<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KANIMOZHI &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kanimozhi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 20 Sep 2023 09:38:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KANIMOZHI &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വനിതാ സംവരണബില്&#x200d; ബിജെപി രഹസ്യമാക്കി; അങ്ങനെ അവര്&#x200d; രാഷ്ട്രീയ അവസരമാക്കിയെന്നും കനിമൊഴി</title>
		<link>https://www.chandrikadaily.com/bjp-kept-womens-reservation-bill-secret-kanimozhi-said-that-they-made-it-a-political-opportunity.html</link>
					<comments>https://www.chandrikadaily.com/bjp-kept-womens-reservation-bill-secret-kanimozhi-said-that-they-made-it-a-political-opportunity.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 20 Sep 2023 09:38:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KANIMOZHI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275475</guid>

					<description><![CDATA[കേന്ദ്രസര്&#x200d;ക്കാര്&#x200d; രഹസ്യമായാണ് ബില്ല് കൊണ്ടുവന്നതെന്നും അവര്&#x200d; ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>കേന്ദ്രസര്&#x200d;ക്കാര്&#x200d; ലോകസഭയില്&#x200d; അവതരിപ്പിച്ച വനിതാ ബില്ലിന് പിന്നിലെ നിഗൂഢ താല്&#x200d;പര്യങ്ങള്&#x200d; സംബന്ധിച്ച് വിമര്&#x200d;ശനവുമായി ഡിഎംകെ എംപി കനിമൊഴി രംഗത്ത്. സ്ത്രീകളെ ആരാധിക്കുന്നതും സല്യൂട്ട് ചെയ്യുന്നതും അവസാനിപ്പിച്ച് അവരെ തുല്യരായി നടക്കാന്&#x200d; അനുവദിക്കണമെന്നും അമ്മയൊന്നും സഹോദരി എന്നോ ഭാര്യ എന്നോ വിളിക്കാന്&#x200d; ആഗ്രഹിക്കാത്ത തങ്ങളെ തുല്യരായി കാണണം കനിമൊഴി ആവശ്യപ്പെട്ടത്.</p>
<p>കേന്ദ്രസര്&#x200d;ക്കാര്&#x200d; രഹസ്യമായാണ് ബില്ല് കൊണ്ടുവന്നതെന്നും അവര്&#x200d; ആരോപിച്ചു. സര്&#x200d;വ്വകക്ഷി നേതാക്കളുടെ യോഗത്തില്&#x200d; വനിതാ ബില്ലിനെ കുറിച്ച് ഒരു പരാമര്&#x200d;ശവും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഞങ്ങളുടെ കമ്പ്യൂട്ടറുകളില്&#x200d; ബില്ല് പൊങ്ങി വരികയായിരുന്നു&#8230; കുപ്പിയില്&#x200d; നിന്ന് വന്ന ഭൂതം പോലെ&#8230; ഇങ്ങനെയാണോ ഒരു സര്&#x200d;ക്കാര്&#x200d; പ്രവര്&#x200d;ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പിനായി ബിജെപി കൊണ്ടുവന്ന ആയുധം മാത്രമാണ് ഇതൊന്നും കനിമൊഴി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-kept-womens-reservation-bill-secret-kanimozhi-said-that-they-made-it-a-political-opportunity.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആദ്യം തമിഴരെ അം​ഗീകരിക്കൂ, എന്നിട്ട് മതി പ്രധാനമന്ത്രിയാക്കൽ&#8217; അമിത് ഷായ്ക്ക് മറുപടിയുമായി കനിമൊഴി</title>
		<link>https://www.chandrikadaily.com/amithshavskanimozhi.html</link>
					<comments>https://www.chandrikadaily.com/amithshavskanimozhi.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 13 Jun 2023 04:35:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[KANIMOZHI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258986</guid>

					<description><![CDATA[ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന വാദം തെറ്റാണെന്ന് കനിമൊഴി. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബിജെപി മിടുക്കരാണെന്നും അവർ പറഞ്ഞു.തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണനത്തിനെതിരെയാണ് കനിമൊഴിയുടെ മറുപടി.തമിഴരെ അംഗീകരിക്കുകയാണ് ബിജെപി ആദ്യം ചെയ്യേണ്ടത്.തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കൂ. എന്നിട്ട് മതി, തമിഴനെ പ്രധാനമന്ത്രി ആക്കുമെന്ന പ്രഖ്യാപനമെന്നും കനിമൊഴി പറഞ്ഞു.</p>
<p>ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.തമിഴ് നാട്ടിൽ നിന്നൊരാൾ പ്രധാനമന്ത്രിയാകണം എന്ന ആശയം ബിജെപിക്കുണ്ടെങ്കിൽ, തെലങ്കാന ഗവർണറായ തമിഴിസൈ സൗന്ദരരാജനും കേന്ദ്രമന്ത്രി എൽ. മുരുകനും ഉണ്ട്. അവർക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്- സ്റ്റാലിൻ പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amithshavskanimozhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാത്രസ് പെണ്&#x200d;കുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം; കനിമൊഴി കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/kanimozhi-police-custody-news.html</link>
					<comments>https://www.chandrikadaily.com/kanimozhi-police-custody-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Oct 2020 14:53:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[KANIMOZHI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159179</guid>

					<description><![CDATA[ഹാത്രസ് സംഭവത്തിലെ അന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്&#x200d;നോട്ടത്തില്&#x200d; നടത്തണമെന്നും രാഹുല്&#x200d; ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും യുപി സര്&#x200d;ക്കാര്&#x200d; മാപ്പ് പറയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഹാത്രസില്&#x200d; കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്&#x200d;കുട്ടിക്കു നീതി ആവശ്യപ്പെട്ടു പ്രതിഷേധ പ്രകടനം നടത്തിയ ഡിഎംകെ എംപി കനിമൊഴി കസ്റ്റഡിയില്&#x200d;. ചെന്നൈയില്&#x200d; മെഴുകുതിരി കത്തിച്ചുകൊണ്ടു മാര്&#x200d;ച്ച് നടത്തിയതിനാണു കനിമൊഴിയെ പോലീസ് കസ്റ്റഡിയില്&#x200d; എടുത്തത്. വനിതകളുടെ നേതൃത്വത്തില്&#x200d; ഗവര്&#x200d;ണറുടെ വസതിയിലേക്കായിരുന്നു കനിമൊഴിയുടെയും സംഘത്തിന്റേയും മാര്&#x200d;ച്ച്.</p>
<p>ഹാത്രസ് സംഭവത്തിലെ അന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്&#x200d;നോട്ടത്തില്&#x200d; നടത്തണമെന്നും രാഹുല്&#x200d; ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും യുപി സര്&#x200d;ക്കാര്&#x200d; മാപ്പ് പറയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanimozhi-police-custody-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എതിര്&#x200d;ത്തു നില്&#x200d;ക്കുന്നവരെയെല്ലാം മോദി ഭീഷണിപ്പെടുത്തുന്നു: മമതാ ബാനര്&#x200d;ജി</title>
		<link>https://www.chandrikadaily.com/mamatha-statement.html</link>
					<comments>https://www.chandrikadaily.com/mamatha-statement.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 18 Apr 2019 06:45:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[KANIMOZHI]]></category>
		<category><![CDATA[mamata banerjee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124596</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: തമിഴ്‌നാട്ടില്&#x200d; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്&#x200d; മാത്രം ബാക്കിനില്&#x200d;ക്കെ ഡി.എം.കെ നേതാവും തൂത്തുക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാര്&#x200d;ഥിയുമായ കനിമൊഴിയുടെ വീട്ടില്&#x200d; ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്&#x200d; കനിമൊഴിക്കു പിന്തുണയുമായി തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് മമതാ ബാനര്&#x200d;ജി. എതിര്&#x200d;ത്തു നില്&#x200d;ക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു. പ്രതിപക്ഷ പാര്&#x200d;ട്ടികളെയും നേതാക്കാളെയും അപമാനിക്കാനായി കേന്ദ്ര ഏജന്&#x200d;സികളെ ബി.ജെ.പി ഉപയോഗിക്കുന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും മമത ബാനര്&#x200d;ജി പറഞ്ഞു. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തെ ഡി.എം.കെ എതിര്&#x200d;ക്കുന്നതുകൊണ്ടാണ് കനിമൊഴി അപമാനിക്കപ്പെട്ടത്. [&#8230;]]]></description>
										<content:encoded><![CDATA[
<p><br> കൊല്&#x200d;ക്കത്ത: തമിഴ്‌നാട്ടില്&#x200d; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്&#x200d; മാത്രം ബാക്കിനില്&#x200d;ക്കെ ഡി.എം.കെ നേതാവും തൂത്തുക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാര്&#x200d;ഥിയുമായ കനിമൊഴിയുടെ വീട്ടില്&#x200d; ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്&#x200d; കനിമൊഴിക്കു പിന്തുണയുമായി തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് മമതാ ബാനര്&#x200d;ജി. എതിര്&#x200d;ത്തു നില്&#x200d;ക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു. <br> പ്രതിപക്ഷ പാര്&#x200d;ട്ടികളെയും നേതാക്കാളെയും അപമാനിക്കാനായി കേന്ദ്ര ഏജന്&#x200d;സികളെ ബി.ജെ.പി ഉപയോഗിക്കുന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും മമത ബാനര്&#x200d;ജി പറഞ്ഞു. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തെ ഡി.എം.കെ എതിര്&#x200d;ക്കുന്നതുകൊണ്ടാണ് കനിമൊഴി അപമാനിക്കപ്പെട്ടത്. ഭയപ്പെടുത്തി ഭരിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് വിമര്&#x200d;ശിച്ച മമത ഇത്തരത്തിലൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും കുറ്റപ്പെടുത്തി. സ്‌നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും പകരം എല്ലാവരും മോദിയെ ഭയപ്പെടുകയാണെന്നും  മമത കൂട്ടിച്ചേര്&#x200d;ത്തു.</p>



<p>കഴിഞ്ഞ ദിവസമാണ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിലും ടിടിവി ദിനകരന്റെ അമ്മ മക്കള്&#x200d; മുന്നേറ്റ കഴകം ഓഫീസിലും ഡിഎംകെ ജനറല്&#x200d; സെക്രട്ടറി ഗീതാ ജീവന്റെ വസതിയിലും ആദായ നികുതി വകുപ്പ്  പരിശോധന നടത്തിയത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamatha-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനിമൊഴിയുടെ വീട്ടില്&#x200d; റെയ്ഡ്; പ്രതികാര നടപടിയാണെന്ന് സ്റ്റാലിന്&#x200d;</title>
		<link>https://www.chandrikadaily.com/kanimozhi-house-raid-news.html</link>
					<comments>https://www.chandrikadaily.com/kanimozhi-house-raid-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Apr 2019 03:17:02 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KANIMOZHI]]></category>
		<category><![CDATA[loksabha election 2019]]></category>
		<category><![CDATA[MK Stalin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124479</guid>

					<description><![CDATA[ചെന്നൈ: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടില്&#x200d; ഡി.എം.കെ സ്ഥാനാര്&#x200d;ത്ഥി കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടില്&#x200d; ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. റെയ്ഡ് രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് ഡി.എം.കെ അദ്ധ്യക്ഷന്&#x200d; എം.കെ സ്റ്റാലിന്&#x200d; പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്&#x200d;ദ്ദേശപ്രകാരമാണിതെന്നും സ്റ്റാലിന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. ഡി.എം കെ സ്ഥാനാര്&#x200d;ത്ഥിയുടെ ഓഫീസില്&#x200d; നിന്ന് വന്&#x200d;തോതില്&#x200d; പണം പിടിച്ചെടുത്തതിനെ തുടര്&#x200d;ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനിമൊഴിയുടെ വീട്ടില്&#x200d; റെയ്ഡ് ആരംഭിച്ചത്. ഡി.എം.കെ സ്ഥാനാര്&#x200d;ഥി അതിര്&#x200d; ആനന്ദിന്റെ ഓഫീസില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ചെന്നൈ: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടില്&#x200d; ഡി.എം.കെ സ്ഥാനാര്&#x200d;ത്ഥി കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടില്&#x200d; ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. റെയ്ഡ് രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് ഡി.എം.കെ അദ്ധ്യക്ഷന്&#x200d; എം.കെ സ്റ്റാലിന്&#x200d; പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്&#x200d;ദ്ദേശപ്രകാരമാണിതെന്നും സ്റ്റാലിന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.  </p>



<p>ഡി.എം കെ സ്ഥാനാര്&#x200d;ത്ഥിയുടെ ഓഫീസില്&#x200d; നിന്ന് വന്&#x200d;തോതില്&#x200d; പണം പിടിച്ചെടുത്തതിനെ തുടര്&#x200d;ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനിമൊഴിയുടെ വീട്ടില്&#x200d; റെയ്ഡ് ആരംഭിച്ചത്. ഡി.എം.കെ സ്ഥാനാര്&#x200d;ഥി അതിര്&#x200d; ആനന്ദിന്റെ ഓഫീസില്&#x200d; നിന്നാണ് ദിവസങ്ങള്&#x200d;ക്ക് പണം പിടിച്ചെടുത്തത്.</p>



<p>തമിഴ്‌നാട്ടില്&#x200d;നിന്ന് ഇതുവരെ 500 കോടിരൂപ പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന കണക്കുകള്&#x200d;. 205 കോടി രൂപ പണമായും ബാക്കി സ്വര്&#x200d;ണമായുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ 18 കേന്ദ്രങ്ങളില്&#x200d; ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, നാമക്കല്&#x200d;, തിരുനെല്&#x200d;വേലി എന്നിവ അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധനകള്&#x200d; നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanimozhi-house-raid-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തമിഴ്‌നാട്ടില്&#x200d; വിരല്&#x200d;പതിപ്പിക്കുന്ന കാര്യം പോലും ബി.ജെ.പി മോഹിക്കേണ്ട&#8217;; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കനിമൊഴി</title>
		<link>https://www.chandrikadaily.com/kanimozhi-against-bjp-attack-news.html</link>
					<comments>https://www.chandrikadaily.com/kanimozhi-against-bjp-attack-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Mar 2018 05:08:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp attack]]></category>
		<category><![CDATA[KANIMOZHI]]></category>
		<category><![CDATA[periyar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74500</guid>

					<description><![CDATA[ചെന്നൈ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഡി.എം.കെ എം.പി കനിമൊഴി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു തമിഴ്‌നാട്ടില്&#x200d; സ്വാധീനമുണ്ടാക്കാന്&#x200d; ശ്രമിച്ച ബി.ജെ.പി, പെരിയാറിന്റെ പ്രതിമകളെത്തൊട്ടതോടെ ദ്രാവിഡ രാഷ്ട്രീയത്തെ കൂടുതല്&#x200d; സജീവമാക്കുകയാണു ചെയ്തതെന്ന് കനിമൊഴി പറഞ്ഞു. ബി.ജെ.പിക്ക് തമിഴ്‌നാട്ടില്&#x200d; കൈപൊള്ളി. തമിഴ്‌നാട്ടില്&#x200d; ഒന്നു വിരല്&#x200d; പതിപ്പിക്കുന്ന കാര്യം പോലും അന്&#x200d;പതു വര്&#x200d;ഷത്തേക്കു ബി.ജെ.പി മോഹിക്കണ്ടന്നും കനിമൊഴി കൂട്ടിച്ചേര്&#x200d;ത്തു. പെരിയാറിന്റെ പ്രതിമ ആക്രമിച്ചതിലൂടെ അദ്ദേഹത്തിന്റെ ഓര്&#x200d;മകള്&#x200d; ഉണര്&#x200d;ത്തിവിടുകയാണു ബി.ജെ.പി ചെയ്തത്. പെരിയാറിനെ തൊട്ട് ബി.ജെ.പി നേതാക്കള്&#x200d; കൈപൊള്ളിച്ചു. പെരിയാര്&#x200d; മുന്നോട്ടുവെച്ച ദ്രാവിഡ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഡി.എം.കെ എം.പി കനിമൊഴി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു തമിഴ്‌നാട്ടില്&#x200d; സ്വാധീനമുണ്ടാക്കാന്&#x200d; ശ്രമിച്ച ബി.ജെ.പി, പെരിയാറിന്റെ പ്രതിമകളെത്തൊട്ടതോടെ ദ്രാവിഡ രാഷ്ട്രീയത്തെ കൂടുതല്&#x200d; സജീവമാക്കുകയാണു ചെയ്തതെന്ന് കനിമൊഴി പറഞ്ഞു. ബി.ജെ.പിക്ക് തമിഴ്‌നാട്ടില്&#x200d; കൈപൊള്ളി. തമിഴ്‌നാട്ടില്&#x200d; ഒന്നു വിരല്&#x200d; പതിപ്പിക്കുന്ന കാര്യം പോലും അന്&#x200d;പതു വര്&#x200d;ഷത്തേക്കു ബി.ജെ.പി മോഹിക്കണ്ടന്നും കനിമൊഴി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പെരിയാറിന്റെ പ്രതിമ ആക്രമിച്ചതിലൂടെ അദ്ദേഹത്തിന്റെ ഓര്&#x200d;മകള്&#x200d; ഉണര്&#x200d;ത്തിവിടുകയാണു ബി.ജെ.പി ചെയ്തത്. പെരിയാറിനെ തൊട്ട് ബി.ജെ.പി നേതാക്കള്&#x200d; കൈപൊള്ളിച്ചു. പെരിയാര്&#x200d; മുന്നോട്ടുവെച്ച ദ്രാവിഡ രാഷ്ട്രീയം പറയാതെ ആര്&#x200d;ക്കും തമിഴ്‌നാട്ടില്&#x200d; ഒരു സ്വാധീനവുമുണ്ടാക്കാന്&#x200d; കഴിയില്ലെന്നും പറഞ്ഞ കനിമൊഴി രജനികാന്തിന്റെ ആത്മീയരാഷ്ട്രീയത്തിനു തമിഴ്‌നാട്ടില്&#x200d; ഇടം ലഭിക്കില്ലെന്നും കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanimozhi-against-bjp-attack-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനിമൊഴിക്കും എ. രാജക്കും കരുണാനിധിയുടെ വസതിയില്&#x200d; രാജകീയ വരവേല്&#x200d;പ്</title>
		<link>https://www.chandrikadaily.com/after-acquittal-in-2g-case-raja-kanimozhi-reach-chennai-meet-karunanidhi.html</link>
					<comments>https://www.chandrikadaily.com/after-acquittal-in-2g-case-raja-kanimozhi-reach-chennai-meet-karunanidhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Dec 2017 15:51:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2G Spectrum]]></category>
		<category><![CDATA[KANIMOZHI]]></category>
		<category><![CDATA[karunanidhi]]></category>
		<category><![CDATA[Karunanidi]]></category>
		<category><![CDATA[rajan]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60971</guid>

					<description><![CDATA[ചെന്നൈ: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്&#x200d; കോടതി കുറ്റവിമുക്തരാക്കിയ മുന്&#x200d; ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴി എന്നിവര്&#x200d;ക്ക് രാജകീയ വരവേല്&#x200d;പ്. ചെന്നൈ വിമാനത്താവളത്തില്&#x200d; നിന്നും കരുണാനിധിയുടെ വസതി വരെ തിങ്ങി നിറഞ്ഞ പ്രവര്&#x200d;ത്തകര്&#x200d; ആര്&#x200d;പ്പുവിളികളോടെയാണ് ഇരുവരെയും എതിരേറ്റത്. Tamil Nadu: DMK workers &#38; supporters gather at Chennai Airport as Kanimozhi &#38; A. Raja arrive, they were recently acquitted in the #2GScam case. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്&#x200d; കോടതി കുറ്റവിമുക്തരാക്കിയ മുന്&#x200d; ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴി എന്നിവര്&#x200d;ക്ക് രാജകീയ വരവേല്&#x200d;പ്. ചെന്നൈ വിമാനത്താവളത്തില്&#x200d; നിന്നും കരുണാനിധിയുടെ വസതി വരെ തിങ്ങി നിറഞ്ഞ പ്രവര്&#x200d;ത്തകര്&#x200d; ആര്&#x200d;പ്പുവിളികളോടെയാണ് ഇരുവരെയും എതിരേറ്റത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Tamil Nadu: DMK workers &amp; supporters gather at Chennai Airport as Kanimozhi &amp; A. Raja arrive, they were recently acquitted in the <a href="https://twitter.com/hashtag/2GScam?src=hash&amp;ref_src=twsrc%5Etfw">#2GScam</a> case. <a href="https://t.co/2vdLA3VdE4">pic.twitter.com/2vdLA3VdE4</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/944467407384461312?ref_src=twsrc%5Etfw">December 23, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
കരുണാനിധിയും അര്&#x200d;ധ സഹോദരന്&#x200d; എം.കെ സ്റ്റാലിനുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. സ്റ്റാലിന്&#x200d; സുവര്&#x200d;ണ നിറത്തിലുള്ള പൊന്നാടയണിയിച്ചാണ് ഇരുവരേയും വരവേറ്റത്. തന്നെ കുറ്റവിമുക്തയാക്കിയ ശേഷം കണ്ടതില്&#x200d; പിതാവ് കരുണാനിധിക്ക് അതിയായ സന്തോഷമുണ്ടെന്ന് കനിമൊഴി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-acquittal-in-2g-case-raja-kanimozhi-reach-chennai-meet-karunanidhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടുജി കേസ്; 7 വര്&#x200d;ഷം തെളിവിനായി കാത്തിരുന്നെന്ന് ജഡ്ജി</title>
		<link>https://www.chandrikadaily.com/twog-scam-judge-seven-years-wait-for-evidence-goes-futile.html</link>
					<comments>https://www.chandrikadaily.com/twog-scam-judge-seven-years-wait-for-evidence-goes-futile.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Dec 2017 15:29:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2G Spectrum]]></category>
		<category><![CDATA[KANIMOZHI]]></category>
		<category><![CDATA[rajan]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[upa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60610</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അന്വേഷണത്തിലെ പോരായ്മകള്&#x200d; ചൂണ്ടിക്കാട്ടിയാണ് ടുജി കേസില്&#x200d; പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികള്&#x200d;ക്കെതിരെ ഒരു ആധികാരിക തെളിവും ഹാജരാക്കാന്&#x200d; പ്രോസിക്യൂഷനായില്ല. പിഴവുകള്&#x200d; ചൂണ്ടിക്കാട്ടുന്നതിനൊപ്പം അന്വേഷണ ഏജന്&#x200d;സിക്കെതിരെ കടുത്ത വിമര്&#x200d;ശനവും കോടതി ഉയര്&#x200d;ത്തി. പ്രോസിക്യൂഷന്&#x200d; ദിശാബോധമില്ലാത്തവിധം അധ:പതിച്ചെന്നുവരെ കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്&#x200d;ശനമാണ് 1552 പേജുള്ള വിധിന്യായത്തിലൂടെ കോടതി ഉയര്&#x200d;ത്തിയത്. പ്രവര്&#x200d;ത്തി ദിവസങ്ങളും അവധിക്കാലവും ഉള്&#x200d;പ്പെടെ ഏഴു വര്&#x200d;ഷം തെളിവിനായി കാത്തിരുന്നെന്നും എ രാജയോ മറ്റ് പ്രതികളോ ഏതെങ്കിലും തരത്തില്&#x200d; കുറ്റം നടത്തിയതായി തെളിയിക്കുന്ന ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അന്വേഷണത്തിലെ പോരായ്മകള്&#x200d; ചൂണ്ടിക്കാട്ടിയാണ് ടുജി കേസില്&#x200d; പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികള്&#x200d;ക്കെതിരെ ഒരു ആധികാരിക തെളിവും ഹാജരാക്കാന്&#x200d; പ്രോസിക്യൂഷനായില്ല. പിഴവുകള്&#x200d; ചൂണ്ടിക്കാട്ടുന്നതിനൊപ്പം അന്വേഷണ ഏജന്&#x200d;സിക്കെതിരെ കടുത്ത വിമര്&#x200d;ശനവും കോടതി ഉയര്&#x200d;ത്തി. പ്രോസിക്യൂഷന്&#x200d; ദിശാബോധമില്ലാത്തവിധം അധ:പതിച്ചെന്നുവരെ കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്&#x200d;ശനമാണ് 1552 പേജുള്ള വിധിന്യായത്തിലൂടെ കോടതി ഉയര്&#x200d;ത്തിയത്. പ്രവര്&#x200d;ത്തി ദിവസങ്ങളും അവധിക്കാലവും ഉള്&#x200d;പ്പെടെ ഏഴു വര്&#x200d;ഷം തെളിവിനായി കാത്തിരുന്നെന്നും എ രാജയോ മറ്റ് പ്രതികളോ ഏതെങ്കിലും തരത്തില്&#x200d; കുറ്റം നടത്തിയതായി തെളിയിക്കുന്ന ഒരു തെളിവുകളും ഹാജരാക്കാന്&#x200d; സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നും ജഡ്ജി ഒ.പി സെയ്‌നി വ്യക്തമാക്കി. സാക്ഷികള്&#x200d; നല്&#x200d;കിയ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തില്&#x200d; മാത്രം തയ്യാറാക്കി കുറ്റപത്രത്തില്&#x200d; വസ്തുതാപരമായുള്ള പിഴവുകളേറെയാണ്. ലൈസന്&#x200d;സ് ഫീ കുറയ്ക്കുന്നതിനോ അപേക്ഷ സ്വീകരിക്കേണ്ട തീയ്യതികളിലോ മറ്റും മാറ്റം വരുത്താനോ എ രാജ ഇടപെട്ടുവെന്നതിന് തെളിവുകളില്ല. ധനകാര്യമന്ത്രാലയവും ട്രായിയുമെല്ലാം എന്&#x200d;ട്രന്&#x200d;സ് ഫീ ഉയര്&#x200d;ത്തണമെന്നാവശ്യപ്പെട്ടുവെന്ന വാദത്തിനും അടിസ്ഥാനമില്ല. പ്രധാനമന്ത്രിയെ ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്നതിനും കൃത്യമായ ഉത്തരം നല്&#x200d;കാനായിട്ടില്ല. കനിമൊഴിയും രാജയും തമ്മില്&#x200d; ഗൂഢാലോചന നടത്തിയെന്നത് സാക്ഷിയായ ആശിര്&#x200d;വാദം ആചാരിയുടെ മൊഴിയെമാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാല്&#x200d; കേസിലെ പ്രധാനസാക്ഷിമൊഴിയെന്ന് അവകാശപ്പെടുന്ന ഇത് രേഖപ്പെടുത്തിയത് കുറ്റപത്രം സമര്&#x200d;പ്പിക്കുന്നതിന് കുറച്ചുനാളുകള്&#x200d; മുമ്പണെന്നത് ആശ്ചര്യമുളവാക്കുന്നു. വിചാരണയുടെ ആദ്യഘട്ടത്തില്&#x200d; വലിയ ആത്മവിശ്വാസം കാണിച്ച പ്രോസിക്യൂഷന്&#x200d; വിചാരണ പുരോഗമിക്കവെ എന്താണ് തെളിയിക്കാന്&#x200d; ശ്രമിക്കുന്നതെന്ന് പോലും അറിയാതെ ദിശാബോധമില്ലാത്തവിധം അധപതിച്ചെന്നും കോടതി കുറ്റപ്പെടുത്തി. പ്രധാനകേസ് തന്നെ നിലനില്&#x200d;ക്കില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെതടക്കമുള്ള മറ്റ് കേസുകള്&#x200d; കോടതി തള്ളിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/twog-scam-judge-seven-years-wait-for-evidence-goes-futile.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
