<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kannur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kannur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Nov 2025 05:05:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kannur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാലത്തായി പീഡനക്കേസ്; വര്‍ഗീയ പരാമര്‍ശം നടത്തി സിപിഎം നേതാവ് ഹരീന്ദ്രന്‍</title>
		<link>https://www.chandrikadaily.com/paltai-rape-case-cpm-leader-harindran-made-communal-remarks.html</link>
					<comments>https://www.chandrikadaily.com/paltai-rape-case-cpm-leader-harindran-made-communal-remarks.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Nov 2025 05:05:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[cpm leader]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[Paltai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364892</guid>

					<description><![CDATA[പ്രതി ഹിന്ദുവായതിനാല്‍ മുസ്ലിം ലീഗും എസ്ഡിപിഐയും കേസില്‍ ഇടപെട്ടുവെന്നാണ് ഹരീന്ദ്രന്റെ വിവാദ പ്രസ്താവന.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: പാലത്തായി പീഡനക്കേസില്&#x200d; വര്&#x200d;ഗീയ പരാമര്&#x200d;ശം നടത്തി സിപിഎം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രന്&#x200d;. പ്രതി ഹിന്ദുവായതിനാല്&#x200d; മുസ്ലിം ലീഗും എസ്ഡിപിഐയും കേസില്&#x200d; ഇടപെട്ടുവെന്നാണ് ഹരീന്ദ്രന്റെ വിവാദ പ്രസ്താവന.</p>
<p>അതേസമയം, പ്രതി പത്മരാജനെ അനുകൂലിച്ച് ബി.ജെ.പിസംഘപരിവാര്&#x200d; നേതാക്കള്&#x200d; രംഗത്തെത്തിരുന്നു. തലശ്ശേരി പോക്‌സോ കോടതി ഈ മാസം 15ആണ്.</p>
<p>ഈ മാസം 15നാണ് പാലത്തായി പീഡനക്കേസില്&#x200d; അധ്യാപകനായ ആര്&#x200d;എസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂര്&#x200d; പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂര്&#x200d; മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസില്&#x200d; കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം 20 വര്&#x200d;ഷം കഠിന തടവ് ഉള്&#x200d;പ്പെടെ 40 വര്&#x200d;ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാര്&#x200d; അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജന്&#x200d;. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376എബി<br />
ഐപിസി പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്‌സോ സെക്ഷന്&#x200d; 5(എഫ്) പ്രകാരം 20 വര്&#x200d;ഷം കഠിനതടവും 50,000 രൂപ പിഴയും പോക്‌സോ സെക്ഷന്&#x200d; 5(എല്&#x200d;) പ്രകാരം 20 വര്&#x200d;ഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paltai-rape-case-cpm-leader-harindran-made-communal-remarks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരില്‍ ബിഎല്‍ഒ കുഴഞ്ഞുവീണു; ജോലിസമ്മര്‍ദമെന്ന് കുടുംബത്തിന്റെ ആരോപണം</title>
		<link>https://www.chandrikadaily.com/blo-collapses-in-kannur-familys-allegation-of-work-pressure.html</link>
					<comments>https://www.chandrikadaily.com/blo-collapses-in-kannur-familys-allegation-of-work-pressure.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 14:49:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364832</guid>

					<description><![CDATA[അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടില്‍ രാമചന്ദ്രന്‍ (53) ആണ് അസ്വസ്ഥനായത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: എസ്ഐആര്&#x200d; ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൂത്ത് ലെവല്&#x200d; ഓഫീസര്&#x200d; കുഴഞ്ഞുവീണ സംഭവമാണ് ജില്ലയില്&#x200d; ആശങ്ക ഉയര്&#x200d;ത്തിയത്. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടില്&#x200d; രാമചന്ദ്രന്&#x200d; (53) ആണ് അസ്വസ്ഥനായത്. കഠിനമായ ജോലിസമ്മര്&#x200d;ദമാണ് ആരോഗ്യപ്രശ്‌നങ്ങള്&#x200d;ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്&#x200d; ഡിഡിഇ ഓഫീസില്&#x200d; ക്ലര്&#x200d;ക്കായാണ് അദ്ദേഹം ജോലി ചെയ്യുന്നത്.</p>
<p>ബിഎല്&#x200d;ഒമാരില്&#x200d; ജോലിസമ്മര്&#x200d;ദം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് സംഭവം നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്&#x200d; ഉയരുന്ന വിമര്&#x200d;ശനങ്ങള്&#x200d;ക്കിടയിലും എസ്ഐആര്&#x200d; സമയക്രമത്തില്&#x200d; മാറ്റമില്ലെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഡിസംബര്&#x200d; 9-നാണ് കരട് വോട്ടര്&#x200d; പട്ടിക പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്&#x200d; വ്യക്തമാക്കി.</p>
<p>തീവ്ര വോട്ടര്&#x200d; പട്ടിക പരിഷ്‌കരണ പ്രക്രിയ നീട്ടണമെന്ന ആവശ്യം ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; യോഗത്തില്&#x200d; മുന്നോട്ടുവച്ചു. ബിഎല്&#x200d;ഒമാര്&#x200d; ഫീല്&#x200d;ഡില്&#x200d; നേരിടുന്ന ബുദ്ധിമുട്ടുകള്&#x200d; കുറയ്ക്കാനും ആവശ്യമായ സുരക്ഷ നല്&#x200d;കാനുമായി നിര്&#x200d;ദേശങ്ങള്&#x200d; നല്&#x200d;കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്&#x200d; രത്തന്&#x200d; യു. ഖേല്&#x200d;ക്കര്&#x200d; പറഞ്ഞു.</p>
<p>ബിഎല്&#x200d;ഒമാര്&#x200d;ക്കെതിരെയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കുമെന്നും, ഫീല്&#x200d;ഡ് ജോലികള്&#x200d;ക്ക് സഹായം നല്&#x200d;കാന്&#x200d; കുടുംബശ്രീ പ്രവര്&#x200d;ത്തകരെ ഉള്&#x200d;പ്പെടുത്തുന്നതിനുള്ള കാര്യവും പരിഗണനയിലാണ്. ഇതുവരെ പരിശീലനം ലഭിക്കാത്തവര്&#x200d;ക്ക് പരിശീലനം നല്&#x200d;കുമെന്നും, രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ സഹകരണവും തേടുമെന്നും ഖേല്&#x200d;ക്കര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blo-collapses-in-kannur-familys-allegation-of-work-pressure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/car-stuck-on-girder-in-road-he-was-found-to-be-driving-the-car-under-the-influence-of-alcohol-and-a-case-was-filed-against-the-driver.html</link>
					<comments>https://www.chandrikadaily.com/car-stuck-on-girder-in-road-he-was-found-to-be-driving-the-car-under-the-influence-of-alcohol-and-a-case-was-filed-against-the-driver.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 04:26:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363924</guid>

					<description><![CDATA[മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.</p>
<p>ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.</p>
<p>അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/car-stuck-on-girder-in-road-he-was-found-to-be-driving-the-car-under-the-influence-of-alcohol-and-a-case-was-filed-against-the-driver.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദം; കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/job-stress-related-to-sir-blo-killed-himself-in-kannur.html</link>
					<comments>https://www.chandrikadaily.com/job-stress-related-to-sir-blo-killed-himself-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Nov 2025 08:11:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363825</guid>

					<description><![CDATA[ഇന്ന് രാവിലെയായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: പയ്യന്നൂര്&#x200d; ഏറ്റുകുടുക്കയില്&#x200d; ബിഎല്&#x200d;ഒ ആത്മഹത്യ ചെയ്തു. പയ്യന്നൂര്&#x200d; മണ്ഡലം 18ാം ബൂത്ത് ബിഎല്&#x200d;ഒ അനീഷ് ജോര്&#x200d;ജാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. എസ്ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്&#x200d;ദമുണ്ടായിരുന്നുവെന്ന് അനീഷ് പറഞ്ഞതായി വീട്ടുകാര്&#x200d; ആരോപിക്കുന്നു. വീട്ടിലുള്ളവര്&#x200d; പുറത്ത് പോയ  സമയത്തായിരുന്നു സംഭവം.</p>
<p>ബന്ധുക്കള്&#x200d; തിരിച്ചെത്തിയപ്പോഴാണ് അനീഷിനെ തൂങ്ങിമരിച്ച നിലയില്&#x200d; കാണ്ടെത്തിയത്.സംഭവത്തില്&#x200d; പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടില്&#x200d; നിന്ന് മൃതദേഹം മാറ്റിയിട്ടുണ്ട്. സംഭവത്തില്&#x200d; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; ജില്ലാ കളക്ടറോട് റിപ്പോര്&#x200d;ട്ട് തേടിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/job-stress-related-to-sir-blo-killed-himself-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂര്‍ പെരിങ്ങോത്ത് യുവാവ് വെടിയേറ്റ് മരിച്ചു</title>
		<link>https://www.chandrikadaily.com/kannur-peringoth-youth-shot-dead.html</link>
					<comments>https://www.chandrikadaily.com/kannur-peringoth-youth-shot-dead.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Nov 2025 05:57:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gun shoot]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363805</guid>

					<description><![CDATA[സംഭവസമയത്ത് കൂടെ ഉണ്ടായിരുന്ന ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: പെരിങ്ങോം വെള്ളോറയില്&#x200d; യുവാവ് വെടിയേറ്റ് മരിച്ചു. നെല്ലംകുഴി സ്വദേശിയായ സിജോ ആണ് മരിച്ചത്. സംഭവസമയത്ത് കൂടെ ഉണ്ടായിരുന്ന ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.</p>
<p>ഇന്ന് പുലര്&#x200d;ച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷന്&#x200d; പരിധിയിലെ എടക്കോം പ്രദേശത്തായിരുന്നു സംഭവം. നായാട്ടിന് പോയ സിജോയും ഷൈനും കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെ അബദ്ധവെടിയേറ്റ് സിജോയ്ക്ക് ഗുരുതരമായി പരിക്കേല്&#x200d;ക്കുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് സിജോയെ പരിയാരം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kannur-peringoth-youth-shot-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്‍കം ടാക്സ് ഓഫീസറുടെ ഒന്നേമുക്കാല്‍ കോടി തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/11a-young-man-was-arrested-in-the-case-of-defrauding-an-income-tax-officer-of-rs.html</link>
					<comments>https://www.chandrikadaily.com/11a-young-man-was-arrested-in-the-case-of-defrauding-an-income-tax-officer-of-rs.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 15 Nov 2025 12:25:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[income tax officer]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363700</guid>

					<description><![CDATA[ആലപ്പുഴ മണ്ണരി കുന്നപ്പള്ളി സ്വദേശിയായ മുഹമ്മദ് കെയ്ഫ് (23) നെയാണ് കംബോഡിയസ് കര്‍ത്തി ബാബുവിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ പൊലീസ് സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയത്.
]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: ഓണ്&#x200d;ലൈന്&#x200d; നിക്ഷേപം വാഗ്ദാനം ചെയ്ത് ഇന്&#x200d;കം ടാക്സ് ഓഫീസറുടെ ഒന്നേമുക്കാല്&#x200d; കോടി രൂപ തട്ടിയ കേസില്&#x200d; മറ്റൊരു പ്രധാനപ്രതി കൂടി പൊലീസിന്റെ വലയിലായി. ആലപ്പുഴ മണ്ണരി കുന്നപ്പള്ളി സ്വദേശിയായ മുഹമ്മദ് കെയ്ഫ് (23) നെയാണ് കംബോഡിയസ് കര്&#x200d;ത്തി ബാബുവിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്&#x200d; പൊലീസ് സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്&#x200d; പിടികൂടിയത്.</p>
<p>ഉഡുപ്പിയില്&#x200d; ഇന്&#x200d;കം ടാക്സ് ഓഫീസറായി ജോലി ചെയ്യുന്ന പരിയാരം ഏഴിലോട് റോസ് ആല്&#x200d; വില്ലയിലെ എഡ്ഗാര്&#x200d; വിന്&#x200d;സെന്റിനെയാണ് സംഘം ഓണ്&#x200d;ലൈന്&#x200d; ട്രേഡിങ്ങില്&#x200d; നിക്ഷേപിച്ചാല്&#x200d; വന്&#x200d; ലാഭം ലഭിക്കുമെന്ന പേരില്&#x200d; വലയിലാക്കിയത്. ഇതുവഴി ഒന്നേമുക്കാല്&#x200d; കോടി രൂപയിലേറെ തട്ടിയെടുത്തെന്നാണ് പരാതി.</p>
<p>അന്വേഷണം ശക്തമായതിനെ തുടര്&#x200d;ന്ന് മുഹമ്മദ് കെയ്ഫ് ഗള്&#x200d;ഫിലേക്ക് ഒളിച്ചോടിയിരുന്നു. ഇതിനെ തുടര്&#x200d;ന്ന് പുറപ്പെടുവിച്ച ലൂക്കൗട്ട് നോട്ടീസ് അടിസ്ഥാനപ്പെടുത്തി മടങ്ങിയെത്താന്&#x200d; ശ്രമിച്ച ഇയാളെ വിമാനത്താവളത്തില്&#x200d; തിരിച്ചറിഞ്ഞ് പൊലീസ് തടഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്&#x200d; ഹാജരാക്കി.</p>
<p>അന്വേഷണസംഘത്തില്&#x200d; എസ്‌.ഐ. മനോജ്, എ.എസ്‌.ഐമാരായ സതീശന്&#x200d;, രാജീവന്&#x200d;, അശോകന്&#x200d;, സീനിയര്&#x200d; സി.പി.ഒ അനീഷ് എന്നിവര്&#x200d; ഉള്&#x200d;പ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11a-young-man-was-arrested-in-the-case-of-defrauding-an-income-tax-officer-of-rs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലിന്യം കൂട്ടിയിട്ട് കത്തിച്ച് പൊലീസ്; 5000 രൂപ പിഴ</title>
		<link>https://www.chandrikadaily.com/the-police-piled-up-garbage-and-burned-it-5000-fine-rs.html</link>
					<comments>https://www.chandrikadaily.com/the-police-piled-up-garbage-and-burned-it-5000-fine-rs.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Nov 2025 06:58:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[police]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363137</guid>

					<description><![CDATA[കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം സമീപത്താണ് സംഭവം. ]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: പ്ലാസ്റ്റിക് ഉള്&#x200d;പ്പടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് പൊലീസിന് 5000 രൂപ പിഴ ചുമത്തി. കണ്ണൂര്&#x200d; ടൗണ്&#x200d; സ്‌ക്വയറിന് സമീപമുള്ള ഇന്&#x200d;ഡോര്&#x200d; സ്‌റ്റേഡിയം സമീപത്താണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് മാലിന്യം കത്തിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്&#x200d; ജില്ലാ എന്&#x200d;ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇടപ്പെട്ട് പൊലീസില്&#x200d; നിന്ന് പിഴ ഈടാക്കി. പൊലീസ് മൈതാനിയില്&#x200d; വന്&#x200d;തോതില്&#x200d; പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യങ്ങള്&#x200d; 9446700800 എന്ന ഹരിതകര്&#x200d;മ്മ സേനയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ലഭിച്ചതോടെയാണ് നടപടി ആരംഭിച്ചത്. ഹരിതകര്&#x200d;മ സേനയ്ക്ക് നല്&#x200d;കി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉള്&#x200d;പ്പടെയുള്ള മാലിന്യങ്ങളാണ് കത്തിച്ചതെന്ന്  റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു. തുടര്&#x200d;ന്ന് സ്‌ക്വാഡ് നടത്തിയ പരിശോധനയില്&#x200d; സംഭവം സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തിന്റെ അടിസ്ഥാനത്തില്&#x200d; പൊലീസിന്  5000 രൂപ പിഴ ചുമത്തുകയും തുടര്&#x200d;നടപടികള്&#x200d; സ്വീകരിക്കാന്&#x200d; നഗരസഭയ്ക്ക് നിര്&#x200d;ദേശം നല്&#x200d;കുകയും ചെയ്തു. മാലിന്യം വലിച്ചെറിയല്&#x200d;, കത്തിക്കല്&#x200d;, നിരോധിത പ്ലാസ്റ്റിക് ഉല്&#x200d;പന്നങ്ങളുടെ വില്&#x200d;പ്പന, ഉപയോഗം എന്നിവ സംബന്ധിച്ച പരാതികള്&#x200d; പൊതുജനങ്ങള്&#x200d;ക്ക് 9446700800 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാവുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-piled-up-garbage-and-burned-it-5000-fine-rs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാഹിയില്‍ ദാരുണ അപകടം: സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു</title>
		<link>https://www.chandrikadaily.com/tragic-accident-in-mahi-scooter-passenger-woman-dies.html</link>
					<comments>https://www.chandrikadaily.com/tragic-accident-in-mahi-scooter-passenger-woman-dies.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 14:22:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bike accident]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[Mahi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362139</guid>

					<description><![CDATA[ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പള്ളൂര്‍ നാലുതറയിലെ ഐശ്വര്യ നിവാസില്‍ ബിജുവിന്റെ ഭാര്യ രമിത (32) മരിച്ചത്.]]></description>
										<content:encoded><![CDATA[<p>മാഹി: മുഴപ്പിലങ്ങാട്മാഹി ബൈപാസിലെ പള്ളൂരില്&#x200d; ഉണ്ടായ വാഹനാപകടത്തില്&#x200d; യുവതിക്ക് ദാരുണാന്ത്യം. ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്&#x200d; പള്ളൂര്&#x200d; നാലുതറയിലെ ഐശ്വര്യ നിവാസില്&#x200d; ബിജുവിന്റെ ഭാര്യ രമിത (32) മരിച്ചത്.</p>
<p>ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. അപകടം നടന്നതിന് 10 മിനിറ്റുകള്&#x200d;ക്ക് ശേഷമാണ് ആംബുലന്&#x200d;സ് എത്തിയത്, രമിതയെ ഉടന്&#x200d; ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tragic-accident-in-mahi-scooter-passenger-woman-dies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിണറ്റില്‍ വീണ് കുഞ്ഞ് മരിച്ച കേസ്; അമ്മ കുറ്റം സമ്മതിച്ചു</title>
		<link>https://www.chandrikadaily.com/a-case-where-a-child-died-after-falling-into-a-well-the-mother-confessed-to-the-crime.html</link>
					<comments>https://www.chandrikadaily.com/a-case-where-a-child-died-after-falling-into-a-well-the-mother-confessed-to-the-crime.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Nov 2025 10:22:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[thalipparamb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361892</guid>

					<description><![CDATA[കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞ് അമ്മ മുബഷിറ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>തളിപ്പറമ്പ് (കണ്ണൂര്&#x200d;): കിണറ്റില്&#x200d; വീണ് മരണമെന്നായിരുന്നു ആദ്യം കരുതിയത്  എന്നാല്&#x200d; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമായിരുന്നു എന്ന് അന്വേഷണത്തില്&#x200d; വ്യക്തമായി. കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞ് അമ്മ മുബഷിറ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.</p>
<p>കുറുമാത്തൂര്&#x200d; ഡെയറി ജുമാമസ്ജിദിന് സമീപം വസിക്കുന്ന ആമിഷ് അലന്&#x200d; എന്ന കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മുബഷിറയുടെ നിലവിളി കേട്ട് നാട്ടുകാര്&#x200d; ഓടിയെത്തി, സമീപവാസി കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിനെ ഉടന്&#x200d; തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കല്&#x200d; കോളജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>ആദ്യം മുബഷിറ പൊലീസിനോട് പറഞ്ഞത്, കുളിമുറിയില്&#x200d; കുളിപ്പിക്കുന്നതിനിടെ അബദ്ധത്തില്&#x200d; കുഞ്ഞ് കൈയില്&#x200d;നിന്ന് വഴുതി കിണറ്റിലേക്കുവീണു എന്നായിരുന്നു. എന്നാല്&#x200d; സംഭവത്തെച്ചൊല്ലി പൊലീസിന് സംശയം തോന്നി. തുടര്&#x200d;ന്ന് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്&#x200d; നടത്തിയ വിശദമായ ചോദ്യം ചെയ്യലില്&#x200d;, മുബഷിറ കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞതായി സമ്മതിച്ചു.</p>
<p>കുഞ്ഞിന്റെ പിതാവ് ജാബിര്&#x200d; ആണ്, അദ്ദേഹം കുടക് കുശാല്&#x200d;നഗറില്&#x200d; ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. സഹോദരങ്ങള്&#x200d;: സഫ ഫാത്തിമ, അല്&#x200d;ത്താഫ്, അമന്&#x200d;.</p>
<p>സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-case-where-a-child-died-after-falling-into-a-well-the-mother-confessed-to-the-crime.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ</title>
		<link>https://www.chandrikadaily.com/attack-on-rpf-officer-at-kannur-railway-station-accused-arrested.html</link>
					<comments>https://www.chandrikadaily.com/attack-on-rpf-officer-at-kannur-railway-station-accused-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 04 Nov 2025 05:19:04 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[RPF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361805</guid>

					<description><![CDATA[കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്. ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: റെയില്&#x200d;വേ സ്റ്റേഷനില്&#x200d; ആര്&#x200d;പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്&#x200d; അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്&#x200d;ദ്ദനം. ആര്&#x200d;പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്&#x200d;വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്&#x200d; ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്&#x200d;പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്&#x200d;ച്ചയോടെ ആയിരുന്നു അതിക്രമം.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-on-rpf-officer-at-kannur-railway-station-accused-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
