<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kamalnath &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kamalnath/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 02 Nov 2020 08:42:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kamalnath &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;അതിനുള്ള അധികാരം നിങ്ങള്&#x200d;ക്കു നല്&#x200d;കിയത് ആരാണ്?&#8217; &#8211; കമല്&#x200d;നാഥിനെ താരപ്രചാരക പദവിയില്&#x200d; നിന്ന് നീക്കിയ  കമ്മിഷന്&#x200d; തീരുമാനത്തിനെതിരെ സുപ്രിംകോടതി</title>
		<link>https://www.chandrikadaily.com/supreme-court-stays-election-commission-order-removing-congress-leader-kamal-nath-as-star-campaigner.html</link>
					<comments>https://www.chandrikadaily.com/supreme-court-stays-election-commission-order-removing-congress-leader-kamal-nath-as-star-campaigner.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 02 Nov 2020 08:39:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165591</guid>

					<description><![CDATA[പാര്&#x200d;ട്ടിയാണോ നിങ്ങളാണോ തീരുമാനിക്കുന്നത്?]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്&#x200d; മുന്&#x200d; കോണ്&#x200d;ഗ്രസ് മുഖ്യമന്ത്രി കമല്&#x200d;നാഥിനെ താരപ്രചാരകരുടെ പട്ടികയില്&#x200d; നിന്ന് നീക്കിയ തെര. കമ്മിഷന്&#x200d; തീരുമാനതത്തിനെതിരെ സുപ്രിം കോടതി. ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിക്കാന്&#x200d; കമ്മിഷന് ആരാണ് അധികാരം നല്&#x200d;കിയത് എന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്&#x200d; അംഗങ്ങളുമായ ബഞ്ച് ചോദിച്ചു.</p>
<p>&#8216;നിങ്ങളുടെ ഉത്തരവ് ഞങ്ങള്&#x200d; സ്‌റ്റേ ചെയ്യുകയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 77-ാം വകുപ്പ് പ്രകാരം പ്രവര്&#x200d;ത്തിക്കുന്ന ഒരു പാര്&#x200d;ട്ടിയുടെ നേതാവിനെ താരപ്രചാരകരുടെ പട്ടികയില്&#x200d; നിന്ന് നീക്കുന്നത് എങ്ങനെയാണ്. പാര്&#x200d;ട്ടിയാണോ നിങ്ങളാണോ തീരുമാനിക്കുന്നത്?&#8217; &#8211; കമ്മിഷന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദിയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.</p>
<p>കമല്&#x200d;നാഥിന് വേണ്ടി മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; കപില്&#x200d; സിബലാണ് ഹാജരായത്. ബിജെപി നേതാവ് ഇമാര്&#x200d;തി ദേവിക്കെതിരെയുള്ള &#8216;ഐറ്റം&#8217; പരാമര്&#x200d;ശത്തിന് പിന്നാലെയാണ് കമ്മിഷന്&#x200d; കമല്&#x200d;നാഥിനെ താരപ്രചാരക പദവിയില്&#x200d; നിന്ന് നീക്കിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-stays-election-commission-order-removing-congress-leader-kamal-nath-as-star-campaigner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; ബി.ജെ.പിക്ക് തിരിച്ചടി  കമല്&#x200d;നാഥ് സര്&#x200d;ക്കാറിന്റെ നിയമ ഭേദഗതിക്ക് അനുകൂലമായി രണ്ട് ബി.ജെ.പി എം.എല്&#x200d;.എമാര്&#x200d; വോട്ടു ചെയ്തു</title>
		<link>https://www.chandrikadaily.com/madhyapradesh-politics.html</link>
					<comments>https://www.chandrikadaily.com/madhyapradesh-politics.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 25 Jul 2019 04:24:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[madhyapradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134253</guid>

					<description><![CDATA[ഭോപാല്&#x200d;: മധ്യപ്രദേശില്&#x200d; കമല്&#x200d;നാഥിന്റെ നേതൃത്വത്തിലുള്ള കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാറിനെ രണ്ട് ദിവസത്തിനകം മറിച്ചിടുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പിക്ക് മണിക്കൂറുകള്&#x200d;ക്കകം തിരിച്ചടി. സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന ക്രിമിനല്&#x200d; നിയമ ഭേദഗതിക്ക് അനുകൂലമായി രണ്ട് ബി.ജെ.പി എം.എല്&#x200d;.എമാര്&#x200d; വോട്ടു ചെയ്തു. ബി.ജെ.പി നേതൃത്വത്തിലെ ഒന്നും രണ്ടും നിര്&#x200d;ദേശിച്ചാല്&#x200d; സര്&#x200d;ക്കാറിനെ രണ്ട് ദിവസത്തിനകം താഴെ ഇറക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഗോപാര്&#x200d; ഭാര്&#x200d;ഗവിന്റെ ഭീഷണി. എന്നാല്&#x200d; ധൈര്യമുണ്ടെങ്കില്&#x200d; അവിശ്വാസ പ്രമേയം കൊണ്ടുവരാന്&#x200d; കമല്&#x200d;നാഥ് ബി.ജെ.പിയെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന ഭേദഗതി ബില്ലിന് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ഭോപാല്&#x200d;: മധ്യപ്രദേശില്&#x200d; കമല്&#x200d;നാഥിന്റെ നേതൃത്വത്തിലുള്ള കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാറിനെ രണ്ട് ദിവസത്തിനകം മറിച്ചിടുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പിക്ക് മണിക്കൂറുകള്&#x200d;ക്കകം തിരിച്ചടി. സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന ക്രിമിനല്&#x200d; നിയമ ഭേദഗതിക്ക് അനുകൂലമായി രണ്ട് ബി.ജെ.പി എം.എല്&#x200d;.എമാര്&#x200d; വോട്ടു ചെയ്തു. <br>
ബി.ജെ.പി നേതൃത്വത്തിലെ ഒന്നും രണ്ടും നിര്&#x200d;ദേശിച്ചാല്&#x200d; സര്&#x200d;ക്കാറിനെ രണ്ട് ദിവസത്തിനകം താഴെ ഇറക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഗോപാര്&#x200d; ഭാര്&#x200d;ഗവിന്റെ ഭീഷണി. എന്നാല്&#x200d; ധൈര്യമുണ്ടെങ്കില്&#x200d; അവിശ്വാസ പ്രമേയം കൊണ്ടുവരാന്&#x200d; കമല്&#x200d;നാഥ് ബി.ജെ.പിയെ വെല്ലുവിളിക്കുകയും ചെയ്തു. <br>
ഇതിനു പിന്നാലെയാണ് സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന ഭേദഗതി ബില്ലിന് അനുകൂലമായി ബി.ജെ.പി എം.എല്&#x200d;.എമാര്&#x200d; വോട്ടു ചെയ്തത്. എല്ലാ ദിവസവും ബി.ജെ.പി പറയുന്നു സര്&#x200d;ക്കാര്&#x200d; ന്യൂനപക്ഷമാണെന്ന് എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന നിയമ ഭേദഗതിക്ക് രണ്ട് ബി. ജെ.പി എം.എല്&#x200d;.എമാര്&#x200d; അനുകൂലമായി വോട്ടു ചെയ്തു. <br>
തന്റെ സര്&#x200d;ക്കാര്&#x200d; ന്യൂനപക്ഷമല്ലെന്നും കമല്&#x200d;നാഥ് പറഞ്ഞു. കോണ്&#x200d;ഗ്രസിന് 122 പേരുടെ പിന്തുണയാണ് വോട്ടെടുപ്പില്&#x200d; ലഭിച്ചത്. ഇത് തന്റെ ഘര്&#x200d;വാപസിയാണെന്നായിരുന്നു (വീട്ടിലേക്കുള്ള മടക്കം) കോണ്&#x200d;ഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത ബി.ജെ.പി എം.എല്&#x200d;.എ നാരായണ്&#x200d; ത്രിപാഠിയുടെ പ്രതികരണം. <br>
നേരത്തെ കോണ്&#x200d;ഗ്രസ് നേതാവായിരുന്ന ത്രിപാഠി 2014ലാണ് ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നത്. ശരത് കോല്&#x200d; ആണ് കോണ്&#x200d;ഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത രണ്ടാമത്തെ എം.എല്&#x200d;.എ.230 അംഗ നിയമസഭയില്&#x200d; 114 എം.എല്&#x200d;.എമാരാണ് കോണ്&#x200d;ഗ്രസിനുള്ളത്. ബി.ജെ.പിക്ക് 109 അംഗങ്ങളാണുള്ളത്. നാല് സ്വതന്ത്രരും രണ്ട് ബി.എസ്.പി എം.എല്&#x200d;.എമാരും ഒരു എസ്.പി എം.എല്&#x200d;.എയും കമല്&#x200d;നാഥ് സര്&#x200d;ക്കാറിനെ പിന്തുണക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhyapradesh-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമല്&#x200d;നാഥും കര്&#x200d;ണാടകയില്&#x200d;; എംഎല്&#x200d;എമാര്&#x200d; തിരിച്ചെത്തിയേക്കും; അനുനയ നീക്കം തകൃതി</title>
		<link>https://www.chandrikadaily.com/karnataka-crisis-after-meeting-with-shivakumar-rebel-congress-mla-nagaraj-hints-at-reconsidering-resignation.html</link>
					<comments>https://www.chandrikadaily.com/karnataka-crisis-after-meeting-with-shivakumar-rebel-congress-mla-nagaraj-hints-at-reconsidering-resignation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Jul 2019 04:05:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dk shivakumar]]></category>
		<category><![CDATA[hd kumaraswamy]]></category>
		<category><![CDATA[kamal nadh]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[Karnataka congress]]></category>
		<category><![CDATA[Karnataka Crisis]]></category>
		<category><![CDATA[siddaramaiah]]></category>
		<category><![CDATA[yeddyurappa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133084</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി/ബംഗളൂരു: ഭരണപക്ഷ എം.എല്&#x200d;.എമാരുടെ കൂട്ടരാജിയില്&#x200d; രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത കര്&#x200d;ണാടകയില്&#x200d; കോണ്&#x200d;ഗ്രസ് &#8211; ജെ.ഡി.എസ് വിമതരെ അനുനയിപ്പിക്കാന്&#x200d; നീക്കം തകൃതി. രാജിക്കാര്യത്തില്&#x200d; ചൊവ്വാഴ്ച വരെ തീരുമാനം എടുക്കരുതെന്ന സുപ്രീംകോടതി വിലക്കിലൂടെ ലഭിച്ച സാവകാശം പരമാവധി പ്രയോജനപ്പെടുത്തി വിമതരെ സ്വന്തം ക്യാമ്പില്&#x200d; തിരിച്ചെത്തിക്കാനാണ് കോണ്&#x200d;ഗ്രസും ജെ.ഡി.എസും ശ്രമിക്കുന്നത്. അതേസമയം സഖ്യസര്&#x200d;ക്കാരിന് ആശ്വാസമായി രണ്ട് വിമത എംഎല്&#x200d;എമാര്&#x200d; തിരിച്ചെത്തിയേക്കുമെന്ന് സൂചന. എം ടി ബി നാഗരാജ് രാജി പിന്&#x200d;വലിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ കെ.സുധാകറിനെ കൂടി ഒപ്പമെത്തിക്കാനാണ് ശ്രമം. വിശ്വാസ വോട്ടെടുപ്പിന് [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി/ബംഗളൂരു: ഭരണപക്ഷ എം.എല്&#x200d;.എമാരുടെ കൂട്ടരാജിയില്&#x200d; രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത കര്&#x200d;ണാടകയില്&#x200d; കോണ്&#x200d;ഗ്രസ് &#8211; ജെ.ഡി.എസ് വിമതരെ അനുനയിപ്പിക്കാന്&#x200d; നീക്കം തകൃതി.  രാജിക്കാര്യത്തില്&#x200d; ചൊവ്വാഴ്ച വരെ തീരുമാനം എടുക്കരുതെന്ന സുപ്രീംകോടതി വിലക്കിലൂടെ ലഭിച്ച സാവകാശം പരമാവധി പ്രയോജനപ്പെടുത്തി വിമതരെ സ്വന്തം ക്യാമ്പില്&#x200d; തിരിച്ചെത്തിക്കാനാണ് കോണ്&#x200d;ഗ്രസും ജെ.ഡി.എസും ശ്രമിക്കുന്നത്. </p>



<p>അതേസമയം സഖ്യസര്&#x200d;ക്കാരിന് ആശ്വാസമായി രണ്ട് വിമത എംഎല്&#x200d;എമാര്&#x200d; തിരിച്ചെത്തിയേക്കുമെന്ന് സൂചന. എം ടി ബി നാഗരാജ് രാജി പിന്&#x200d;വലിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ കെ.സുധാകറിനെ കൂടി ഒപ്പമെത്തിക്കാനാണ് ശ്രമം. വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്&#x200d; ബാക്കി നില്&#x200d;ക്കേ, കമല്&#x200d;നാഥ് ഉള്&#x200d;പ്പടെയുള്ള കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; അനുനയ ചര്&#x200d;ച്ചകള്&#x200d;ക്കായി ബെംഗളൂരുവില്&#x200d; എത്തിയിട്ടുണ്ട്. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Rebel MLA Nagraj back in Cong fold, Siddaramaiah says will get most MLAs on board before floor test<br><br>Read <a href="https://twitter.com/ANI?ref_src=twsrc%5Etfw">@ANI</a> story | <a href="https://t.co/4LJYZZD53U">https://t.co/4LJYZZD53U</a> <a href="https://t.co/rtSNhV49U1">pic.twitter.com/rtSNhV49U1</a></p>&mdash; ANI Digital (@ani_digital) <a href="https://twitter.com/ani_digital/status/1150189145517645825?ref_src=twsrc%5Etfw">July 13, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>റിസോര്&#x200d;ട്ടിലേക്ക് മാറ്റിയ ജെ ഡി എസ് എം എല്&#x200d; എമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ രാത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വിമത എം.എല്&#x200d;.എ എം.ടി.ബി നാഗരാജുമായി കര്&#x200d;ണാടക മുന്&#x200d; മുഖ്യമന്ത്രി സിദ്ധാരാമയ്യ, ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാര്&#x200d; എന്നിവര്&#x200d; ഇന്നലെ ചര്&#x200d;ച്ച നടത്തി. രാജി പിന്&#x200d;വലിക്കുന്ന കാര്യം ആലോചിക്കുമെന്ന് ചര്&#x200d;ച്ചക്കു പിന്നാലെ എം.ടി.ബി നാഗരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത് കോണ്&#x200d;ഗ്രസ് &#8211; ജെ.ഡി.എസ് ക്യാമ്പിന്റെ ആത്മവിശ്വാസം വര്&#x200d;ധിപ്പിച്ചിട്ടുണ്ട്. തനിക്കൊപ്പം രാജിവെച്ച സുധാകര്&#x200d; റാവുവുമായി സംസാരിച്ച ശേഷം മറ്റു കാര്യങ്ങള്&#x200d; തീരുമാനിക്കുമെന്നും നാഗരാജ് വ്യക്തമാക്കി. നാഗരാജ് കോണ്&#x200d;ഗ്രസിലേക്ക് മടങ്ങിയാല്&#x200d; സുധാര്&#x200d; റാവുവും തിരിച്ചെത്തുമെന്നാണ് കോണ്&#x200d;ഗ്രസ് കണക്കുകൂട്ടല്&#x200d;. ഇതോടെ ഇരുവരുമായും അടുപ്പം പുലര്&#x200d;ത്തുന്ന മൂന്നു മുതല്&#x200d; അഞ്ച് എം.എല്&#x200d;.എമാര്&#x200d; വരെ കോണ്&#x200d;ഗ്രസ് ക്യാമ്പിലേക്ക് തന്നെ മടങ്ങിയേക്കുമെന്നും സൂചനയുണ്ട്.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Madhya Pradesh CM Kamal Nath will leave for Bengaluru, today evening and will stay there tomorrow. (File pic) <a href="https://t.co/gkMA7TgnCu">pic.twitter.com/gkMA7TgnCu</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1149996322629533697?ref_src=twsrc%5Etfw">July 13, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട സാഹചര്യത്തില്&#x200d; സ്പീക്കര്&#x200d; നാളെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. നിലവില്&#x200d; സ്പീക്കര്&#x200d; ഉള്&#x200d;പ്പടെ 101 പേരുടെ അംഗബലമുള്ള സര്&#x200d;ക്കാര്&#x200d; കേവലഭൂരിപക്ഷത്തിന് ഏഴ് വിമതരെ എങ്കിലും തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്&#x200d;ഗ്രസ് നേതാക്കളും നടത്തിയ മാരത്തണ്&#x200d; ചര്&#x200d;ച്ചകള്&#x200d;ക്ക് ഒടുവിലാണ് നിലപാട് മാറ്റത്തിന് വിമത എംഎല്&#x200d; എം ടി ബി നാഗരാജ് തയാറായത്. നാഗരാജിനൊപ്പം രാജിവച്ച കെ സുധാകറുമായി നേതൃത്വം കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സിദ്ദരാമയ്യയുടെ നേതൃത്വത്തില്&#x200d; നടന്ന മൂന്ന് മണിക്കൂര്&#x200d; ചര്&#x200d;ച്ചകള്&#x200d;ക്കൊടുവിലാണ് നാഗരാജ് രാജി പിന്&#x200d;ലവലിച്ചത്. എന്നാല്&#x200d; കെ സുധാകറിന്റെ തീരുമാനം അനുസരിച്ചാവും തുടര്&#x200d;നീക്കം. മുംബൈയിലുള്ള കോണ്&#x200d;ഗ്രസ്-ജെ ഡി എസ് വിമത എം എല്&#x200d; എമാരെ തിരികയെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.</p>



<figure class="wp-block-image"><img loading="lazy" width="960" height="431" src="https://www.chandrikadaily.com/wp-content/uploads/2019/07/D_ZkgkZU4AAqSoc.jpg" alt="" class="wp-image-133091"/></figure>



<p>അങ്ങനെയെങ്കില്&#x200d; കുമാരസ്വാമി സര്&#x200d;ക്കാറിന് തല്&#x200d;ക്കാലം പിടിച്ചു നില്&#x200d;ക്കാനാവും. തിരിച്ചെത്തുന്ന വിമതര്&#x200d;ക്ക് മന്ത്രിസ്ഥാനം ഉള്&#x200d;പ്പെടെ നല്&#x200d;കാമെന്ന് കോണ്&#x200d;ഗ്രസ് &#8211; ജെ.ഡി.എസ് നേതാക്കള്&#x200d; അറിയിച്ചതായാണ് വിവരം. നിയമസഭയില്&#x200d; വിശ്വാസ വോട്ടു തേടുമെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനം വിമത ക്യാമ്പിലുള്ള എം.എല്&#x200d;.എമാരെ ആശയക്കുഴപ്പത്തിലാക്കിയതാണ് സൂചന. വിപ്പ് നല്&#x200d;കി സര്&#x200d;ക്കാര്&#x200d; വിശ്വാസ വോട്ടിലേക്ക് നീങ്ങിയാല്&#x200d; എന്തു ചെയ്യുമെന്നതാണ് പ്രധാന ആശങ്ക. സര്&#x200d;ക്കാറിനെ എതിര്&#x200d;ക്കുകയോ വിട്ടുനില്&#x200d;ക്കുകയോ ചെയ്താല്&#x200d; കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്&#x200d;ക്ക് എം.എല്&#x200d;. എമാരെ അയോഗ്യരാക്കാം. കൂറുമാറ്റത്തിന് അയോഗ്യത വന്നാല്&#x200d; ആറു വര്&#x200d;ഷത്തേക്ക് തെരഞ്ഞെടുപ്പ് വിലക്ക് നേരിടേണ്ടി വരുമെന്നാണ് പ്രധാന ഭീഷണി.<br> അതേസമയം വിശ്വാസ വോട്ടു തേടുമെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനത്തിന്, അവിശ്വാസ പ്രമേയത്തെ നേരിടാന്&#x200d; ഒരുക്കമാണെന്ന വെല്ലുവിളിയുമായി ബി.ജെ.പി നേതാവ് ബി.എസ് യദ്യൂരപ്പയും രംഗത്തെത്തി. സര്&#x200d;ക്കാറിന് ഭൂരിപക്ഷം നഷ്ടമായ പശ്ചാത്തലത്തില്&#x200d; വിശ്വാസ വോട്ടു തേടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെ അര്&#x200d;ത്ഥരഹിതമാണെന്ന് യദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. </p>



<figure class="wp-block-image"><img loading="lazy" width="1143" height="1200" src="https://www.chandrikadaily.com/wp-content/uploads/2019/07/D_aFbtgUIAE14PA.jpg" alt="" class="wp-image-133092"/></figure>



<p>ഇതിനിടെ സംസ്ഥാനത്തെ എം.എല്&#x200d;.എമാരുടെ റിസോര്&#x200d;ട്ട് വാസം തുടരുകയാണ്. കോണ്&#x200d;ഗ്രസും ബി.ജെ.പിയും സ്വന്തം എം.എല്&#x200d;.എമാരെ വെള്ളിയാഴ്ച രാത്രിയോടെയാണ് നഗര പരിധിയിലുള്ള റിസോര്&#x200d;ട്ടുകളിലേക്ക് മാറ്റിയത്. ജെ.ഡി.എസ് എം.എല്&#x200d;.എമാരും റിസോര്&#x200d;ട്ടിലാണുള്ളത്.<br> അതേസമയം സ്പീക്കര്&#x200d;ക്കെതിരെ അഞ്ചു എം.എല്&#x200d;.മാര്&#x200d; കൂടി സുപ്രീംകോടതിയെ സമീപിച്ചു. രാജിവെച്ച പതിനാറ് എം.എല്&#x200d;.എമാരില്&#x200d; അഞ്ചുപേരാണ് തങ്ങളുടെ രാജി സ്വീകരിക്കാന്&#x200d; സ്പീക്കര്&#x200d; തയ്യാറാകുന്നില്ലെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. 11 വിമത എം.എല്&#x200d;.എമാര്&#x200d; നേരത്തെതന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചൊവ്വാഴ്ച മാത്രമേ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കൂ. അതുവരെ എം.എല്&#x200d;. എമാരുടെ രാജിക്കാര്യത്തില്&#x200d; തീരുമാനം എടുക്കരുതെന്ന് കര്&#x200d;ണാടക സ്പീക്കര്&#x200d; രമേശ് കുമാറിനോട് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്&#x200d;ദേശിച്ചിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-crisis-after-meeting-with-shivakumar-rebel-congress-mla-nagaraj-hints-at-reconsidering-resignation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമല്&#x200d;നാഥിനെ  കണ്ടുപഠിക്കട്ടെ</title>
		<link>https://www.chandrikadaily.com/editorial-17-may.html</link>
					<comments>https://www.chandrikadaily.com/editorial-17-may.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 May 2019 19:25:18 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kamal nadh]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[madhyapradesh election]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127409</guid>

					<description><![CDATA[പൊതുസ്ഥലങ്ങളില്&#x200d; ആര്&#x200d;.എസ്.എസ് ശാഖകള്&#x200d; അടച്ചുപൂട്ടുമെന്നും ഗോവധത്തിന്റെ പേരില്&#x200d; ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നുമുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥിന്റെ ധീരമായ നിലപാടുകള്&#x200d; മതേതര പ്രതിരോധത്തിന് പ്രതീക്ഷ പകരുന്നതാണ്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിങ് നടക്കുന്ന മധ്യപ്രദേശില്&#x200d; തന്നെ ആര്&#x200d;.എസ്.എസിനു പൂട്ടുവീഴുന്നത് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ഏഴു സംസ്ഥാനങ്ങളിലും കോണ്&#x200d;ഗ്രസിന്റെ വീര്യം കൂട്ടുമെന്ന കാര്യം തീര്&#x200d;ച്ച. മോദി സര്&#x200d;ക്കാറിനെതിരെ ശക്തമായ അടിയൊഴുക്ക് പ്രകടമായ ആറു ഘട്ടത്തിലും അതിജീവനത്തിന് പ്രയാസപ്പെട്ട എന്&#x200d;.ഡി.എക്ക് കമല്&#x200d;നാഥിന്റെ ഇരുട്ടടിയോടെ മധ്യപ്രദേശിലെ നിലയും പരുങ്ങലിലാകും. 19ന് [&#8230;]]]></description>
										<content:encoded><![CDATA[
<p><br> പൊതുസ്ഥലങ്ങളില്&#x200d; ആര്&#x200d;.എസ്.എസ് ശാഖകള്&#x200d; അടച്ചുപൂട്ടുമെന്നും ഗോവധത്തിന്റെ പേരില്&#x200d; ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നുമുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥിന്റെ ധീരമായ നിലപാടുകള്&#x200d; മതേതര പ്രതിരോധത്തിന് പ്രതീക്ഷ പകരുന്നതാണ്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിങ് നടക്കുന്ന മധ്യപ്രദേശില്&#x200d; തന്നെ ആര്&#x200d;.എസ്.എസിനു പൂട്ടുവീഴുന്നത് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ഏഴു സംസ്ഥാനങ്ങളിലും കോണ്&#x200d;ഗ്രസിന്റെ വീര്യം കൂട്ടുമെന്ന കാര്യം തീര്&#x200d;ച്ച. മോദി സര്&#x200d;ക്കാറിനെതിരെ ശക്തമായ അടിയൊഴുക്ക് പ്രകടമായ ആറു ഘട്ടത്തിലും അതിജീവനത്തിന് പ്രയാസപ്പെട്ട എന്&#x200d;.ഡി.എക്ക് കമല്&#x200d;നാഥിന്റെ ഇരുട്ടടിയോടെ മധ്യപ്രദേശിലെ നിലയും പരുങ്ങലിലാകും. 19ന് നടക്കുന്ന ഏഴാമത്തെയും അവസാനത്തേതുമായ തെരഞ്ഞെടുപ്പു ഘട്ടത്തില്&#x200d; മധ്യപ്രദേശിനുപുറമെ യു.പിയും പഞ്ചാബും പശ്ചിമബംഗാളും ബിഹാറും ഹിമാചല്&#x200d; പ്രദേശും ഝാര്&#x200d;ഖണ്ഡും ഛണ്ഡിസ്ഗഡുമാണ് വിധിയെഴുതുന്നത്. കഴിഞ്ഞ തവണ യു.പിയിലും മധ്യപ്രദേശിലും സ്വപ്‌നവിജയം സാധ്യമായ ബി.ജെ.പിക്ക് ഇത്തവണ ഇവിടങ്ങളില്&#x200d; നിലംപൊത്തേണ്ട അവസ്ഥയാണുള്ളത്. യു.പിയില്&#x200d; ബി. എസ്.പി-എസ്.പി-ആര്&#x200d;.എല്&#x200d;.ഡി സഖ്യവും മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസും കടുത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്&#x200d; ആര്&#x200d;.എസ്.എസിനോടും ഗോവധത്തോടും നിലപാട് കടുപ്പിച്ച കമല്&#x200d;നാഥിന്റെ നടപടി കോണ്&#x200d;ഗ്രസ് പെട്ടിയില്&#x200d; മതേതര വോട്ടുകള്&#x200d; കുന്നുകൂടാനിടയാക്കും. <br> മധ്യപ്രദേശിലെ കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; ഗോവധത്തിന് യുവാക്കളുടെ പേരില്&#x200d; ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തുവെന്ന വിവാദത്തില്&#x200d; കുത്തിപ്പിടിച്ച് എതിരാളികള്&#x200d; മതേതര വോട്ടുകള്&#x200d; ഛിദ്രമാക്കാതിരിക്കാനാണ് കമല്&#x200d;നാഥ് അവസരോചിത പ്രഖ്യാപനം നടത്തിയത്. കോണ്&#x200d;ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്&#x200d; പശു സംരക്ഷണത്തിന്റെ പേരില്&#x200d; എന്&#x200d;.എസ്.എ (നാഷണല്&#x200d; സെക്യൂരിറ്റി ആക്ട്) പ്രകാരം അഞ്ചു കേസുകള്&#x200d; ചുമത്തിയിട്ടുണ്ടെന്ന പ്രചാരണം കോണ്&#x200d;ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. മുതിര്&#x200d;ന്ന നേതാവ് പി. ചിദംബരം ഉള്&#x200d;പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്&#x200d; കമല്&#x200d;നാഥ് സര്&#x200d;ക്കാറിന് തലവേദനയാവുകയും ചെയ്തിരുന്നു. അനധികൃതമായി പശുക്കളെ കടത്തിയതിന്റെ പേരില്&#x200d; രണ്ടു പേര്&#x200d;ക്കെതിരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്&#x200d; മൂന്നു പേര്&#x200d;ക്കെതിരെയും കേസെടുത്തതായിരുന്നു മധ്യപ്രദേശ് സര്&#x200d;ക്കാറിന് വിനയായത്. മുന്&#x200d; മഹാരാഷ്ട്ര മന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ നസീംഖാന്&#x200d; കടുത്ത ഭാഷയില്&#x200d; വിമര്&#x200d;ശനവുമായി രംഗത്തുവന്നതും മധ്യപ്രദേശ് സര്&#x200d;ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; പശു സംരക്ഷണത്തിന് ഊന്നല്&#x200d; കൊടുത്തുകൊണ്ടുള്ള പ്രചാരണം ഫലം കണ്ടുവെന്ന ഒരു വിഭാഗം കോണ്&#x200d;ഗ്രസ് നേതാക്കളുടെ നിലപാടായിരുന്നു എന്&#x200d;.എസ്.എ ഉള്&#x200d;പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കമല്&#x200d;നാഥ് സര്&#x200d;ക്കാറിനെ നയിച്ചത്. എന്നാല്&#x200d; ഇതിന്റെ പേരില്&#x200d; മുതലെടുപ്പ് നടത്തി കോണ്&#x200d;ഗ്രസിനെയും മതേതര വോട്ടുകളെയും ദുര്&#x200d;ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കം മുന്നില്&#x200d; കണ്ടുകൊണ്ടാണ് കമല്&#x200d;നാഥ് അതിപ്രധാന തീരുമാനത്തിലെത്തിയത്. മധ്യപ്രദേശ് ജനത ആഗ്രഹിക്കുന്നതിനപ്പുറം ഭരണകൂടത്തിന് നിക്ഷിപ്ത താല്&#x200d;പര്യങ്ങളൊന്നുമില്ലെന്ന വ്യക്തമായ സൂചനയും കമല്&#x200d;നാഥിന്റെ തീരുമാനത്തെ ബലപ്പെടുത്തുന്നുണ്ട്. <br> ചൂണ്ടുവിരലിലെ മഷിയുണങ്ങും മുമ്പാണ് മധ്യപ്രദേശില്&#x200d; വീണ്ടും വിധിയെഴുത്ത് എത്തുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മധ്യപ്രദേശും കാവി പുതച്ചിരുന്നു. 29ല്&#x200d; 27 സീറ്റും ബി.ജെ.പിയാണ് നേടിയത്. കോണ്&#x200d;ഗ്രസിന് രണ്ടു സീറ്റുകളില്&#x200d; മാത്രമാണ് വിജയിക്കാനായത്. ഒന്നര പതിറ്റാണ്ടു കാലത്തെ ബി.ജെ.പി തേരോട്ടം കൊണ്ട് ഉഴുതുമറിച്ച മധ്യപ്രദേശിന്റെ മണ്ണില്&#x200d; വിത്ത് മുളപ്പിക്കാന്&#x200d; സംഘ്പരിവാറിന് വല്ലാതെ വിയര്&#x200d;പ്പൊഴുക്കേണ്ടി വന്നില്ലെന്നര്&#x200d;ത്ഥം. വര്&#x200d;ഗീയമായി വേര്&#x200d;തിരിക്കപ്പെട്ട ഭരണസംവിധാനങ്ങളില്&#x200d; &#8216;മോദി പ്രഭാവം&#8217; വിജയം വരിക്കുന്നത് നോക്കിനില്&#x200d;ക്കാന്&#x200d; മാത്രമേ മതേതര കക്ഷികള്&#x200d;ക്ക് ശേഷിയുണ്ടായിരുന്നുള്ളൂ. എന്നാല്&#x200d; തൊട്ടടുത്ത വര്&#x200d;ഷം തന്നെ നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ടാണ് കോണ്&#x200d;ഗ്രസ് തിരിച്ചുവരവിന്റെ വിളംബരം മുഴക്കിയത്. രത്‌ളാം മണ്ഡലത്തില്&#x200d; നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; അപ്രതീക്ഷിത അട്ടിമറിയായിരുന്നു കോണ്&#x200d;ഗ്രസ് നടത്തിയത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് അന്ന് കോണ്&#x200d;ഗ്രസ് പിടിച്ചെടുത്തത്. ഹിന്ദി ഹൃദയഭൂവില്&#x200d; കോണ്&#x200d;ഗ്രസിന് അനുകൂലമായി കാറും കോളും കടന്നുവരുന്നതിന്റെ കാഹളമായിരുന്നു അത്. <br> കഴിഞ്ഞ നവംബറില്&#x200d; നടന്ന നിയസഭാ തെരഞ്ഞെടുപ്പില്&#x200d; 230 സീറ്റില്&#x200d; 114 സീറ്റുകള്&#x200d; നേടി കോണ്&#x200d;ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മധ്യപ്രദേശിന്റെ അധികാരം തിരിച്ചുപിടിച്ചു. ഒന്നര പതിറ്റാണ്ടുകാലം അധികാര ദുര്&#x200d;വിനിയോഗം നടത്തിയ ബി.ജെ.പിയെ പാഠം പഠിപ്പിക്കുകയായിരുന്നു മധ്യപ്രദേശിലെ പൊതുജനങ്ങള്&#x200d;. ചെറുപാര്&#x200d;ട്ടികളും കോണ്&#x200d;ഗ്രസിനെ വിശ്വാസത്തിലെടുത്തതോടെ കമല്&#x200d;നാഥ് സര്&#x200d;ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെക്കാന്&#x200d; കഴിഞ്ഞു. അധികാരത്തിലെത്തിയാല്&#x200d; പത്തു ദിവസംകൊണ്ട് കാര്&#x200d;ഷിക കടങ്ങള്&#x200d; എഴുതിത്തള്ളുമെന്ന വലിയ വാഗ്ദാനത്തെ വ്യക്തമായും നടപ്പിലാക്കി കൊണ്ടാണ് കമല്&#x200d;നാഥിന്റെ നേതൃത്വത്തില്&#x200d; യു.പി.എ ലോക്‌സഭാ തെരഞ്ഞടുപ്പില്&#x200d; വോട്ടു ചോദിച്ചത്. ഒരു മാസംകൊണ്ട് പരിപൂര്&#x200d;ണമായും പ്രയോഗവത്കരിച്ച കടാശ്വാസം പദ്ധതി കോണ്&#x200d;ഗ്രസിന്റെ നേട്ടങ്ങളുടെ പട്ടികയിലെ പൊന്&#x200d;തൂവലാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്&#x200d; എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷണംകൂടി ലഭിച്ചതോടെ കോണ്&#x200d;ഗ്രസ് പതിവു കരുത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണ രംഗത്ത് ബി. ജെ.പിയെ പിറകോട്ടു വലിക്കാനും മോദിക്ക് വായടപ്പന്&#x200d; മറുപടി നല്&#x200d;കാനും മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസ് മിടുക്ക് കാട്ടിയിട്ടുണ്ട്. അസ്വാരസ്യങ്ങളൊന്നുമില്ലാതെ സംഘടനാ സംവിധാനങ്ങള്&#x200d; ശക്തമാക്കി നിലനിര്&#x200d;ത്തുന്ന കമല്&#x200d;നാഥിന് അതുകൊണ്ടുതന്നെ ആര്&#x200d;.എസ്.എസിനെതിരെ ആഞ്ഞടിക്കാന്&#x200d; ആവതുണ്ടാവുകയും ചെയ്തു. വോട്ട് ശതമാനത്തില്&#x200d; മുന്നിലുള്ള എന്&#x200d;.ഡി.എയെ നേരിടാന്&#x200d; തന്ത്രപരമായ നയങ്ങള്&#x200d; സ്വീകരിച്ച കമല്&#x200d;നാഥിന്റെ നടപടിക്ക് ജനാംഗീകാരം ലഭിക്കുമെന്ന കാര്യത്തില്&#x200d; രണ്ടഭിപ്രായമില്ല. മധ്യപ്രദേശില്&#x200d; ബി.ജെ.പിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിയാണ് ആര്&#x200d;.എസ്.എസിനെ നിരോധിച്ചുള്ള ആ ധീരമായ പ്രഖ്യാപനം. മതേതരത്വത്തിന്റെ വിജയത്തിന് അത് തിളക്കം കൂട്ടട്ടെ എന്നു പ്രത്യാശിക്കാം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-17-may.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനത്ത മഴയിലും പൊടിക്കാറ്റിലും മൂന്ന് സംസ്ഥാനങ്ങളിലായി 32 മരണം</title>
		<link>https://www.chandrikadaily.com/heavy-rain-32-death-in-madhya-pradesh.html</link>
					<comments>https://www.chandrikadaily.com/heavy-rain-32-death-in-madhya-pradesh.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 17 Apr 2019 11:27:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[madhyapradesh]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[natural disaster]]></category>
		<category><![CDATA[Rain fall]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124521</guid>

					<description><![CDATA[കനത്ത മഴയിലും ഇടിമിന്നലിലും പൊടിക്കാറ്റിലും വന്&#x200d;ദുരന്തം. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്&#x200d; സംസ്ഥാനങ്ങളിലായാണ് 32 മരണം റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്&#x200d; 16 പേരും ഗുജറാത്തില്&#x200d; 10 പേരും രാജസ്ഥാനില്&#x200d; ആറ് പേരും കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്കുകള്&#x200d;. മരിച്ചവരുടെ കുടുംബങ്ങള്&#x200d;ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്&#x200d; നിന്ന് അടിയന്തര സഹായം അനുവദിച്ചിട്ടുണ്ട്. പ്രതിസന്ധി തരണം ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇടിമിന്നലേറ്റാണ് കൂടുതല്&#x200d; പേരും കൊല്ലപ്പെട്ടത്. എന്നാല്&#x200d; മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥ് പ്രധാനമന്ത്രിയ്‌ക്കെതിരെ കടുത്ത വിമര്&#x200d;ശനവുമായി [&#8230;]]]></description>
										<content:encoded><![CDATA[
<p>കനത്ത മഴയിലും ഇടിമിന്നലിലും പൊടിക്കാറ്റിലും വന്&#x200d;ദുരന്തം. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്&#x200d; സംസ്ഥാനങ്ങളിലായാണ് 32 മരണം റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.  മധ്യപ്രദേശില്&#x200d; 16 പേരും ഗുജറാത്തില്&#x200d; 10 പേരും രാജസ്ഥാനില്&#x200d; ആറ് പേരും കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്കുകള്&#x200d;. മരിച്ചവരുടെ കുടുംബങ്ങള്&#x200d;ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്&#x200d; നിന്ന് അടിയന്തര സഹായം അനുവദിച്ചിട്ടുണ്ട്. പ്രതിസന്ധി തരണം ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.  <br> ഇടിമിന്നലേറ്റാണ് കൂടുതല്&#x200d; പേരും കൊല്ലപ്പെട്ടത്. എന്നാല്&#x200d; മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥ് പ്രധാനമന്ത്രിയ്‌ക്കെതിരെ കടുത്ത വിമര്&#x200d;ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.   ട്വിറ്ററിലൂടെയാണ് തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും മറിച്ച് ഗുജറാത്തിന്റെ മാത്രമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ട്വിറ്ററില്&#x200d; കുറിച്ചു.  നാളെ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്&#x200d; ഗുജറാത്തിലെ വിവിധ പ്രദേശങ്ങളില്&#x200d; ഉണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rain-32-death-in-madhya-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിവര്&#x200d;ണ കമലം</title>
		<link>https://www.chandrikadaily.com/article-about-kamalnath.html</link>
					<comments>https://www.chandrikadaily.com/article-about-kamalnath.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 22 Dec 2018 17:18:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kamalnath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114466</guid>

					<description><![CDATA[കമല്&#x200d; എന്നാല്&#x200d; താമര എന്നര്&#x200d;ത്ഥം. ബി.ജെ.പിയുടെ താമരപ്പൂവിനെ വേരോടെ പിഴുത് കോണ്&#x200d;ഗ്രസ് എന്ന ത്രിവര്&#x200d;ണകമലത്തിന്റെ അഭിമാനം പ്രതിസന്ധിഘട്ടത്തില്&#x200d; കാത്തുരക്ഷിച്ച മനുഷ്യനെ ആര്&#x200d;ക്കും പെട്ടെന്ന് അവഗണിക്കാനാകില്ല. മൂന്നുപതിറ്റാണ്ടായി കോണ്&#x200d;ഗ്രസ് എം.പിയും നാലുതവണ കേന്ദ്രക്യാബിനറ്റ് മന്ത്രിയുമായ സംസ്ഥാനത്തെ എല്ലാമേഖലക്കും സ്വീകാര്യനായ പി.സി.സി അധ്യക്ഷന് സ്വന്തം തട്ടകമായ മധ്യപ്രദേശില്&#x200d; ജീവിതമാസകലം സേവിച്ച പ്രസ്ഥാനത്തിന് മുഖ്യമന്ത്രിക്കസേര കിട്ടിയാല്&#x200d; എന്തിന് മാറി, മടിച്ചുനില്&#x200d;ക്കണം. 230 അംഗ നിയമസഭയില്&#x200d; കോണ്&#x200d;ഗ്രസിന് 114 പേരുടെ പിന്തുണയുണ്ട്. ബി.എസ്.പിയെയും മറ്റും കൂട്ടിയാല്&#x200d; 121 പേരുടെ പിന്തുണ. പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കമല്&#x200d; എന്നാല്&#x200d; താമര എന്നര്&#x200d;ത്ഥം. ബി.ജെ.പിയുടെ താമരപ്പൂവിനെ വേരോടെ പിഴുത് കോണ്&#x200d;ഗ്രസ് എന്ന ത്രിവര്&#x200d;ണകമലത്തിന്റെ അഭിമാനം പ്രതിസന്ധിഘട്ടത്തില്&#x200d; കാത്തുരക്ഷിച്ച മനുഷ്യനെ ആര്&#x200d;ക്കും പെട്ടെന്ന് അവഗണിക്കാനാകില്ല. മൂന്നുപതിറ്റാണ്ടായി കോണ്&#x200d;ഗ്രസ് എം.പിയും നാലുതവണ കേന്ദ്രക്യാബിനറ്റ് മന്ത്രിയുമായ സംസ്ഥാനത്തെ എല്ലാമേഖലക്കും സ്വീകാര്യനായ പി.സി.സി അധ്യക്ഷന് സ്വന്തം തട്ടകമായ മധ്യപ്രദേശില്&#x200d; ജീവിതമാസകലം സേവിച്ച പ്രസ്ഥാനത്തിന് മുഖ്യമന്ത്രിക്കസേര കിട്ടിയാല്&#x200d; എന്തിന് മാറി, മടിച്ചുനില്&#x200d;ക്കണം. 230 അംഗ നിയമസഭയില്&#x200d; കോണ്&#x200d;ഗ്രസിന് 114 പേരുടെ പിന്തുണയുണ്ട്. ബി.എസ്.പിയെയും മറ്റും കൂട്ടിയാല്&#x200d; 121 പേരുടെ പിന്തുണ. പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധിയോട് തന്റെ സ്വീകാര്യത ബോധ്യപ്പെടുത്തി. ഗ്വാളിയോര്&#x200d; രാജകുടുംബാംഗവും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ്‌നേതാവ് അന്തരിച്ച മാധവറാവുസിന്ധ്യയുടെ മകനുമായ യുവതുര്&#x200d;ക്കി ജ്യോതിരാദിത്യ സിന്ധ്യ സമ്മതം മൂളിയതോടെ കമലിന്റെ നെറ്റിയില്&#x200d; മധ്യപ്രദേശിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയാകാനുള്ള ഭാഗ്യതാരകം ഉദിച്ചു.<br />
പലയിടത്തുംപോലെ മധ്യപ്രദേശിലും കോണ്&#x200d;ഗ്രസിന് നേതാക്കളുടെ കുറവില്ല. എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി ദിഗ്‌വിജയ്‌സിംഗ് മുതല്&#x200d; ജ്യോതിരാദിത്യവരെ കൈമെയ്മറന്ന് പണിയെടുത്തിട്ടാണ് സംസ്ഥാനം ഒന്നര പതിറ്റാണ്ടിനുശേഷം ത്രിവര്&#x200d;ണപതാകയില്&#x200d; പൊതിഞ്ഞ് ജനങ്ങളുടെയും പാര്&#x200d;ട്ടിനേതൃത്വത്തിന്റെയും കൈവെള്ളയില്&#x200d; വെച്ചുകൊടുത്തത്. കമല്&#x200d;നാഥിനെ കണ്ടില്ലെന്ന് നടിക്കാന്&#x200d; ഡല്&#x200d;ഹിയിലെ ജനപഥിനായില്ല.<br />
തിരഞ്ഞെടുപ്പുഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയം കോണ്&#x200d;ഗ്രസുകാരുടെയും മതേതരവിശ്വാസികളുടെയും മനസ്സില്&#x200d; തീയായിരുന്നു മധ്യപ്രദേശിനെ സംബന്ധിച്ച് .ബി.ജെ.പിയുടെ ജനകീയമുഖം ശിവരാജ് സിംഗ് ചൗഹാന്റെ ഭരണത്തെയാണ് തകര്&#x200d;ക്കേണ്ടത്. പകുതിയോളം ജനങ്ങള്&#x200d;ക്ക് മതിപ്പിന് കുറവില്ലെന്നാണ് എക്‌സിറ്റ്‌പോള്&#x200d; ഫലങ്ങള്&#x200d; തെളിയിച്ചത്. പല മാധ്യമങ്ങളും മധ്യപ്രദേശില്&#x200d; ബി.ജെ.പി നാലാമതും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചപ്പോള്&#x200d; കമല്&#x200d;നാഥും കൂട്ടരും അതെല്ലാം പുറമെ തള്ളിക്കളഞ്ഞെങ്കിലും ഉള്ളിലൊരു ആന്തലുണ്ടായിരുന്നുവെന്നത് നേര്. ഏതായാലും കമലിന്റെ നിയോഗം അക്ഷരാര്&#x200d;ത്ഥത്തില്&#x200d; അദ്ദേഹത്തെ തേടിയെത്തി. ജനങ്ങള്&#x200d;ക്ക് പ്രകടനപത്രികയില്&#x200d; നല്&#x200d;കിയ വാക്ക് അധികാരമേറ്റ് ആറാംമണിക്കൂറില്&#x200d; പാലിച്ചു. 22 അംഗമന്ത്രിസഭാംഗങ്ങളെ വിളിച്ചിരുത്തി രണ്ടുലക്ഷം രൂപ വരെയുള്ള കാര്&#x200d;ഷികകടങ്ങള്&#x200d; എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചപ്പോള്&#x200d; അത് മധ്യപ്രദേശിലെ മാത്രം ആശ്വാസവാര്&#x200d;ത്തയായിരുന്നില്ല. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്&#x200d;ക്കാരുകള്&#x200d; കര്&#x200d;ഷകര്&#x200d;ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന കൊടിയ പീഡനങ്ങള്&#x200d;ക്കുള്ള മധുരപ്രതികാരമായിരുന്നു അത്. കമല്&#x200d;നാഥിനെ ദേശീയശ്രദ്ധേയനാക്കിയ സംഭവങ്ങളിലൊന്നായിരുന്നു അത്.<br />
മൂന്നാം ദിവസം മറ്റൊരു ഉത്തരവ് കൂടി മുഖ്യമന്ത്രിക്കസേരയിലിരുന്ന് അദ്ദേഹം ഇട്ടു. 48 ഐ.എ.എസ് ഓഫീസര്&#x200d;മാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ളതാണത്. ഇതില്&#x200d; 24 ജില്ലാ കലക്ടര്&#x200d;മാര്&#x200d; മുതല്&#x200d; ഉന്നത ഐ.എ.എസ്,ഐ.പി.എസ്സുകാര്&#x200d; വരെ വരും. എങ്കിലും കോണ്&#x200d;ഗ്രസിനും കമലിനും ഉള്ള വെല്ലുവിളി ഇതാണ്. ഇപ്പോഴും 0.1 ശതമാനം കൂടുതല്&#x200d; വോട്ട് ബി.ജെ.പിക്ക് കോണ്&#x200d;ഗ്രസിനേക്കാളുണ്ട് എന്നതാണത്. നാലുമാസത്തിനുള്ളില്&#x200d; നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് അതുകൊണ്ടുതന്നെ കമല്&#x200d;നാഥിന്റെ മുഴുവന്&#x200d; ശ്രദ്ധയും. അതിലൂടെ കമലിന്റെ മുഖ്യമന്ത്രിപദം വിലയിരുത്തപ്പെടും. സ്ഥാനമേറ്റ് രണ്ടാംദിവസം മുഖ്യമന്ത്രി ഒന്നുകൂടി പറഞ്ഞു: സംസ്ഥാനത്തെ പത്തുശതമാനം ജോലികള്&#x200d; ഇവിടെയുള്ളവര്&#x200d;ക്ക് നല്&#x200d;കണം. ബീഹാര്&#x200d;, ഒറീസ, ഗുജറാത്ത്, രാജസ്ഥാന്&#x200d; എന്നിവിടങ്ങളില്&#x200d; നിന്ന് നിരവധി യുവാക്കള്&#x200d; തൊഴില്&#x200d;തേടി സംസ്ഥാനത്ത് എത്തുന്നത് മൂലം ഇവിടത്തുകാര്&#x200d;ക്ക് തൊഴില്&#x200d; ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. പക്ഷേ മുഖ്യമന്ത്രി ഇതിലെ പ്രാദേശികവാദത്തേക്കാള്&#x200d; കണക്കിലെടുത്തത് സംസ്ഥാനത്തെ ജനങ്ങളുടെ വികാരമാണ്. കമല്&#x200d;നാഥിനെക്കുറിച്ച് ഒരു വാര്&#x200d;ത്ത പൊങ്ങി: പാര്&#x200d;ട്ടിയിലെ ചേരിപ്പോരുകാരണം ബി.ജെ.പിയിലേക്ക് ചേക്കേറുന്നു.ശരിയായാലും തെറ്റായാലും കോണ്&#x200d;ഗ്രസ് നേതൃത്വം കമലിനെ കൈവിടാന്&#x200d; തയ്യാറായിരുന്നില്ല. അതിന്റെ ഗുണം നവംബര്&#x200d; 11 കാട്ടിത്തരികയും ചെയ്തു.<br />
തന്ത്രത്തിലെന്നപോലെ അറിവില്&#x200d; ചില്ലറക്കാരനല്ല കമല്&#x200d;. രാജീവ്ഗാന്ധി പഠിച്ച ഡൂണ്&#x200d; സ്‌കൂളിന്റെ സന്തതിയാണ് കക്ഷി. കല്&#x200d;ക്കത്ത സെന്റ്‌സേവ്യേഴ്‌സില്&#x200d; നിന്ന് ബിരുദം നേടിയ ശേഷം അഭിഭാഷക ബിരുദവും കക്ഷത്താക്കിയാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പതിനാറാം ലോക്‌സഭയില്&#x200d; പ്രോട്ടം സ്പീക്കറായിരുന്ന കമല്&#x200d;നാഥ് ജന്മവശാല്&#x200d; ഉത്തര്&#x200d;പ്രദേശിലെ കാണ്&#x200d;പൂര്&#x200d; സ്വദേശിയാണ്. 1985 മുതല്&#x200d; ഇതുവരെയുമായി പലതവണ എം.പി. രാജീവ്ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും ഡോ. മന്&#x200d;മോഹന്&#x200d;സിംഗിന്റെയും മന്ത്രിസഭകളില്&#x200d; പാര്&#x200d;ലമെന്ററികാര്യം, ഗ്രാമവികസനം, വാണിജ്യം തുടങ്ങിയ വകുപ്പുകള്&#x200d; വഹിച്ചു. ഈ വര്&#x200d;ഷം മെയ് മുതല്&#x200d; എം.പി.സി.സി പ്രസിഡന്റ്. 1984ലെ സിഖ് വിരുദ്ധകലാപത്തില്&#x200d; പേരുചേര്&#x200d;ക്കാന്&#x200d; പലരും കിണഞ്ഞ് പരിശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ല. കറകളഞ്ഞ മാന്യനായ രാഷ്ട്രീയക്കാരനാണ് താനെന്ന് എഴുപത്തിരണ്ടാം വയസ്സിലും അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-kamalnath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിക്ക് നല്&#x200d;കിയ &#8216;സംശയത്തിന്റെ ആനുകൂല്യം&#8217; ഇന്ന് കമല്&#x200d;നാഥിനും നല്&#x200d;കണം; ശശി തരൂര്&#x200d;</title>
		<link>https://www.chandrikadaily.com/modi-kamalnath.html</link>
					<comments>https://www.chandrikadaily.com/modi-kamalnath.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Dec 2018 06:55:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113869</guid>

					<description><![CDATA[&#160; മുംബൈ: 1984ലെ സിഖ് വിരുദ്ധ പ്രക്ഷോഭത്തില്&#x200d; പങ്കുണ്ടെന്നാരോപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ന്യായീകരണവുമായി ശശി തരൂര്&#x200d; രംഗത്ത്. ഗുജറാത്ത് കലാപത്തില്&#x200d; പങ്കുണ്ടെന്ന ആരോപണം നേരിട്ട അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ലഭിച്ച സംശയത്തിന്റെ ആനുകൂല്യം കമല്&#x200d;നാഥിനും നല്&#x200d;കണമെന്നാണ് തരൂറിന്റെ വാദം. കമല്&#x200d;നാഥിനെതിരായ ആരോപണം നിയമപരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും തരൂര്&#x200d; പറഞ്ഞു. ഓള്&#x200d; ഇന്ത്യ പ്രൊഫഷണല്&#x200d; കോണ്&#x200d;ഗ്രസ് അംഗങ്ങളുമായി സംസാരിക്കവേയാണ് തരൂറിന്റെ പരാമര്&#x200d;ശം. &#8216;ഇതു വരെ ഒരു കോടതിയും കമല്&#x200d;നാഥ് കുറ്റക്കാരനാണെന്നതിന് തെളിവൊന്നും കണ്ടെത്തിയിട്ടില്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മുംബൈ: 1984ലെ സിഖ് വിരുദ്ധ പ്രക്ഷോഭത്തില്&#x200d; പങ്കുണ്ടെന്നാരോപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്&#x200d;നാഥിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ന്യായീകരണവുമായി ശശി തരൂര്&#x200d; രംഗത്ത്. ഗുജറാത്ത് കലാപത്തില്&#x200d; പങ്കുണ്ടെന്ന ആരോപണം നേരിട്ട അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ലഭിച്ച സംശയത്തിന്റെ ആനുകൂല്യം കമല്&#x200d;നാഥിനും നല്&#x200d;കണമെന്നാണ് തരൂറിന്റെ വാദം.</p>
<p>കമല്&#x200d;നാഥിനെതിരായ ആരോപണം നിയമപരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും തരൂര്&#x200d; പറഞ്ഞു. ഓള്&#x200d; ഇന്ത്യ പ്രൊഫഷണല്&#x200d; കോണ്&#x200d;ഗ്രസ് അംഗങ്ങളുമായി സംസാരിക്കവേയാണ് തരൂറിന്റെ പരാമര്&#x200d;ശം.</p>
<p>&#8216;ഇതു വരെ ഒരു കോടതിയും കമല്&#x200d;നാഥ് കുറ്റക്കാരനാണെന്നതിന് തെളിവൊന്നും കണ്ടെത്തിയിട്ടില്ല. തെളിയിക്കപ്പെടാത്ത ആരോപണങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുന്നത് തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു കോടതിയും കുറ്റക്കാരനെന്ന് വിധിച്ചിട്ടില്ല. നമ്മളോട് ബി.ജെ.പി മോദിക്ക് നല്&#x200d;കാന്&#x200d; ആവശ്യപ്പെട്ട സംശയത്തിന്റെ ആനുകൂല്യം നമുക്ക് കമല്&#x200d;നാഥിനും നല്&#x200d;കാം&#8217; കമല്&#x200d;നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കിയ നടപടി കോണ്&#x200d;ഗ്രസിന്റെ ധാര്&#x200d;മ്മികത ഇല്ലാതാക്കുന്നതല്ലെ എന്ന ചോദ്യത്തിന് മറുപടിയായി തരൂര്&#x200d; പറഞ്ഞു.</p>
<p>കമല്&#x200d;നാഥിന് സിഖ് വിരുദ്ധ കലാപത്തില്&#x200d; സുപ്രധാനപങ്കുണ്ടെന്നാരോപിച്ച് സിഖ് വിരുദ്ധ കലാപത്തിനിരയായ കുടുംബങ്ങള്&#x200d; കമല്&#x200d;നാഥിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. കമല്&#x200d;നാഥിനെ മുഖ്യമന്ത്രി പദത്തില്&#x200d; നിന്നും എത്രയും പെട്ടെന്ന് ഒഴിവാക്കാനും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്&#x200d; സിങ്ങിനോട് ഇതില്&#x200d; ഇടപെടാനും പ്രതിഷേധക്കാര്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>സിഖ് വിരുദ്ധ കലാപത്തിലെ പങ്കാളിത്തത്തിന് സമ്മാനമായാണ് മധ്യപ്രദേശ് മുഖ്യമന്ത്രിക്കസേര കമല്&#x200d;നാഥിന് നല്&#x200d;കിയതെന്ന് ശിരോമണി അകാലി ദള്&#x200d; നേതാവ് മഞ്ചിന്ദര്&#x200d; സിങ്ങ് സിര്&#x200d;സ വ്യാഴാഴ്ച പറഞ്ഞിരുന്നു.</p>
<p>1984ല്&#x200d; സിഖ് വിരുദ്ധ കലാപത്തിനിടെ ഗുരുദ്വാരയില്&#x200d; വെച്ച് രണ്ടു സിഖുകാരെ ജീവനോടെ കത്തിക്കുമ്പോള്&#x200d; അവിടെ കമല്&#x200d;നാഥ് ഉണ്ടായിരുന്നു. എന്നാല്&#x200d; പ്രക്ഷോഭത്തില്&#x200d; പങ്കെടുക്കുന്നവരെ ആക്രമണത്തില്&#x200d; നിന്നും പിന്തിരിപ്പിക്കാനാണ് താന്&#x200d; അവിടെ എത്തിയത് എന്നായിരുന്നു കമല്&#x200d;നാഥിന്റെ ന്യായീകരണം.</p>
<p>ഡിസംബര്&#x200d; 17ന് കമല്&#x200d;നാഥ് ഭോപാലില്&#x200d; വെച്ച് നടക്കുന്ന ചടങ്ങില്&#x200d; മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-kamalnath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമല്&#x200d;നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയുണ്ടാവില്ല</title>
		<link>https://www.chandrikadaily.com/madhya-pradesh-kamal-nath-arrives-at-congress-party-office-in-bhopal.html</link>
					<comments>https://www.chandrikadaily.com/madhya-pradesh-kamal-nath-arrives-at-congress-party-office-in-bhopal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Dec 2018 18:22:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jyothiradhitya sindhya]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[madhyapradesh election]]></category>
		<category><![CDATA[madyapradesh congress]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113660</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുതിര്&#x200d;ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്&#x200d;നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ദിഗ്വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് നിയമസഭാകക്ഷി യോഗ ചേര്&#x200d;ന്നത്. ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്&#x200d;നാഥിന്റെ പേര് യോഗത്തില്&#x200d; നിര്&#x200d;ദേശിച്ചത്. 1968ല്&#x200d; തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കമല്&#x200d;നാഥ് ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. അല്&#x200d;പസമയത്തിന് ശേഷം നടക്കുന്ന വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. The [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുതിര്&#x200d;ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്&#x200d;നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.<br />
മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ദിഗ്വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.</p>
<p>എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് നിയമസഭാകക്ഷി യോഗ ചേര്&#x200d;ന്നത്. ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്&#x200d;നാഥിന്റെ പേര് യോഗത്തില്&#x200d; നിര്&#x200d;ദേശിച്ചത്.<br />
1968ല്&#x200d; തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കമല്&#x200d;നാഥ് ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. അല്&#x200d;പസമയത്തിന് ശേഷം നടക്കുന്ന വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">The two most powerful warriors are patience and time.</p>
<p>&#8211; Leo Tolstoy <a href="https://t.co/MiRq2IlrIg">pic.twitter.com/MiRq2IlrIg</a></p>
<p>— Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1073222791330258944?ref_src=twsrc%5Etfw">December 13, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മണിക്കൂറുകള്&#x200d; നീണ്ട ചര്&#x200d;ച്ചകള്&#x200d;ക്കും അനിശ്ചിതത്വങ്ങള്&#x200d;ക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തിനായി കമല്&#x200d;നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യകൂടി നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകിയത്. ഡല്&#x200d;ഹിയില്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ വസതിയിലാണ് ചര്&#x200d;ച്ചകള്&#x200d; നടന്നത്. ഇരു നേതാക്കളുടേയും കൈകള്&#x200d; കൂട്ടിപിടിച്ച് നില്&#x200d;ക്കുന്ന ഫോട്ടോ നേരത്തെ രാഹുല്&#x200d; ഗാന്ധി സോഷ്യല്&#x200d;മീഡിയയില്&#x200d; പോസ്റ്റ് ചെയ്തിരുന്നു.</p>
<p>&#8220;ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കന്മാര്&#x200d; ക്ഷമയും സമയവും ആണെ&#8221;ന്നായിരുന്നു രാഹുല്&#x200d; ഗാന്ധിയുടെ പോസ്റ്റ്.</p>
<p>ഇരുനേതാക്കളും തമ്മിലുള്ള തര്&#x200d;ക്കം സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ടതോടെയാണ് അനുരജ്ഞനത്തിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhya-pradesh-kamal-nath-arrives-at-congress-party-office-in-bhopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്‍ട്ടി മാറ്റം: അഭ്യൂഹങ്ങള്‍ പാടെതള്ളി കമല്‍നാഥ്; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം</title>
		<link>https://www.chandrikadaily.com/talk-of-kamal-nath-quitting-party-not-true-congress.html</link>
					<comments>https://www.chandrikadaily.com/talk-of-kamal-nath-quitting-party-not-true-congress.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Apr 2017 14:19:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[congress vs bjp]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[madhyapradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26887</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് രംഗത്ത്. ബി.ജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ പാടെതള്ളിയാണ് മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ കമല്‍നാഥ് രംഗത്തെത്തിയത്. മറ്റുള്ളവരെ ബിജെപിയിലെത്തിക്കുക എന്ന തന്ത്രത്തോടെ തന്റെ പേരില്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കമല്‍നാഥ് ആരോപിച്ചു. അതേസമയം കമല്‍നാഥ് ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേരത്തേതന്നെ നിഷേധിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പരിചയ സമ്പന്നനായ നേതാവാണ് കമല്‍നാഥ്. അദ്ദേഹത്തിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണ്. ബിജെപിയുടേത് അധാര്‍മ്മികവും മ്ലേച്ഛവുമായ പ്രചാരണമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കി. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്&#x200d;ശവുമായി മുന്&#x200d; കേന്ദ്രമന്ത്രി കമല്&#x200d;നാഥ് രംഗത്ത്. ബി.ജെപിയില്&#x200d; ചേരുന്നുവെന്ന അഭ്യൂഹങ്ങള്&#x200d; പാടെതള്ളിയാണ് മധ്യപ്രദേശില്&#x200d;നിന്നുള്ള മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുകൂടിയായ കമല്&#x200d;നാഥ് രംഗത്തെത്തിയത്. മറ്റുള്ളവരെ ബിജെപിയിലെത്തിക്കുക എന്ന തന്ത്രത്തോടെ തന്റെ പേരില്&#x200d; തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കമല്&#x200d;നാഥ് ആരോപിച്ചു.</p>
<p>അതേസമയം കമല്&#x200d;നാഥ് ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാര്&#x200d;ത്ത കോണ്&#x200d;ഗ്രസ് നേരത്തേതന്നെ നിഷേധിച്ചിരുന്നു. കോണ്&#x200d;ഗ്രസിന്റെ പരിചയ സമ്പന്നനായ നേതാവാണ് കമല്&#x200d;നാഥ്. അദ്ദേഹത്തിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണ്. ബിജെപിയുടേത് അധാര്&#x200d;മ്മികവും മ്ലേച്ഛവുമായ പ്രചാരണമാണെന്നും കോണ്&#x200d;ഗ്രസ് വക്താവ് രണ്&#x200d;ദീപ് സിങ് സുര്&#x200d;ജേവാല വ്യക്തമാക്കി.</p>
<p>പാര്&#x200d;ട്ടി കടുത്ത പ്രതിസന്ധി നേരിട്ട 1977 80 കാലഘട്ടത്തിലും അധികാരമില്ലാതിരുന്ന 1989 ലും 2004 ലും കോണ്&#x200d;ഗ്രസിനൊപ്പം ഉറച്ചുനിന്ന നേതാവാണ് കമല്&#x200d;നാഥെന്നും സുര്&#x200d;ജേവാല ഓര്&#x200d;മിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/talk-of-kamal-nath-quitting-party-not-true-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമല്‍നാഥ് ബിജെപിയിലേക്കെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/kamalnath-congress.html</link>
					<comments>https://www.chandrikadaily.com/kamalnath-congress.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Apr 2017 07:44:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kamalnath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26848</guid>

					<description><![CDATA[ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് കമല്‍നാഥ് ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്. വ്യാജ പ്രചാരണമാണ് വാര്‍ത്തക്കു പിന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് റണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്നുവെന്ന് ദുഷ്പ്രചാരണം നടത്തി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് ചിലര്‍ കരുതുന്നത്. ഇത് അധാര്‍മികമായ പ്രചാരണമാണ്. കമല്‍നാഥ് കോണ്‍ഗ്രസിലെ പരിചയസമ്പന്നനായ നേതാവ് മാത്രമല്ല, വെല്ലുവിളി നേരിടുന്ന ഘട്ടത്തിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്നും സുര്‍ജെവാല പറഞ്ഞു. പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടായ 1977-80 കാലഘട്ടത്തിലും അധികാരമില്ലാതിരുന്ന 1989ലും 2004ലും കോണ്‍ഗ്രസിനൊപ്പം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുതിര്&#x200d;ന്ന നേതാവ് കമല്&#x200d;നാഥ് ബിജെപിയില്&#x200d; ചേരുന്നുവെന്ന വാര്&#x200d;ത്ത നിഷേധിച്ച് കോണ്&#x200d;ഗ്രസ്. വ്യാജ പ്രചാരണമാണ് വാര്&#x200d;ത്തക്കു പിന്നില്ലെന്ന് കോണ്&#x200d;ഗ്രസ് നേതാവ് റണ്&#x200d;ദീപ് സിങ് സുര്&#x200d;ജെവാല പറഞ്ഞു.</p>
<p><div id="attachment_26853" style="width: 410px" class="wp-caption alignnone"><img aria-describedby="caption-attachment-26853" loading="lazy" class="size-full wp-image-26853" src="https://www.chandrikadaily.com/wp-content/uploads/2017/04/387516-randeep-getty.jpg" alt="സിങ് സുര്&#x200d;ജെവാല" width="400" height="400" srcset="https://www.chandrikadaily.com/wp-content/uploads/2017/04/387516-randeep-getty.jpg 400w, https://www.chandrikadaily.com/wp-content/uploads/2017/04/387516-randeep-getty-150x150.jpg 150w, https://www.chandrikadaily.com/wp-content/uploads/2017/04/387516-randeep-getty-300x300.jpg 300w" sizes="(max-width: 400px) 100vw, 400px" /><p id="caption-attachment-26853" class="wp-caption-text">സിങ് സുര്&#x200d;ജെവാല</p></div></p>
<p>മുതിര്&#x200d;ന്ന നേതാക്കള്&#x200d; പാര്&#x200d;ട്ടി വിടുന്നുവെന്ന് ദുഷ്പ്രചാരണം നടത്തി കോണ്&#x200d;ഗ്രസിനെ തകര്&#x200d;ക്കാമെന്നാണ് ചിലര്&#x200d; കരുതുന്നത്. ഇത് അധാര്&#x200d;മികമായ പ്രചാരണമാണ്. കമല്&#x200d;നാഥ് കോണ്&#x200d;ഗ്രസിലെ പരിചയസമ്പന്നനായ നേതാവ് മാത്രമല്ല, വെല്ലുവിളി നേരിടുന്ന ഘട്ടത്തിലും പാര്&#x200d;ട്ടിയെ ശക്തിപ്പെടുത്താന്&#x200d; ശ്രമിക്കുന്ന വ്യക്തിയാണെന്നും സുര്&#x200d;ജെവാല പറഞ്ഞു. പാര്&#x200d;ട്ടിക്ക് കടുത്ത ക്ഷീണമുണ്ടായ 1977-80 കാലഘട്ടത്തിലും അധികാരമില്ലാതിരുന്ന 1989ലും 2004ലും കോണ്&#x200d;ഗ്രസിനൊപ്പം ഉറച്ചു നിന്നയാളാണ് കമല്&#x200d;നാഥെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനുമായി കമല്&#x200d;നാഥ് ചര്&#x200d;ച്ച നടത്തിയെന്നും ഇത് ബിജെപിയില്&#x200d; ചേരുന്നതിന് മുന്നോടിയാണെന്നുമായിരുന്നു വാര്&#x200d;ത്തകള്&#x200d;. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്&#x200d; കമല്&#x200d;നാഥിനെ ബിജെപി പരിഗണിക്കുന്നുണ്ടെന്നും വാര്&#x200d;ത്തകളുണ്ടായിരുന്നു. എന്നാല്&#x200d; ഇത് തീര്&#x200d;ത്തും അടിസ്ഥാനരഹിതമാണെന്ന് സുര്&#x200d;ജെവാല പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamalnath-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
