<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>k muralidaharan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/k-muralidaharan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Feb 2025 10:58:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>k muralidaharan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>”രണ്ടു കേന്ദ്ര മന്ത്രിമാരും കേരളത്തിന് ശാപം’: കെ. മുരളീധരൻ</title>
		<link>https://www.chandrikadaily.com/both-central-ministers-are-a-curse-for-kerala-k-muralidharan.html</link>
					<comments>https://www.chandrikadaily.com/both-central-ministers-are-a-curse-for-kerala-k-muralidharan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Feb 2025 10:58:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[k muralidaharan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328646</guid>

					<description><![CDATA[സുരേഷ് ഗോപിയുടെ ‘ഉന്നതകുല ജാതർ’ എന്ന പരാമർശം സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ബിജെപി നേതാക്കളും കേരളത്തില്&#x200d; നിന്നുള്ള കേന്ദ്ര മന്ത്രിമാരുമായ  ജോർജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന് ശാപമായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ കടുത്ത വിമർശനം ഉന്നയിച്ചു. സുരേഷ് ഗോപിയുടെ ‘ഉന്നതകുല ജാതർ’ എന്ന പരാമർശം സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. “എന്താണ് ഉന്നതകുല ജാതനെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല,” മുരളീധരൻ കൂട്ടിച്ചേർത്തു.</p>
<p>തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് മുരളീധരൻ പ്രതികരിച്ചു. “സീറ്റ് തിരിച്ചുപിടിക്കണം, അതാണ് പ്രധാന കാര്യം. തൃശ്ശൂർ തിരഞ്ഞെടുപ്പ് തോൽവിയിൽ ഞാൻ പരാതി പറഞ്ഞിട്ടില്ല. വസ്തുതകൾ മനസ്സിലാക്കാതെ മത്സരിച്ചതാണ് എന്&#x200d;റെ തെറ്റ്. ആരുടെയും തലയിൽ കുറ്റം ചാർത്താനില്ല. അതിനാൽ അന്വേഷണം ആവശ്യപ്പെട്ടില്ല,” അദ്ദേഹം വ്യക്തമാക്കി.</p>
<p>“നഷ്ടപ്പെട്ട സീറ്റ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കണം. ടി.എൻ. പ്രതാപൻ തന്നെ മത്സരിച്ചാൽ മാത്രമേ സീറ്റ് തിരിച്ചുപിടിക്കാൻ കഴിയൂ എന്നതാണ് എന്&#x200d;റെ വ്യക്തിപരമായ അഭിപ്രായം,” മുരളീധരൻ പറഞ്ഞു. മുരളീധരന്&#x200d;റെ ഈ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയും ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/both-central-ministers-are-a-curse-for-kerala-k-muralidharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; കരുവന്നൂർ അടക്കം പല കേസുകളും ഒതുക്കാനുള്ള ശ്രമം: കെ. മുരളീധരൻ</title>
		<link>https://www.chandrikadaily.com/thrissur-pooram-messed-up-with-cms-knowledge-attempt-to-settle-many-cases-including-karuvannur-k-muralidharan.html</link>
					<comments>https://www.chandrikadaily.com/thrissur-pooram-messed-up-with-cms-knowledge-attempt-to-settle-many-cases-including-karuvannur-k-muralidharan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 31 Aug 2024 10:27:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[k muralidaharan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[thrissur pooram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308043</guid>

					<description><![CDATA[ബി.ജെ.പി വിജയത്തിന്റെ പാപഭാരം മുഖ്യമന്ത്രിക്കാണ്. കരുവന്നൂർ അടക്കം പല കേസുകളും ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് സി.പി.എം തൃശൂരിൽ സുരേഷ് ​ഗോപിയെ വിജയിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളളവരുടെ അറിവോടെയാണെന്ന് തൃശുർ ലോക്സഭാ മണ്ഡലം മുൻ യു.ഡി.എഫ്. സ്ഥാനാർഥിയും കോൺ​ഗ്രസ് നേതാവുമായ കെ. മുരളീധരൻ. പൂരം കലക്കൽ ഭരണനേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ പ്രവൃത്തിയാണെന്നും ബി.ജെ.പി സ്ഥാനാർഥി സുരേഷ് ​ഗോപി വിജയിച്ചതിന്റെ പൂർണ ഉത്തരവാദി പിണറായി വിജയനാണെന്നും മുരളീധരൻ പറഞ്ഞു.</p>
<p>ബി.ജെ.പി വിജയത്തിന്റെ പാപഭാരം മുഖ്യമന്ത്രിക്കാണ്. കരുവന്നൂർ അടക്കം പല കേസുകളും ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് സി.പി.എം തൃശൂരിൽ സുരേഷ് ​ഗോപിയെ വിജയിപ്പിച്ചത്. പൂരം കലക്കിയതിൽ റിട്ട. സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണം. മുരളീധരൻ പറഞ്ഞു.</p>
<p>എൽ.ഡി.എഫ് കൺവീനറായിരുന്ന ഇ.പി ജയരാജൻ രാജിവെച്ചതിൽ ജയരാജനെ സി.പി.എം രക്തസാക്ഷിയാക്കിയെന്ന് മുരളീധരൻ ആരോപിച്ചു. പാർട്ടിയുട&#x200d;െ മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണിതെന്നും ജയരാജനെ പുറത്തുനിർത്തിയാൽ പിണറായിയുടെ രഹസ്യങ്ങൾ പുറത്തുവരുമെന്നും മുരളീധരൻ പറഞ്ഞു.</p>
<p>മുകേഷിനെ സംരക്ഷിക്കുന്നത് വഴി സി.പി.എം എടുത്തത് സ്വയം നശിക്കാനുള്ള തീരുമാണെന്നും മുരളീധരൻ മീഡിയണിനോട് പറഞ്ഞു. ഉയർന്നു വന്ന പൊലീസ് വിവാദത്തിൽ പ്രതികരിച്ച മുരളീധരൻ എ.ഡി.ജി.പി എം.ആർ അജിത് കുമാർ പിണറായിക്കുവേണ്ടി ഏജൻസിപ്പണി എടുക്കുന്നയാളാണെന്നും ഇപ്പോഴത്തെ ഡി.ജി.പി വെറും നോക്കി കുത്തിയാണെന്നും ആരോപിച്ചു.</p>
<p>ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപിയെ വിജയിപ്പിച്ചത് എ.ഡി.ജി.പി എം.ആർ അജിത് കുമാറാണെന്ന ആരോപണവുമായി പി.വി അൻവർ എം.എൽ.എ രം​ഗത്തുവന്നിരുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. ഇതിന് മറുപടി നൽകുകയായിരുന്നു കെ. മുരളീധരൻ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thrissur-pooram-messed-up-with-cms-knowledge-attempt-to-settle-many-cases-including-karuvannur-k-muralidharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തൃശൂരിലെ ദൗത്യം ഏറ്റെടുക്കുന്നു; ലക്ഷ്യം ബി.ജെ.പിയെ മൂന്നാം സ്ഥാനത്താക്കുക&#8217;: കെ.മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/taking-up-the-mission-in-thrissur-the-aim-is-to-make-bjp-third-k-muralidharan.html</link>
					<comments>https://www.chandrikadaily.com/taking-up-the-mission-in-thrissur-the-aim-is-to-make-bjp-third-k-muralidharan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 09 Mar 2024 09:09:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[k muralidaharan]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292435</guid>

					<description><![CDATA[സീറ്റ് ഇല്ലാത്ത സ്ഥലത്ത് ബിജെപിയ്ക്ക് ഇടം നല്&#x200d;കുകയാണ് സിപിഎം ലക്ഷ്യം മുരളീധരന്&#x200d; പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ലോക്സഭ തെരഞ്ഞെടുപ്പില്&#x200d; തൃശൂര്&#x200d; മണ്ഡലത്തില്&#x200d; മത്സരിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്&#x200d;ഥി കെ.മുരളീധരന്&#x200d;. തൃശൂര്&#x200d; സീറ്റ് നിലനിർത്തുക, അവിടെ ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടുക എന്നതാണ് തന്റെ ദൗത്യങ്ങളെന്ന് മുരളീധരന്&#x200d; പറഞ്ഞു. കേരളത്തിൻ്റെ മണ്ണിൽ സംഘികൾക്ക് സ്ഥാനമില്ല. വിഷയത്തിലെ സിപിഎമ്മിന്&#x200d;റെ മനസിലിരുപ്പ് വ്യക്തമാണ്. സീറ്റ് ഇല്ലാത്ത സ്ഥലത്ത് ബിജെപിയ്ക്ക് ഇടം നല്&#x200d;കുകയാണ് സിപിഎം ലക്ഷ്യം. ഗോവിന്ദൻ മാഷിൻ്റെ മനസിലെ ചിന്ത അറിയാതെ പുറത്തുവന്നതാണെന്നും മുരളീധരന്&#x200d; പറഞ്ഞു.</p>
<p>ലോക്സഭ തെരഞ്ഞെടുപ്പില്&#x200d; സംസ്ഥാനത്ത് മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. വടകരയില്&#x200d; ഷാഫി ജയിച്ചാൽ പാലക്കാട് പ്രതിസന്ധിയില്ല.കോണ്&#x200d;ഗ്രസ് അവിടെയും ജയിക്കും. നിലമ്പൂരില്&#x200d; കെ. കരുണാകരൻ്റെ ചിത്രം മോദിയ്ക്കൊപ്പം ചേര്&#x200d;ത്ത് ഫ്ലക്സ് ബോര്&#x200d;ഡ് സ്ഥാപിച്ച സംഭവത്തിലും മുരളീധരന്&#x200d; പ്രതികരിച്ചു.</p>
<p>കെ.കരുണാകരന്&#x200d;റെ ആത്മാവിനെ പോലും കാവി പതാക പുതപ്പിയ്ക്കാൻ അനുവദിയ്ക്കില്ല. കരുണാകരൻ കോണ്&#x200d;ഗ്രസിന്&#x200d;റെ പൊതുസ്വത്താണ് അദ്ദേഹത്തിന്&#x200d;റെ ശവകുടീരത്തിൽ ആർക്കും വരാം. കാവി പതാക പുതപ്പിച്ചാൽ വലിച്ചെറിയും.അടിയ്ക്കണോ വേണ്ടയോ എന്ന് മറ്റുള്ളവർ തീരുമാനിയ്ക്കട്ടെ.അതൊന്നും രാഷ്ട്രീയത്തിൽ പറയേണ്ട വാചകമല്ലെന്നും കെ.മുരളീധരന്&#x200d; പറഞ്ഞു.</p>
<p>‘‘ചതി ആരു കാണിച്ചാലും അത് കേരളത്തിന്റെ മണ്ണിൽ ചെലവാകില്ല. കെ.കരുണാകരൻ എന്നു പറഞ്ഞാൽ‌ കോൺഗ്രസിന്റെ സ്വത്താണ്. അത് ആരു വിചാരിച്ചാലും, ഞാൻ വിചാരിച്ചാലും തട്ടിയെടുക്കാൻ കഴിയില്ല. അതുകൊണ്ട് ഒരു കാരണവശാലും അദ്ദേഹത്തിന്റെ ആത്മാവിന്റെ മേൽ പോലും സംഘിപതാക പുതപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ബിജെപിയെ എതിർക്കാനുള്ള ഒരു അവസരവും ഞാൻ ഇതുവരെ പാഴാക്കിയിട്ടില്ല. സഹോദരി എന്ത് തീരുമാനമെടുത്താലും അതിന്റെ ബാക്കി ഞാൻ ഇന്നലെത്തന്നെ പറഞ്ഞിരുന്നു. ഇനി ചർച്ച ചെയ്ത് അവരെ വലുതാക്കാൻ ആഗ്രഹിക്കുന്നില്ല. മുരളിമന്ദിരം എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലമാണ്. അവിടെ ചെന്ന് അവർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പ്രാർഥിച്ചുകൊണ്ടാണ് പ്രചാരണം തുടങ്ങുക. ജനങ്ങളുടെ മനസ്സിലേക്ക് ഒരു എൻട്രിയാണ് ഞാൻ ലക്ഷ്യമിടുന്നത്&#8221;- കെ.മുരളീധരന്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/taking-up-the-mission-in-thrissur-the-aim-is-to-make-bjp-third-k-muralidharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
