<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Karunanidi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/karunanidi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 08 Aug 2018 06:59:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Karunanidi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കലൈഞ്ജര്&#x200d;ക്ക് സിനിമയില്&#x200d; ആത്മബന്ധമുണ്ടായിരുന്നത് രണ്ടുപേരോട്; ഒരാള്&#x200d; എം.ജി.ആര്&#x200d;, രണ്ടാമന്&#x200d; ഒരു മലയാള നടന്&#x200d;</title>
		<link>https://www.chandrikadaily.com/karunanidhi-and-kochin-haneefa.html</link>
					<comments>https://www.chandrikadaily.com/karunanidhi-and-kochin-haneefa.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 08 Aug 2018 06:57:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Karunanidi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97975</guid>

					<description><![CDATA[ചെന്നൈ: അന്തരിച്ച ഡി.എം.കെ അധ്യക്ഷന്&#x200d; തന്റെ രാഷ്ട്രീയത്തിന് അടിത്തറ പാകിയതും ജനസമ്മതി നേടിയതും സിനിമയിലൂടെയാണ്. ബ്രാഹ്മണ്യ വിരുദ്ധമായ ദ്രാവിഡ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ സത്ത ഉള്&#x200d;ക്കൊള്ളുന്നതായിരുന്നു കലൈഞ്ജറുടെ തിരക്കഥകള്&#x200d;. അദ്ദേഹത്തിന്റെ തിരക്കഥയില്&#x200d; ജനിച്ച സിനിമകളില്&#x200d; അഭിനയിച്ചാണ് എം.ജി.ആര്&#x200d; തമിഴ്മക്കളുടെ തലൈവരായത്. എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള ആത്മബന്ധവും പിന്നീടുണ്ടായ വിരോധവുമെല്ലാം പ്രശസ്തമാണ്. എന്നാല്&#x200d; എം.ജി.ആര്&#x200d; അല്ലാതെ കരുണാനിധിക്ക് സിനിമാ മേഖലയില്&#x200d; ആത്മബന്ധമുണ്ടായിരുന്ന മറ്റൊരാള്&#x200d; മലയാളിയുടെ പ്രിയതാരമായിരുന്ന കൊച്ചിന്&#x200d; ഹനീഫയായിരുന്നു. എം.ജി.ആറുമായി താരതമ്യം ചെയ്യുമ്പോള്&#x200d; ഹൃദയം കൊണ്ടുള്ള അടുപ്പം ഹനീഫയോടായിരുന്നു. ഇരുവരും [&#8230;]]]></description>
										<content:encoded><![CDATA[<p><img loading="lazy" class=" wp-image-97978 aligncenter" src="https://www.chandrikadaily.com/wp-content/uploads/2018/08/kochin-haneefa-300x200.jpg" alt="" width="558" height="490" />ചെന്നൈ: അന്തരിച്ച ഡി.എം.കെ അധ്യക്ഷന്&#x200d; തന്റെ രാഷ്ട്രീയത്തിന് അടിത്തറ പാകിയതും ജനസമ്മതി നേടിയതും സിനിമയിലൂടെയാണ്. ബ്രാഹ്മണ്യ വിരുദ്ധമായ ദ്രാവിഡ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ സത്ത ഉള്&#x200d;ക്കൊള്ളുന്നതായിരുന്നു കലൈഞ്ജറുടെ തിരക്കഥകള്&#x200d;. അദ്ദേഹത്തിന്റെ തിരക്കഥയില്&#x200d; ജനിച്ച സിനിമകളില്&#x200d; അഭിനയിച്ചാണ് എം.ജി.ആര്&#x200d; തമിഴ്മക്കളുടെ തലൈവരായത്. എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള ആത്മബന്ധവും പിന്നീടുണ്ടായ വിരോധവുമെല്ലാം പ്രശസ്തമാണ്.</p>
<p>എന്നാല്&#x200d; എം.ജി.ആര്&#x200d; അല്ലാതെ കരുണാനിധിക്ക് സിനിമാ മേഖലയില്&#x200d; ആത്മബന്ധമുണ്ടായിരുന്ന മറ്റൊരാള്&#x200d; മലയാളിയുടെ പ്രിയതാരമായിരുന്ന കൊച്ചിന്&#x200d; ഹനീഫയായിരുന്നു. എം.ജി.ആറുമായി താരതമ്യം ചെയ്യുമ്പോള്&#x200d; ഹൃദയം കൊണ്ടുള്ള അടുപ്പം ഹനീഫയോടായിരുന്നു. ഇരുവരും തമ്മില്&#x200d; അടുക്കുന്നത് സിനിമയിലൂടെയാണ്. കൊച്ചിന്&#x200d; ഹനീഫ സംവിധാനം ചെയ്ത സിനിമ കരുണാനിധി കാണാനിടയായി. ഉടന്&#x200d; തന്നെ ഹനീഫയെ വിളിക്കാന്&#x200d; ആളെ ഏര്&#x200d;പ്പാടാക്കി. ആദ്യം ഫോണിലായിരുന്നു സംസാരം. സിനിമ ഇഷ്ടപ്പെട്ടെന്നും തമിഴില്&#x200d; അത് റീമേക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പാശൈ പറവകള്&#x200d; എന്ന പേരില്&#x200d; തമിഴില്&#x200d; വന്&#x200d; ഹിറ്റായപ്പോള്&#x200d; കരുണാനിധി തുടര്&#x200d;ച്ചയായി മൂന്നു സിനിമകളുടെ ചുമതല കൂടി ഏല്&#x200d;പിച്ചു. പിന്നീട് അദ്ദേഹം ബന്ധപ്പെടുന്ന എല്ലാ സിനിമാ പ്രോജക്റ്റുകളുടെയും ചര്&#x200d;ച്ചകളില്&#x200d; കൊച്ചിന്&#x200d; ഹനീഫ സ്ഥിരം സാന്നിധ്യമായി. ഹനീഫ വന്നാലേ ചര്&#x200d;ച്ച നടക്കൂ എന്ന സ്ഥിതി വരെയായി.</p>
<p>അടുത്ത ഊഴം രാഷട്രീയ വേദികളിലായിരുന്നു. അതൊരു തെരെഞ്ഞെടുപ്പു കാലമായിരുന്നു. ഡി.എം.കെ വിജയിച്ചപ്പോള്&#x200d; കരുണാനിധി ഹനീഫയെ വീട്ടിലേക്ക് ക്ഷണിച്ചു. കലൈഞ്ജറുടെ സ്വകാര്യ മുറിയിലായിരുന്നു കൂടിക്കാഴ്ച. അന്ന് കരുണാനിധി കൊച്ചിന്&#x200d; ഹനീഫ ഇരുന്ന കസേരയെ ചൂണ്ടി പറഞ്ഞു. ഈ കസേരയില്&#x200d; രണ്ടു മലയാളികളേ ഇരുന്നിട്ടുള്ളു. ഒന്ന് എം.ജി.ആര്&#x200d;, ഇപ്പോള്&#x200d; ഹനീഫയും. ആ പദവി ഇന്നും ഈ രണ്ടുപേര്&#x200d;ക്ക് മാത്രം സ്വന്തമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karunanidhi-and-kochin-haneefa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആധുനിക തമിഴ്‌നാടിന്റെ ശില്&#x200d;പി: പ്രൊഫ. ഖാദര്&#x200d; മൊയ്തീന്&#x200d;</title>
		<link>https://www.chandrikadaily.com/condolence-on-the-death-of-karunanidhi.html</link>
					<comments>https://www.chandrikadaily.com/condolence-on-the-death-of-karunanidhi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 08 Aug 2018 05:35:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Karunanidi]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97955</guid>

					<description><![CDATA[ചെന്നൈ: ദ്രാവിഡ ജനതയില്&#x200d; അഭിമാന ബോധവും ആത്മധൈര്യവും പകരുകയും അവരെ അധികാര ശ്രേണിയിലെത്തിക്കുകയും ചെയ്ത വീരനായകനാണ് വിടപറഞ്ഞ കലൈഞ്ജര്&#x200d; കരുണാനിധി എന്ന് ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് അധ്യക്ഷന്&#x200d; പ്രൊഫ. കെ.എം ഖാദര്&#x200d; മൊയ്തീന്&#x200d; പറഞ്ഞു. തമിഴ് ജനതയുടെ വളര്&#x200d;ച്ചയും പുരോഗതിയുമായിരുന്നു കലൈഞ്ജറുടെ സ്വപ്‌നം. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡണ്ട് ഖാഇദെമില്ലത്തിനെ അദ്ദേഹം ആചാര്യനായി കണ്ടു. എല്ലാ വിവേചനങ്ങളില്&#x200d; നിന്നും ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും മോചിപ്പിച്ചു. മുസ്‌ലിം ലീഗിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് താങ്ങും തണലുമായി നിന്നു.അണ്ണാ ദുരൈ, ഖാഇദെമില്ലത്ത്, [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ദ്രാവിഡ ജനതയില്&#x200d; അഭിമാന ബോധവും ആത്മധൈര്യവും പകരുകയും അവരെ അധികാര ശ്രേണിയിലെത്തിക്കുകയും ചെയ്ത വീരനായകനാണ് വിടപറഞ്ഞ കലൈഞ്ജര്&#x200d; കരുണാനിധി എന്ന് ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് അധ്യക്ഷന്&#x200d; പ്രൊഫ. കെ.എം ഖാദര്&#x200d; മൊയ്തീന്&#x200d; പറഞ്ഞു. തമിഴ് ജനതയുടെ വളര്&#x200d;ച്ചയും പുരോഗതിയുമായിരുന്നു കലൈഞ്ജറുടെ സ്വപ്‌നം. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡണ്ട് ഖാഇദെമില്ലത്തിനെ അദ്ദേഹം ആചാര്യനായി കണ്ടു.</p>
<p>എല്ലാ വിവേചനങ്ങളില്&#x200d; നിന്നും ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും മോചിപ്പിച്ചു. മുസ്‌ലിം ലീഗിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് താങ്ങും തണലുമായി നിന്നു.അണ്ണാ ദുരൈ, ഖാഇദെമില്ലത്ത്, കാമരാജ് എന്നിവരുടെ പട്ടികയില്&#x200d; പെട്ട അവസാന നേതാവാണ് കലൈഞ്ജര്&#x200d;. തമിഴകത്തിന്റെ കരുത്തും പ്രാണനുമായിരുന്നു അദ്ദേഹം. സര്&#x200d;വ്വ മേഖലയിലും വികാസം പ്രാപിച്ച് സ്വയം പര്യാപ്തമായ ആധുനിക തമിഴ്‌നാടിന്റെ ശില്&#x200d;പിയാണ് കലൈഞ്ജര്&#x200d; എന്ന് ഖാദര്&#x200d; മൊയ്തീന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p><strong>മതേതര രാഷ്ട്രീയത്തിന്റെ മഹാ പോരാളി: </strong><strong>കുഞ്ഞാലിക്കുട്ടി</strong><br />
കോഴിക്കോട്: മതേതര രാഷ്ട്രീയത്തിന്റെ കറകളഞ്ഞ മഹാപോരാളിയായിരുന്നു കലൈഞ്ജര്&#x200d; എം കരുണാനിധിയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അനുസ്മരിച്ചു. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് സ്ഥാപക നേതാവ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്‌ലാമായില്&#x200d; സാഹിബിനെ രാഷ്ട്രീയ ഗുരുക്കളിലൊരാളായി കണ്ടിരുന്ന അദ്ദേഹം പാര്&#x200d;ട്ടിയുമായി അവസാന നിമിഷം വരെ ഹൃദയ ബന്ധം കാത്തു.<br />
ഖാഇദേമില്ലത്തിന്റെ വിയോഗ ദിനം ആസ്പത്രിയില്&#x200d; മയ്യിത്ത് സന്ദര്&#x200d;ശിച്ച കരുണാനിധി പൊട്ടിക്കരഞ്ഞത് മായാത്ത ചിത്രമാണ്. തമിഴ്‌നാട്ടിലെ മുസ്‌ലിംലീഗ് സമുന്നത നേതാക്കളുമായി മാത്രമല്ല, ജി.എം ബനാത്തുവാല സാഹിബുമായും സി.എച്ച് മുഹമ്മദ് കോയ സാഹിബുമായും ഇ അഹമ്മദ് സാഹിബുമായെല്ലാം വല്ലാത്ത അടുപ്പവും സ്‌നേഹവുമായിരുന്നു അദ്ദേഹത്തിന്. ശാരീരിക അവശതകള്&#x200d; മാറ്റിവെച്ച് മുസ്‌ലിംലീഗ് സമ്മേളനങ്ങളിലെത്തി പിന്തുണയും ഐക്യദാര്&#x200d;ഢ്യവും ആവര്&#x200d;ത്തിച്ച് പ്രഖ്യാപിച്ചു.<br />
കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി കരുണാനിധിയെ കണ്ട് കുടുംബാംഗങ്ങളോട് സംസാരിച്ചപ്പോള്&#x200d; ആരോഗ്യം മെച്ചപ്പെടുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്&#x200d;, ചരിത്രത്തിലെ വലിയ മാതൃകയായി അദ്ദേഹം പോയിരിക്കുന്നു. ദേശീയ രാഷ്ട്രീയം വളരെ നിര്&#x200d;ണായകമായ ഒരു വഴിത്തിരിവില്&#x200d; എത്തിനില്&#x200d;ക്കുന്ന ഘട്ടത്തിലാണ് പതിറ്റാണ്ടുകള്&#x200d;ക്ക് മുമ്പെ ഇത്തരം പ്രതിസന്ധി മുന്നില്&#x200d; കണ്ട് പ്രതിരോധം തീര്&#x200d;ത്ത കരുണാനിധിയെ പോലൊരാള്&#x200d; വിടവാങ്ങിയത്.<br />
വൈവിധ്യങ്ങളുടെ മഹാഭൂമിയായ ഇന്ത്യയെ ഏക സംസ്‌കാരത്തിലേക്കും ഭാഷയിലേക്കും തളച്ചിടാനുള്ള ശ്രമങ്ങളെ ചെറുക്കുമ്പോള്&#x200d; എന്നും വലിയ ഊര്&#x200d;ജ്ജമായി കരുണാനിധി നമുക്ക് വഴികാട്ടും. അദ്ദേഹത്തിന്റെ വിയോഗം ഡി.എം.കെക്കും തമിഴ് ജനതക്കും ഉണ്ടാക്കിയ നഷ്ടം പോലെയാണ് മുസ്‌ലിംലീഗിനുമുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p><strong>ദ്രാവിഡനാടിന്റെ </strong><strong>ജ്യോതി: ഇ.ടി</strong><br />
കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിന് ദ്രാവിഡ നാട് സംഭാവന ചെയ്ത അതുല്ല്യ പ്രതിഭയായിരുന്നു എം കരുണാനിധിയെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി അനുസ്മരിച്ചു. ദ്രാവിഡനാട് മതേതര ചേരിക്ക് ദിശകാണിക്കാന്&#x200d; നല്&#x200d;കിയ ജ്യോതിയായിരുന്നു അദ്ദേഹം. ഒരിക്കല്&#x200d; പോലും തന്റെ ജനതയുടെ സംസ്‌കാരവും ഭാഷയും മേന്മയും അടിയറവെക്കാന്&#x200d; അദ്ദേഹം തയ്യാറായില്ല.<br />
മുസ്‌ലിംലീഗിനെ തന്റെ ഗുരുവായി കണ്ട ഖാഇദെമില്ലത്തിന്റെ പാര്&#x200d;ട്ടിയാണെന്ന് അഭിമാനത്തോടെ ആവര്&#x200d;ത്തിച്ചു. ചെറിയൊരു ഇടവേളയില്&#x200d; ഡി.എം.കെ ബി.ജെ.പിയുമായി മുന്നണി രൂപീകരിച്ച് അദ്ദേഹം തന്നെ തളളിപറഞ്ഞ ചെറിയൊരു ഇടവേളയൊഴികെ മുസ്‌ലിംലീഗുമായി ഹൃദയ ബന്ധം കാത്തു. മുസ്‌ലിംലീഗ് സുവര്&#x200d;ണ്ണ ജൂബിലി സമ്മേളനത്തില്&#x200d; കരുണാനിധി നടത്തിയ പ്രസംഗം ആവേശത്തോടെ ഓര്&#x200d;ക്കുന്ന ഒന്നാണ്. കലയും സാഹിത്യവും കാരുണ്യവും മുഖമുദ്രയാക്കിയ മതേതര ഇന്ത്യയുടെ മാതൃകാ രാഷ്ട്രീയ നേതാവാണ് വിടവാങ്ങിയതെന്നും ഇ.ടി അനുസ്മരിച്ചു.</p>
<p><strong>കലാകാരനായ </strong><strong>രാഷ്ട്രീയക്കാരന്&#x200d;: </strong><strong>വഹാബ്</strong><br />
കോഴിക്കോട്: എഴുത്തിനെയും ചിന്തയെയും കലയെയും രാഷ്ട്രീയ ഊര്&#x200d;ജ്ജമാക്കിയ ഉള്&#x200d;കരുത്തിന്റെ പര്യായമായിരുന്നു മുത്തുവേല്&#x200d; കരുണാനിധിയെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d; വഹാബ് എം.പി അനുസ്മരിച്ചു.<br />
ദ്രാവിഡ ജനതയുടെ സ്വത്വ സംരക്ഷണത്തിന് വാക്കുകളെ ആയുധമാക്കി അദ്ദേഹം. ഒരു കറുത്ത കണ്ണടക്ക് പിറകിലെ കണ്ണുകളിലൂടെ വൈവിധ്യങ്ങളെ കണ്ട് ആസ്വദിക്കുകയും ആ സൗന്ദര്യം നിലനിര്&#x200d;ത്താന്&#x200d; പോരാടുകയും ചെയ്തു. ഭക്ഷണവും ഭാഷയും വസ്ത്രവും എല്ലാം ഒന്നാക്കാന്&#x200d; ശ്രമിക്കുന്ന പുതിയ കാലത്ത് കരുണാനിധിയുടെ ഓര്&#x200d;മ്മകള്&#x200d; വലിയ ആത്മധൈര്യം പകരുമെന്നും വഹാബ് അനുസ്മരിച്ചു.</p>
<p><strong>മുസ്‌ലിംലീഗിന്റെ </strong><strong>ആത്മസുഹൃത്ത്: കെ.പി.എ മജീദ്</strong><br />
കോഴിക്കോട്: ദ്രാവിഡ നാട്ടിന്റെ സുകൃതമായിരുന്നു എം കരുണാനിധിയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. മുസ്‌ലിംലീഗിന്റെ ആത്മസുഹൃത്തും തമിഴ്‌നാട്ടിലെ മുന്നണി നേതാവുമായിരുന്നു അദ്ദേഹം.<br />
അദ്ദേഹത്തിന്റെ പ്രസംഗ ശൈലി മുതല്&#x200d; പ്രായോഗിക ഭരണ നടപടികള്&#x200d; വരെ ജനങ്ങളുടെ ഹൃദയത്തില്&#x200d; സ്ഥാനം നേടുന്നതിന് കാരണണായി. ശക്തമായ സംഘടനയും പിന്&#x200d;കാമികളും രേഖപ്പെടുത്തി വിടവാങ്ങിയ അദ്ദേഹം മതേതര പോരാട്ടത്തിന്റെ നിലക്കാത്ത ആവേഷമാകും. അണ്ണാദുരൈയില്&#x200d; നിന്ന് അതേ സ്വഭാവ മഹിമയുള്ള ഒരാളില്&#x200d; അദ്ദേഹത്തിന്റെ പിന്തുടര്&#x200d;ച്ചയെത്തിയപ്പോള്&#x200d; മുസ്‌ലിംലീഗിലേക്കും അതിന്റെ സ്‌നേഹം ഒഴുകിയതായും കെ.പി.എ മജീദ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/condolence-on-the-death-of-karunanidhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനിമൊഴിക്കും എ. രാജക്കും കരുണാനിധിയുടെ വസതിയില്&#x200d; രാജകീയ വരവേല്&#x200d;പ്</title>
		<link>https://www.chandrikadaily.com/after-acquittal-in-2g-case-raja-kanimozhi-reach-chennai-meet-karunanidhi.html</link>
					<comments>https://www.chandrikadaily.com/after-acquittal-in-2g-case-raja-kanimozhi-reach-chennai-meet-karunanidhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Dec 2017 15:51:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2G Spectrum]]></category>
		<category><![CDATA[KANIMOZHI]]></category>
		<category><![CDATA[karunanidhi]]></category>
		<category><![CDATA[Karunanidi]]></category>
		<category><![CDATA[rajan]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60971</guid>

					<description><![CDATA[ചെന്നൈ: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്&#x200d; കോടതി കുറ്റവിമുക്തരാക്കിയ മുന്&#x200d; ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴി എന്നിവര്&#x200d;ക്ക് രാജകീയ വരവേല്&#x200d;പ്. ചെന്നൈ വിമാനത്താവളത്തില്&#x200d; നിന്നും കരുണാനിധിയുടെ വസതി വരെ തിങ്ങി നിറഞ്ഞ പ്രവര്&#x200d;ത്തകര്&#x200d; ആര്&#x200d;പ്പുവിളികളോടെയാണ് ഇരുവരെയും എതിരേറ്റത്. Tamil Nadu: DMK workers &#38; supporters gather at Chennai Airport as Kanimozhi &#38; A. Raja arrive, they were recently acquitted in the #2GScam case. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്&#x200d; കോടതി കുറ്റവിമുക്തരാക്കിയ മുന്&#x200d; ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴി എന്നിവര്&#x200d;ക്ക് രാജകീയ വരവേല്&#x200d;പ്. ചെന്നൈ വിമാനത്താവളത്തില്&#x200d; നിന്നും കരുണാനിധിയുടെ വസതി വരെ തിങ്ങി നിറഞ്ഞ പ്രവര്&#x200d;ത്തകര്&#x200d; ആര്&#x200d;പ്പുവിളികളോടെയാണ് ഇരുവരെയും എതിരേറ്റത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Tamil Nadu: DMK workers &amp; supporters gather at Chennai Airport as Kanimozhi &amp; A. Raja arrive, they were recently acquitted in the <a href="https://twitter.com/hashtag/2GScam?src=hash&amp;ref_src=twsrc%5Etfw">#2GScam</a> case. <a href="https://t.co/2vdLA3VdE4">pic.twitter.com/2vdLA3VdE4</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/944467407384461312?ref_src=twsrc%5Etfw">December 23, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
കരുണാനിധിയും അര്&#x200d;ധ സഹോദരന്&#x200d; എം.കെ സ്റ്റാലിനുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. സ്റ്റാലിന്&#x200d; സുവര്&#x200d;ണ നിറത്തിലുള്ള പൊന്നാടയണിയിച്ചാണ് ഇരുവരേയും വരവേറ്റത്. തന്നെ കുറ്റവിമുക്തയാക്കിയ ശേഷം കണ്ടതില്&#x200d; പിതാവ് കരുണാനിധിക്ക് അതിയായ സന്തോഷമുണ്ടെന്ന് കനിമൊഴി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-acquittal-in-2g-case-raja-kanimozhi-reach-chennai-meet-karunanidhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>94ന്റെ നിറവില്‍ കലൈഞ്ജര്‍ കരുണാനിധി</title>
		<link>https://www.chandrikadaily.com/kalainchar-at-94.html</link>
					<comments>https://www.chandrikadaily.com/kalainchar-at-94.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Jun 2017 18:00:35 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Karunanidi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31070</guid>

					<description><![CDATA[&#160; ചെന്നൈ; ഡി.എം.കെ അധ്യക്ഷന്‍ മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജര്‍ കരുണാനിധി 94ാം വയസ്സിന്റെ നിറവില്‍. ഇന്നലെയായിരുന്നു കരുണാനിധിയുടെ ജന്മദിനം. ചെന്നൈ ഗോപാല്‍ പുരത്തുള്ള വസതിയിലേക്ക് കാലത്തു മുതല്‍ തന്നെ ജന്മദിനാശംസകള്‍ നേരാനായി രാഷ്ട്രീയ നേതാക്കളുടെ ഒഴുക്കായിരുന്നു. മകനും ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടുമായ എം.കെ സ്റ്റാലിനും കാലത്തുതന്നെ ഗോപാല്‍പുരത്തെ വസതിയിലെത്തി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ കാലത്തുതന്നെ ചെന്നൈയില്‍ എത്തിയിരുന്നു. വൈകീട്ട് വൈ.എം.സി.എ ഗ്രൗണ്ടില്‍ നടന്ന ജന്മദിനാഘോഷ ചടങ്ങുകളിലും കരുണാനിധിയുടെ നിയമസഭാംഗത്വത്തിന്റെ 60ാം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ചെന്നൈ; ഡി.എം.കെ അധ്യക്ഷന്&#x200d; മുത്തുവേല്&#x200d; കരുണാനിധി എന്ന കലൈഞ്ജര്&#x200d; കരുണാനിധി 94ാം വയസ്സിന്റെ നിറവില്&#x200d;. ഇന്നലെയായിരുന്നു കരുണാനിധിയുടെ ജന്മദിനം. ചെന്നൈ ഗോപാല്&#x200d; പുരത്തുള്ള വസതിയിലേക്ക് കാലത്തു മുതല്&#x200d; തന്നെ ജന്മദിനാശംസകള്&#x200d; നേരാനായി രാഷ്ട്രീയ നേതാക്കളുടെ ഒഴുക്കായിരുന്നു. മകനും ഡി.എം.കെ വര്&#x200d;ക്കിങ് പ്രസിഡണ്ടുമായ എം.കെ സ്റ്റാലിനും കാലത്തുതന്നെ ഗോപാല്&#x200d;പുരത്തെ വസതിയിലെത്തി ആഘോഷത്തില്&#x200d; പങ്കുചേര്&#x200d;ന്നു. കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി ഇന്നലെ കാലത്തുതന്നെ ചെന്നൈയില്&#x200d; എത്തിയിരുന്നു. വൈകീട്ട് വൈ.എം.സി.എ ഗ്രൗണ്ടില്&#x200d; നടന്ന ജന്മദിനാഘോഷ ചടങ്ങുകളിലും കരുണാനിധിയുടെ നിയമസഭാംഗത്വത്തിന്റെ 60ാം വാര്&#x200d;ഷികാഘോഷത്തിലും രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി, ഉപരാഷ്ട്രപതി ഹാമിദ് അന്&#x200d;സാരി, ഝാര്&#x200d;ഖണ്ഡ് ഗവര്&#x200d;ണര്&#x200d; ദ്രൗപതി മുര്&#x200d;മു, കേരള ഗവര്&#x200d;ണര്&#x200d; ജസ്റ്റിസ് പി സദാശിവം, സംസ്ഥാന മുഖ്യമന്ത്രിമാരായ പിണറായി വിജയന്&#x200d;(കേരള), നവീന്&#x200d; പട്‌നായിക്(ഒഡീഷ), നിതീഷ് കുമാര്&#x200d;(ബിഹാര്&#x200d;), സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാദ് ദെരക് ഒ ബ്രീന്&#x200d; തുടങ്ങിയവര്&#x200d; സംബന്ധിച്ചു. വിദഗ്ധ ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഡിസംബര്&#x200d; മുതല്&#x200d; വിശ്രമ ജീവിതം നയിക്കുന്ന കരുണാനിധിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞു. ശ്വാസ തടസ്സം ഉള്&#x200d;പ്പെടെയുള്ള പ്രശ്‌നങ്ങള്&#x200d; നീങ്ങിയിട്ടുണ്ട്.1957ല്&#x200d; തിരുച്ചിറപ്പള്ളിയില്&#x200d;നിന്നാണ് കരുണാനിധി ആദ്യം നിയമസഭയില്&#x200d; എത്തിയത്. തുടര്&#x200d;ന്നുള്ള ആറു പതിറ്റാണ്ടിനിടെ തോല്&#x200d;വി അറിയാതെയുള്ള ജൈത്രയാത്രയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalainchar-at-94.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
