗണിക്കാമെന്ന ആര്യയുടെ വിധി വിവാദമായിരുന്നു. തുടര്&#x200d;ന്ന്, വിഷയം കേട്ട സുപ്രീംകോടതി വിധി റദ്ദാക്കുകയും കീഴ്‌കോടതികള്&#x200d;ക്ക് വിധി പ്രഖ്യാപിക്കുന്നതില്&#x200d; മാനദണ്ഡങ്ങള്&#x200d; നിര്&#x200d;ദേശിക്കുകയുമായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhya-pradesh-high-court-retd-the-judge-joined-the-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിയാസ് മൗലവി വധക്കേസില്&#x200d; വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം</title>
		<link>https://www.chandrikadaily.com/the-judge-who-delivered-the-verdict-in-the-riyaz-maulvi-murder-case-has-been-transferred.html</link>
					<comments>https://www.chandrikadaily.com/the-judge-who-delivered-the-verdict-in-the-riyaz-maulvi-murder-case-has-been-transferred.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 11 Apr 2024 08:06:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[judge]]></category>
		<category><![CDATA[riyas moulavi marder case]]></category>
		<category><![CDATA[transger]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295007</guid>

					<description><![CDATA[കാസര്&#x200d;കോട്: റിയാസ് മൗലവി വധക്കേസില്&#x200d; വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന് സൂചന. മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ പളളിയില്&#x200d; കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികള്&#x200d; ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകരായിരുന്നു. എന്നാല്&#x200d; എല്ലാ പ്രതികളെയും കഴിഞ്ഞയിടയ്ക്ക് കോടതി വെറുതെവിട്ടു.]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട്: റിയാസ് മൗലവി വധക്കേസില്&#x200d; വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന് സൂചന.</p>
<p>മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ പളളിയില്&#x200d; കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികള്&#x200d; ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകരായിരുന്നു. എന്നാല്&#x200d; എല്ലാ പ്രതികളെയും കഴിഞ്ഞയിടയ്ക്ക് കോടതി വെറുതെവിട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-judge-who-delivered-the-verdict-in-the-riyaz-maulvi-murder-case-has-been-transferred.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള സര്&#x200d;വകലാശാല കലോത്സവം: കോഴ ആരോപണം നേരിട്ട വിധികര്&#x200d;ത്താവ് ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/kerala-university-arts-festival-judge-commits-suicide-after-facing-bribery-allegations.html</link>
					<comments>https://www.chandrikadaily.com/kerala-university-arts-festival-judge-commits-suicide-after-facing-bribery-allegations.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Mar 2024 13:31:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[judge]]></category>
		<category><![CDATA[Kerala University Arts Festival]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292893</guid>

					<description><![CDATA[മാര്&#x200d;ഗംകളി ഇനത്തിന്റെ വിധികര്&#x200d;ത്താവായിരുന്ന കണ്ണൂര്&#x200d; താഴെ ചൊവ്വ സൗത്ത് റെയില്&#x200d;വേ സ്റ്റേഷന് സമീപം 'സദാനന്ദാലയ'ത്തില്&#x200d; പി.എന്&#x200d;.ഷാജി ( ഷാജി പൂത്തട്ട-51) യാണ് ബുധനാഴ്ച വൈകീട്ടോടെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>കേരള സര്&#x200d;വകലാശാല യുവജനോത്സവത്തില്&#x200d; കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികര്&#x200d;ത്താവിനെ കണ്ണൂരിലെ വീട്ടില്&#x200d; വിഷം കഴിച്ച് മരിച്ച നിലയില്&#x200d; കണ്ടെത്തി.</p>
<p>മാര്&#x200d;ഗംകളി ഇനത്തിന്റെ വിധികര്&#x200d;ത്താവായിരുന്ന കണ്ണൂര്&#x200d; താഴെ ചൊവ്വ സൗത്ത് റെയില്&#x200d;വേ സ്റ്റേഷന് സമീപം &#8216;സദാനന്ദാലയ&#8217;ത്തില്&#x200d; പി.എന്&#x200d;.ഷാജി ( ഷാജി പൂത്തട്ട-51) യാണ് ബുധനാഴ്ച വൈകീട്ടോടെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. നൃത്താധ്യാപകനാണ് മരിച്ച ഷാജി.</p>
<p>രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം വീട്ടിനകത്ത് മുറിയില്&#x200d; കയറി വാതിലടക്കുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും വീട്ടുകാരോട് പറഞ്ഞു. തുടര്&#x200d;ന്ന് വീട്ടുകാര്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു.</p>
<p>വിധി കര്&#x200d;ത്താക്കള്&#x200d; കോഴ വാങ്ങിയെന്നാരോപിച്ച് യുവജനോത്സവത്തിനിടെ സംഘര്&#x200d;ഷം നടന്നിരുന്നു. കൂടുതല്&#x200d; സംഘര്&#x200d;ഷ സാധ്യത കണക്കിലെടുത്ത് മത്സരങ്ങള്&#x200d; പൂര്&#x200d;ത്തിയാകുന്നതിന് മുന്&#x200d;പ് തന്നെ വി.സി. ഇടപെട്ട് കലോത്സവം നിര്&#x200d;ത്തി വെക്കുകയായിരുന്നു.</p>
<p>ഫലം അട്ടിമറിച്ചെന്ന് കാണിച്ച് സര്&#x200d;വകലാശാല യൂണിയന്&#x200d; വാട്‌സ് ആപ് സന്ദേശം തെളിവായി നല്&#x200d;കി പോലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു. തുടര്&#x200d;ന്ന് ഷാജിയേയും രണ്ട് പരിശീലകരേയും കന്റോണ്&#x200d;മെന്റ് പോലീസ് വേദിയില്&#x200d; നിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.</p>
<p>അടുത്ത ദിവസം ഇദ്ദേഹത്തോട് സ്റ്റേഷനില്&#x200d; ഹാജരാകണമെന്ന് കാണിച്ച് കന്റോണ്&#x200d;മെന്റ് പോലീസ് നോട്ടീസ് നല്&#x200d;കിയിരുന്നു. ഇതിനിടെയാണ് മരിച്ച നിലയില്&#x200d; കണ്ടത്. മൃതദേഹം കണ്ണൂര്&#x200d; ജില്ലാ ആശുപത്രി മോര്&#x200d;ച്ചറിയില്&#x200d; സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് സിറ്റി പോലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയായി സിറ്റി പോലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-university-arts-festival-judge-commits-suicide-after-facing-bribery-allegations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
