<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>k srikanth &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/k-srikanth/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 25 Aug 2017 19:13:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>k srikanth &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സൂപ്പര്‍ സിന്ധു: സിന്ധു സെമിയില്‍; ശ്രീകാന്ത് പുറത്ത്</title>
		<link>https://www.chandrikadaily.com/world-badminton-championships-pv-sindhu-enters-semi-finals-kidambi-srikanth-loses.html</link>
					<comments>https://www.chandrikadaily.com/world-badminton-championships-pv-sindhu-enters-semi-finals-kidambi-srikanth-loses.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Aug 2017 19:09:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Badminton]]></category>
		<category><![CDATA[k srikanth]]></category>
		<category><![CDATA[pv sindhu]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41781</guid>

					<description><![CDATA[ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ജയ,പരാജയങ്ങളുടെ സമ്മിശ്ര ദിനം. വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു ചൈനയുടെ സണ്‍ യുവിനെ തോല്‍പിച്ചപ്പോള്‍ പുരുഷ വിഭാഗത്തില്‍ കിരീട പ്രതീക്ഷയായിരുന്ന കെ ശ്രീകാന്തിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തിരിച്ചടിയേറ്റു. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് ശ്രീകാന്തിന് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നത്. സ്‌കോര്‍: 14-21, 18-21. മത്സരം 49 മിനിറ്റ് നീണ്ടുനിന്നു. ടൂര്‍ണമെന്റ് എട്ടാം സീഡായ ശ്രീകാന്തിന് ഒന്നാം [&#8230;]]]></description>
										<content:encoded><![CDATA[<p>ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്&#x200d; ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഇന്ത്യക്ക് ജയ,പരാജയങ്ങളുടെ സമ്മിശ്ര ദിനം. വനിതകളുടെ സിംഗിള്&#x200d;സില്&#x200d; ഇന്ത്യയുടെ പി.വി സിന്ധു ചൈനയുടെ സണ്&#x200d; യുവിനെ തോല്&#x200d;പിച്ചപ്പോള്&#x200d; പുരുഷ വിഭാഗത്തില്&#x200d; കിരീട പ്രതീക്ഷയായിരുന്ന കെ ശ്രീകാന്തിന് ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; തിരിച്ചടിയേറ്റു. പുരുഷ സിംഗിള്&#x200d;സ് ക്വാര്&#x200d;ട്ടറില്&#x200d; ലോക ഒന്നാം നമ്പര്&#x200d; ദക്ഷിണ കൊറിയയുടെ സണ്&#x200d; വാന്&#x200d; ഹോയോട് നേരിട്ടുള്ള ഗെയിമുകള്&#x200d;ക്ക് ശ്രീകാന്തിന് തോല്&#x200d;വിയേറ്റു വാങ്ങേണ്ടി വന്നത്. സ്‌കോര്&#x200d;: 14-21, 18-21. മത്സരം 49 മിനിറ്റ് നീണ്ടുനിന്നു. ടൂര്&#x200d;ണമെന്റ് എട്ടാം സീഡായ ശ്രീകാന്തിന് ഒന്നാം ഗെയിമില്&#x200d; മാത്രമാണ് കാര്യമായി ചെറുത്തു നില്&#x200d;ക്കാന്&#x200d; കഴിഞ്ഞത്. ഒരുവേള 8-8 എന്ന സ്‌കോറില്&#x200d; ഒപ്പമെത്തിയ ശ്രീകാന്തിന് പിന്നീട് കാര്യമായ വെല്ലുവിളി ഉയര്&#x200d;ത്താന്&#x200d; കഴിഞ്ഞില്ല. ഏകപക്ഷീയമായി മുന്നേറിയ മത്സരത്തിന്റെ അവസാനത്തില്&#x200d; മാത്രമാണ് ശ്രീകാന്തിന് തിരിച്ചുവരാനായത്. ഏഴ് തവണ തുടര്&#x200d;ച്ചയായി പോയിന്റ് കരസ്ഥമാക്കിയ ശ്രീകാന്തിന്റെ മുന്നേറ്റം 18 പോയിന്റില്&#x200d; അവസാനിച്ചു. ഒരിക്കല്&#x200d; പോലും വാന്&#x200d; ഹോ ലീഡ് വിട്ടുകൊടുത്തതുമില്ല. ശ്രീകാന്തിനെതിരെ സണ്&#x200d; വാന്&#x200d; നേടുന്ന അഞ്ചാമത്തെ വിജയമാണിത്. ഇതുവരെ ഒന്&#x200d;പത് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്&#x200d; നാലു തവണ ശ്രീകാന്തിനായിരുന്നു ജയം. ഈ വര്&#x200d;ഷം നടന്ന ഇന്തോനേഷ്യന്&#x200d; ഓപ്പണിലും ഓസ്‌ട്രേലിയന്&#x200d; ഓപ്പണിലും ശ്രീകാന്തിനായിരുന്നു ജയം. വനിതാ വിഭാഗത്തില്&#x200d; ചൈനയുടെ സണ്&#x200d; യുവിനെ 21-14, 21-9 എന്ന സ്‌കോറിനാണ് സിന്ധു കീഴടക്കിയത്. ആദ്യ സെറ്റില്&#x200d; തുടക്കത്തില്&#x200d; അല്&#x200d;പം പതര്&#x200d;ച്ച നേരിട്ട സിന്ധു പിന്നീട് മത്സരത്തില്&#x200d; സമ്പൂര്&#x200d;ണ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. ആദ്യ ഗെയിം 21-14ന് സ്വന്തമാക്കിയ സിന്ധു. രണ്ടാം ഗെയിം അനായാസം കൈയ്യിലൊതുക്കി. തുടര്&#x200d;ച്ചയായ മൂന്ന് പോയിന്റുകള്&#x200d; നേടിയാണ് രണ്ടാം ഗെയിമും ഒപ്പം മത്സരവും സിന്ധു നേടിയത്. ചൈനീസ് താരത്തിനെതിരെ സിന്ധു നേടുന്ന നാലാമത്തെ വിജയമാണിത്. കഴിഞ്ഞ വര്&#x200d;ഷം നടന്ന ചൈന ഓപ്പണിലാണ് സിന്ധു അവസാനമായി സണിനെ തോല്&#x200d;പിച്ചത്.സെമി ഫൈനല്&#x200d; പ്രവേശം നേടിയതോടെ സിന്ധു മെഡല്&#x200d; ഉറപ്പാക്കിയിട്ടുണ്ട്. സെമിയില്&#x200d; തോറ്റാലും വെങ്കല മെഡല്&#x200d; ലഭിക്കും. ലോക ബാഡ്മിന്റണ്&#x200d; ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഒന്നില്&#x200d; കൂടുതല്&#x200d; തവണ മെഡല്&#x200d; നേടിയിട്ടുള്ള ഏക ഇന്ത്യന്&#x200d; താരമാണ് ഇരുപത്തിരണ്ടുകാരിയായ സിന്ധു. 2014ല്&#x200d; നടന്ന കോപ്പന്&#x200d;ഹേഗന്&#x200d;, 2013ല്&#x200d; നടന്ന ഗ്വാങ്ഷു ലോക ചാമ്പ്യന്&#x200d;ഷിപ്പുകളിലാണ് സിന്ധു ഇതിന് മുന്&#x200d;പ് വെങ്കല മെഡല്&#x200d; നേടിയത്. ചൈനയുടെ ഒന്&#x200d;പതാം സീഡ് യുഫെയ് ചെന്നാണ് സെമിയില്&#x200d; സിന്ധുവിന്റെ എതിരാളി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-badminton-championships-pv-sindhu-enters-semi-finals-kidambi-srikanth-loses.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാര്‍ക്ക് ഗോപിക്കും അക്കാദമിക്കും- തേര്‍ഡ് ഐ</title>
		<link>https://www.chandrikadaily.com/third-eye-kamal-varadoor-k-srikanth.html</link>
					<comments>https://www.chandrikadaily.com/third-eye-kamal-varadoor-k-srikanth.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Jun 2017 16:28:20 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[k srikanth]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[third eye]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33669</guid>

					<description><![CDATA[കമാല്‍ വരദൂര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിലും കിഡംബി ശ്രീകാന്ത് ഒന്നാമനായപ്പോള്‍ റിയോ ഒളിംപിക് ദിവസങ്ങളാണ് ഓര്‍മ്മ വരുന്നത്. ബ്രസീലിയന്‍ നഗരത്തില്‍ ലോക കായിക യുവത്വം ഒരുമിച്ചപ്പോള്‍ ഇന്ത്യ മാത്രം മെഡലൊന്നുമില്ലാതെ വിയര്‍ത്ത ദിവസങ്ങള്‍. ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ തുടങ്ങാന്‍ ഞങ്ങളെല്ലാം പ്രാര്‍ത്ഥിക്കുകയായിരുന്നു. പി.വി സിന്ധുവും സൈന നെഹ്‌വാളും ശ്രീകാന്തുമെല്ലാം ഉള്‍പ്പെടുന്ന മികച്ച സംഘം ഒരു മെഡലെങ്കിലും സംഭാവന ചെയ്യുമെന്ന വലിയ പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. സൈനയായിരുന്നു പ്രതീക്ഷകളില്‍ ഒന്നാമത്. ലണ്ടന്‍ ഒളിംപിക്‌സില്‍ സൈനയുടെ പ്രകടനം കണ്ടിരുന്നു. അവിടെ വെങ്കലവുമായി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കമാല്&#x200d; വരദൂര്&#x200d;</strong></p>
<p>ഓസ്‌ട്രേലിയന്&#x200d; ഓപ്പണ്&#x200d; സൂപ്പര്&#x200d; സീരിസിലും കിഡംബി ശ്രീകാന്ത് ഒന്നാമനായപ്പോള്&#x200d; റിയോ ഒളിംപിക് ദിവസങ്ങളാണ് ഓര്&#x200d;മ്മ വരുന്നത്. ബ്രസീലിയന്&#x200d; നഗരത്തില്&#x200d; ലോക കായിക യുവത്വം ഒരുമിച്ചപ്പോള്&#x200d; ഇന്ത്യ മാത്രം മെഡലൊന്നുമില്ലാതെ വിയര്&#x200d;ത്ത ദിവസങ്ങള്&#x200d;. ബാഡ്മിന്റണ്&#x200d; മല്&#x200d;സരങ്ങള്&#x200d; തുടങ്ങാന്&#x200d; ഞങ്ങളെല്ലാം പ്രാര്&#x200d;ത്ഥിക്കുകയായിരുന്നു. പി.വി സിന്ധുവും സൈന നെഹ്‌വാളും ശ്രീകാന്തുമെല്ലാം ഉള്&#x200d;പ്പെടുന്ന മികച്ച സംഘം ഒരു മെഡലെങ്കിലും സംഭാവന ചെയ്യുമെന്ന വലിയ പ്രതീക്ഷ എല്ലാവര്&#x200d;ക്കുമുണ്ടായിരുന്നു. സൈനയായിരുന്നു പ്രതീക്ഷകളില്&#x200d; ഒന്നാമത്. ലണ്ടന്&#x200d; ഒളിംപിക്‌സില്&#x200d; സൈനയുടെ പ്രകടനം കണ്ടിരുന്നു. അവിടെ വെങ്കലവുമായി രാജ്യത്തിന്റെ ബാഡ്മിന്റണ്&#x200d; അഭിമാനം കാത്ത താരത്തിന് പക്ഷേ റിയോയില്&#x200d; പരുക്കിന്റെ ആവലാതികളുണ്ടായിരുന്നു. പുരുഷ വിഭാഗത്തില്&#x200d; ശ്രീകാന്തിലായിരുന്നു നോട്ടം. കാരണം ഒളിംപിക്‌സിന് മുമ്പ് നടന്ന രാജ്യാന്തര, ദേശീയ മല്&#x200d;സരങ്ങളില്ലെല്ലാം മിന്നും ഫോമിലായിരുന്നു ശ്രീകാന്ത്. മെക്‌സിക്കോയില്&#x200d; നിന്നുള്ള ലിനോ മുനസായിരുന്നു ശ്രീകാന്തിന്റെ ആദ്യ പ്രതിയോഗി. മല്&#x200d;സരത്തലേന്ന് ഫോണില്&#x200d; ശ്രീകാന്തിന്റെ കോച്ച് പുലേലു ഗോപീചന്ദിനെ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് സെമി വരെ ശ്രീകാന്ത് എത്തുമെന്നായിരുന്നു. കോച്ചിന്റെ ആത്മവിശ്വാസം പോലെ ആദ്യ മല്&#x200d;സരത്തിലും രണ്ടാം മല്&#x200d;സരത്തില്&#x200d; സ്വീഡന്റെ ഹെന്&#x200d;ട്രി ഹുര്&#x200d;സാകിനിനുമെതിരെ അനായാസ വിജയം. രണ്ട് മല്&#x200d;സരങ്ങള്&#x200d; ശ്രീകാന്ത് കടന്നതോടെ പിന്നെ ഞങ്ങള്&#x200d; ഒളിംപിക് ബാഡ്മിന്റണ്&#x200d; വേദിയിലെ സ്ഥിരക്കാരായി. അടുത്ത മല്&#x200d;സരം ലോക റാങ്കിംഗിലെ അഞ്ചാമനായ ജാര്&#x200d;ഗന്&#x200d;സ് മുണുമായിട്ടായിരുന്നു. അവിടെയും നേരിട്ടുള്ള സെറ്റുകള്&#x200d;ക്ക് അല്&#x200d;ഭുത വിജയം. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലാണ് അടുത്ത മല്&#x200d;സരം,. പ്രതിയോഗി രണ്ട് തവണ ഒളിംപിക് സ്വര്&#x200d;ണവും അഞ്ച് തവണ ലോക ചാമ്പ്യന്&#x200d;പ്പട്ടവും സ്വന്തമാക്കിയ ചൈനയുടെ എക്കാലത്തെയും മികച്ച ബാഡ്മിന്റണ്&#x200d; താരങ്ങളില്&#x200d; ഒരാളായ ലിന്&#x200d; ഡാന്&#x200d;. ഞങ്ങള്&#x200d;ക്കായിരുന്നു ടെന്&#x200d;ഷന്&#x200d;. ശ്രീകാന്തും ഗോപിയും കൂള്&#x200d;. ഭയന്നത് തന്നെ സംഭവിച്ചു. 22-20, 21-16 എന്ന പോയന്റില്&#x200d; ശ്രീകാന്ത് വീണു. ആദ്യ ഗെയിമില്&#x200d; ഉജ്വലമായ പ്രകടനമായിരുന്നു യുവതാരത്തിന്റേത്. പക്ഷേ രണ്ടാം ഗെയിമില്&#x200d; ചൈനക്കാരന്റെ അനുഭവസമ്പത്തും ചൈനീസ് കാണികളുടെ പിന്തുണയും നിര്&#x200d;ണായകമായി. ശ്രീകാന്തിന് വേണ്ടി ആര്&#x200d;പ്പുവിളിക്കാന്&#x200d; ഞങ്ങള്&#x200d; കുറച്ച് പേര്&#x200d; മാത്രമേ ഗ്യാലറിയില്&#x200d; ഉണ്ടായിരുന്നുള്ളു. ക്വാര്&#x200d;ട്ടര്&#x200d; ഫൈനലിന് ശേഷം ഗോപി പറഞ്ഞ വാക്കുകള്&#x200d; ഇപ്പോഴും മുഴങ്ങുന്നുണ്ട്-ടോക്കിയോവില്&#x200d; ഇവന്&#x200d; മെഡല്&#x200d; നേടും. കോച്ചിന്റെ വാക്കുകളെ പൊന്നാക്കുന്ന പ്രകടനമാണ് ഇപ്പോള്&#x200d; ശ്രീകാന്ത് നടത്തി കൊണ്ടിരിക്കുന്നത്. റിയോയില്&#x200d; ശ്രീകാന്ത് നടത്തിയ അത്യഗ്ര പ്രകടനമാണ് പി.വി സിന്ധുവിന് കരുത്തായത്. സിന്ധു ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. സിന്ധു ഫൈനല്&#x200d; വരെയെത്തി വെളളി നേടുമ്പോള്&#x200d; എപ്പോഴും കൂട്ടിന് ശ്രീകാന്തുണ്ടായിരുന്നു.<br />
ഇന്ത്യയുടെ കായിക സ്വര്&#x200d;ണ ഖനിയാണിപ്പോള്&#x200d; ബാഡ്മിന്റണ്&#x200d;. മുമ്പെല്ലാം രാജ്യാന്തര കായിക മാമാങ്ക വേദികള്&#x200d;-വിശിഷ്യാ ഒളിംപിക്‌സിന് പോവുമ്പോള്&#x200d; ഹോക്കി മാത്രമായിരുന്നു പ്രതീക്ഷ. ഇന്ത്യന്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരെല്ലാം ഹോക്കി മൈതാനം കേന്ദ്രീകരിക്കുമ്പോള്&#x200d; അതിന് വലിയ മാറ്റവുമായി ബാഡ്മിന്റണിലെ കനക നേട്ടങ്ങള്&#x200d; വരാന്&#x200d; തുടങ്ങിയത് ലണ്ടന്&#x200d; ഒളിംപിക്‌സ് മുതലാണ്. ലണ്ടനില്&#x200d; സൈന നെഹ്‌വാളിന്റെ വെങ്കല നേട്ടം നല്&#x200d;കിയ ഉണര്&#x200d;വാണ് പിന്നീട് കോമണ്&#x200d;വെല്&#x200d;ത്ത് ഗെയിംസുകളിലും ഏഷ്യന്&#x200d; ഗെയിംസുകളിലുമെല്ലാം രാജ്യത്തിന് കരുത്തായത്. ലണ്ടനില്&#x200d; യുവതാരം കാശ്യപും മികച്ച പ്രകടനം നടത്തിയിരുന്നു. റിയോ ഒളിംപിക്‌സിലേക്ക് വന്നപ്പോള്&#x200d; ഇന്ത്യ പ്രബല സംഘമായി മാറി. സിന്ധുവിന്റെ നേട്ടം രജതരേഖയുമായി.<br />
ഹൈരദാബാദിലെ ഗോപീചന്ദ് അക്കാദമിയാണ് ഈ താരങ്ങളെയെല്ലാം രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നത്. സൈന മുതല്&#x200d; തിരുവനന്തപുരത്തുകാരന്&#x200d; പ്രണോയി കുമാര്&#x200d; വരെയുള്ളവര്&#x200d;. ഇന്തോനേഷ്യന്&#x200d; ഓപ്പണില്&#x200d; സെമിഫൈനല്&#x200d; വരെയെത്തിയിരുന്നു പ്രണോയി. ഗോപീചന്ദ് അക്കാദമി വാഗ്ദാനം ചെയ്യുന്നത് ഏറ്റവും നല്ല പരിശീലനമാണ്. അവരുടെ ഉറപ്പ് പ്രൊഫഷണല്&#x200d; ബാഡ്മിന്റണാണ്. താരങ്ങള്&#x200d;ക്ക് നല്ല മല്&#x200d;സരങ്ങളും അവര്&#x200d; ഒരുക്കുന്നു. കാര്യങ്ങള്&#x200d; നിയന്ത്രിക്കാന്&#x200d; ഗോപിയെ പോലെ കോച്ചും. ഇന്ത്യന്&#x200d; കായിക ലോകത്തിന് മാതൃകയാണ് ഈ അക്കാദമിയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d;-കൂടുതല്&#x200d; വിജയങ്ങളിലേക്ക് മുന്നേറാനുള്ള പോസിറ്റീവ് ഊര്&#x200d;ജ്ജമാണ് അക്കാദമിയും ഗോപിയും നല്&#x200d;കുന്നത്. ശ്രീകാന്തും പ്രണോയ് കുമാറും സായ് പ്രണീതും സിന്ധുവുമെവല്ലാം പറയുന്നതും ഇത് തന്നെ-കോച്ചിന്റെ ശിക്ഷണം, പൊരുതാനുളള നല്ല മനസ്. നമുക്ക് മാതൃകയാക്കാം ഗോപിയെയും അക്കാദമിയെയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/third-eye-kamal-varadoor-k-srikanth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീകാന്തിന്  ബായ് വകം 5 ലക്ഷം</title>
		<link>https://www.chandrikadaily.com/badminton-association-of-india-announces-rs-5-lakh-cash-award-for-kidambi-srikanth.html</link>
					<comments>https://www.chandrikadaily.com/badminton-association-of-india-announces-rs-5-lakh-cash-award-for-kidambi-srikanth.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Jun 2017 16:23:49 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[k srikanth]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33666</guid>

					<description><![CDATA[ഹൈദരാബാദ്: തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരിസ് ഫൈനലുകളില്‍ സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ ബാഡ്മിന്റണിലെ പുത്തന്‍ സൂപ്പര്‍ താരം കിഡംബി ശ്രീകാന്തിന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. വിജയങ്ങള്‍ തുടര്‍ക്കഥയാക്കിയ ശ്രീകാന്ത് ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാനമാണെന്ന് ബായ് പ്രസിഡണ്ട് ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. ശ്രീകാന്തിന്റെ പ്രകടനങ്ങളെക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും തുടര്‍ച്ചയായ വിജയങ്ങള്‍ മാത്രമല്ല അദ്ദേഹം തോല്‍പ്പിക്കുന്നത് ലോകോത്തര പ്രതിയോഗികളെ കൂടിയാണെന്ന് ശര്‍മ പറഞ്ഞു. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ചരിത്രത്തിലെ സുവര്‍ണ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: തുടര്&#x200d;ച്ചയായി മൂന്ന് സൂപ്പര്&#x200d; സീരിസ് ഫൈനലുകളില്&#x200d; സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്&#x200d; ബാഡ്മിന്റണിലെ പുത്തന്&#x200d; സൂപ്പര്&#x200d; താരം കിഡംബി ശ്രീകാന്തിന് ബാഡ്മിന്റണ്&#x200d; അസോസിയേഷന്&#x200d; ഓഫ് ഇന്ത്യ അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. വിജയങ്ങള്&#x200d; തുടര്&#x200d;ക്കഥയാക്കിയ ശ്രീകാന്ത് ഇന്ത്യന്&#x200d; ബാഡ്മിന്റണിന്റെ അഭിമാനമാണെന്ന് ബായ് പ്രസിഡണ്ട് ഹിമാന്ത ബിശ്വ ശര്&#x200d;മ പറഞ്ഞു. ശ്രീകാന്തിന്റെ പ്രകടനങ്ങളെക്കുറിച്ച് വിശേഷിപ്പിക്കാന്&#x200d; വാക്കുകളില്ലെന്നും തുടര്&#x200d;ച്ചയായ വിജയങ്ങള്&#x200d; മാത്രമല്ല അദ്ദേഹം തോല്&#x200d;പ്പിക്കുന്നത് ലോകോത്തര പ്രതിയോഗികളെ കൂടിയാണെന്ന് ശര്&#x200d;മ പറഞ്ഞു. ഇന്ത്യയുടെ ബാഡ്മിന്റണ്&#x200d; ചരിത്രത്തിലെ സുവര്&#x200d;ണ കാലമാണിതെന്ന് ബായ് സെക്രട്ടറി അനൂപ് നരാംഗ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/badminton-association-of-india-announces-rs-5-lakh-cash-award-for-kidambi-srikanth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓസ്‌ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം കിഡംബി ശ്രീകാന്തിന്</title>
		<link>https://www.chandrikadaily.com/kidambi-srikanth-wins-australian-open.html</link>
					<comments>https://www.chandrikadaily.com/kidambi-srikanth-wins-australian-open.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 25 Jun 2017 06:51:19 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[australian open]]></category>
		<category><![CDATA[Badminton]]></category>
		<category><![CDATA[k srikanth]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33612</guid>

					<description><![CDATA[സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്. ചൈനയുടെ ചെന്‍ലോങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ശ്രീകാന്ത് കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപണില്‍ മുത്തമിട്ടത്. 45 മിനുട്ട് നീണ്ട മത്സരത്തില്‍ സ്‌കോര്‍ 22-20, 21-16 നായിരുന്നു ഗുണ്ടൂര്‍ സ്വദേശിയുടെ ജയം. ഈ വര്‍ഷം തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് ഫൈനലുകളിലെത്തുന്ന ശ്രീകാന്തിന്റെ രണ്ടാം കിരീടമാണിത്. നേരത്തെ ഇന്തോനേഷ്യ ഓപണ്‍ 24-കാരന്‍ നേടിയിരുന്നു. ആള്‍ ഇംഗ്ലണ്ട് ഫൈനലിസ്റ്റായ ചൈനയുടെ ഷി യുഖിയെ സെമിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: ഓസ്‌ട്രേലിയന്&#x200d; ഓപണ്&#x200d; സൂപ്പര്&#x200d; സീരീസ് ബാഡ്മിന്റണ്&#x200d; കിരീടം ഇന്ത്യന്&#x200d; താരം കിഡംബി ശ്രീകാന്തിന്. ചൈനയുടെ ചെന്&#x200d;ലോങിനെ നേരിട്ടുള്ള സെറ്റുകള്&#x200d;ക്ക് വീഴ്ത്തിയാണ് ശ്രീകാന്ത് കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്&#x200d; ഓപണില്&#x200d; മുത്തമിട്ടത്. 45 മിനുട്ട് നീണ്ട മത്സരത്തില്&#x200d; സ്‌കോര്&#x200d; 22-20, 21-16 നായിരുന്നു ഗുണ്ടൂര്&#x200d; സ്വദേശിയുടെ ജയം. ഈ വര്&#x200d;ഷം തുടര്&#x200d;ച്ചയായി മൂന്ന് സൂപ്പര്&#x200d; സീരീസ് ഫൈനലുകളിലെത്തുന്ന ശ്രീകാന്തിന്റെ രണ്ടാം കിരീടമാണിത്. നേരത്തെ ഇന്തോനേഷ്യ ഓപണ്&#x200d; 24-കാരന്&#x200d; നേടിയിരുന്നു.</p>
<div style="width: 320px;" class="wp-video"><!--[if lt IE 9]><script>document.createElement('video');</script><![endif]-->
<video class="wp-video-shortcode" id="video-33612-1" width="320" height="240" preload="metadata" controls="controls"><source type="video/x-ms-wmv" src="https://www.chandrikadaily.com/wp-content/uploads/2017/06/Produce_0.wmv?_=1" /><a href="https://www.chandrikadaily.com/wp-content/uploads/2017/06/Produce_0.wmv">https://www.chandrikadaily.com/wp-content/uploads/2017/06/Produce_0.wmv</a></video></div>
<p>ആള്&#x200d; ഇംഗ്ലണ്ട് ഫൈനലിസ്റ്റായ ചൈനയുടെ ഷി യുഖിയെ സെമിയില്&#x200d; തോല്&#x200d;പ്പിച്ച് മുന്നേറിയ ശ്രീകാന്തിന് കനത്ത വെല്ലുവിളിയാണ് കലാശപ്പോരില്&#x200d; ചെന്&#x200d; ലോങ് ഉയര്&#x200d;ത്തിയത്. നിലവിലെ ഒളിംപിക് ചാമ്പന്യനും രണ്ടുതവണ ലോകചാമ്പ്യനുമായ ചെന്&#x200d; ലോങ് അവസാന നിമിഷം വരെ പോരാടിയാണ് ആദ്യ സെറ്റ് അടിയറവെച്ചത്. രണ്ടാം സെറ്റിന്റെ പകുതിയില്&#x200d; വെച്ചു തന്നെ അഞ്ച് പോയിന്റ് ലീഡ് നേടിയ ശ്രീകാന്ത് പിന്നീട് വിട്ടുകൊടുക്കാതെ കളിച്ച് കിരീടനേട്ടത്തിലെത്തുകയായിരുന്നു.</p>
<p><iframe loading="lazy" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fchandrikadaily%2Fvideos%2F1189726464465174%2F&#038;show_text=0&#038;width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe></p>
<p>2015-ല്&#x200d; ചൈന ഓപണും ഇന്ത്യ ഓപണും ഈ വര്&#x200d;ഷം ഇന്തോനേഷ്യ ഓപണും നേടിയ ശ്രീകാന്തിന്റെ നാലാമത്തെ സൂപ്പര്&#x200d; സീരീസ് കിരീടമാണിത്. ഈ വര്&#x200d;ഷം സിംഗപ്പൂര്&#x200d; ഓപണില്&#x200d; ശ്രീകാന്ത് ഇന്ത്യന്&#x200d; താരം സായ് പരിണീതിനോടാണ് ഫൈനലില്&#x200d; തോറ്റത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kidambi-srikanth-wins-australian-open.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		<enclosure url="http://www.chandrikadaily.com/wp-content/uploads/2017/06/Produce_1.wmv" length="1906200" type="video/x-ms-wmv" />

			</item>
		<item>
		<title>സൂപ്പര്‍ ശ്രീകാന്ത്; യുഖി ഷിയെ തകര്‍ത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍</title>
		<link>https://www.chandrikadaily.com/australian-open-super-series-kidambi-srikanth-marches-into-final-beats-shi-yuqi.html</link>
					<comments>https://www.chandrikadaily.com/australian-open-super-series-kidambi-srikanth-marches-into-final-beats-shi-yuqi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Jun 2017 07:36:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[australian open]]></category>
		<category><![CDATA[k srikanth]]></category>
		<category><![CDATA[SRIKANTH]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33516</guid>

					<description><![CDATA[സിഡ്‌നി: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ കിടംബി ശ്രീകാന്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ കലാശപ്പൊരാട്ടത്തില്‍. ഇന്തോനേഷ്യന്‍ സൂപ്പര്‍ കിരീടത്തിന്റെ ആവേശം വിടാതെയാണ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കുതിച്ചെത്തികയായിരുന്നു. ചൈനയുടെ യുഖി ഷിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു കെ.ശ്രീകാന്തിന്റെ ഫൈനല്‍ പ്രവേശം. വെറും 37 മിനുട്ട് നീണ്ട മത്സരത്തില്‍ നാലാം സീഡും ഓള്‍ ഇംഗ്ലണ്ട് ഫൈനലിസ്റ്റുമായ യുഖി ഷിയെ 21-10, 21-14 സ്‌കോറിലാണ് തകര്‍ത്തത്. ഇന്തൊനീഷ്യന്‍ ഓപ്പണില്‍ കിരീട നേട്ടത്തിന് തുടര്‍ന്ന് ലോക [&#8230;]]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: ഇന്തോനേഷ്യന്&#x200d; സൂപ്പര്&#x200d; സീരീസ് കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ കിടംബി ശ്രീകാന്ത് ഓസ്‌ട്രേലിയന്&#x200d; ഓപ്പണ്&#x200d; സൂപ്പര്&#x200d; സീരീസിന്റെ കലാശപ്പൊരാട്ടത്തില്&#x200d;. ഇന്തോനേഷ്യന്&#x200d; സൂപ്പര്&#x200d; കിരീടത്തിന്റെ ആവേശം വിടാതെയാണ് താരം ഓസ്‌ട്രേലിയന്&#x200d; ഓപ്പണ്&#x200d; ഫൈനലില്&#x200d; കുതിച്ചെത്തികയായിരുന്നു.<br />
ചൈനയുടെ യുഖി ഷിയെ നേരിട്ടുള്ള സെറ്റുകള്&#x200d;ക്ക് വീഴ്ത്തിയായിരുന്നു കെ.ശ്രീകാന്തിന്റെ ഫൈനല്&#x200d; പ്രവേശം. വെറും 37 മിനുട്ട് നീണ്ട മത്സരത്തില്&#x200d; നാലാം സീഡും ഓള്&#x200d; ഇംഗ്ലണ്ട് ഫൈനലിസ്റ്റുമായ യുഖി ഷിയെ 21-10, 21-14 സ്‌കോറിലാണ് തകര്&#x200d;ത്തത്.</p>
<p>ഇന്തൊനീഷ്യന്&#x200d; ഓപ്പണില്&#x200d; കിരീട നേട്ടത്തിന് തുടര്&#x200d;ന്ന് ലോക 11ാം നമ്പര്&#x200d; താരമായ ശ്രീകാന്ത് തുടര്&#x200d;ച്ചയായിത് മൂന്നാം സൂപ്പര്&#x200d; സീരീസ് ഫൈനലാണ് പ്രവേശിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/australian-open-super-series-kidambi-srikanth-marches-into-final-beats-shi-yuqi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
