<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kavalappara &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kavalappara/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 08 Aug 2024 08:07:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kavalappara &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കവളപ്പാറയില്&#x200d; സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയത് 32 വീടുകള്&#x200d; മാത്രം; 124 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് സന്നത സംഘടനകള്&#x200d;</title>
		<link>https://www.chandrikadaily.com/only-32-houses-were-given-by-the-government-in-kavalapara-124-families-were-rehabilitated-by-sannatha-organizations.html</link>
					<comments>https://www.chandrikadaily.com/only-32-houses-were-given-by-the-government-in-kavalapara-124-families-were-rehabilitated-by-sannatha-organizations.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 08 Aug 2024 08:07:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kavalappara]]></category>
		<category><![CDATA[landslide]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305385</guid>

					<description><![CDATA[ഉരുൾപൊട്ടി കൃഷി നശിച്ച നൂറുകണക്കിന് കർഷകർക്ക് ഇതുവരെ ഒരു സഹായവും കിട്ടിയിട്ടുമില്ല]]></description>
										<content:encoded><![CDATA[<p>കവളപ്പാറ ദുരന്തബാധിതർക്ക് സർക്കാർ നൽകിയത് 32 വീടുകൾ മാത്രം. 124 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് സന്നദ്ധ സംഘടനകളാണ്.<br />
നാല് വർഷത്തിന് ശേഷം ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തുടർന്നാണ് സർക്കാർ ഇത് നടപ്പാക്കിയത്. ബാക്കി 124 കുടുംബങ്ങൾക്ക് സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ചേർന്നാണ് വീടൊരുക്കി കൊടുത്തത്.</p>
<p>ഉരുൾപൊട്ടി കൃഷി നശിച്ച നൂറുകണക്കിന് കർഷകർക്ക് ഇതുവരെ ഒരു സഹായവും കിട്ടിയിട്ടുമില്ല. 156 കുടുംബങ്ങളെ ആറ് മാസം കൊണ്ട് പുനരധിവസിപ്പിക്കും എന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ, ആ വാഗ്ദാനം വെറും ജലരേഖയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/only-32-houses-were-given-by-the-government-in-kavalapara-124-families-were-rehabilitated-by-sannatha-organizations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവളപ്പാറ ദുരന്തത്തില്&#x200d; കിടപ്പാടം നഷ്ടപ്പെട്ടവര്&#x200d;ക്ക് മുസ്‌ലിംലീഗ് ഭൂമി കൈമാറി</title>
		<link>https://www.chandrikadaily.com/kavalappara-landslide-muslim-league-help-news.html</link>
					<comments>https://www.chandrikadaily.com/kavalappara-landslide-muslim-league-help-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 02 Nov 2020 13:12:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kavalappara]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165626</guid>

					<description><![CDATA[അമ്പത് കുടുംബങ്ങള്&#x200d;ക്കായി മൂന്ന് ഏക്കര്&#x200d; ഭൂമിയാണ് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഏറ്റെടുത്തത്]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ ഓര്&#x200d;മകള്&#x200d;ക്ക് 15 മാസം പൂര്&#x200d;ത്തിയായി. കണ്ണീരുണങ്ങാത്ത കവളപ്പാറയിലും പാതാറിലും കാരണ്യത്തിന്റെ സാന്ത്വന സ്പര്&#x200d;ഷമേകി മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പദ്ധതികളോരോന്നും അതിന്റെ പൂര്&#x200d;ത്തീകരണഘട്ടത്തിലാണ്. അപകടത്തില്&#x200d; വീടും സ്ഥലവുംനഷ്ടമായ 50 കുടുംബങ്ങള്&#x200d;ക്ക് തലചായ്ക്കാനിടം നല്&#x200d;കുമെന്ന പാര്&#x200d;ട്ടിയുടെ പ്രഖ്യാപനം ഇന്നലെ യാഥാര്&#x200d;ത്ഥ്യമായി.<br />
പുനഃരധിവാസ പ്രവര്&#x200d;ത്തനങ്ങളില്&#x200d; സര്&#x200d;ക്കാര്&#x200d; പരാചയപ്പെട്ടിടത്താണ് മുസ്്‌ലിം ലീഗ് ഒരു രാഷ്ട്രീയ പാര്&#x200d;ട്ടി എന്ന നിലയില്&#x200d; അതിന്റെ ധാര്&#x200d;മിക ഉത്തരവാദിത്ത മേറ്റെടുത്തത്. അമ്പത് കുടുംബങ്ങള്&#x200d;ക്ക് വീടുവെക്കാന്&#x200d; സ്ഥലമെന്ന പ്രഖ്യാപനം വന്നഘട്ടത്തില്&#x200d; പലരും നെറ്റിചുളിച്ചിരുന്നുവെങ്കിലും കരുണ വറ്റാത്ത മനസുകളുടെ സഹകരണത്തോടെ അത് യാഥാര്&#x200d;ത്ഥ്യമാക്കിയ ചാരിതാര്&#x200d;ത്ഥ്യത്തിലാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. അമ്പത് കുടുംബങ്ങള്&#x200d;ക്കായി മൂന്ന് ഏക്കര്&#x200d; ഭൂമിയാണ് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഏറ്റെടുത്തത്. ഇതില്&#x200d; 30 സെന്റ് ആക്കപ്പറമ്പന്&#x200d; സാദിഖലിയും 40 സെന്റ് കപ്പച്ചാലി ഷാജിയും മുസ്‌ലിംലീഗിനെ ഏല്&#x200d;പിച്ചു. ബാക്കിയുള്ളത് ജില്ലാ കമ്മിറ്റി പണം നല്&#x200d;കിവാങ്ങി.</p>
<p>പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങളുടെ നിര്&#x200d;ദേശ പ്രകാരം നറുക്കെടുത്ത് ഉപഭോക്താക്കള്&#x200d; ക്ക് സ്ഥലം നിര്&#x200d;ണയിക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു. ഇന്നലെ പോത്തുകല്ല് ഞെട്ടിക്കുളത്ത് നടന്ന നറുക്കെടുപ്പില്&#x200d; കവളപ്പാറ, പാതാറ്, അമ്പുട്ടാന്&#x200d;പെട്ടി, പോത്തുകല്ല്, മേഖലയില്&#x200d; പ്രളയത്തില്&#x200d; വീടുനഷ്ടപ്പെട്ട മുഴുവന്&#x200d; കുടുംബങ്ങള്&#x200d;ക്കും സാദിഖലി തങ്ങളുടെ കരങ്ങളാല്&#x200d; നറുക്കെടുത്ത് സ്ഥലം നിര്&#x200d;ണയിച്ചു നല്&#x200d;കി.</p>
<p>സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തം നടന്നിട്ടും സര്&#x200d;ക്കാറിന്റെ ഭാഗത്ത് നിന്നും കാര്യമായ പദ്ധതികള്&#x200d; ഇനിയും പ്രഖ്യാപിക്കാത്ത ദേശമാണ് കവളപ്പാറ. സര്&#x200d;ക്കാറിന്റെ ഈ അവഗണനക്കെതിരെയാണ് മുസ്്‌ലിംലീഗ് ഈ വെല്ലുവിളി ഏറ്റെടുത്തത്. 2019 ആഗസ്റ്റ് എട്ടിന് അപകട സമയത്ത് സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d; പരാചയപ്പെട്ട ഘട്ടത്തിലും മുസ്ലിം ലീഗ് നടത്തിയ രക്ഷാ പ്രവര്&#x200d;ത്തനങ്ങള്&#x200d; ദേശീയ മാധ്യമങ്ങള്&#x200d; വരെ പ്രശംസിച്ചിരുന്നു. അതിന് ശേഷം ദുരിതാശ്വാസ കാമ്പുകളില്&#x200d; ഭക്ഷണമെത്തിച്ചും അവിടെ നിന്നും ഭവനങ്ങലേക്ക് മടങ്ങിയവര്&#x200d;ക്ക് വീടു വൃത്തിയാക്കുന്നതിന് നേതൃത്വം നല്&#x200d;കിയും പാര്&#x200d;ട്ടിയും പോഷക ഘടകങ്ങളും കടമ നിറവേറ്റി. സര്&#x200d;ക്കാറിന്റെ ഭാഗം പരാചയമാണെന്ന് തിരിച്ചറഞ്ഞ് കവളപ്പാറയുടെയും പാതാറിന്റെയും പുനഃര്&#x200d;നിര്&#x200d;മ്മാണത്തിന് വേണ്ടി കവളപ്പാറയില്&#x200d; നിന്നും ജില്ലാ ആസ്ഥാനമായ മലപ്പുറം കലക്ട്രേറ്റിലേക്ക് സമരയാത്ര സംഘടിപ്പിച്ചത് പാര്&#x200d;ട്ടിയുടെ സമര ചരിത്രത്തിലെ വലിയഏടായിമാറിയിരുന്നു.</p>
<p>സ്ഥലം നിര്&#x200d;ണയ നറുക്കെടുപ്പിന് ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്&#x200d; നേതൃത്വം നല്&#x200d;കി. ചടങ്ങില്&#x200d; മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മാഈല്&#x200d; പി മൂത്തേടം അദ്ധ്യക്ഷത വഹിച്ചു.ടി.വി.ഇബ്രാഹിം എം.എല്&#x200d;.എ, ജില്ലാ സെക്രട്ടറി പി.കെ.സി അബ്ദുറഹിമാന്&#x200d;, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അന്&#x200d;വര്&#x200d; മുള്ളമ്പാറ, അഡ്വ. എന്&#x200d;.എ കരീം, കബീര്&#x200d; മുതുപറമ്പ്, കെ.എം ഇസ്്മാഈല്&#x200d;, കെ.ടി കുഞ്ഞാന്&#x200d;, സി.എച്ച് ഇഖ്ബാല്&#x200d;, കൊമ്പന്&#x200d; ഷംസുദ്ദീന്&#x200d;, ഇ. പോക്കര്&#x200d;, ആലായി അലവിക്കുട്ടി, ഉബൈദ് കാച്ചീരി, സുലൈമാന്&#x200d; ഹാജി, ആക്കപ്പറമ്പന്&#x200d; സാദിഖലി, സി.എച്ച് കരീം പങ്കുടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kavalappara-landslide-muslim-league-help-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവളപ്പാറ: പോസ്റ്റ്‌മോര്&#x200d;ട്ടത്തിന്   പള്ളി വിട്ടുനല്&#x200d;കിയ കമ്മിറ്റിയെ   വഖഫ് ബോര്&#x200d;ഡ് ആദരിച്ചു</title>
		<link>https://www.chandrikadaily.com/kavalappara-masjid-postmortom.html</link>
					<comments>https://www.chandrikadaily.com/kavalappara-masjid-postmortom.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 29 Aug 2019 03:01:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kavalappara]]></category>
		<category><![CDATA[postmortum]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137412</guid>

					<description><![CDATA[എടക്കര: കവളപ്പാറ ഉരുള്&#x200d;പൊട്ടലില്&#x200d; മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്&#x200d;കിയ പോത്തുകല്&#x200d; ജംഇയ്യത്തുല്&#x200d; മുജാഹിദീന്&#x200d; സംഘത്തിനെ വഖ്ഫ് ബോര്&#x200d;ഡ് ആദരിച്ചു. പോത്തുകല്&#x200d; ബസ്സ്റ്റാന്റില്&#x200d; നടന്ന ചടങ്ങ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. ഇസ് ലാമിനെ കുറിച്ച് തെറ്റിദ്ധാരണകള്&#x200d; പരക്കുന്ന ഇക്കാലത്ത് ഇസ്‌ലാം എന്താണെന്ന് കാണിച്ചുകൊടുക്കാന്&#x200d; മാതൃകാപ്രവര്&#x200d;ത്തനത്തിലൂടെ പള്ളി ഭാരവാഹികള്&#x200d;ക്ക് കഴിഞ്ഞെന്നും ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് പള്ളി വിട്ടുനല്&#x200d;കാനുള്ള നടപടി ഉദാത്ത മാതൃകയാണെന്നും റഷീദലി തങ്ങള്&#x200d; അഭിപ്രായപ്പെട്ടു. കവളപ്പാറയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>എടക്കര: കവളപ്പാറ ഉരുള്&#x200d;പൊട്ടലില്&#x200d; മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്&#x200d;കിയ പോത്തുകല്&#x200d; ജംഇയ്യത്തുല്&#x200d; മുജാഹിദീന്&#x200d; സംഘത്തിനെ വഖ്ഫ് ബോര്&#x200d;ഡ് ആദരിച്ചു. <br> പോത്തുകല്&#x200d; ബസ്സ്റ്റാന്റില്&#x200d; നടന്ന ചടങ്ങ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. ഇസ് ലാമിനെ കുറിച്ച് തെറ്റിദ്ധാരണകള്&#x200d; പരക്കുന്ന ഇക്കാലത്ത് ഇസ്‌ലാം എന്താണെന്ന് കാണിച്ചുകൊടുക്കാന്&#x200d; മാതൃകാപ്രവര്&#x200d;ത്തനത്തിലൂടെ പള്ളി ഭാരവാഹികള്&#x200d;ക്ക് കഴിഞ്ഞെന്നും ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് പള്ളി വിട്ടുനല്&#x200d;കാനുള്ള നടപടി ഉദാത്ത മാതൃകയാണെന്നും റഷീദലി തങ്ങള്&#x200d; അഭിപ്രായപ്പെട്ടു. <br> കവളപ്പാറയില്&#x200d; നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി കിലോമീറ്ററുകള്&#x200d; സഞ്ചരിച്ചു നിലമ്പൂരിലെ ജില്ലാ ആസ്പത്രിയിലത്തെിക്കേണ്ടതിന് പകരം പള്ളി കമ്മിറ്റിയുടെ തീരുമാന ശേഷം കൂടുതല്&#x200d; എളുപ്പമാകുകയായിരുന്നു. <br> പള്ളി കമ്മിറ്റി സ്വീകരിച്ച മാനുഷിക പരിഗണനയിലുള്ള സന്ദര്&#x200d;ഭോജിതമായ ഈ  തീരുമാനം ജനങ്ങള്&#x200d;ക്കിടയിലും രാഷ്ട്രീയ-സാമൂഹിക നേതാക്കള്&#x200d;ക്കിടയിലും പ്രത്യേക പ്രശംസക്കിടയാക്കിയിരുന്നു. <br> വഖഫ് ബോര്&#x200d;ഡിന്റെ പാരിതോഷികമായി ഒരു ലക്ഷം രൂപ റഷീദലി തങ്ങള്&#x200d; പള്ളി കമ്മിറ്റിക്ക് കൈമാറി. വഖഫ് ബോര്&#x200d;ഡംഗം ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. പി.വി അബ്ദുല്&#x200d; വഹാബ് എം.പി മുഖ്യാതിഥിയായിരുന്നു. <br> ഡോ. ധര്&#x200d;മാനന്ദ സ്വാമി, ഫാ. മാത്യൂസ് വട്ടിയാനിക്കല്&#x200d;, വഖ്ഫ് ബോര്&#x200d;ഡ് അംഗങ്ങളായ എം.സി. മായിന്&#x200d; ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്&#x200d;, അഡ്വ. എം. ഷറഫുദ്ദീന്&#x200d;, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്&#x200d; ബി.എം. ജമാല്&#x200d;, മുന്&#x200d; അംഗം  ഡോ. ഹുസൈന്&#x200d; മടവൂര്&#x200d;, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്&#x200d;, പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന്&#x200d;പിള്ള, കെ.എന്&#x200d;.എം ജനറല്&#x200d; സെക്രട്ടറി പി.പി. ഉണ്ണീന്&#x200d;കുട്ടി മൗലവി, ജലീല്&#x200d; മമാാങ്കര, ടി.പി. അഷ്‌റഫലി, കെ.ടി. കുഞ്ഞാന്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kavalappara-masjid-postmortom.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഞങ്ങള്&#x200d; മടങ്ങുകയാണ്, ഇനിയും ആ പതിനൊന്ന് പേരുകള്&#x200d; തീരാത്ത വേദനയായി മനസ്സിലുണ്ടാവും &#8216;; കവളപ്പാറയില്&#x200d; തിരച്ചില്&#x200d; അവസാനിപ്പിച്ച് ഫയര്&#x200d;ഫോഴ്‌സ്</title>
		<link>https://www.chandrikadaily.com/fire-force-fb-post-about-kavalappara.html</link>
					<comments>https://www.chandrikadaily.com/fire-force-fb-post-about-kavalappara.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 28 Aug 2019 04:46:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fire force]]></category>
		<category><![CDATA[kavalappara]]></category>
		<category><![CDATA[KERALA FLOOD]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137335</guid>

					<description><![CDATA[നിലമ്പൂര്&#x200d;: പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്&#x200d;ക്കായുള്ള തിരച്ചില്&#x200d; അവസാനിപ്പിച്ച് ഫയര്&#x200d;ഫോഴ്‌സ് സംഘം കവളപ്പാറയില്&#x200d; നിന്ന് മടങ്ങി. 59 പേരില്&#x200d; 48 പേരെ കണ്ടെത്താനായതിന്റെ ചാരിതാര്&#x200d;ത്ഥ്യവും പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനാകാത്തതിലുള്ള ദുഃഖവും അവര്&#x200d; പങ്കുവച്ചു. കേരള ഫയര്&#x200d; ആന്&#x200d;ഡ് റെസ്‌ക്യൂ സര്&#x200d;വീസസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് രക്ഷാപ്രവര്&#x200d;ത്തകരുടെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങള്&#x200d;മടങ്ങുന്നു… തീരാത്ത വേദനയായി മനസ്സില്&#x200d; നിങ്ങളുണ്ടാവും കണ്ണീര്&#x200d;പ്രണാമം…… മനുഷ്യപ്രയത്‌നങ്ങള്&#x200d;ക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങള്&#x200d;ക്ക് മുന്നില്&#x200d; മനുഷ്യന്&#x200d; എത്ര നിസ്സഹായര്&#x200d;! അന്&#x200d;പത്തൊമ്പത് [&#8230;]]]></description>
										<content:encoded><![CDATA[
<p>നിലമ്പൂര്&#x200d;: പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്&#x200d;ക്കായുള്ള തിരച്ചില്&#x200d; അവസാനിപ്പിച്ച് ഫയര്&#x200d;ഫോഴ്‌സ് സംഘം കവളപ്പാറയില്&#x200d; നിന്ന് മടങ്ങി. 59 പേരില്&#x200d; 48 പേരെ കണ്ടെത്താനായതിന്റെ ചാരിതാര്&#x200d;ത്ഥ്യവും പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനാകാത്തതിലുള്ള ദുഃഖവും അവര്&#x200d; പങ്കുവച്ചു. </p>



<p>കേരള ഫയര്&#x200d; ആന്&#x200d;ഡ് റെസ്‌ക്യൂ സര്&#x200d;വീസസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് രക്ഷാപ്രവര്&#x200d;ത്തകരുടെ കുറിപ്പ്. </p>



<p><strong>ഫേസ്ബുക്ക് പോസ്റ്റ് </strong></p>



<p>ഞങ്ങള്&#x200d;മടങ്ങുന്നു…<br>
തീരാത്ത വേദനയായി മനസ്സില്&#x200d; നിങ്ങളുണ്ടാവും കണ്ണീര്&#x200d;പ്രണാമം……</p>



<p>മനുഷ്യപ്രയത്‌നങ്ങള്&#x200d;ക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങള്&#x200d;ക്ക് മുന്നില്&#x200d; മനുഷ്യന്&#x200d; എത്ര നിസ്സഹായര്&#x200d;!<br>
അന്&#x200d;പത്തൊമ്പത് പേരുടെ സ്വപ്നങ്ങള്&#x200d;ക്ക് മേല്&#x200d; ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.<br>
കവളപ്പാറ ദുരന്തം….<br>
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്&#x200d;ക്കായുള്ള തിരച്ചില്&#x200d; അവസാനിപ്പിച്ച് ഞങ്ങള്&#x200d; മടങ്ങുകയാണ്…..<br>
ഹതഭാഗ്യരായ അന്&#x200d;പത്തിഒന്&#x200d;പത് പേരില്&#x200d; നാല്&#x200d;പ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിന്റെ മാറിലേക്ക് തന്നെ തിരികെ നല്&#x200d;കാനായി <br>
എന്ന ചാരിതാര്&#x200d;ത്ഥ്യത്തോടെ,<br>
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകള്&#x200d; മനസ്സില്&#x200d; തുടികൊട്ടുന്നു.<br>
ഇമ്പിപ്പാലന്&#x200d;, സുബ്രമഹ്ണ്യന്&#x200d;, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാര്&#x200d;ത്തിക് ,കമല്&#x200d;, സുജിത്, ശാന്തകുമാരി, പെരകന്&#x200d;</p>



<p>മുത്തപ്പന്&#x200d; കുന്നിടിഞ്ഞ് വീണ നാല്&#x200d;പ്പതടിയോളമുള്ള മണ്ണിന്റെ  ആഴങ്ങളിലല്ല, ഞങ്ങള്&#x200d; രക്ഷാപ്രവര്&#x200d;ത്തകരുടെ മനസ്സിന്റെ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങള്&#x200d; തിളങ്ങി നില്&#x200d;ക്കും !<br>
ഞങ്ങളുടെ പാഠ പുസ്തകങ്ങളില്&#x200d; നിന്നും പ്രകൃതി കീറിയെടുത്ത പാഠങ്ങളുടെ പ്രതീകമെന്നോണം!</p>



<p>പതിനെട്ട് ദിവസങ്ങളായി കവളപ്പാറയില്&#x200d; ഒരു മനസ്സോടെ പ്രവര്&#x200d;ത്തിച്ച രക്ഷാപ്രവര്&#x200d;ത്തകരുടെ<br> കണ്ണീര്&#x200d; പ്രണാമം…..</p>



<figure class="wp-block-image"><img loading="lazy" width="886" height="960" src="https://www.chandrikadaily.com/wp-content/uploads/2019/08/69136921_2413529025532888_4391287886142504960_n.jpg" alt="" class="wp-image-137336"/></figure>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fire-force-fb-post-about-kavalappara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോസ്റ്റ് മോര്&#x200d;ട്ടത്തിന് പള്ളി വിട്ടുനല്&#x200d;കിയ കമ്മിറ്റിക്ക് വഖ്ഫ് ബോര്&#x200d;ഡിന്റെ ആദരം</title>
		<link>https://www.chandrikadaily.com/postmortom-masjid-placed.html</link>
					<comments>https://www.chandrikadaily.com/postmortom-masjid-placed.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 25 Aug 2019 03:22:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kavalappara]]></category>
		<category><![CDATA[postmortum]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137021</guid>

					<description><![CDATA[എടക്കര: കവളപ്പാറ ഉരുള്&#x200d;പൊട്ടലില്&#x200d; മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്&#x200d;കിയ പോത്തുകല്&#x200d; ജംഇയ്യത്തുല്&#x200d; മുജാഹിദീന്&#x200d; സംഘത്തിനെ വഖ്ഫ് ബോര്&#x200d;ഡ് ആദരിക്കുന്നു. ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് പള്ളി വിട്ടുനല്&#x200d;കിയ നടപടി ഉദാത്ത മാതൃകയാണ് കാണിച്ചതെന്ന് ബോര്&#x200d;ഡ് അഭിപ്രായപ്പെട്ടു. കവളപ്പാറയില്&#x200d; നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി കിലോമീറ്ററുകള്&#x200d; സഞ്ചരിച്ചു നിലമ്പൂരിലെ ജില്ല ആശുപത്രിയിലത്തെിക്കേണ്ടതിന് പകരം പള്ളി കമ്മിറ്റിയുടെ തീരുമാന ശേഷം കൂടുതല്&#x200d; എളുപ്പമാകുകയായിരുന്നു. പള്ളി കമ്മിറ്റി സ്വീകരിച്ച മാനുഷിക പരിഗണനയിലുള്ള സന്ദര്&#x200d;ഭോജിതമായ ഈ തീരുമാനം ജനങ്ങള്&#x200d;ക്കിടയിലും, രാഷ്ട്രീയസാമൂഹിക [&#8230;]]]></description>
										<content:encoded><![CDATA[
<p><br> എടക്കര: കവളപ്പാറ ഉരുള്&#x200d;പൊട്ടലില്&#x200d; മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്&#x200d;കിയ പോത്തുകല്&#x200d; ജംഇയ്യത്തുല്&#x200d; മുജാഹിദീന്&#x200d; സംഘത്തിനെ വഖ്ഫ് ബോര്&#x200d;ഡ് ആദരിക്കുന്നു. ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് പള്ളി വിട്ടുനല്&#x200d;കിയ നടപടി ഉദാത്ത മാതൃകയാണ് കാണിച്ചതെന്ന് ബോര്&#x200d;ഡ് അഭിപ്രായപ്പെട്ടു. <br> കവളപ്പാറയില്&#x200d; നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി കിലോമീറ്ററുകള്&#x200d; സഞ്ചരിച്ചു നിലമ്പൂരിലെ ജില്ല ആശുപത്രിയിലത്തെിക്കേണ്ടതിന് പകരം പള്ളി കമ്മിറ്റിയുടെ തീരുമാന ശേഷം കൂടുതല്&#x200d; എളുപ്പമാകുകയായിരുന്നു. പള്ളി കമ്മിറ്റി സ്വീകരിച്ച മാനുഷിക പരിഗണനയിലുള്ള സന്ദര്&#x200d;ഭോജിതമായ ഈ  തീരുമാനം ജനങ്ങള്&#x200d;ക്കിടയിലും, രാഷ്ട്രീയസാമൂഹിക നേതാക്കള്&#x200d;ക്കിടയിലും പ്രത്യേക പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പള്ളി കമ്മറ്റിയെ ആദരിക്കുന്നതിനും, പാരിതോഷികമായി ഒരു ലക്ഷം രൂപ നല്&#x200d;കുന്നതിനും വഖ്ഫ് ബോര്&#x200d;ഡ് യോഗം തീരുമാനമെടുത്തത്. ഈ മാസം 28ന് പോത്തുകല്&#x200d;  മസ്ജിദുല്&#x200d; മുജാഹിദീനില്&#x200d; സംഘടിപ്പിക്കുന്ന പരിപാടിയില്&#x200d; വഖ്ഫ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; കമ്മിറ്റിയെ ആദരിക്കലും പാരിതോഷിക വിതരണവും നടത്തും. ചടങ്ങില്&#x200d; വഖ്ഫ് ബോര്&#x200d;ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, ബോര്&#x200d;ഡ് അംഗങ്ങളും, വഖ്ഫ് ബോര്&#x200d;ഡ് മഞ്ചേരി ഡിവിഷനല്&#x200d; ഓഫീസറും പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/postmortom-masjid-placed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവളപ്പാറയില്&#x200d; ഇനിയും കണ്ടെത്താനാവാതെ 11 പേര്&#x200d;; മൃതദേഹം കിട്ടണമെന്ന ആവശ്യത്തിലുറച്ച് ബന്ധുക്കള്&#x200d;</title>
		<link>https://www.chandrikadaily.com/kavalappara-tragedy.html</link>
					<comments>https://www.chandrikadaily.com/kavalappara-tragedy.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 24 Aug 2019 17:45:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kavalappara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137002</guid>

					<description><![CDATA[മലപ്പുറം: കവളപ്പാറ ഉരുള്&#x200d;പൊട്ടലില്&#x200d; കാണാതായ ബാക്കിയുള്ളവരെ ഇനിയും കണ്ടെത്താനാവുമെന്ന പ്രതീക്ഷ മങ്ങുന്നു. ഉരുള്&#x200d;പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ തെരച്ചിലില്&#x200d; ആരേയും കണ്ടെത്താന്&#x200d; കഴിഞ്ഞില്ല. അതേസമയം കാണാതായവരെ കണ്ടെത്തണമെന്ന ആവശ്യത്തില്&#x200d; ബന്ധുക്കള്&#x200d; ഉറച്ചു നില്&#x200d;ക്കുകയാണ്. ഉരുള്&#x200d;പൊട്ടലില്&#x200d; കാണാതായ 59 പേരില്&#x200d; 48 പേരുടെ മൃതദേഹം ഇതിനകം തന്നെ കവളപ്പാറയില്&#x200d; നിന്നും കണ്ടെടുത്തിട്ടുണ്ട്. അപകടവിവരം പുറത്തറിഞ്ഞ അന്നുമുതല്&#x200d; തുടങ്ങിയ തെരച്ചില്&#x200d; ഇപ്പോഴും തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്&#x200d;ഫോഴ്‌സ്, സന്നദ്ധസംഘടനകള്&#x200d;, നാട്ടുകാര്&#x200d; എന്നിവരൊക്കെ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>മലപ്പുറം: കവളപ്പാറ ഉരുള്&#x200d;പൊട്ടലില്&#x200d; കാണാതായ ബാക്കിയുള്ളവരെ ഇനിയും കണ്ടെത്താനാവുമെന്ന പ്രതീക്ഷ മങ്ങുന്നു. ഉരുള്&#x200d;പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ തെരച്ചിലില്&#x200d; ആരേയും കണ്ടെത്താന്&#x200d; കഴിഞ്ഞില്ല. അതേസമയം കാണാതായവരെ കണ്ടെത്തണമെന്ന ആവശ്യത്തില്&#x200d; ബന്ധുക്കള്&#x200d; ഉറച്ചു നില്&#x200d;ക്കുകയാണ്.</p>



<p>ഉരുള്&#x200d;പൊട്ടലില്&#x200d; കാണാതായ 59 പേരില്&#x200d; 48 പേരുടെ മൃതദേഹം ഇതിനകം തന്നെ കവളപ്പാറയില്&#x200d; നിന്നും കണ്ടെടുത്തിട്ടുണ്ട്. അപകടവിവരം പുറത്തറിഞ്ഞ അന്നുമുതല്&#x200d; തുടങ്ങിയ തെരച്ചില്&#x200d; ഇപ്പോഴും തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്&#x200d;ഫോഴ്‌സ്, സന്നദ്ധസംഘടനകള്&#x200d;, നാട്ടുകാര്&#x200d; എന്നിവരൊക്കെ മനുഷ്യസാധ്യമായ എല്ലാ രീതിയിലും തെരച്ചില്&#x200d; നടത്തുകയാണ്. ഉരുള്&#x200d;പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലും ഇതിനകം തന്നെ രണ്ട് തവണകളായി മണ്ണ് നീക്കി തെരഞ്ഞുകഴിഞ്ഞു. </p>



<p>പ്രദേശത്ത് നിന്ന് ചൊവ്വാഴ്ച്ചക്ക് ശേഷം ഒരാളെപ്പോലും കണ്ടെത്താന്&#x200d; കഴിഞ്ഞില്ല. ചൊവ്വാഴ്ച്ചതന്നെ മൃതദേഹം പല ഭാഗങ്ങളായാണ് കിട്ടിയത്. ഈ സാഹചര്യത്തില്&#x200d; ഇനി മൃതദേഹം കണ്ടെടുക്കാനാവുമെന്ന വലിയ പ്രതീക്ഷ തെരച്ചില്&#x200d; നടത്തുന്നവര്&#x200d;ക്കില്ല. പക്ഷെ കാണാതായവരുടെ ബന്ധുക്കള്&#x200d; മൃതദേഹം വിശ്വാസപരമായി സംസ്‌ക്കരിക്കണമെന്ന ആവശ്യത്തിലുറച്ച് നില്&#x200d;ക്കുകയാണ്.ഇനി കണ്ടെത്താനുള്ള പതിനൊന്നുപേരില്&#x200d; ഒമ്പതു പേര്&#x200d; ആദിവാസികളാണ്.</p>



<p>മൃതദേഹം കണ്ടെത്താന്&#x200d; സഹായിക്കണമെന്നാവശ്യപെട്ട് കാണാതായവരുടെ ബന്ധുക്കള്&#x200d; മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചു. ഒരു ഭാഗത്ത് തെരെച്ചില്&#x200d; തുടരുമ്പോഴും കാണാതായവരുടെ ബന്ധുക്കളെ നിസ്സഹായവസ്ഥ പറഞ്ഞ് ബോധ്യപെടുത്താനുള്ള ശ്രമങ്ങള്&#x200d; ജനപ്രതിനിധികള്&#x200d; നടത്തുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kavalappara-tragedy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവളപ്പാറ, പുത്തുമല ദുരന്തം; 18 പേരെ കണ്ടെത്തണം</title>
		<link>https://www.chandrikadaily.com/kavalappara-puthumala-kerala-news.html</link>
					<comments>https://www.chandrikadaily.com/kavalappara-puthumala-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Aug 2019 06:44:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kavalappara]]></category>
		<category><![CDATA[puthumala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136562</guid>

					<description><![CDATA[നിലമ്പൂര്&#x200d;: കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്&#x200d;ക്കായി ഇന്നും തിരച്ചില്&#x200d; തുടരും. കവളപ്പാറയില്&#x200d; നിന്ന് 13 പേരെയും പുത്തുമലയില്&#x200d; നിന്ന് അഞ്ച് പേരെയും കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്&#x200d;. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്&#x200d;ഫോഴ്‌സും സന്നദ്ധ സംഘടന പ്രവര്&#x200d;ത്തകരും ചേര്&#x200d;ന്നാണ് പ്രദേശങ്ങളില്&#x200d; തിരച്ചില്&#x200d; നടത്തുന്നത്. വയനാട് പുത്തുമലയില്&#x200d; കാണാതായ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുത്തുമലയില്&#x200d; തിരച്ചില്&#x200d; പൂര്&#x200d;ണമായും അവസാനിപ്പിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് മാത്രമാണ് ഇന്ന് തിരച്ചില്&#x200d; നടത്തുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>നിലമ്പൂര്&#x200d;: കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്&#x200d;ക്കായി ഇന്നും തിരച്ചില്&#x200d; തുടരും. കവളപ്പാറയില്&#x200d; നിന്ന് 13 പേരെയും പുത്തുമലയില്&#x200d; നിന്ന് അഞ്ച് പേരെയും കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്&#x200d;. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്&#x200d;ഫോഴ്‌സും സന്നദ്ധ സംഘടന പ്രവര്&#x200d;ത്തകരും ചേര്&#x200d;ന്നാണ് പ്രദേശങ്ങളില്&#x200d; തിരച്ചില്&#x200d; നടത്തുന്നത്.</p>



<p>വയനാട് പുത്തുമലയില്&#x200d; കാണാതായ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുത്തുമലയില്&#x200d; തിരച്ചില്&#x200d; പൂര്&#x200d;ണമായും അവസാനിപ്പിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് മാത്രമാണ് ഇന്ന് തിരച്ചില്&#x200d; നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ നിന്നുമാണ് മൃതദേഹങ്ങള്&#x200d; കണ്ടെത്തിയത്, ഈ സാഹചര്യത്തിലാണ് തിരച്ചില്&#x200d; സൂചിപ്പാറയിലേക്ക് മാത്രം കേന്ദ്രീകരിക്കാന്&#x200d; തീരുമാനിച്ചത്.</p>



<p>കവളപ്പാറയില്&#x200d; നിന്ന് ഇനിയും 13 പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇന്നലെ രാവിലെ മുതല്&#x200d; വൈകുന്നേരം വരെ തിരച്ചില്&#x200d; നടത്തിയെങ്കിലും ആരെയും കണ്ടെത്താന്&#x200d; സാധിച്ചിരുന്നില്ല. ഹൈദരാബാദില്&#x200d;നിന്നെത്തിച്ച ഭൂഗര്&#x200d;ഭ റഡാര്&#x200d; ഉപയോഗിച്ച് നടത്തിയ തിരച്ചില്&#x200d; ഫലം കണ്ടിരുന്നില്ല. മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യമാണ് റഡാര്&#x200d; ഉപയോഗിച്ചുള്ള തിരച്ചിലിന് തടസമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kavalappara-puthumala-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവളപ്പാറയില്&#x200d; മൂന്നു മൃതദേഹങ്ങള്&#x200d; കൂടി കണ്ടെത്തി</title>
		<link>https://www.chandrikadaily.com/kavalappara-found-three-dead-bodies-news.html</link>
					<comments>https://www.chandrikadaily.com/kavalappara-found-three-dead-bodies-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Aug 2019 09:57:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kavalappara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136410</guid>

					<description><![CDATA[മലപ്പുറം: കവളപ്പാറയില്&#x200d; നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങള്&#x200d; കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്&#x200d; മരിച്ചവരുടെ എണ്ണം 43 ആയി. ഇനി 16 പേരെ കൂടി കണ്ടെത്താനുണ്ട്. കവളപ്പാറയില്&#x200d; ഭൂഗര്&#x200d;ഭ റഡാര്&#x200d; സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്&#x200d; തുടരുകയാണ്. അത്യാധുനിക ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്&#x200d; ഉപയോഗിച്ചാണ് തെരച്ചില്&#x200d; നടത്തുന്നത്. ഹൈദരാബാദില്&#x200d; നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാര്&#x200d; സംവിധാനം കരിപ്പൂരില്&#x200d; എത്തിച്ചത്. ദുരന്തമേഖലയിലെ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്&#x200d; തിരച്ചില്&#x200d; നടത്താന്&#x200d; രക്ഷാപ്രവര്&#x200d;ത്തകര്&#x200d;ക്ക് സാധിച്ചിരുന്നില്ല. ഉരുള്&#x200d;പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയില്&#x200d; കാണാതായവരില്&#x200d; ഒരാളുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p>മലപ്പുറം: കവളപ്പാറയില്&#x200d; നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങള്&#x200d; കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്&#x200d; മരിച്ചവരുടെ എണ്ണം 43 ആയി. ഇനി 16 പേരെ കൂടി കണ്ടെത്താനുണ്ട്. കവളപ്പാറയില്&#x200d; ഭൂഗര്&#x200d;ഭ റഡാര്&#x200d; സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്&#x200d; തുടരുകയാണ്.</p>



<p>അത്യാധുനിക ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്&#x200d; ഉപയോഗിച്ചാണ് തെരച്ചില്&#x200d; നടത്തുന്നത്. ഹൈദരാബാദില്&#x200d; നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാര്&#x200d; സംവിധാനം കരിപ്പൂരില്&#x200d; എത്തിച്ചത്. ദുരന്തമേഖലയിലെ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്&#x200d; തിരച്ചില്&#x200d; നടത്താന്&#x200d; രക്ഷാപ്രവര്&#x200d;ത്തകര്&#x200d;ക്ക് സാധിച്ചിരുന്നില്ല. </p>



<p>ഉരുള്&#x200d;പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയില്&#x200d; കാണാതായവരില്&#x200d; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. അപകടം നടന്നതിന്റെ ഒന്നര കിലോമീറ്റര്&#x200d; അകലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയിടുക്കില്&#x200d; കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി ആറുപേരെ കൂടി പുത്തുമലയില്&#x200d; കണ്ടെത്താനുണ്ട്. വൈകീട്ടോടെ തിരച്ചിലിനായി ഭൂഗര്&#x200d;ഭ റഡാര്&#x200d; സംവിധാനം പുത്തുമലയിലും എത്തിച്ചേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kavalappara-found-three-dead-bodies-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവളപ്പാറയില്&#x200d; വീണ്ടും വിള്ളല്&#x200d; കണ്ടെത്തി; രണ്ട് മൃതദേഹങ്ങള്&#x200d;കൂടി കണ്ടെടുത്തു</title>
		<link>https://www.chandrikadaily.com/landslide-again-in-kavalappara-total-40-death.html</link>
					<comments>https://www.chandrikadaily.com/landslide-again-in-kavalappara-total-40-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Aug 2019 18:14:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood 2019]]></category>
		<category><![CDATA[kavalappara]]></category>
		<category><![CDATA[landslip]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136324</guid>

					<description><![CDATA[കവളപ്പാറയില്&#x200d; ഉരുള്&#x200d;പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്&#x200d; കണ്ടെത്തി. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്&#x200d; അകലെ മുത്തപ്പന്&#x200d;കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്&#x200d; കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളല്&#x200d; രൂപപ്പെട്ടിരിക്കുന്നത്. അഞ്ച് ഇഞ്ച് മുതല്&#x200d; 2 അടിയോളം വീതിയിലാണ് ഭൂമി വിണ്ടുകീറിയത്. ചിലയിടങ്ങളില്&#x200d; ഭൂമി താഴ്ന്ന നിലയിലും കണ്ടെത്തി. പ്രദേശത്ത് വീണ്ടും വിള്ളല്&#x200d; രൂപപ്പെട്ടത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം കവളപ്പാറ ദുരന്തത്തില്&#x200d; ഇന്ന് രണ്ട് മൃതദേഹങ്ങള്&#x200d;കൂടി കണ്ടെടുത്തു. സൂത്രത്തില്&#x200d; വിജയന്റെ മകനും മിലിട്ടറി ഉദ്യോഗസ്ഥനുമായ വിഷണുവിന്റെ(25) [&#8230;]]]></description>
										<content:encoded><![CDATA[
<p>കവളപ്പാറയില്&#x200d; ഉരുള്&#x200d;പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്&#x200d; കണ്ടെത്തി. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്&#x200d; അകലെ മുത്തപ്പന്&#x200d;കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്&#x200d; കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളല്&#x200d; രൂപപ്പെട്ടിരിക്കുന്നത്. അഞ്ച് ഇഞ്ച് മുതല്&#x200d; 2 അടിയോളം വീതിയിലാണ് ഭൂമി വിണ്ടുകീറിയത്. ചിലയിടങ്ങളില്&#x200d; ഭൂമി താഴ്ന്ന നിലയിലും കണ്ടെത്തി. പ്രദേശത്ത് വീണ്ടും വിള്ളല്&#x200d; രൂപപ്പെട്ടത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.</p>



<p>അതേസമയം കവളപ്പാറ ദുരന്തത്തില്&#x200d; ഇന്ന് രണ്ട് മൃതദേഹങ്ങള്&#x200d;കൂടി കണ്ടെടുത്തു. സൂത്രത്തില്&#x200d; വിജയന്റെ മകനും മിലിട്ടറി ഉദ്യോഗസ്ഥനുമായ വിഷണുവിന്റെ(25) മൃതദേഹവും തിരച്ചറിയാനാകാത്ത ഒരു മൃതദേഹവുമാണ് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്&#x200d; മരണം 40 ആയി. 19 മൃതദേഹങ്ങള്&#x200d;കൂടി ദുരന്തഭൂമിയില്&#x200d; നിന്നും കണ്ടെടുക്കാനുണ്ട്. പതിനഞ്ചോളം മണ്ണ് മാന്തി യന്ത്രങ്ങള്&#x200d; ഉപയോഗിച്ചാണ് ഇന്നലെ തിരച്ചില്&#x200d; നടത്തിയത്. മൃതദേഹങ്ങള്&#x200d; കണ്ടെത്താന്&#x200d; സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് തിരച്ചില്&#x200d; വ്യാപിപ്പിച്ചിട്ടുണ്ട്. മണ്ണിനടിയില്&#x200d; കിടക്കുന്ന മൃതദേഹങ്ങള്&#x200d; കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളുമായി ഹൈദരാബാദില്&#x200d; നിന്നുള്ള ശാസ്ത്രജ്ഞരുടെ ആറംഗ സംഘം നിലമ്പൂരിലെത്തിയെങ്കിലും സമയം വൈകിയതിനാല്&#x200d; ദുരന്ത സ്ഥലത്തേക്ക് പോയില്ല. സംഘം ഇന്ന് രാവിലെ കവളപ്പാറയില്&#x200d; മൃതദേഹങ്ങള്&#x200d;ക്കായി ശാസ്ത്രീയ പരിശോധന നടത്തും. ഇന്നലെ നടന്ന തെരച്ചില്&#x200d; വൈകീട്ട് ആറ് മണിയോടെ അവസാനിപ്പിച്ചു. വിഷ്ണുവിന്റെ മൃതദേഹം മോര്&#x200d;ച്ചറിയിലേക്ക് മാറ്റി.</p>



<p>

അതേസമയം പുത്തുമലയിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തിരച്ചിലില്&#x200d; ഒരു മൃതദേഹം പോലും കണ്ടെത്താനായില്ല. ഇനി ഏഴ് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ജിപിആർ സംവിധാനം പുത്തുമലയില്&#x200d; ഉപയോഗിക്കാനും ആലോചനയുണ്ട്. ദുരിതബാധിതരായ ആദിവാസികളെ &nbsp;പുനരധിവസിപ്പിക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകും. മറ്റുള്ളവരെ മുണ്ടേരിയിലെ സർക്കാർ &nbsp;ഭൂമിയിൽ പുനരധിവസിപ്പിക്കാനുള്ള നിര്&#x200d;ദേശമാണ് സര്&#x200d;ക്കാരിന് മുന്നിലുള്ളത്.&nbsp;

</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/landslide-again-in-kavalappara-total-40-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരന്ത സ്ഥലങ്ങളില്&#x200d; തിരച്ചില്&#x200d; നിര്&#x200d;ത്തുന്നുവെന്ന് വ്യാജ പ്രചരണം: പ്രതികരണവുമായി മന്ത്രി ഏ.കെ ശശീന്ദ്രന്&#x200d;</title>
		<link>https://www.chandrikadaily.com/ak-shasheendran-about-kavalappara-news.html</link>
					<comments>https://www.chandrikadaily.com/ak-shasheendran-about-kavalappara-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Aug 2019 05:33:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AK Shasheendran]]></category>
		<category><![CDATA[kavalappara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136149</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്&#x200d;പൊട്ടല്&#x200d; നടന്ന സ്ഥലങ്ങളില്&#x200d; തെരച്ചില്&#x200d; നിര്&#x200d;ത്താനുള്ള തീരുമാനം സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചെന്ന് പ്രചാരണം. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും കാണാതായവര്&#x200d;ക്കായി ഇപ്പോഴും ഊര്&#x200d;ജ്ജിതമായ തെരച്ചില്&#x200d; പുരോഗമിക്കുന്നതിനിടെയാണ് തെരച്ചില്&#x200d; നിര്&#x200d;ത്താന്&#x200d; ആലോചിക്കുന്നതായി പ്രചാരണം നടക്കുന്നത്. ഇതിന് മറുപടിയുമായി മന്ത്രി ഏ.കെ ശശീന്ദ്രന്&#x200d; രംഗത്തെത്തി. പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ശശീന്ദ്രന്&#x200d; പറഞ്ഞു. ബന്ധുക്കളുടെ തൃപ്തിക്കനുസരിച്ചാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു. കേരള ദുരന്ത നിവാരണ അതോറിറ്റി ഫെയ്‌സ്ബുക്കിലൂടെയും പ്രചാരണത്തോട് പ്രതികരിച്ചു. &#8216;ഉരുള്&#x200d;പൊട്ടല്&#x200d; നടന്ന ഒരു സ്ഥലത്തും തിരച്ചില്&#x200d; നിര്&#x200d;ത്താന്&#x200d; തീരുമാനം [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്&#x200d;പൊട്ടല്&#x200d; നടന്ന സ്ഥലങ്ങളില്&#x200d; തെരച്ചില്&#x200d; നിര്&#x200d;ത്താനുള്ള തീരുമാനം സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചെന്ന് പ്രചാരണം. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും കാണാതായവര്&#x200d;ക്കായി ഇപ്പോഴും ഊര്&#x200d;ജ്ജിതമായ തെരച്ചില്&#x200d; പുരോഗമിക്കുന്നതിനിടെയാണ് തെരച്ചില്&#x200d; നിര്&#x200d;ത്താന്&#x200d; ആലോചിക്കുന്നതായി പ്രചാരണം നടക്കുന്നത്. ഇതിന് മറുപടിയുമായി മന്ത്രി ഏ.കെ ശശീന്ദ്രന്&#x200d; രംഗത്തെത്തി. <br>
പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ശശീന്ദ്രന്&#x200d; പറഞ്ഞു. ബന്ധുക്കളുടെ തൃപ്തിക്കനുസരിച്ചാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു. </p>



<p>കേരള ദുരന്ത നിവാരണ അതോറിറ്റി ഫെയ്‌സ്ബുക്കിലൂടെയും പ്രചാരണത്തോട് പ്രതികരിച്ചു. &#8216;ഉരുള്&#x200d;പൊട്ടല്&#x200d; നടന്ന ഒരു സ്ഥലത്തും തിരച്ചില്&#x200d; നിര്&#x200d;ത്താന്&#x200d; തീരുമാനം എടുത്തിട്ടില്ല . തിരച്ചില്&#x200d; തുടരുന്നു എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു,&#8217; ഫെയ്‌സ്ബുക്കില്&#x200d; ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. അതേസമയം, കവളപ്പാറയില്&#x200d; നിന്ന് രണ്ടു മൃതദേഹങ്ങള്&#x200d;കൂടി കണ്ടെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ak-shasheendran-about-kavalappara-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
