<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kanyakumari &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kanyakumari/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 May 2024 13:32:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kanyakumari &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ധ്യാനത്തിനിരിക്കാന്&#x200d; മോദി കന്യാകുമാരിയില്&#x200d;</title>
		<link>https://www.chandrikadaily.com/modi-at-kanyakumari-to-meditate.html</link>
					<comments>https://www.chandrikadaily.com/modi-at-kanyakumari-to-meditate.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 May 2024 13:32:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kanyakumari]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299004</guid>

					<description><![CDATA[ലോക്സഭാ തെരഞ്ഞെടുപ്പ് അവാസനഘട്ടത്തിന്റെ പ്രചാരണത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തിയത്.]]></description>
										<content:encoded><![CDATA[<p>ധ്യാനനിമഗ്‌നനാകാന്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്&#x200d;. തിരുവനന്തപുരം വിമാനത്താവളത്തില്&#x200d; നിന്ന് ഹെലികോപ്റ്റര്&#x200d; വഴിയാണ് മോദി കന്യാകുമാരിയില്&#x200d; എത്തിയത്. ക്ഷേത്രദര്&#x200d;ശനത്തിന് ശേഷമായിരിക്കും അദ്ദേഹം ധ്യാനം ആരംഭിക്കുക. ബോട്ട് വഴി അദ്ദേഹം വിവേകാനന്ദപ്പാറയിലെ സ്മാരകത്തില്&#x200d; എത്തും. വൈകീട്ട് മുതല്&#x200d; മറ്റന്നാള്&#x200d; ഉച്ചവരെയാണ് പ്രധാനമന്ത്രിയുടെ ധ്യാനം.</p>
<p>പ്രധാനമന്ത്രിയുടെ സന്ദര്&#x200d;ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് കന്യാകുമാരി. സന്ദര്&#x200d;ശകര്&#x200d;ക്ക് രണ്ട് ദിവസം പ്രവേശനമുണ്ടാകില്ല. സൂര്യാസ്തമയം കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിന് തുടക്കമിടും. ലോക്സഭാ തെരഞ്ഞെടുപ്പ് അവാസനഘട്ടത്തിന്റെ പ്രചാരണത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തിയത്. റോഡ് ഷോയും റാലികളുമായി ഈ തെരഞ്ഞെടുപ്പ് കാലത്തെ ഇരുനൂറോളം പ്രചാരണ പരിപാടികള്&#x200d; പൂര്&#x200d;ത്തിയാക്കി.</p>
<p>വിവേകാനന്ദപ്പാറയില്&#x200d; സൂര്യാസ്തമയത്തിന് സാക്ഷിയാകും. അതിന് പിന്നാലെ ധ്യാനമണ്ഡപത്തില്&#x200d; ധ്യാനമിരിക്കും. താമസം വിവേകാനന്ദ സെന്ററില്&#x200d;. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് മടക്കം. തിരുവനന്തപുരത്ത് നിന്ന് 4.10ന് വ്യോമസേന വിമാനത്തില്&#x200d; ഡല്&#x200d;ഹിയിലേയ്ക്ക്. ഈ ദിവസങ്ങളില്&#x200d; സന്ദര്&#x200d;ശകര്&#x200d; വിവേകാനന്ദപ്പാറയിലെത്തരുതെന്ന് നിര്&#x200d;ദേശമുണ്ട്. സമീപത്തെ കടകളുടെ പ്രവര്&#x200d;ത്തിന് നിയന്ത്രണമുണ്ട്. 1,000 പൊലീസുകാരെ വിന്യസിച്ചു. കൂടാതെ കോസ്റ്റല്&#x200d; പൊലീസിന്റെ പട്രോളിങ് സംഘവും. എസ്പിജി കമാന്&#x200d;ഡോകളുടെ 10 അംഗ സംഘം കന്യാകുമായിലെത്തി സുരക്ഷാക്രമീകരണങ്ങള്&#x200d; വിലയിരുത്തി.</p>
<p>2014ല്&#x200d; പ്രതാപ്ഗഢിലും 2019ല്&#x200d; കേദാര്&#x200d;നാഥിലെ രുദ്ര ഗുഹയിലുമായിരുന്നു തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്&#x200d; മോദി. രാജ്യത്തിന്റെ തെക്കിനെയും വടക്കിനെയും ഒന്നിച്ചു നിര്&#x200d;ത്തുകയെന്ന സന്ദേശം മുന്നോട്ടുവയ്ക്കുക, വിശ്വാസരാഷ്ട്രീയം, കൊല്&#x200d;ക്കത്ത മേഖലയുള്&#x200d;പ്പെട്ട 9 സീറ്റുകള്&#x200d; വിധിയെഴുതുന്നതിന് മുന്&#x200d;പ് ബംഗാളിന്റെ വികാരമായ വിവേകാനന്ദനെ ഉയര്&#x200d;ത്തിപ്പിടിക്കുക കൂടി വിവേകാനന്ദപ്പാറയിലെ ധ്യാനത്തിനുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-at-kanyakumari-to-meditate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കന്യാകുമാരി സ്വദേശി വിനുഷയുടെ മൃതദേഹം നാട്ടിലേക്കയച്ചു</title>
		<link>https://www.chandrikadaily.com/the-body-of-vinusha-a-native-of-kanyakumari-was-sent-home.html</link>
					<comments>https://www.chandrikadaily.com/the-body-of-vinusha-a-native-of-kanyakumari-was-sent-home.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 11 Jan 2024 06:06:21 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[body]]></category>
		<category><![CDATA[kanyakumari]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[vinusha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287620</guid>

					<description><![CDATA[മവാരിത് ലേബർ സപ്ലൈ കമ്പനിയിൽ രണ്ട് മാസം മുൻപാണ് സൗദിയിൽ എത്തിയത്.കമ്പനിയുടെ സഹായത്തോടെ തബൂക്ക് കെ എം സി സി വെൽഫെയർ വിങ്ങാണ് മൃതശരീരം നാട്ടിലേക്കയച്ചത്.]]></description>
										<content:encoded><![CDATA[<p>കന്യാകുമാരി സ്വദേശി വിനുഷയുടെ മൃതദേഹം നാട്ടിലേക്കയച്ചു. 26/12/2023 ന് തബൂക്കിലെ പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ഹോസ്പിറ്റലിൽ മരണപ്പെട്ട വിനുഷ വിജികുമാറിന്റെ (23) മൃതദേഹമാണ് നാട്ടിലേക്കയച്ചത്. ഇതേ ഹോസ്പിറ്റലിൽ രണ്ട് മാസമായി നെഴ്സിങ് ജോലിചെയ്ത് വരികയായിരുന്ന വിനുഷ കഠിനമായ പനി ബാധിച്ചാണ് മരണപ്പെട്ടത്.</p>
<p>മവാരിത് ലേബർ സപ്ലൈ കമ്പനിയിൽ രണ്ട് മാസം മുൻപാണ് സൗദിയിൽ എത്തിയത്.കമ്പനിയുടെ സഹായത്തോടെ തബൂക്ക് കെ എം സി സി വെൽഫെയർ വിങ്ങാണ് മൃതശരീരം നാട്ടിലേക്കയച്ചത്. വിജികുമാർ, ബെൽസിറ്റ ദമ്പതികളുടെ രണ്ട് പെൺമക്കളിൽ വലിയ മകളാണ് വിനുഷ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-body-of-vinusha-a-native-of-kanyakumari-was-sent-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം; കന്യാകുമാരിയിൽ അമ്മയും രണ്ട് മക്കളും ഷോക്കേറ്റ് മരിച്ചു</title>
		<link>https://www.chandrikadaily.com/15electricshockdeath-kanyakumari.html</link>
					<comments>https://www.chandrikadaily.com/15electricshockdeath-kanyakumari.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 04 Oct 2023 02:39:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kanyakumari]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277615</guid>

					<description><![CDATA[വീട്ടിൽ വൈദ്യുതി നഷ്ടമായതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴായാണ് ഷോക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കന്യാകുമാരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു.ആറ്റൂർ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്. വീട്ടിൽ വൈദ്യുതി നഷ്ടമായതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴായാണ് ഷോക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.<br />
അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു. ഇത് കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാൻ ശ്രമിച്ചു. അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയിൽ വീണു. ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാൻ നോക്കിയപ്പോളാണ് ഷോക്കേറ്റത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15electricshockdeath-kanyakumari.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളിയാക്കിയത് ചോദ്യം ചെയ്ത യുവതിയ പോസ്റ്റിൽ കെട്ടിയിട്ടു.</title>
		<link>https://www.chandrikadaily.com/kanyakumaricrime.html</link>
					<comments>https://www.chandrikadaily.com/kanyakumaricrime.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 11 Mar 2023 02:51:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[kanyakumari]]></category>
		<category><![CDATA[lady]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242162</guid>

					<description><![CDATA[അക്രമം ഭയന്ന് നാട്ടുകാർ ഇടപെടാതിരുന്നതിനെ തുടർന്ന് പോലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>തന്നെ കളിയാക്കിയത് ചോദ്യം ചെയ്ത യുവതിയ ടെലിഫോൺ പോസ്റ്റിൽ കെട്ടിയിട്ടു.കന്യാകുമാരി ജില്ലയിലെ മേൽപുറം ജങ്ഷനിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന, ഭർത്താവ് മരിച്ച സ്ത്രീയാണ് അക്രമത്തിന് ഇരയായത്. തന്നെ സ്ഥിരമായി കളിയാക്കുന്നത് ചോദ്യം ചെയ്തതിനാണ് യുവാക്കൾ യുവതിയെ അപമാനിച്ചതെന്ന് പോലീസ് പറഞ്ഞു. അക്രമം ഭയന്ന് നാട്ടുകാർ ഇടപെടാതിരുന്നതിനെ തുടർന്ന് പോലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanyakumaricrime.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് ഇനി ആഴ്ചയില്&#x200d; രണ്ട് തവണ</title>
		<link>https://www.chandrikadaily.com/kanyakumari-dibrugarh-vivek-express-now-twice-a-week.html</link>
					<comments>https://www.chandrikadaily.com/kanyakumari-dibrugarh-vivek-express-now-twice-a-week.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 18 Nov 2022 10:40:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[kanyakumari]]></category>
		<category><![CDATA[train]]></category>
		<category><![CDATA[Vivek Express]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222224</guid>

					<description><![CDATA[വിവേക് എക്‌സ്പ്രസ് 79 മണിക്കൂര്&#x200d; കൊണ്ട് താണ്ടുന്നത് 4234 കിലോമീറ്റര്&#x200d;]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ദൈര്&#x200d;ഘ്യമേറിയ ട്രെയിന്&#x200d; സര്&#x200d;വീസായ വിവേക് എക്‌സ്പ്രസ് ഇനി ആഴ്ചയില്&#x200d; രണ്ട് പ്രാവശ്യം യാത്ര പുറപ്പെടും. കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് വ്യാഴം, ഞായര്&#x200d; ദിവസങ്ങളിലും ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ് ചൊവ്വ, ശനി ദിവസങ്ങളിലുമായിരിക്കും സര്&#x200d;വീസ് നടത്തുന്നത്.</p>
<p>യാത്രക്കാരുടെ സൗകര്യാര്&#x200d;ത്ഥമാണ് ട്രെയിന്&#x200d; ആഴ്ചയില്&#x200d; രണ്ടുതവണയാക്കുന്നത്. സമയക്രമത്തിലും കോച്ച് ഘടനയിലും സ്‌റ്റോപ്പുകളിലും മാറ്റമുണ്ടാകില്ലെന്ന് റെയില്&#x200d;വേ അറിയിച്ചു. ഇന്ത്യന്&#x200d; ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദീര്&#x200d;ഘ സര്&#x200d;വീസ് നടത്തുന്ന വിവേക് എക്‌സ്പ്രസ് 79 മണിക്കൂര്&#x200d; കൊണ്ട് താണ്ടുന്നത് 4234 കിലോമീറ്ററാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanyakumari-dibrugarh-vivek-express-now-twice-a-week.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
