<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kasargod murder &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kasargod-murder/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Apr 2019 10:38:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kasargod murder &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8220;കൊന്നില്ലേ, ഇനിയെങ്കിലും വെറുതെ വിടൂ..&#8217;;  കൃപേഷിന്റെ സഹോദരിയുടെ മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത് ചര്&#x200d;ച്ചയാവുന്നു</title>
		<link>https://www.chandrikadaily.com/kripesh-s-sisters-letter-to-cm-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/kripesh-s-sisters-letter-to-cm-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Apr 2019 10:37:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[kasargod murder]]></category>
		<category><![CDATA[kripesh murder]]></category>
		<category><![CDATA[sharath murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124522</guid>

					<description><![CDATA[കാസര്&#x200d;കോട് പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്&#x200d;റെ സഹോദരി കൃഷ്ണപ്രി‌യ മുഖ്യമന്ത്രിക്ക് എഴുതിയ വികാരനിര്&#x200d;ഭരമായ തുറന്ന കത്ത് ചര്&#x200d;ച്ചയാവുന്നു. ഇരട്ടക്കൊലക്കേസില്&#x200d; പോലീസ് കൃത്യമായ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞും കൊല്ലപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടുമാണ് കത്ത്. കൃപേഷിനൊപ്പം സുഹൃത്ത് ശരത് ലാലും കൊല്ലപ്പെട്ടിരുന്നു. കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട ശേഷം ഇരുവരെയും ഗുണ്ടകളും ദുർനടപ്പുകാരുമായി ചിത്രീകരിക്കുന്ന സിപിഎമ്മിന്&#x200d;റെ ക്രൂരത ഏറെ വേദനിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് കൃഷ്ണപ്രിയ ഒരു തുറന്ന കത്ത് എഴുതിയത്.&#160;മരണം വരെയും ഒരു [&#8230;]]]></description>
										<content:encoded><![CDATA[
<p>കാസര്&#x200d;കോട് പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്&#x200d;റെ സഹോദരി കൃഷ്ണപ്രി‌യ മുഖ്യമന്ത്രിക്ക് എഴുതിയ വികാരനിര്&#x200d;ഭരമായ തുറന്ന കത്ത്  ചര്&#x200d;ച്ചയാവുന്നു. </p>



<p> ഇരട്ടക്കൊലക്കേസില്&#x200d; പോലീസ് കൃത്യമായ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞും കൊല്ലപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടുമാണ് കത്ത്. കൃപേഷിനൊപ്പം സുഹൃത്ത് ശരത് ലാലും കൊല്ലപ്പെട്ടിരുന്നു.</p>



<p>കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട ശേഷം ഇരുവരെയും ഗുണ്ടകളും ദുർനടപ്പുകാരുമായി ചിത്രീകരിക്കുന്ന സിപിഎമ്മിന്&#x200d;റെ ക്രൂരത ഏറെ വേദനിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് കൃഷ്ണപ്രിയ ഒരു തുറന്ന കത്ത് എഴുതിയത്.&nbsp;മരണം വരെയും ഒരു പരാതിയും കേള്&#x200d;പ്പിക്കാതിരുന്നിട്ടും &nbsp; തന്&#x200d;റെ ഏട്ടന്മാർ വയലിൽ പണിക്കു പോകാതിരുന്നിട്ടും വരമ്പത്തു കൂലി കിട്ടി. കൊന്നിട്ടും പക തീരാതെ എന്തിനാണ് അവർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതെന്നു കത്തിൽ ചോദിക്കുന്നു.</p>



<figure class="wp-block-image"><img loading="lazy" width="845" height="440" src="https://www.chandrikadaily.com/wp-content/uploads/2019/04/kripesh-house-1.jpg" alt="" class="wp-image-124525"/></figure>



<blockquote class="wp-block-quote"><p><em>പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്…</em></p><p><em>ഞാൻ കൃഷ്ണപ്രിയ. കൃപേഷിന്&#x200d;റെ അനുജത്തിയാണ്. ഏട്ടൻ പോയ ശേഷം അങ്ങയ്ക്ക് എഴുതണമെന്നു നാളുകളായി വിചാരിക്കുന്നു. ഏട്ടന്&#x200d;റെയും ശരത്തേട്ടന്&#x200d;റെയും മരണ ശേഷവും അവരെ ദുർനടപ്പുകാരും ഗുണ്ടകളുമായി ചിത്രീകരിക്കുന്ന അങ്ങയുടെ പാർട്ടിക്കാരുടെ ക്രൂരത എന്നെയും കുടുംബത്തയും വല്ലാതെ വേദനിപ്പിക്കുന്നു. എന്&#x200d;റെ അറിവിൽ ഏട്ടൻ ആരെയെങ്കിലും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ചെയ്തതിന്&#x200d;റെ പേരിൽ ഒരു പരാതിയും മരണം വരെ ഉണ്ടായിരുന്നില്ല. എന്നിട്ടും മുഖം പോലും ബാക്കി വയ്ക്കാതെ എന്&#x200d;റെ കൂടപ്പിറപ്പിനെ അരുംകൊല ചെയ്തു.</em></p><p><em>അച്ഛനും അമ്മയും ചേച്ചിയും ഏട്ടനും അടങ്ങിയതായിരുന്നു എന്&#x200d;റെ കുടുംബം. വീടും കിടപ്പാടവും ഇല്ലാതെ പട്ടിണിയും ദുരിതവും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം. കൂലി വേല ചെയ്തു കിട്ടുന്ന അച്ഛന്&#x200d;റെ വരുമാനം മാത്രമായിരുന്നു ആശ്രയം. എന്നാലും പരിഭവവും പരാതിയും ഇല്ലാതെ ഓല മേഞ്ഞ ഒറ്റ മുറിക്കൂരയിൽ ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചു. എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഏട്ടൻ പഠിച്ച് വലിയ ആളാകുമെന്ന്. ഇന്നല്ലെങ്കിൽ നാളെ സങ്കടങ്ങളിൽ നിന്നു കരകയറുമെന്ന്. പെരിയ പോളി ടെക്‌നിക്കിൽ ചേർന്നപ്പോൾ അവനും ഞങ്ങളും വല്ലാതെ സന്തോഷിച്ചു. അവൻ എൻജിനീയർ ആകുമെന്നും അല്ലലെല്ലാം മാറുമെന്നും ഞങ്ങൾ സ്വപ്‌നം കണ്ടു. പക്ഷേ, വിധി അനുവദിച്ചില്ല. എസ്എഫ്ഐ പ്രവർത്തകർ അവനെ നിരന്തരം ഉപദ്രവിച്ചു. ഭീഷണിയും അക്രമവും സഹിക്കാൻ വയ്യാതെ ഏട്ടൻ പഠനം പാതിവഴിയിൽ നിർത്തി. പിന്നെ അച്ഛനെ പണിയിൽ സഹായിക്കാൻ തുടങ്ങി.</em></p><p><em>എന്&#x200d;റെ അച്ഛൻ അങ്ങയുടെ പാർട്ടിക്കാരനായിരുന്നു സർ. അങ്ങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം കൈനിറയെ മധുരവുമായിട്ടാണ് അച്ഛൻ വീട്ടിലേക്ക് വന്നത്. ജീവിതത്തിൽ അച്ഛൻ ചെയ്ത വോട്ടെല്ലാം അരിവാൾ ചുറ്റിക നക്ഷത്രത്തിനായിരുന്നു. കല്ല്യോട്ട് കോൺഗ്രസുകാരുടെ നടുവിലാണ് 18 വർഷം അച്ഛൻ ജീവിച്ചത്. നാട്ടിലെ കോൺഗ്രസുകാർക്കെല്ലാം അച്ഛൻ കമ്മ്യൂണിസ്റ്റുകാരനാണെന്ന് അറിയാമായിരുന്നു. അവരാരും പാർട്ടി മാറണമെന്ന് അച്ഛനോട് പറഞ്ഞിട്ടില്ല. വോട്ട് ചെയ്യുന്നതു തടഞ്ഞിട്ടില്ല.</em></p><p><em>ഏട്ടൻ പോയ ശേഷം അങ്ങ് ഈ വഴി പോയ ദിവസം അച്ഛൻ വലിയ പ്രതീക്ഷയിലായിരുന്നു. ആശ്വസിപ്പിക്കാൻ അങ്ങു വീട്ടിലേക്ക് വരുമെന്ന്. തിരക്കു കാരണമായിരിക്കും വരാത്തതെന്ന് പറഞ്ഞ് അന്നും അച്ഛൻ കരഞ്ഞു തളർന്ന് ഉറങ്ങുകയായിരുന്നു. ഏട്ടന്&#x200d;റെ കൂട്ടുകാരനായിരുന്ന ശരത്തേട്ടൻ ഏട്ടനെ പോലെ തന്നെയായിരുന്നു എനിക്ക്. എനിക്കു മാത്രമല്ല കുട്ടികൾക്കെല്ലാം. ഇനി ഈ ജന്മം മുഴുവൻ കണ്ണീരു കുടിച്ച് ജീവിക്കാനാണ് ഞങ്ങളുടെ വിധി. ഞങ്ങൾക്ക് നഷ്ടമായത് തിരിച്ചു തരാൻ ദൈവത്തിനു പോലും സാധിക്കില്ലെന്നറിയാം. എന്നാലും ഇനിയും ഒരമ്മയുടെയും കണ്ണുനീർ ഈ മണ്ണിൽ വീഴാതിരിക്കാൻ ഒരേട്ടന്&#x200d;റെയും ചോര കൊണ്ട് ഈ മണ്ണ് ചുവക്കാതിരിക്കാൻ അങ്ങ് ആത്മാർഥമായി വിചാരിച്ചാൽ സാധിക്കുമെന്ന് ഞാൻ കരുതുന്നു. അവരെ ഇല്ലാതാക്കിയവരിൽ പലരെയും പൊലീസ് പിടിക്കാത്തത് എന്തു കൊണ്ടാണെന്ന് അറിയില്ല.</em></p><p><em>എന്&#x200d;റെ ഏട്ടന്മാർ വയലിൽ പണിക്കു പോകാതെയാണ് വരമ്പത്ത് കൂലി കിട്ടിയത്. കൊന്നിട്ടും പക തീരാതെ എന്തിനാണ് അവർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. അവർ പോയ ശേഷം ഊണും ഉറക്കവും ഇല്ലാതെ ജീവിക്കുന്ന രണ്ടു അമ്മമാരുണ്ട് ഇവിടെ. മക്കളുടെ ഓർമകളെക്കാൾ അവരെ ഇപ്പോൾ വേദനിപ്പിക്കുന്നത് നെഞ്ചിൽ കുത്തുന്ന കുപ്രചാരണങ്ങളാണ്. അവരെ ഓർത്തിട്ടെങ്കിലും ഏട്ടന്മാരുടെ ആത്മാവിനെ വേട്ടയാടരുത്. അനാഥമായ രണ്ടു കുടുംബങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷയാണ്. അങ്ങയുടെ മകളെ പോലെ കരുതി ഇക്കാര്യത്തിൽ ഇടപെടുമെന്ന് കരുതട്ടെ, വിശ്വസിച്ചോട്ടെ?</em></p><p><em>എന്ന്</em></p><p><em>സ്നേഹപൂർവം,</em></p><p><em>കൃഷ്ണപ്രി‌യ</em></p></blockquote>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kripesh-s-sisters-letter-to-cm-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രൈംബ്രാഞ്ചിന് താല്&#x200d;പര്യമില്ല;  എവിടെയുമെത്താതെ   പെരിയ ഇരട്ടക്കൊല കേസ്</title>
		<link>https://www.chandrikadaily.com/periya-twin-murder-police-create-loopholes-for-the-accused.html</link>
					<comments>https://www.chandrikadaily.com/periya-twin-murder-police-create-loopholes-for-the-accused.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Mar 2019 10:54:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[kasargod murder]]></category>
		<category><![CDATA[periya murders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122684</guid>

					<description><![CDATA[ഫസലുറഹ്മാന്&#x200d; കാഞ്ഞങ്ങാട് പെരിയ ഇരട്ടകൊല കേസില്&#x200d; തൊണ്ണൂറ് ദിവസത്തിനുള്ളില്&#x200d; തട്ടിക്കൂട്ടി കുറ്റപത്രം നല്&#x200d;കി അന്വേഷണം അവസാനിപ്പിക്കാ നുള്ള ക്രൈംബ്രാഞ്ച് നീ ക്കം വിവാദത്തില്&#x200d;. കോടതിയില്&#x200d; രണ്ടു തവണ ഹരജി നല്&#x200d;കി പൊലീസ് സര്&#x200d;ജന്&#x200d; വാളുകള്&#x200d; പരി ശോധിക്കാന്&#x200d; എത്തിയിട്ടും കോടതിയില്&#x200d; ക്രൈംബ്രാഞ്ച് കൊടുത്ത പിഴവില്&#x200d; പ്രതിഭാഗം വക്കീല്&#x200d; പിടിച്ചുനിന്നതോടെ സീല്&#x200d; പോലും പൊളിക്കാതെ വാളുകള്&#x200d; ചുമ്മാ നോക്കി പൊലീസ് സര്&#x200d;ജന് മടങ്ങേണ്ടി വന്നു. ആ രീതിയില്&#x200d; മാത്രമെ കോടതിക്ക് മുമ്പില്&#x200d; ഹരജി സമര്&#x200d;പ്പിക്കാനാവൂ എന്നാണ് ഇതു സംബന്ധിച്ച് [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ഫസലുറഹ്മാന്&#x200d;</strong><br> കാഞ്ഞങ്ങാട് പെരിയ ഇരട്ടകൊല കേസില്&#x200d; തൊണ്ണൂറ് ദിവസത്തിനുള്ളില്&#x200d; തട്ടിക്കൂട്ടി കുറ്റപത്രം നല്&#x200d;കി അന്വേഷണം അവസാനിപ്പിക്കാ നുള്ള ക്രൈംബ്രാഞ്ച് നീ ക്കം വിവാദത്തില്&#x200d;. കോടതിയില്&#x200d; രണ്ടു തവണ ഹരജി നല്&#x200d;കി പൊലീസ് സര്&#x200d;ജന്&#x200d; വാളുകള്&#x200d; പരി ശോധിക്കാന്&#x200d; എത്തിയിട്ടും കോടതിയില്&#x200d; ക്രൈംബ്രാഞ്ച് കൊടുത്ത പിഴവില്&#x200d; പ്രതിഭാഗം വക്കീല്&#x200d; പിടിച്ചുനിന്നതോടെ സീല്&#x200d; പോലും പൊളിക്കാതെ വാളുകള്&#x200d; ചുമ്മാ നോക്കി പൊലീസ് സര്&#x200d;ജന് മടങ്ങേണ്ടി വന്നു.<br>  ആ രീതിയില്&#x200d; മാത്രമെ കോടതിക്ക് മുമ്പില്&#x200d; ഹരജി സമര്&#x200d;പ്പിക്കാനാവൂ എന്നാണ് ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് നിയമോപദേശം നല്&#x200d;കുന്ന അസി. പബ്ലിക പ്രോസിക്യൂട്ടര്&#x200d; ഷൈലജ മഠത്തില്&#x200d; പറയുന്നത്. ഇതോടെ ഹൊസ്ദുര്&#x200d;ഗ് കോടതിയില്&#x200d; ഹാജരാക്കിയ മൂന്നു വാളുകള്&#x200d; പൊലീസ് സര്&#x200d;ജനെ കൊണ്ട് പരിശോധിപ്പിച്ച് മുറിവും മൂര്&#x200d;ച്ചയും പൊരുത്തപ്പെടുത്താമെന്ന ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടലും തെറ്റി. ആയുധങ്ങള്&#x200d; കാണുകമാത്രം ചെയ്ത പൊലീസ് സര്&#x200d;ജന്&#x200d; നല്&#x200d;കുന്ന മൊഴി വിചാരണ കോടതിയില്&#x200d; പ്രതിഭാഗം അഭിഭാഷകരുടെ വാദത്തില്&#x200d; ബലപ്പെടാതെപോകും. വാളുകളിലും ഇരുമ്പ് ദണ്ഡുകളിലും രേഖപ്പെടുത്തിയ നീളവും വീതിയും പൊലീസ് സര്&#x200d;ജന്&#x200d; കുറിച്ചെടുത്തിട്ടുണ്ട്. എന്നാല്&#x200d; ഈകണക്കും മൃതദേഹത്തിലെ മുറിവുകളുടെ ആഴവും ഒത്തുനോക്കിയാലും വാദത്തിന് ബലമുണ്ടാവില്ല. <br> വാളിന്റെ മൂര്&#x200d;ച്ചയും കനവും മനസിലാക്കാതെ എങ്ങനെയാണ് കൃത്യമായ നിഗമനത്തിലെത്താനാവുകയെന്ന ചോദ്യമാകും വിചാരണവേളയില്&#x200d; ഉയരുക. കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും ശരീരത്തിലെ ആഴമേറിയ മുറിവുകളും കണ്ടെടുത്ത വാളുകളുടെ അളവും പ്രാഥമിക ഒത്തുനോക്കലില്&#x200d; തന്നെ പൊരുത്തപ്പെടാതെ പോകുന്നുണ്ട്. കൃപേഷിന് വലിയ മുറിവും ശരത്‌ലാലിന് ഇരുപത് മുറിവുമേറ്റിട്ടുണ്ടെന്നാണ് ഇന്&#x200d;ക്വസ്റ്റ്  റിപ്പോര്&#x200d;ട്ട്. രണ്ടിടത്തായി കിടന്ന ഇരുവരുടെയും ദേഹത്ത് മൂന്നു വാളുകള്&#x200d; ഉപയോഗിച്ച് ഇത്രയധികം മുറിവേല്&#x200d;പ്പിക്കാന്&#x200d; കഴിയുമോയെന്ന ചോദ്യവും ബാക്കിയാകുന്നു. അതിലൊന്നിന്റെ പിടിയും ഊരിപ്പോയിരുന്നു. പിടിയുള്&#x200d;പ്പെടെ 67സെന്റിമീറ്റര്&#x200d; ആണ് ഒന്നാമത്തെ വാളിന്റെ നീളം. ഈവാളിന്റെ വീതി നാല് സെന്റിമീറ്റര്&#x200d; ആണ്. രണ്ടാമത്തെയും മൂന്നാമത്തെയും വാളുകള്&#x200d;ക്ക് രണ്ടര സെന്റീമീറ്റര്&#x200d; മാത്രമേ വീതിയുള്ളൂ. പിടിയുള്&#x200d;പ്പെടെയുള്ള നീളം 63 സെന്റിമീറ്ററാണ്. ശരത്‌ലാലിന്റെ തലയുടെ ഇടതുഭാഗത്ത് 16.15 സെന്റിമീറ്റര്&#x200d; നീളത്തില്&#x200d; വെട്ടേറ്റിട്ടുണ്ട്. കൃപേഷിന്റെ മൂര്&#x200d;ധാവിലേറ്റ വെട്ടിന് 13.5 സെന്റിമീറ്ററാണ് നീളം. മറ്റുള്ള ഓരോ മുറിവിന്റെയും നീളത്തിനും ആഴത്തിനും വലിയ വ്യത്യാസമുണ്ട്.  വാളുകളുടെ നീളവും വീതിയും ഈ മുറിവുകളും തമ്മില്&#x200d; പൊരുത്തപ്പെടുന്നില്ല. വാളുകള്&#x200d; എവിടെനിന്നാണ് വാങ്ങിയതെന്ന് പ്രതികളോട് ചോദിക്കുകയോ ഉറവിടം കണ്ടെത്തുകയോ അന്വേഷണസംഘം ചെയ്തിട്ടില്ല.<br>  വാള്&#x200d; വാങ്ങിയ ശേഷം മൂര്&#x200d;ച്ചകൂട്ടിയതാണോ എന്ന സംശയം ദൂരീകരിക്കാന്&#x200d; ആദ്യം കേസന്വേഷിച്ച ലോക്കല്&#x200d; പൊലീസിനോ പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല. അതിനിടയില്&#x200d; ആയുധങ്ങള്&#x200d; പരിശോധിക്കാന്&#x200d; എത്തിയ പരിയാരം മെഡിക്കല്&#x200d; കോളജിലെ പൊലിസ് സര്&#x200d;ജന്&#x200d; സീല്&#x200d; ചെയ്ത ആയുധങ്ങള്&#x200d; പരി ശോധിക്കുന്നതില്&#x200d; അതൃപ്തി രേഖപ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/periya-twin-murder-police-create-loopholes-for-the-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; സംസ്ഥാനത്തെ കോൺഗ്രസ് പ്രചാരണത്തിന്  തുടക്കമിടും</title>
		<link>https://www.chandrikadaily.com/rahul-to-reach-kerala-tomorrow-for-a-2-day-visit.html</link>
					<comments>https://www.chandrikadaily.com/rahul-to-reach-kerala-tomorrow-for-a-2-day-visit.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Mar 2019 05:28:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[kasargod murder]]></category>
		<category><![CDATA[kripesh murder]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120948</guid>

					<description><![CDATA[കേരളത്തിൽ കോൺഗ്രസിന്&#x200d;റെ തെരഞ്ഞടുപ്പ് പ്രചാരണം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ പര്യടനത്തിനായി നാളെ കോൺഗ്രസ് അധ്യക്ഷൻ കേരളത്തിലെത്തും. വ്യാഴാഴ്ച രാവിലെ 10ന് രാഹുല്&#x200d; ഗാന്ധി തൃശ്ശൂര്&#x200d; തൃപ്പയാര്&#x200d; ഇന്&#x200d;ഡോര്&#x200d; സ്‌റ്റേഡിയത്തില്&#x200d; നടക്കുന്ന ദേശീയ ഫിഷര്&#x200d;മാന്&#x200d; പാര്&#x200d;ലമെന്&#x200d;റില്&#x200d; സംബന്ധിക്കും. തുടര്&#x200d;ന്ന് പുല്&#x200d;വാമയില്&#x200d; വീരമൃത്യു വരിച്ച വയനാട് സ്വദേശിയായ വീരസൈനികന്&#x200d; വസന്തകുമാറിന്&#x200d;റെ കുടുംബത്തെ സന്ദര്&#x200d;ശിക്കും. അതിനുശേഷം രാഹുല്&#x200d;ഗാന്ധി പെരിയയില്&#x200d; സിപിഎം അക്രമികള്&#x200d; കൊലപ്പെടുത്തിയ കൃപേഷിന്&#x200d;റേയും ശരത്‌ലാലിന്&#x200d;റേയും കുടംബാംഗങ്ങളെ സന്ദര്&#x200d;ശിക്കും. വൈകുന്നേരം 3ന് കോഴിക്കോട് കടപ്പുറത്ത് [&#8230;]]]></description>
										<content:encoded><![CDATA[
<p>കേരളത്തിൽ കോൺഗ്രസിന്&#x200d;റെ തെരഞ്ഞടുപ്പ് പ്രചാരണം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ പര്യടനത്തിനായി നാളെ കോൺഗ്രസ് അധ്യക്ഷൻ കേരളത്തിലെത്തും.</p>



<p>വ്യാഴാഴ്ച രാവിലെ 10ന് രാഹുല്&#x200d; ഗാന്ധി തൃശ്ശൂര്&#x200d; തൃപ്പയാര്&#x200d; ഇന്&#x200d;ഡോര്&#x200d; സ്‌റ്റേഡിയത്തില്&#x200d; നടക്കുന്ന ദേശീയ ഫിഷര്&#x200d;മാന്&#x200d; പാര്&#x200d;ലമെന്&#x200d;റില്&#x200d; സംബന്ധിക്കും. തുടര്&#x200d;ന്ന് പുല്&#x200d;വാമയില്&#x200d; വീരമൃത്യു വരിച്ച വയനാട് സ്വദേശിയായ വീരസൈനികന്&#x200d; വസന്തകുമാറിന്&#x200d;റെ കുടുംബത്തെ സന്ദര്&#x200d;ശിക്കും. അതിനുശേഷം രാഹുല്&#x200d;ഗാന്ധി പെരിയയില്&#x200d; സിപിഎം അക്രമികള്&#x200d; കൊലപ്പെടുത്തിയ കൃപേഷിന്&#x200d;റേയും ശരത്‌ലാലിന്&#x200d;റേയും കുടംബാംഗങ്ങളെ സന്ദര്&#x200d;ശിക്കും.</p>



<p>വൈകുന്നേരം 3ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്&#x200d; ജില്ലകളുടെ ജനമഹാറാലിയെ രാഹുല്&#x200d;ഗാന്ധി അഭിസംബോധന ചെയ്യും. കോഴിക്കോട്, തൃശ്ശൂര്&#x200d;, വയനാട്, കാസര്&#x200d;ഗോഡ് ഡി.സി.സി അധ്യക്ഷന്&#x200d;മാരുടെ മേല്&#x200d;നോട്ടത്തില്&#x200d; മുന്നൊരുക്കങ്ങള്&#x200d; പുരോഗമിക്കയാണ്.</p>



<p>കെ.പി.സി.സി പ്രസിഡന്&#x200d;റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി അംഗം എ.കെ.ആന്&#x200d;റണി, എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടിമാരായ മുകള്&#x200d; വാസനിക്, ഉമ്മന്&#x200d; ചാണ്ടി, കെ.സി വേണുഗോപാല്&#x200d;, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വര്&#x200d;ക്കിംഗ് പ്രസിഡന്&#x200d;റുമാര്&#x200d;, എം.എല്&#x200d;.എമാര്&#x200d;, എം.പിമാര്&#x200d;, കെ.പി.സി.സി ഭാരവാഹികള്&#x200d; തുടങ്ങിയവര്&#x200d; പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-to-reach-kerala-tomorrow-for-a-2-day-visit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;പോലീസ് ഭീഷണിപ്പെടുത്തി&#8221;; കോടതിയിൽ കുറ്റം നിഷേധിച്ച് പീതാംബരൻ</title>
		<link>https://www.chandrikadaily.com/peethambaran-denies-participation-in-periya-murder-cas.html</link>
					<comments>https://www.chandrikadaily.com/peethambaran-denies-participation-in-periya-murder-cas.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Feb 2019 14:53:33 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[kasargod murder]]></category>
		<category><![CDATA[peethambaran]]></category>
		<category><![CDATA[periya murders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119739</guid>

					<description><![CDATA[പെരിയ ഇരട്ടക്കൊലപാതകകേസിലെ മുഖ്യപ്രതിയായ എ. പീതാംബരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരൻ പറഞ്ഞു.&#160;ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്&#x200d; ഹാജരാക്കിയപ്പോഴാണ്&#160; പീതാംബരൻ കുറ്റം നിഷേധിച്ചത്.&#160;&#160; പ്രതികളായ പീതാംബരനെയും സജിയെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്തു. കാഞ്ഞക്കാട് ഹൊസ്ദുർഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കസ്റ്റഡിയിൽ ആയിരുന്ന പീതാമ്പരനെയും സജി.സി. ജോർജ്ജിനെയും ക്രൈബ്രാഞ്ച് മുദ്യോഗസ്തർക്കു കൈമാറുന്നതിനായി കോടതിയിൽ ഹാജരാക്കിയത് എന്നാൽ കോടതിയിൽ പീതാംബരൻ കൊല കുറ്റം നിശേധിക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കുമ്പോൾ അന്വേഷണ [&#8230;]]]></description>
										<content:encoded><![CDATA[
<p>പെരിയ ഇരട്ടക്കൊലപാതകകേസിലെ മുഖ്യപ്രതിയായ എ. പീതാംബരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരൻ പറഞ്ഞു.&nbsp;ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്&#x200d; ഹാജരാക്കിയപ്പോഴാണ്&nbsp; പീതാംബരൻ കുറ്റം നിഷേധിച്ചത്.&nbsp;&nbsp; പ്രതികളായ പീതാംബരനെയും സജിയെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്തു.</p>



<p>കാഞ്ഞക്കാട് ഹൊസ്ദുർഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കസ്റ്റഡിയിൽ ആയിരുന്ന പീതാമ്പരനെയും സജി.സി. ജോർജ്ജിനെയും ക്രൈബ്രാഞ്ച് മുദ്യോഗസ്തർക്കു കൈമാറുന്നതിനായി കോടതിയിൽ ഹാജരാക്കിയത് എന്നാൽ കോടതിയിൽ പീതാംബരൻ കൊല കുറ്റം നിശേധിക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് പീതാംബരന്&#x200d; കോടതിയില്&#x200d; പറഞ്ഞത്‌. പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് കോടതി റിമാൻറ് ചെയ്തു.</p>



<p>ഇതിനിടെ ഇരട്ടക്കൊലപാതകം നടന്ന കാസർകോട്ട് നാളെ സർവ്വകക്ഷി സമാധാന യോഗം ഉച്ചക്ക് 2 മണിക്ക് കലക്ട്രേറ്റിൽ മന്ത്രി ഇ ചന്ദ്രശേഖരന്&#x200d;റെ അധ്യക്ഷതയിൽ നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peethambaran-denies-participation-in-periya-murder-cas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പാര്&#x200d;ട്ടിക്ക് മുകളില്&#x200d; പൊലീസ് പറക്കില്ല&#8217;</title>
		<link>https://www.chandrikadaily.com/party-raj-in-kerala-police.html</link>
					<comments>https://www.chandrikadaily.com/party-raj-in-kerala-police.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Feb 2019 07:38:26 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[kasargod murder]]></category>
		<category><![CDATA[periya murders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119568</guid>

					<description><![CDATA[ഫസലുറഹ്മാന്&#x200d;കാഞ്ഞങ്ങാട്: ആദ്യം ക്രൈംഡിറ്റാച്ച്‌മെന്റ് അന്വേഷിച്ച കേസ് ഇപ്പോള്&#x200d; ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പെരിയ ഇരട്ടക്കൊല കേസും സി.പി.എമ്മുകാര്&#x200d; തിരിച്ചുവിട്ട വഴിയെ പോകുമെന്ന് ഏതാണ്ടുറപ്പായി. പീതാംബരനിലും കുറച്ച് യുവാക്കളിലും ഒതുക്കി ഈ കേസുമായി ബന്ധപ്പെട്ട പാര്&#x200d;ട്ടി കൊമ്പന്മാരിലേക്കൊന്നും ചെന്നെത്താതെയായിരിക്കും കേസിന്റെ അന്വേഷണം പോകുക. നേരത്തെ സി.പി.എമ്മിന്റെ മുന്&#x200d; എം.എല്&#x200d;.എ കെ.വി കുഞ്ഞിരാമന്&#x200d; ഇറക്കി കൊണ്ടുവന്ന സജി ജോസഫ് അടക്കമുള്ള പ്രതികള്&#x200d; കേസില്&#x200d; കുടുങ്ങി കിടക്കുമ്പോഴാണ് അന്വേഷണം പീതാംബരനില്&#x200d; ഒതുക്കി പാര്&#x200d;ട്ടി രക്ഷപ്പെടുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി പ്രദീപ് [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ഫസലുറഹ്മാന്&#x200d;</strong><br>കാഞ്ഞങ്ങാട്: ആദ്യം ക്രൈംഡിറ്റാച്ച്‌മെന്റ് അന്വേഷിച്ച കേസ് ഇപ്പോള്&#x200d; ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പെരിയ ഇരട്ടക്കൊല കേസും സി.പി.എമ്മുകാര്&#x200d; തിരിച്ചുവിട്ട വഴിയെ പോകുമെന്ന് ഏതാണ്ടുറപ്പായി. പീതാംബരനിലും കുറച്ച് യുവാക്കളിലും ഒതുക്കി ഈ കേസുമായി ബന്ധപ്പെട്ട പാര്&#x200d;ട്ടി കൊമ്പന്മാരിലേക്കൊന്നും ചെന്നെത്താതെയായിരിക്കും കേസിന്റെ അന്വേഷണം പോകുക. <br></p>



<p>നേരത്തെ സി.പി.എമ്മിന്റെ മുന്&#x200d; എം.എല്&#x200d;.എ കെ.വി കുഞ്ഞിരാമന്&#x200d; ഇറക്കി കൊണ്ടുവന്ന സജി ജോസഫ് അടക്കമുള്ള പ്രതികള്&#x200d; കേസില്&#x200d; കുടുങ്ങി കിടക്കുമ്പോഴാണ് അന്വേഷണം പീതാംബരനില്&#x200d; ഒതുക്കി പാര്&#x200d;ട്ടി രക്ഷപ്പെടുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി പ്രദീപ് കുമാറും പറയുന്നത് പീതാംബരനാണ് കേസില്&#x200d; എല്ലാം എല്ലാമെന്നാണ്. കഞ്ചാവടിച്ചല്ല, മദ്യപിച്ചാണ് ഇയാള്&#x200d; കൃത്യം ചെയ്തിരിക്കുന്നത്. സജി ജോസഫ് പീതാംബരന്റെ അടുത്ത കൂട്ടുകാരനുമാണ്. എന്നാല്&#x200d; കൊലപാതകത്തിന് പിന്നില്&#x200d; പുറത്തുനിന്നുള്ള ക്വട്ടേഷന്&#x200d; സംഘമില്ലെന്ന് തന്നെയാണ് പ്രാഥമിക കേസന്വേഷണ ഉദ്യോഗസ്ഥര്&#x200d; ഉറപ്പിച്ചുപറയുന്നത്. ക്രൈംബ്രാഞ്ച് ഇതു തന്നെ തുടരും. എന്നാല്&#x200d; കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രതികള്&#x200d; ജാമ്യത്തിലോ മറ്റോ പുറത്തിറങ്ങിയിട്ടുണ്ടോ അവര്&#x200d;ക്ക് ഈ കേസുമായി ബന്ധമുണ്ടോ തുടങ്ങിയ അന്വേഷണങ്ങളും ഇനിയും നടന്നിട്ടില്ല. <br></p>



<p>പാര്&#x200d;ട്ടി ഗ്രാമങ്ങളിലാണ് പീതാംബരന്&#x200d; ഒളിവില്&#x200d; താമസിച്ചിരുന്നതെന്ന് പൊലീസ് ഉറപ്പിക്കുന്നു. സി.പി.എമ്മിന്റെ ഉദുമ ഏരിയയുടെ കീഴിലുള്ള ചട്ടഞ്ചാല്&#x200d; പാര്&#x200d;ട്ടി ഓഫീസിലാണ് ഇയാള്&#x200d; താമസിച്ചത്. ഉദുമ ഏരിയ കമ്മിറ്റിയാണ് പീതാംബരനെ കേസില്&#x200d; സംരക്ഷിക്കാനുള്ള നടപടികള്&#x200d; നടത്തിയതെന്നും വ്യക്തം. ഇതെല്ലാം പൊലീസിന് തന്നെ അറിയാവുന്നതായിട്ടും റിമാന്റ് റിപ്പോര്&#x200d;ട്ടില്&#x200d; രാഷ്ട്രീയ കൊലപാതകം എന്ന് രേഖ പ്പെടുത്തിയിട്ടും പൊലീസ് തുടര്&#x200d; അന്വേഷണം വ്യാപിപ്പിക്കാന്&#x200d; ഇതുവരെ ശ്രമിച്ചിട്ടില്ല. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരായി നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്ന ആരോപണവുമുണ്ട്. പാര്&#x200d;ട്ടികള്&#x200d; മാറുന്നതിനനുസരിച്ച് കൂറു കാട്ടുന്നവര്&#x200d;ക്കാണ് കേസ് അ ന്വേഷണത്തിന്റെ ചാര്&#x200d;ജുകള്&#x200d; നല്&#x200d;കിയിരുന്നതെന്ന ആരോപണവും പരക്കെയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/party-raj-in-kerala-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിയ ഇരട്ട കൊലക്ക് മുമ്പേ സി.പി.എം നേതാവിന്റെ കൊലവിളി പ്രസംഗം; ദൃശ്യങ്ങള്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/threatening-speech-by-cpm-leader-vpp-musthafas.html</link>
					<comments>https://www.chandrikadaily.com/threatening-speech-by-cpm-leader-vpp-musthafas.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Feb 2019 09:36:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[kasargod murder]]></category>
		<category><![CDATA[kripesh murder]]></category>
		<category><![CDATA[peethambaran]]></category>
		<category><![CDATA[periya murders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119427</guid>

					<description><![CDATA[പെരിയയില്&#x200d; രണ്ടു യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരുടെ അരും കൊല നടക്കുന്നതിന് മുമ്പേ കോണ്&#x200d;ഗ്രസുകാര്&#x200d;ക്കെതിരെ കൊലവിളി നടത്തുന്ന കാസര്&#x200d;കോട്ടെ സിപിഎം നേതാവിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്&#x200d; പുറത്ത്. സിപിഎം നേതാവ് വി പി പി മുസ്തഫയുടെ പ്രസംഗത്തിന്റെ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അധികം കളിച്ചാല്&#x200d; ചിതയില്&#x200d; വയ്ക്കാന്&#x200d; പോലും ഇല്ലാത്ത വിധം കോണ്&#x200d;ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നാണ് മുസ്തഫ പ്രസംഗത്തില്&#x200d; കൊലവിളി നടത്തുന്നത്. ദൃശ്യങ്ങള്&#x200d; ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്&#160;അംഗമാണ് വി പി പി മുസ്തഫ. ഇരട്ടക്കൊലപാതക [&#8230;]]]></description>
										<content:encoded><![CDATA[
<p>പെരിയയില്&#x200d; രണ്ടു യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരുടെ അരും കൊല നടക്കുന്നതിന് മുമ്പേ കോണ്&#x200d;ഗ്രസുകാര്&#x200d;ക്കെതിരെ കൊലവിളി നടത്തുന്ന  കാസര്&#x200d;കോട്ടെ സിപിഎം നേതാവിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്&#x200d; പുറത്ത്. സിപിഎം നേതാവ് വി പി പി മുസ്തഫയുടെ പ്രസംഗത്തിന്റെ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അധികം കളിച്ചാല്&#x200d; ചിതയില്&#x200d; വയ്ക്കാന്&#x200d; പോലും ഇല്ലാത്ത വിധം കോണ്&#x200d;ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നാണ് മുസ്തഫ പ്രസംഗത്തില്&#x200d; കൊലവിളി നടത്തുന്നത്. ദൃശ്യങ്ങള്&#x200d; ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു.</p>



<iframe loading="lazy" width="760" height="315" src="https://www.youtube.com/embed/Z8J5N0qCli8" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>



<p>സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്&nbsp;അംഗമാണ് വി പി പി മുസ്തഫ. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്&#x200d; ആക്രമിക്കപ്പെട്ട രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്.&nbsp;</p>



<p>&#8221;പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്&#x200d;ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്&#x200d; ക്ഷമിക്കുകയാണ്. എന്നാല്&#x200d; ഇനിയും ചവിട്ടാന്&#x200d; വന്നാല്&#x200d; ആ പാതാളത്തില്&#x200d;നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്&#x200d;റെ വഴിയില്&#x200d; പിന്നെ കല്യോട്ടല്ല, ഗോവിന്ദന്&#x200d; നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്&#x200d; പെറുക്കിയെടുത്ത് ചിതയില്&#x200d; വയ്ക്കാന്&#x200d; ബാക്കിയില്ലാത്ത വിധം ചിതറി പോകും&#8221; &#8211; മുസ്തഫ പ്രസംഗത്തില്&#x200d; പറഞ്ഞു.&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/threatening-speech-by-cpm-leader-vpp-musthafas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രീയ കൊലപാതകം; രൂക്ഷ വിമര്&#x200d;ശനവുമായി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/kerala-high-court-lashes-out-against-political-murders.html</link>
					<comments>https://www.chandrikadaily.com/kerala-high-court-lashes-out-against-political-murders.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Feb 2019 12:00:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[kannur murder]]></category>
		<category><![CDATA[kasargod murder]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119307</guid>

					<description><![CDATA[കൊച്ചി: സംസ്ഥാനത്തെ രാഷ്ടീയ കൊലപാതകങ്ങള്&#x200d;ക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്‌കൃത സമൂഹത്തില്&#x200d; സ്ഥാനമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മട്ടന്നൂര്&#x200d; ഷുഹൈബ് വധക്കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമര്&#x200d;ശനം. ഷുഹൈബിന്റെ കൊലപാതകം പൈശാചികവും ഹീനവുമാണെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ എതിരാളിയായ ഷുഹൈബിനെ നാടന്&#x200d;ബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കുകയായിരുന്നുവെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി. അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊലപാതകമാണ് ഷുഹൈബിന്റെതെന്നും, പ്രൊഫഷണല്&#x200d; കൊലയാളി സംഘമാണ് കൃത്യം നടപ്പാക്കിയതെന്നും പറഞ്ഞ ഹൈക്കോടതി രാഷ്ട്രീയ [&#8230;]]]></description>
										<content:encoded><![CDATA[
<p><br> കൊച്ചി: സംസ്ഥാനത്തെ രാഷ്ടീയ കൊലപാതകങ്ങള്&#x200d;ക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്‌കൃത സമൂഹത്തില്&#x200d; സ്ഥാനമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മട്ടന്നൂര്&#x200d; ഷുഹൈബ് വധക്കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമര്&#x200d;ശനം.</p>



<p>ഷുഹൈബിന്റെ കൊലപാതകം പൈശാചികവും ഹീനവുമാണെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ എതിരാളിയായ ഷുഹൈബിനെ നാടന്&#x200d;ബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കുകയായിരുന്നുവെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി.</p>



<p>അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊലപാതകമാണ് ഷുഹൈബിന്റെതെന്നും, പ്രൊഫഷണല്&#x200d; കൊലയാളി സംഘമാണ് കൃത്യം നടപ്പാക്കിയതെന്നും പറഞ്ഞ ഹൈക്കോടതി രാഷ്ട്രീയ പകപോക്കല്&#x200d; ആണ് നടന്നത് വ്യക്തമാണെന്നും നിരീക്ഷിച്ചു.</p>



<p>ആകാശ് തില്ലങ്കേരി അടക്കമുള്ള ആദ്യ നാല് പ്രതികള്&#x200d;ക്ക് കൃത്യത്തില്&#x200d; നേരിട്ട് പങ്കുണ്ടെന്നും കോടതി പരാമര്&#x200d;ശിച്ചു. പ്രതികളെ ജാമ്യത്തില്&#x200d; വിട്ടാല്&#x200d; സാക്ഷികള്&#x200d; സ്വാധീനിക്കപ്പെടുമെന്നും വീണ്ടും കുറ്റകൃത്യങ്ങളില്&#x200d; ഏര്&#x200d;പ്പെടാന്&#x200d; സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുന്&#x200d; സിപിഎം പ്രവര്&#x200d;ത്തകരായ ആകാശ് തില്ലങ്കേരിയടക്കമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.</p>



<p>2018 ഫെബ്രുവരി പന്ത്രണ്ടാം തീയതി അര്&#x200d;ദ്ധരാത്രിയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിയത്. കണ്ണൂര്&#x200d; തെരൂരിലെ തട്ടുകടയില്&#x200d; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബ് ആക്രമിക്കപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികള്&#x200d; വൈകിച്ചു. കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെത്തിക്കുന്നതിന് മുന്&#x200d;പ് രക്തം വാര്&#x200d;ന്നായിരുന്നു ഷുഹൈബിന്റെ മരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-high-court-lashes-out-against-political-murders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശരത്ത് ലാല്&#x200d;-കൃപേഷ് കൂട്ടക്കൊല; ലോക്കല്&#x200d; കമ്മിറ്റി അംഗം അടക്കം ഏഴു പേര്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/kasargod-twin-murder-mastermind-cpm-local-committee-member-peethambaran-in-custody.html</link>
					<comments>https://www.chandrikadaily.com/kasargod-twin-murder-mastermind-cpm-local-committee-member-peethambaran-in-custody.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Feb 2019 08:52:43 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[kasargod murder]]></category>
		<category><![CDATA[kripesh murder]]></category>
		<category><![CDATA[sharath murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119276</guid>

					<description><![CDATA[കാസര്&#x200d;ഗോഡ് രണ്ട് യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ട സംഭവത്തില്&#x200d; സിപിഎം കാസര്&#x200d;ഗോഡ് പെരിയ ലോക്കല്&#x200d; കമ്മിറ്റി അംഗമായ എ പീതാംബരന്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d;. ഇന്നലെ രാത്രിയിലാണ് പൊലീസ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്&#x200d; ഇയാളെന്നാണ് പൊലീസ് പറയുന്നു. പീതാംബരനെ കൂടാതെ സിപിഎം അനുഭാവികളായ മുരളി, സജീവന്&#x200d;, ദാസന്&#x200d; എന്നിവരടക്കം ഏഴു പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയുകയാണ്. പിടിയിലാവര്&#x200d; എല്ലാവരും സിപിഎമ്മുകാരാണെന്നാണ് സൂചന. കസ്റ്റഡിയില്&#x200d; എടുത്ത ഒരു സിപിഎം അനുഭാവിയുടെ കാര്&#x200d; നേരത്തെ പാക്കം [&#8230;]]]></description>
										<content:encoded><![CDATA[
<p>കാസര്&#x200d;ഗോഡ് രണ്ട് യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ട സംഭവത്തില്&#x200d; സിപിഎം കാസര്&#x200d;ഗോഡ് പെരിയ ലോക്കല്&#x200d; കമ്മിറ്റി അംഗമായ എ പീതാംബരന്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d;. ഇന്നലെ രാത്രിയിലാണ് പൊലീസ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്&#x200d; ഇയാളെന്നാണ് പൊലീസ് പറയുന്നു. </p>



<p>പീതാംബരനെ കൂടാതെ സിപിഎം അനുഭാവികളായ മുരളി, സജീവന്&#x200d;, ദാസന്&#x200d; എന്നിവരടക്കം ഏഴു പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയുകയാണ്. പിടിയിലാവര്&#x200d; എല്ലാവരും സിപിഎമ്മുകാരാണെന്നാണ് സൂചന. കസ്റ്റഡിയില്&#x200d; എടുത്ത ഒരു സിപിഎം അനുഭാവിയുടെ കാര്&#x200d; നേരത്തെ പാക്കം വെളുത്തോളിയില്&#x200d; ഉപേക്ഷിച്ച നിലയില്&#x200d; കണ്ടെത്തിയിരുന്നു.  <br>കൊലപാതകങ്ങൾക്ക് ശേഷം കല്യോട്ടെ വീട്ടിൽ നിന്ന് ഒളിവിൽ പോയ പീതാംബരനെ കാസർകോട്-കർണാടക അതിർത്തിപ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. </p>



<p>അതേസമയം കാസര്&#x200d;ഗോഡ് ലോക്കല്&#x200d; കമ്മിറ്റി അംഗമായ എ പീതാംബരനെ പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്&#x200d;എ കുഞ്ഞിരാമന്&#x200d; അറിയിച്ചു. പാര്&#x200d;ട്ടിക്ക് ഈ സംഭവുമായി ബന്ധമില്ല. പ്രാദേശിക നേതാക്കള്&#x200d; കൊലപാതകത്തില്&#x200d; ഉള്&#x200d;പ്പെട്ടാല്&#x200d; അവരെ പുറത്താക്കുമെന്നും സിപിഎം സമാധാനത്തിന്&#x200d;റെ പാര്&#x200d;ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>



<p>ജില്ലയില്&#x200d; എല്&#x200d;ഡിഫ് ജാഥ പര്യടനം നടത്തിയ ദിവസം തന്നെയാണ് കൊലപാതകത്തിന് തെരഞ്ഞെടുത്തത്. ഇത് കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന സംബന്ധിച്ച് കൂടുതല്&#x200d; ഊഹാപോഹങ്ങള്&#x200d; ഉണ്ടാക്കി അന്വേഷണം വഴി തിരിച്ചു വിടാനാണെന്നാണ് ആരോപണം. അക്രമരാഷ്ട്രീയവുമായി അണികള്&#x200d; മുന്നേറുമ്പോള്&#x200d; സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഇതിനെ പിന്തുണച്ചെത്തുന്ന സിപിഎം നേതാക്കള്&#x200d;ക്കെതിരെ ജനരോക്ഷം ശക്തമാവുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasargod-twin-murder-mastermind-cpm-local-committee-member-peethambaran-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊതിക്കെടുത്തിയത് ഓലക്കുടിലിലെ ആണ്&#x200d;തരിവെട്ടം</title>
		<link>https://www.chandrikadaily.com/father-of-kripesh-killed-by-cpm-goons-at-periya.html</link>
					<comments>https://www.chandrikadaily.com/father-of-kripesh-killed-by-cpm-goons-at-periya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Feb 2019 06:44:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kasargod murder]]></category>
		<category><![CDATA[kripesh murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119283</guid>

					<description><![CDATA[ഫസലുറഹ്മാന്&#x200d;പെരിയ: ഇരുട്ട് തളംകെട്ടി നില്&#x200d;ക്കുന്ന കല്യോട്ടെ ഈ ഓലപ്പുരയില്&#x200d;നിന്ന് കേള്&#x200d;ക്കാം, മകനെ നഷ്ടപ്പെട്ട ഒരു പിതാവിന്റെ നിലവിളി. &#8221;അവര്&#x200d; കൊന്നില്ലെ എന്റെ മോനെ…&#8221;. ഏങ്ങിയേങ്ങിക്കരഞ്ഞ് അതുതന്നെ പറയുന്നു ആ പിതാവ്. ഞായറാഴ്ച സി.പി.എമ്മുകാര്&#x200d; കൊലക്കത്തിക്കിരയാക്കിയ കൃപേഷിന്റെ അച്്ഛനും സി.പി.എം അനുഭാവിയുമായ കൃഷ്ണന്&#x200d;. &#8221;സി.പി.എമ്മിനുവേണ്ടി പ്രവര്&#x200d;ത്തിച്ചിരുന്നയാളാണ് ഞാന്&#x200d;. ഉദുമ എം.എല്&#x200d;.എ കുഞ്ഞിരാമേട്ടെന്റ വീടിനടുത്താണ് എന്റെയും വീട്, ചെറുപ്പത്തില്&#x200d; സി.പി.എമ്മിനുവേണ്ടി എത്രയോ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. 250 രൂപ വണ്ടിക്കൂലി ചെലവാക്കി ഇവിടുന്ന് മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിക്ക് വോട്ടുചെയ്യാന്&#x200d; പോകും, എല്ലാ തെരഞ്ഞെടുപ്പിനും. [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ഫസലുറഹ്മാന്&#x200d;</strong><br>പെരിയ: ഇരുട്ട് തളംകെട്ടി നില്&#x200d;ക്കുന്ന കല്യോട്ടെ ഈ ഓലപ്പുരയില്&#x200d;നിന്ന് കേള്&#x200d;ക്കാം, മകനെ നഷ്ടപ്പെട്ട ഒരു പിതാവിന്റെ നിലവിളി. &#8221;അവര്&#x200d; കൊന്നില്ലെ എന്റെ മോനെ…&#8221;. ഏങ്ങിയേങ്ങിക്കരഞ്ഞ് അതുതന്നെ പറയുന്നു ആ പിതാവ്. ഞായറാഴ്ച സി.പി.എമ്മുകാര്&#x200d; കൊലക്കത്തിക്കിരയാക്കിയ കൃപേഷിന്റെ അച്്ഛനും സി.പി.എം അനുഭാവിയുമായ കൃഷ്ണന്&#x200d;. &#8221;സി.പി.എമ്മിനുവേണ്ടി പ്രവര്&#x200d;ത്തിച്ചിരുന്നയാളാണ് ഞാന്&#x200d;. ഉദുമ എം.എല്&#x200d;.എ കുഞ്ഞിരാമേട്ടെന്റ വീടിനടുത്താണ് എന്റെയും വീട്, ചെറുപ്പത്തില്&#x200d; സി.പി.എമ്മിനുവേണ്ടി എത്രയോ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. 250 രൂപ വണ്ടിക്കൂലി ചെലവാക്കി ഇവിടുന്ന് മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിക്ക് വോട്ടുചെയ്യാന്&#x200d; പോകും, എല്ലാ തെരഞ്ഞെടുപ്പിനും. ഇനി ഞാന്&#x200d; സി.പി.എമ്മിലില്ല. എന്റെ മോനെ അവര്&#x200d; കൊന്നു&#8221; -കൃഷ്ണന്&#x200d; പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.<br><br>പെയിന്റ്പണിക്കാരനാണ് കൃഷ്ണന്&#x200d;. &#8221;കൃപേഷ് പെരിയ പോളി ടെക്‌നിക്കില്&#x200d; പഠിക്കുമ്പോള്&#x200d; ക്യാമ്പസില്&#x200d; ഒരിക്കല്&#x200d; രാഷ്ട്രീയമായി ചില വഴക്കുകളും മറ്റും ഉണ്ടായി. അന്ന് കോളജില്&#x200d; കയറി എസ്.എഫ്.ഐക്കാര്&#x200d; അവനെ തല്ലി. അന്ന് ഞാനവനോട് പറഞ്ഞു; പ്രശ്‌നമുണ്ടാക്കില്ല എന്ന് ഉറപ്പുതന്നാല്&#x200d; മാത്രം ഇനി നീ കോളജില്&#x200d; പോയാല്&#x200d; മതിയെന്ന്. ഇങ്ങോട്ട് തല്ലിയാല്&#x200d; പോലും അങ്ങോട്ട് ഒന്നും ചെയ്യരുതെന്നാണ് മകനെ പഠിപ്പിച്ചത്. അവന്&#x200d; പിന്നെ പോയില്ല, പേടിച്ചിട്ടാണ്. അങ്ങനെ അവന്റെ പഠനം മുടങ്ങി&#8221; &#8211; പലപ്പോഴും കൃഷ്ണന്റെ വാക്കുകള്&#x200d; മുറിഞ്ഞു. &#8221;ഒരു പാര്&#x200d;ട്ടിയോട് അനുഭാവമുണ്ടെന്ന് പറയാന്&#x200d; ആരെയും പേടിക്കണ്ട എന്നാണ് ഞാന്&#x200d; അവനെ പഠിപ്പിച്ചത്. <br><br>നിനക്ക് നിന്റെ പാര്&#x200d;ട്ടി, എനിക്ക് എന്റേതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ, തല്ലിനും വഴക്കിനും പോകരുത്. പോയാല്&#x200d; അവര്&#x200d; കൊന്നു കളയും.&#8221;<br>&#8221;കല്ല്യോട്ട് സംഘര്&#x200d;ഷമുണ്ടായാല്&#x200d; ഞാന്&#x200d; പറയും, ഇനി നടക്കുമ്പോള്&#x200d; സൂക്ഷിക്കണമെന്ന്. അവര് കൊല്ലുമെന്ന് പറഞ്ഞാല്&#x200d; അത് ചെയ്യുമെന്ന് അറിയാമായിരുന്നു. അവര്&#x200d; തന്നെ ഗൂഢാലോചന നടത്തിയാണ് കൊന്നത്&#8221; &#8211; തൊണ്ടയിടറിക്കൊണ്ട് കൃഷ്ണന്&#x200d; ആവര്&#x200d;ത്തിച്ച് പറഞ്ഞു.</p>



<p>ഓലമേഞ്ഞ ഒറ്റമുറിക്കുടിലിലാണ് കൃപേഷിന്റെ കുടുംബത്തിന്റെ ജീവിതം.  രണ്ട് സഹോദരിമാര്&#x200d;; കൃപയും കൃഷ്ണയും. കൃപയുടെ വിവാഹം കഴിഞ്ഞു. ഇനി കൃഷ്ണയെ കൂടി അയക്കാനുണ്ട്. കുടുംബത്തിനെ നല്ല നിലയില്&#x200d; എത്തിക്കാനായി പട്ടാളത്തില്&#x200d; പോകാനായിരുന്നു കൃപേഷിന്റെ ആഗ്രഹം. അതിനായി കഠിനാധ്വാനം ചെയ്യുന്നതിനിടയിലാണ് വിധി  കൊലക്കത്തിയായി വന്ന് ജീവനെടുത്തത്. 19ാം വയസ്സില്&#x200d;തന്നെ രാഷ്ട്രീയ കഠാരകൊണ്ട് അരിഞ്ഞെറിയപ്പെട്ട് കൃപേഷ് ഇല്ലാതായതോടെ അണഞ്ഞുപോയത് ഈ ഓലക്കുടിലിലെ പ്രതീക്ഷയുടെ നേര്&#x200d;ത്ത തിരിവെട്ടം കൂടിയാണ്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/father-of-kripesh-killed-by-cpm-goons-at-periya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിയ ഇരട്ടകൊലപാതകം: ഉമ്മന്&#x200d;ചാണ്ടി ഇന്ന് വീട് സന്ദര്&#x200d;ശിക്കും</title>
		<link>https://www.chandrikadaily.com/periya-murders-today-oommenchandy-visit-news.html</link>
					<comments>https://www.chandrikadaily.com/periya-murders-today-oommenchandy-visit-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Feb 2019 03:30:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kasargod murder]]></category>
		<category><![CDATA[oommenchandy]]></category>
		<category><![CDATA[periya murders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119248</guid>

					<description><![CDATA[കാസര്&#x200d;കോട്: പെരിയയില്&#x200d; വെട്ടിക്കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരുടെ വീട്ടില്&#x200d; ഇന്ന് മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി ഇന്ന് സന്ദര്&#x200d;ശനം നടത്തും. ഉച്ചക്ക് ശേഷമാണ് ഉമ്മന്&#x200d;ചാണ്ടി പെരിയ കല്യോട്ടെ കൃപേഷിന്റെയും ശരത്‌ലാലിന്റേയും വീട്ടിലെത്തുക. കോണ്&#x200d;ഗ്രസ് നേതാവ് എം എം ഹസ്സനും ഉമ്മന്&#x200d;ചാണ്ടിക്കൊപ്പമുണ്ടാകും. അതേസമയം, ഇന്നലെ രാത്രി വിലാപയാത്രക്ക് ശേഷം കല്യോട്ടും പരിസരപ്രദേശങ്ങളിലും പരക്കെ അക്രമം നടന്നിരുന്നു. വിലാപയാത്ര കടന്നു പോയ വഴിയിലെ സി.പി.എം അനുഭാവിയുടെ കട തീവെച്ച് നശിപ്പിച്ചു. നിരവധി കടകള്&#x200d; അടിച്ചുതകര്&#x200d;ത്തു. ഈ സാഹചര്യത്തില്&#x200d; കനത്ത പൊലീസ് [&#8230;]]]></description>
										<content:encoded><![CDATA[
<p>കാസര്&#x200d;കോട്: പെരിയയില്&#x200d; വെട്ടിക്കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരുടെ വീട്ടില്&#x200d; ഇന്ന് മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി ഇന്ന് സന്ദര്&#x200d;ശനം നടത്തും. ഉച്ചക്ക് ശേഷമാണ് ഉമ്മന്&#x200d;ചാണ്ടി പെരിയ കല്യോട്ടെ കൃപേഷിന്റെയും ശരത്‌ലാലിന്റേയും വീട്ടിലെത്തുക. കോണ്&#x200d;ഗ്രസ് നേതാവ് എം എം ഹസ്സനും ഉമ്മന്&#x200d;ചാണ്ടിക്കൊപ്പമുണ്ടാകും.</p>



<p>അതേസമയം, ഇന്നലെ രാത്രി വിലാപയാത്രക്ക് ശേഷം കല്യോട്ടും പരിസരപ്രദേശങ്ങളിലും പരക്കെ അക്രമം നടന്നിരുന്നു. വിലാപയാത്ര കടന്നു പോയ വഴിയിലെ സി.പി.എം അനുഭാവിയുടെ കട തീവെച്ച് നശിപ്പിച്ചു. നിരവധി കടകള്&#x200d; അടിച്ചുതകര്&#x200d;ത്തു. ഈ സാഹചര്യത്തില്&#x200d; കനത്ത പൊലീസ് കാവലാണ് സ്ഥലത്ത് ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്. </p>



<p>ഇന്നലെ രാത്രി ഉണ്ടായ അക്രമങ്ങളില്&#x200d; തകര്&#x200d;ന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും സി.പി.എം നേതാക്കള്&#x200d; സന്ദര്&#x200d;ശിക്കും. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/periya-murders-today-oommenchandy-visit-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
