<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kanayya kumar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kanayya-kumar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 14 Nov 2024 13:22:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kanayya kumar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫട്നാവിസിൻ്റെ ഭാര്യ റീൽസുണ്ടാക്കുന്ന തിരക്കിലാണ്; വിമർശനവുമായി കനയ്യ കുമാർ</title>
		<link>https://www.chandrikadaily.com/fadnaviss-wife-is-busy-making-reels-kanhaiya-kumar-with-criticism.html</link>
					<comments>https://www.chandrikadaily.com/fadnaviss-wife-is-busy-making-reels-kanhaiya-kumar-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Nov 2024 13:22:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[kanayya kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317551</guid>

					<description><![CDATA[മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാ​ഗ്പൂരിൽ പ്രചാരണ റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻ്റെ ഭാര്യക്കെതിരെ കോൺ​ഗ്രസ് നേതാവ് കനയ്യ കുമാർ. ഫട്നാവിസിൻ്റെ ഭാര്യ ഇൻസ്റ്റ​ഗ്രാം റീൽസ് ഉണ്ടാക്കുമ്പോൾ മതം സംരക്ഷിക്കാൻ ജനങ്ങൾ എന്തിനാണ് മുന്നിട്ടിറ​ങ്ങുന്നതെന്ന് കനയ്യ കുമാർ ചോദിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാ​ഗ്പൂരിൽ പ്രചാരണ റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം. അ​ഹങ്കാരികളായ രാഷ്ട്രീയക്കാരെ അവരുടെ സ്ഥലത്ത് നിർത്തണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.</p>
<p>നാ​ഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന ഫട്നാവിസിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു കനയ്യയുടെ പ്രസ്താവന. കോൺഗ്രസിൻ്റെ പ്രഫുല്ല ഗുദാധേയാണ് അദ്ദേഹത്തിൻ്റെ എതിർ സ്ഥാനാർഥി. പേര് പറയാതെ പരോക്ഷമായായിരുന്നു കനയ്യ ഫട്നാവിസിൻ്റെ ഭാര്യ അമൃത ഫട്നാവിസിനെ ലക്ഷ്യം വെച്ചത്. ശാസ്ത്രീയ സം​ഗീതം വശമുള്ള അമൃത സമൂഹമാധ്യമങ്ങളിൽ സജീവമാണ്.</p>
<p>&#8216;ഇതൊരു ധർമയുദ്ധമാണെങ്കിൽ മതങ്ങളെ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നേതാക്കളോട് ഒരു കാര്യം ചോദിക്കാനുണ്ട്. അവരുടെ സ്വന്തം മക്കളെ ഈ ധർമയുദ്ധത്തിന്റെ ഭാഗമാക്കാൻ തയാറാണോ. നേതാക്കളുടെ മക്കൾ വിദേശത്ത് പഠിക്കുമ്പോൾ പൊതുജനം മതം സംരക്ഷിക്കണമെന്ന് പറയുന്നത് എങ്ങനെ പ്രായോഗികമാകും. ഉപമുഖ്യമന്ത്രിയുടെ ഭാര്യ ഇൻസ്റ്റാഗ്രാം റീലുകൾ ഉണ്ടാക്കുമ്പോൾ മതത്തെ സംരക്ഷിക്കാൻ പൊതുജനങ്ങൾക്ക് എത്രത്തോളം ഉത്തരവാദിത്തമുണ്ട് ?&#8217;- അദ്ദേഹം ചോദിച്ചു.</p>
<p>കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയും കനയ്യ വിമർശനം ഉന്നയിച്ചു. &#8216;മതം സംരക്ഷിക്കാൻ അമിത് ഷായുടെ മകൻ ജയ് ഷാ കൂടെയുണ്ടാകുമോ? ജയ് ഷാ ഐപിഎൽ ടീം രൂപീകരിക്കുകയാണ്. ഡ്രീം ഇലവനിൽ ടീം ഉണ്ടാക്കാനാണ് നമ്മളോട് പറയുന്നത്. അവർ, ക്രിക്കറ്റ് താരം ആകുന്ന സ്വപ്നം കാണാൻ പറയുന്നു. എന്നാൽ നമ്മൾ ചൂതാട്ടക്കാരായി മാറുകയാണ്.&#8217;- അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>കനയ്യയുടെ പരാമർശത്തിനെതിരെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല രം​ഗത്തെത്തി. ഫട്നാവിസിൻ്റെ ഭാര്യക്കെതിരായ പരാമർശം എല്ലാ മറാത്തി സ്ത്രീകളേയും അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്സൽ ഗുരുവിന്റെ അനുയായിയാണ് കനയ്യയെന്നും പൂനവാല വിമർശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fadnaviss-wife-is-busy-making-reels-kanhaiya-kumar-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്ത്‌ സ്ഥാനാര്&#x200d;ത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്&#x200d;ഗ്രസ്, യുവനേതാവ് കനയ്യകുമാര്&#x200d; നോര്&#x200d;ത്ത് ഈസ്റ്റ് ഡല്&#x200d;ഹിയില്&#x200d; മത്സരിക്കും</title>
		<link>https://www.chandrikadaily.com/1lok-sabha-elections-congress-has-announced-ten-more-candidates.html</link>
					<comments>https://www.chandrikadaily.com/1lok-sabha-elections-congress-has-announced-ten-more-candidates.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Apr 2024 05:29:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[candidates]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[kanayya kumar]]></category>
		<category><![CDATA[Punjab]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295273</guid>

					<description><![CDATA[ഡല്&#x200d;ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലെ സ്ഥാനാര്&#x200d;ത്ഥികളെയാണ് പ്രഖ്യാപിച്ചത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ലോക്സഭ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് 10 സ്ഥാനാര്&#x200d;ത്ഥികളുടെ പട്ടിക പുറത്തിറക്കി. ഡല്&#x200d;ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലെ സ്ഥാനാര്&#x200d;ത്ഥികളെയാണ് പ്രഖ്യാപിച്ചത്. യുവനേതാവ് കനയ്യകുമാര്&#x200d;, പഞ്ചാബ് മുന്&#x200d; മുഖ്യമന്ത്രി ചരണ്&#x200d;ജിത് സിങ് ചന്നി എന്നിവര്&#x200d; പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ട്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">നോര്&#x200d;ത്ത് ഈസ്റ്റ് ഡല്&#x200d;ഹി മണ്ഡലത്തിലാണ് കനയ്യ കുമാര്&#x200d; മത്സരിക്കുന്നത്. ഇവിടെ സിറ്റിങ് എംപി മനോജ് തിവാരിയാണ് കനയ്യകുമാറിന്റെ എതിരാളി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്&#x200d; ബിജെപി സീറ്റ് നല്&#x200d;കിയ ഡല്&#x200d;ഹിയിലെ ഏക സിറ്റിങ് എംപിയാണ് ഭോജ്പുരി ഗായകന്&#x200d; കൂടിയായ മനോജ് തിവാരി.</div>
</div>
<div></div>
<div>ജെഎന്&#x200d;യു സ്റ്റുഡന്റ്‌സ് യൂണിയന്&#x200d; പ്രസിഡന്റായിരുന്ന കനയ്യകുമാര്&#x200d;, ജെഎന്&#x200d;യുവിലെ പ്രക്ഷോഭങ്ങളിലൂടെയാണ് ദേശീയശ്രദ്ധയാകര്&#x200d;ഷിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പില്&#x200d; ബിഹാറിലെ ബഗുസരായിയില്&#x200d; മത്സരിച്ചെങ്കിലും ബിജെപിയിലെ ഗിരിരാജ് സിങിനോട് തോറ്റു. 2021 സെപ്റ്റംബറിലാണ് കനയ്യകുമാര്&#x200d; സിപിഐ വിട്ട് കോണ്&#x200d;ഗ്രസില്&#x200d; ചേരുന്നത്.</div>
<div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇന്ത്യ മുന്നണി ധാരണപ്രകാരം, ബഗുസരായ് സീറ്റ് ഇത്തവണയും സിപിഐക്ക് വിട്ടുനല്&#x200d;കിയതോടെയാണ് കനയ്യകുമാറിന് കോണ്&#x200d;ഗ്രസ് ഡല്&#x200d;ഹിയില്&#x200d; സീറ്റ് അനുവദിച്ചത്. മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ജെ പി അഗര്&#x200d;വാള്&#x200d; ആണ് ചാന്ദ്‌നി ചൗക്കില്&#x200d; സ്ഥാനാര്&#x200d;ത്ഥി. നോര്&#x200d;ത്ത് വെസ്റ്റ് ഡല്&#x200d;ഹി മണ്ഡലത്തില്&#x200d; മുന്&#x200d; എംപി ഉദിത് രാജും മത്സരിക്കും.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പഞ്ചാബിലെ ജലന്ധര്&#x200d; സംവരണ സീറ്റിലാണ് മുന്&#x200d; മുഖ്യമന്ത്രി ചരണ്&#x200d;ജിത് സിങ് ചന്നി ജനവിധി തേടുന്നത്. അമൃത്സറില്&#x200d; സിറ്റിങ് എംപി ഗുര്&#x200d;ജീസ് സിങ് ഊജ്‌ലയും, ഫത്തേഗാര്&#x200d;ഹ് സാഹിബ്(എസ് സി സംവരണം) മണ്ഡലത്തില്&#x200d;അമര്&#x200d; സിങും മത്സരിക്കും.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പട്യാല ലോക്‌സഭ സീറ്റില്&#x200d; മുന്&#x200d; എംപി ധര്&#x200d;വീര്&#x200d; ഗാന്ധി ജനവിധി തേടും. ആം ആദ്മി പാര്&#x200d;ട്ടി വിട്ട് അടുത്തിടെയാണ് ധര്&#x200d;വീര്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നത്. സുഖ്പാല്&#x200d; സിങ് ഖൈര സംഗ്രൂര്&#x200d; സീറ്റിലും ജീത് മൊഹിന്ദര്&#x200d; സിങ് സിധു ബത്തിന്&#x200d;ഡയിലും മത്സരിക്കും.</p>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1lok-sabha-elections-congress-has-announced-ten-more-candidates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനയ്യകുമാര്&#x200d; കോണ്&#x200d;ഗ്രസ് ദേശീയ നിരയിലേക്ക്; പുതിയ പദവി നല്&#x200d;കി ഹൈക്കമാന്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/kanaiyakumar-congress-to-the-national-ranks-the-high-command-was-given-a-new-title.html</link>
					<comments>https://www.chandrikadaily.com/kanaiyakumar-congress-to-the-national-ranks-the-high-command-was-given-a-new-title.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Jul 2023 13:13:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[kanayya kumar]]></category>
		<category><![CDATA[new title]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263250</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; ജെ.എന്&#x200d;.യു വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; നേതാവുമായ കനയ്യകുമാറിന് ചുമതല നല്&#x200d;കി കോണ്&#x200d;ഗ്രസ് ഹൈക്കമാന്&#x200d;ഡ്. എന്&#x200d; എസ് യു ചുമതലയുളള എ.ഐ.സി.സി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണുഗോപാല്&#x200d; അറിയിച്ചു. സി.പി.ഐ വിട്ട് കോണ്&#x200d;ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാര്&#x200d;ട്ടി മാറ്റം ദേശീയ തലത്തിലുള്&#x200d;പ്പെടെ വലിയ വിമര്&#x200d;ശനങ്ങള്&#x200d;ക്ക് വഴിവെച്ചിരുന്നു. സി.പി.ഐയില്&#x200d; ചേര്&#x200d;ന്ന് അഞ്ച് വര്&#x200d;ഷത്തിന് ശേഷം പാര്&#x200d;ട്ടി വിട്ടെങ്കിലും സി.പി.ഐയോട് വിരോധമില്ലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. 2021ലായിരുന്നു കനയ്യ സി.പി.ഐ വിട്ട് കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നത്. ആരെയും ആക്ഷേപിക്കാനില്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; ജെ.എന്&#x200d;.യു വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; നേതാവുമായ കനയ്യകുമാറിന് ചുമതല നല്&#x200d;കി കോണ്&#x200d;ഗ്രസ് ഹൈക്കമാന്&#x200d;ഡ്. എന്&#x200d; എസ് യു ചുമതലയുളള എ.ഐ.സി.സി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണുഗോപാല്&#x200d; അറിയിച്ചു. സി.പി.ഐ വിട്ട് കോണ്&#x200d;ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാര്&#x200d;ട്ടി മാറ്റം ദേശീയ തലത്തിലുള്&#x200d;പ്പെടെ വലിയ വിമര്&#x200d;ശനങ്ങള്&#x200d;ക്ക് വഴിവെച്ചിരുന്നു.</p>
<p>സി.പി.ഐയില്&#x200d; ചേര്&#x200d;ന്ന് അഞ്ച് വര്&#x200d;ഷത്തിന് ശേഷം പാര്&#x200d;ട്ടി വിട്ടെങ്കിലും സി.പി.ഐയോട് വിരോധമില്ലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. 2021ലായിരുന്നു കനയ്യ സി.പി.ഐ വിട്ട് കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നത്. ആരെയും ആക്ഷേപിക്കാനില്ല. &#8221;തന്റെ ജനനവും വളര്&#x200d;ച്ചയും സി.പി.ഐയില്&#x200d; തന്നയായിരുന്നു. ഇപ്പോള്&#x200d; ഇക്കാണുന്ന യോഗ്യതകളെല്ലാം സി.പി.െഎ തന്നതാണ്&#8221;. ഭരണഘടന സംരക്ഷിക്കാനാണ് താന്&#x200d; സി.പി.ഐ വിട്ട് കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നതെന്നും കനയ്യ കുമാര്&#x200d; പറഞ്ഞിരുന്നു.</p>
<p>ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; എവിടെയും സി.പി.ഐയെ കടന്നാക്രമിക്കാതിരിക്കാന്&#x200d; ശ്രദ്ധിച്ച കനയ്യ രാജ്യത്തെ രക്ഷിക്കാന്&#x200d; കോണ്&#x200d;ഗ്രസിനേ കഴിയൂ എന്നതിനാലാണ് പാര്&#x200d;ട്ടി മാറിയതെന്നാണ് ന്യായീകരിച്ചത്. യുവാക്കളെ കൂടുതല്&#x200d; ആകര്&#x200d;ഷിക്കലായിരുന്നു കനയ്യയിലൂടെ കോണ്&#x200d;ഗ്രസ് മുന്നോട്ട് വെച്ച നിലപാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanaiyakumar-congress-to-the-national-ranks-the-high-command-was-given-a-new-title.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമര്&#x200d;ഖാലിദിന് നേരെയുള്ള വധശ്രമം: രണ്ട് പേര്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/umer-khalid-attack-two-in-custody-news.html</link>
					<comments>https://www.chandrikadaily.com/umer-khalid-attack-two-in-custody-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Aug 2018 05:23:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[jnu]]></category>
		<category><![CDATA[jnu election]]></category>
		<category><![CDATA[JNU Strike]]></category>
		<category><![CDATA[kanayya kumar]]></category>
		<category><![CDATA[umer khalid]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99540</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ജെ.എന്&#x200d;.യു വിദ്യാര്&#x200d;ത്ഥി ഉമര്&#x200d;ഖാലിദിനെതിരെയുള്ള വധശ്രമത്തില്&#x200d; രണ്ടുപേര്&#x200d; പിടിയില്&#x200d;. ഡല്&#x200d;ഹി സ്‌പെഷ്യല്&#x200d; സെല്ലാണ് ഇവരെ പിടികൂടിയത്. എന്നാല്&#x200d; ഇവരുടെ പേര് വിവരങ്ങള്&#x200d; പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഉമര്&#x200d;ഖാലിദിനു നേരെ വധശ്രമമുണ്ടായത്. തലസ്ഥാനത്തെ അതീവ സുരക്ഷാമേഖലയോട് ഏറ്റവും അടുത്തുനില്&#x200d;ക്കുന്ന റഫി മാര്&#x200d;ഗിലെ കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബ്ബിന് മുന്നില്&#x200d;വെച്ചാണ് തോക്കുമായെത്തിയ അക്രമി ഉമര്&#x200d;ഖാലിദിനെ അപായപ്പെടുത്താന്&#x200d; ശ്രമിച്ചത്. നിരന്തരം പൊലീസ്, സൈനിക സാന്നിധ്യമുള്ള റഫി മാര്&#x200d;ഗില്&#x200d; പട്ടാപ്പകല്&#x200d; തോക്കുമായെത്തിയ അക്രമി ഒരു പോറല്&#x200d; പോലുമേല്&#x200d;ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ജെ.എന്&#x200d;.യു സമരവുമായി ബന്ധപ്പെട്ട് കനയ്യകുമാറിനൊപ്പം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജെ.എന്&#x200d;.യു വിദ്യാര്&#x200d;ത്ഥി ഉമര്&#x200d;ഖാലിദിനെതിരെയുള്ള വധശ്രമത്തില്&#x200d; രണ്ടുപേര്&#x200d; പിടിയില്&#x200d;. ഡല്&#x200d;ഹി സ്‌പെഷ്യല്&#x200d; സെല്ലാണ് ഇവരെ പിടികൂടിയത്. എന്നാല്&#x200d; ഇവരുടെ പേര് വിവരങ്ങള്&#x200d; പുറത്തുവിട്ടിട്ടില്ല.</p>
<p>കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഉമര്&#x200d;ഖാലിദിനു നേരെ വധശ്രമമുണ്ടായത്. തലസ്ഥാനത്തെ അതീവ സുരക്ഷാമേഖലയോട് ഏറ്റവും അടുത്തുനില്&#x200d;ക്കുന്ന റഫി മാര്&#x200d;ഗിലെ കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബ്ബിന് മുന്നില്&#x200d;വെച്ചാണ് തോക്കുമായെത്തിയ അക്രമി ഉമര്&#x200d;ഖാലിദിനെ അപായപ്പെടുത്താന്&#x200d; ശ്രമിച്ചത്. നിരന്തരം പൊലീസ്, സൈനിക സാന്നിധ്യമുള്ള റഫി മാര്&#x200d;ഗില്&#x200d; പട്ടാപ്പകല്&#x200d; തോക്കുമായെത്തിയ അക്രമി ഒരു പോറല്&#x200d; പോലുമേല്&#x200d;ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.</p>
<p>ജെ.എന്&#x200d;.യു സമരവുമായി ബന്ധപ്പെട്ട് കനയ്യകുമാറിനൊപ്പം രാജദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരില്&#x200d; ഒരാളാണ് ഉമര്&#x200d;ഖാലിദ്. ഈ സംഭവത്തിനുശേഷം ഉമര്&#x200d;ഖാലിദ് ഉള്&#x200d;പ്പെട്ട വിദ്യാര്&#x200d;ഥി നേതാക്കള്&#x200d;ക്ക് നേരെ വധഭീഷണികള്&#x200d; ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/umer-khalid-attack-two-in-custody-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
