<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>keral &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/keral/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 19 Dec 2024 10:13:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>keral &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്&#x200d; കൊണ്ടുപോയ സംഭവം; ട്രൈബല്&#x200d; എക്സ്റ്റന്&#x200d;ഷന്&#x200d; ഓഫീസര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;</title>
		<link>https://www.chandrikadaily.com/the-incident-where-the-body-of-an-elderly-tribal-woman-was-taken-away-in-an-auto-suspension-of-tribal-extension-officer.html</link>
					<comments>https://www.chandrikadaily.com/the-incident-where-the-body-of-an-elderly-tribal-woman-was-taken-away-in-an-auto-suspension-of-tribal-extension-officer.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 19 Dec 2024 10:13:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keral]]></category>
		<category><![CDATA[tribal death]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322445</guid>

					<description><![CDATA[ട്രൈബല്&#x200d; എക്സ്റ്റന്&#x200d;ഷന്&#x200d; ഓഫീസര്&#x200d; ഒ.നൗഷാദിനെയാണ്‌ സസ്‌പെന്&#x200d;ഡ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്&#x200d; കൊണ്ടുപോയ സംഭവം; ട്രൈബല്&#x200d; എക്സ്റ്റന്&#x200d;ഷന്&#x200d; ഓഫീസര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;</p>
<p>വയനാട്: ആംബുലന്&#x200d;സ് അനുവദിക്കാത്തതിനെ തുടര്&#x200d;ന്ന് ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയില്&#x200d; കൊണ്ടുപോയ സംഭവത്തില്&#x200d; ട്രൈബല്&#x200d; എക്സ്റ്റന്&#x200d;ഷന്&#x200d; ഓഫീസര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;. അന്വേഷത്തിന് ശേഷമാണ് ഒ.നൗഷാദിനെ സസ്‌പെന്&#x200d;ഡ് ചെയ്തത്. ട്രൈബല്&#x200d; പ്രമോട്ടര്&#x200d; മഹേഷ് കുമാറിനെനേരത്തെ തന്നെ സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു.</p>
<p>ആദിവാസി വിഭാഗത്തില്&#x200d;പ്പെട്ട ട്രൈബല്&#x200d; പ്രമോട്ടറെ സസ്‌പെന്&#x200d;ഡ് ചെയ്തതില്&#x200d; പ്രതിഷേധമുയര്&#x200d;ന്നിരുന്നു. സസ്‌പെന്&#x200d;ഷന്&#x200d; പിന്&#x200d;വലിക്കണമെന്ന് ആവശ്യപ്പെട്ട് െ്രെടബല്&#x200d; പ്രമോട്ടര്&#x200d;മാര്&#x200d; സമരം ആരംഭിക്കുകയും ചെയ്തിരുന്നു. ട്രൈബല്&#x200d;<br />
പ്രമോട്ടറെ ബലിയാടാക്കി മറ്റുചിലരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവര്&#x200d; ആരോപിച്ചിരുന്നു.</p>
<p>ആദിവാസി വയോധിക മരിച്ചതിന് ശേഷം ആംബുലന്&#x200d;സിന് ആവശ്യപ്പെട്ടിരുന്നു. തുടര്&#x200d;ന്ന് രാവിലെ 10 മുതല്&#x200d; വൈകിട്ട് നാല് വരെ ആംബുലന്&#x200d;സിന് വേണ്ടി കാത്തിരുന്നിട്ടും ലഭിക്കാതെ വന്നതോടെയാണ് മൃതദേഹം ഓട്ടോയില്&#x200d; കൊണ്ടുപോയത്. ഇതിനെതിരെ വലിയ പ്രതിഷേധമുയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-the-body-of-an-elderly-tribal-woman-was-taken-away-in-an-auto-suspension-of-tribal-extension-officer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ ഹർജി ഇന്ന് സുപ്രിം കോടതിയിൽ</title>
		<link>https://www.chandrikadaily.com/borrowing-limit-state-governments-plea-against-center-in-supreme-court-today.html</link>
					<comments>https://www.chandrikadaily.com/borrowing-limit-state-governments-plea-against-center-in-supreme-court-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 06 Mar 2024 05:15:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[keral]]></category>
		<category><![CDATA[money]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292260</guid>

					<description><![CDATA[സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്]]></description>
										<content:encoded><![CDATA[<p>കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്.</p>
<p>അടിയന്തരമായി 26,000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹർജി പിൻവലിച്ചാൽ 13,000 കോടി അനുവദിക്കാമെന്ന കേന്ദ്രനിർദേശം കേരളം തള്ളിയിരുന്നു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് കേന്ദ്രവും കേരളവും ചർച്ച നടത്തിയിരുന്നുവെങ്കിലും പ്രശ്‌നപരിഹാരമായിരുന്നില്ല.</p>
<p>അതേസമയം സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായാണ് ഇപ്പോഴും നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/borrowing-limit-state-governments-plea-against-center-in-supreme-court-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ എൻ  ഐ എ പരിശോധന</title>
		<link>https://www.chandrikadaily.com/raidpopularfrindniakerala15.html</link>
					<comments>https://www.chandrikadaily.com/raidpopularfrindniakerala15.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 13 Aug 2023 06:31:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[']]></category>
		<category><![CDATA[keral]]></category>
		<category><![CDATA[NIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269604</guid>

					<description><![CDATA[മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തുമാണ് റെയ്ഡ് നടക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തുമാണ് റെയ്ഡ് നടക്കുന്നത്.മലപ്പുറത്ത് നാലിടങ്ങളിലാണ് പരിശോധന.വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിൽ ഒരേ സമയമാണ് പരിശോധന.സാമ്പത്തിക സ്‌ത്രോതസ്സുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/raidpopularfrindniakerala15.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രെയിനില്&#x200d;  പെണ്&#x200d;കുട്ടിക്ക് നേരെ നഗ്നതാപ്രദര്&#x200d;ശനം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/train-kerla-girl.html</link>
					<comments>https://www.chandrikadaily.com/train-kerla-girl.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 02 Aug 2023 05:07:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keral]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267730</guid>

					<description><![CDATA[കാസര്&#x200d;കോട് ട്രെയിനില്&#x200d; വെച്ച് പെണ്&#x200d;കുട്ടിക്ക് നേരെ നഗ്നതാപ്രദര്&#x200d;ശനം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോര്&#x200d;ജ് ജോസഫ് എന്ന മധ്യവയസ്‌കനാണ് പിടിയിലായത്. ഇന്നലെ രാവിലെ ഷൊര്&#x200d;ണൂരില്&#x200d;നിന്ന് കാസര്&#x200d;കോട്ടേക്ക് പഠനത്തിനായി പോകുകയായിരുന്ന കുട്ടിയാണ് പരാതിക്കാരി. യാത്രക്കാരാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട്ടുനിന്ന് കയറിയ ഇയാള്&#x200d; യാത്രക്കാരുടെ ഇടയില്&#x200d;വെച്ചുതന്നെ എതിര്&#x200d;വശത്തിരിക്കുന്ന വിദ്യാര്&#x200d;ത്ഥിനിയോടെ അപമര്യാദയായി പെരുമാറുകയായിരുന്നു. കുട്ടിതന്നെ വീഡിയോ എടുത്ത് സമൂഹമാധ്യമത്തില്&#x200d; പോസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട് ട്രെയിനില്&#x200d; വെച്ച് പെണ്&#x200d;കുട്ടിക്ക് നേരെ നഗ്നതാപ്രദര്&#x200d;ശനം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോര്&#x200d;ജ് ജോസഫ് എന്ന മധ്യവയസ്‌കനാണ് പിടിയിലായത്. ഇന്നലെ രാവിലെ ഷൊര്&#x200d;ണൂരില്&#x200d;നിന്ന് കാസര്&#x200d;കോട്ടേക്ക് പഠനത്തിനായി പോകുകയായിരുന്ന കുട്ടിയാണ് പരാതിക്കാരി. യാത്രക്കാരാണ് പ്രതിയെ പിടികൂടിയത്.<br />
കോഴിക്കോട്ടുനിന്ന് കയറിയ ഇയാള്&#x200d; യാത്രക്കാരുടെ ഇടയില്&#x200d;വെച്ചുതന്നെ എതിര്&#x200d;വശത്തിരിക്കുന്ന വിദ്യാര്&#x200d;ത്ഥിനിയോടെ അപമര്യാദയായി പെരുമാറുകയായിരുന്നു. കുട്ടിതന്നെ വീഡിയോ എടുത്ത് സമൂഹമാധ്യമത്തില്&#x200d; പോസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/train-kerla-girl.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിദാന് വെടിയേറ്റതിന് പിന്നില്&#x200d; സ്വര്&#x200d;ണക്കടത്ത് സംഘം? നെഞ്ചില്&#x200d; 3 മുറിവുകള്&#x200d;</title>
		<link>https://www.chandrikadaily.com/myrder-edavannas.html</link>
					<comments>https://www.chandrikadaily.com/myrder-edavannas.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 22 Apr 2023 14:34:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[keral]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249450</guid>

					<description><![CDATA[സംഭവത്തിൽ കേസെടുത്ത് അനേക്ഷണം ആരംഭിച്ച പോലീസ് സുഹൃത്തിനെ ഉൾപ്പെടെ ചോദ്യം ചെയ്തു വരികയാണ്.]]></description>
										<content:encoded><![CDATA[<div class="adn ads" data-message-id="#msg-a:r8963996790469141957" data-legacy-message-id="187a95f0307d5e19">
<div class="gs">
<div class="">
<div id=":ob" class="ii gt">
<div id=":oa" class="a3s aiL ">
<div dir="auto">
<div dir="auto">എടവണ്ണയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അറയിലകത്ത്  റിദാൻ ബസിത്ത് (25) ന്നെയാണ് മരിച്ച നിലയിൽ കണ്ടത്.റിദാന് വെടിയേറ്റതിന് പിന്നില്&#x200d; സ്വര്&#x200d;ണക്കടത്ത് സംഘംഎന്നാണ് സൂചന. നെഞ്ചില്&#x200d; 3 മുറിവുകള്&#x200d; ഉണ്ട്.</div>
<div dir="auto">ഇന്ന് രാവിലെ എടവണ്ണ ജാമിഅ കോളേജിന് സമീപമുള്ള കുന്നിൻ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്.യുവാവിൻ്റെ തലക്ക് പിന്നിലും നെഞ്ചിലും വെടിയേറ്റ രീതിയിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. കരിപ്പൂർ എം.ഡി.എം.എ പിടികൂടിയ കേസിൽ  പ്രതിയായി ജയിലിൽ ആയിരുന്നു റിദാൻ ബാസിത്ത്.</div>
<div dir="auto">മൂന്നാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. ഇന്നലെ രാത്രി വീട്ടിൽ നിന്നും സുഹൃത്തുമായി കുന്നിൻ മുകളിലേക്ക് പോയ റിദാൻ ബാസിത്തിനെ രാവിലെ തിരിച്ചു വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിലമ്പൂർ ഡി.വൈ.എസ്.പി.യുടെയും എടവണ്ണ, വണ്ടൂർ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർമാരുടെയും സാന്നിധ്യത്തിൽ ഇൻക്വസ്റ്റ്  നടത്തിയ ശേഷം പോസ്റ്റ്മാർട്ടത്തിനായി  മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.സംഭവത്തിൽ കേസെടുത്ത് അനേക്ഷണം ആരംഭിച്ച പോലീസ് സുഹൃത്തിനെ ഉൾപ്പെടെ ചോദ്യം ചെയ്തു വരികയാണ്.</div>
</div>
<div class="yj6qo"></div>
<div class="adL"></div>
</div>
</div>
<div class="hi"></div>
</div>
</div>
<div class="ajx"></div>
</div>
<div class="gA gt acV">
<div class="gB xu">
<div class="ip iq"></div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/myrder-edavannas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വരുന്നത് വലിയ പ്രഹരം; കഴുകന്&#x200d;കണ്ണുകള്&#x200d; റോഡുകളില്&#x200d;നിന്ന് പ്രതിദിനം പിരിച്ചെടുക്കുന്നത് 25 കോടി</title>
		<link>https://www.chandrikadaily.com/mvd-kerla-aicamsa.html</link>
					<comments>https://www.chandrikadaily.com/mvd-kerla-aicamsa.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sun, 16 Apr 2023 04:13:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AI CAMS]]></category>
		<category><![CDATA[keral]]></category>
		<category><![CDATA[mvd]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248167</guid>

					<description><![CDATA[2000 കോടി രൂപ പിരിച്ചെടുക്കണമന്നെ് കാട്ടി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്&#x200d;ക്ക് നല്&#x200d;കിയ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>പ്രതിദിനം 25 കോടി രൂപ. ഇനി മലയാളിയും ഭയക്കേണ്ടത് നികുതിവര്&#x200d;ധനവിനെയല്ല. വാഹനയാത്രയെയാണ്. വരുന്ന 20ന് കേരളത്തിലെ റോഡിരികുകളിലെ നിര്&#x200d;മിത ബുദ്ധി ( എ. ഐ) ക്യാമറകള്&#x200d; പ്രവര്&#x200d;ത്തനക്ഷമമാകുമ്പോള്&#x200d; മലയാളി കുത്തുപാളയെടുക്കും. സര്&#x200d;ക്കാരിന് വരുന്നതോ ശതകോടികളും.<br />
കേരളത്തിലെ 726 എ.ഐ ക്യാമറകളാണ് സംസ്ഥാനസര്&#x200d;ക്കാരിലെ ഖജനാവിലേക്ക് ജനങ്ങളില്&#x200d;നിന്ന് കോടികള്&#x200d; പിരിച്ചെടുക്കാന്&#x200d; തയ്യാറെടുത്തുനില്&#x200d;ക്കുന്നത്. കഴിഞ്ഞ ഒരു വര്&#x200d;ഷത്തോളമായി സ്ഥാപിച്ചിരുന്ന ക്യാമറകള്&#x200d; എന്നുമുതല്&#x200d; പ്രവര്&#x200d;ത്തിക്കണമെന്നും പിഴകള്&#x200d; ഏതിനൊക്കെ ഇടണമെന്നുമുള്ള ആലോചനയിലായിരുന്നു സര്&#x200d;ക്കാര്&#x200d;. എന്നാല്&#x200d; കഴിഞ്ഞ മന്ത്രിസഭായോഗമാണ് കടുത്ത സാമ്പത്തികപ്രയാസം മറികടക്കാന്&#x200d; റോഡിലെ ക്യാമറകളെ ആശ്രയിക്കാന്&#x200d; തീരുമാനിച്ചിരിക്കുന്നത്. അതായത് വലിയ പ്രതിഷേധത്തെ ക്ഷണിച്ചുവരുത്തുമെന്നറിഞ്ഞിട്ടും ജനങ്ങളെ ഏതുവിധേനയും പിഴിയാനുള്ള തീരുമാനത്തിന് ഇടതുമുന്നണിയുടെ ആകെ സമ്മതം കിട്ടിയെന്നര്&#x200d;ത്ഥം.</p>
<p><img loading="lazy" class="alignnone size-medium wp-image-248170" src="https://www.chandrikadaily.com/wp-content/uploads/2023/04/Untitled-3-copy-7-300x200.jpg" alt="" width="300" height="200" srcset="https://www.chandrikadaily.com/wp-content/uploads/2023/04/Untitled-3-copy-7-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/04/Untitled-3-copy-7-1024x683.jpg 1024w, https://www.chandrikadaily.com/wp-content/uploads/2023/04/Untitled-3-copy-7-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2023/04/Untitled-3-copy-7.jpg 1200w" sizes="(max-width: 300px) 100vw, 300px" /></p>
<p>ഹെല്&#x200d;മറ്റുകളില്ലാതിരിക്കല്&#x200d;, സീറ്റ് ബെല്&#x200d;റ്റ് ധരിക്കാതിരിക്കല്&#x200d;, അമിതവേഗത, മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗം, പാര്&#x200d;ക്കിംഗ്, മൂന്നുപേര്&#x200d; ഒരുമിച്ച് ഇരുചക്രവാഹനത്തില്&#x200d; യാത്ര ചെയ്യല്&#x200d;, നിയമംലംഘിച്ചുള്ള മറികടക്കല്&#x200d; തുടങ്ങിയവക്കാണ് ക്യാമറകള്&#x200d; പിഴ വിധിക്കുക. തിരുവനന്തപുരത്തെ കെല്&#x200d;ട്രോണിന്റെ കേന്ദ്രത്തില്&#x200d;നിന്നാണ് ഇതുസംബന്ധിച്ച അറിയിപ്പുകള്&#x200d; വാഹന ഉടമകളിലേക്കും ഗതാഗതവകുപ്പിലേക്കും പോകുക. ഇതുവരെയും അബദ്ധത്തില്&#x200d; ചെയ്തുപോയ നിയമലംഘനങ്ങള്&#x200d;പോലും ഇനി കടുത്ത ശിക്ഷക്ക് വിധേയാമും. കുട്ടികളെ ബൈക്കില്&#x200d; ഇരുത്തിപോയാല്&#x200d; പോലും ക്യാമറകള്&#x200d; പിടികൂടി ഹെല്&#x200d;മറ്റില്ലാത്തതിനും മൂന്നുപേരുടെ യാത്രക്കും പിഴയിട്ടാല്&#x200d; ചോദ്യം ചെയ്യാനാവില്ല. പൊലീസും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും ലൈസന്&#x200d;സും മറ്റും പരിശോധിക്കാനായി മുമ്പ് റോഡരികില്&#x200d; തടഞ്ഞുനിര്&#x200d;ത്തുമ്പോള്&#x200d; അവരോട് നിജസ്ഥിതി പറഞ്ഞ് കാര്യം ബോധ്യപ്പെട്ടാല്&#x200d; പിഴ ഒഴിവാക്കുമായിരുന്നതാണ് ഇനി ഇല്ലാതാകുന്നത്.2000 കോടി രൂപ പിരിച്ചെടുക്കണമന്നെ് കാട്ടി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്&#x200d;ക്ക് നല്&#x200d;കിയ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-248169" src="https://www.chandrikadaily.com/wp-content/uploads/2023/04/Untitled-2-copy-13-300x188.jpg" alt="" width="300" height="188" srcset="https://www.chandrikadaily.com/wp-content/uploads/2023/04/Untitled-2-copy-13-300x188.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/04/Untitled-2-copy-13-768x480.jpg 768w, https://www.chandrikadaily.com/wp-content/uploads/2023/04/Untitled-2-copy-13.jpg 856w" sizes="(max-width: 300px) 100vw, 300px" /></p>
<p>പ്രതിദിനം 25 കോടിയെന്നാല്&#x200d; ലക്ഷക്കണക്കിന് പേര്&#x200d;ക്ക് പിഴ കിട്ടുമെന്നര്&#x200d;ത്ഥം. കഴിഞ്ഞ ദിവസങ്ങളില്&#x200d; നടത്തിയ പരീക്ഷണത്തിനിടെ മാത്രം ഒരു മിനിറ്റില്&#x200d; ഒരൊറ്റ ക്യാമറയില്&#x200d;നിന്ന് മാത്രം 10 റോഡ് നിയമലംഘനങ്ങള്&#x200d; പിടികൂടപ്പെട്ടതായാണ് വിവരം. ഇതനുസരിച്ചാണ് പ്രതിദിനം 25 കോടി എന്ന കണക്ക് ലഭിച്ചത്. ഹെല്&#x200d;മറ്റില്ലാത്തതിന് 500 രൂപയും മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗത്തിന് 2000 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണ് കനത്ത പിഴയായി ചുമത്തുന്നത്. മുമ്പ് ചില ഇളവുകളെല്ലാം ഉദ്യോഗസ്ഥര്&#x200d; അനുവദിച്ച സമയത്താണ് ഈ പകല്&#x200d;കൊള്ളക്ക് സര്&#x200d;ക്കാര്&#x200d; തയ്യാറെടുത്തിരിക്കുന്നത്. വാഹനാപകടങ്ങള്&#x200d; കുറക്കുന്നതിനാണ് ഇതെന്ന ്പറയുന്നതെങ്കിലും സര്&#x200d;ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കലാണ് മുഖ്യലക്ഷ്യമെന്നാണ് പരാതി.<br />
കഴിഞ്ഞ ബജറ്റില്&#x200d; പ്രഖ്യാപിക്കാതെയാണ് ഇത്തരമൊരു വന്&#x200d;ധനസമാഹരണത്തിന് സര്&#x200d;ക്കാര്&#x200d; തയ്യാറായിരിക്കുന്നത്. സകലവസ്തുക്കളുടെയും വിലക്കയറ്റത്തിന് വഴിവെക്കുന്ന ഇന്ധനസെസ്, ഭൂമിന്യായവില വര്&#x200d;ധന, കെട്ടിടനിര്&#x200d;മാണപെര്&#x200d;മിറ്റിലെ കുത്തനെയുള്ള വര്&#x200d;ധന, ഭൂനികുതി വര്&#x200d;ധന തുടങ്ങിയവക്ക് ശേഷമാണ് ഇത്തരത്തില്&#x200d; കഴുത്തറുപ്പിന് തെരഞ്ഞെടുപ്പടുത്തിരിക്കെതന്നെയുള്ള ഈ നീക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mvd-kerla-aicamsa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൊബൈല്&#x200d; ടവര്&#x200d; മോഷണം: ഒരാള്&#x200d; കൂടി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/tower-theft.html</link>
					<comments>https://www.chandrikadaily.com/tower-theft.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 07 Mar 2023 06:23:00 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keral]]></category>
		<category><![CDATA[theft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241550</guid>

					<description><![CDATA[ഉപയോഗശൂന്യമായ ടവറുകളാണ് പ്രതികള്&#x200d; മോഷ്ടിച്ചതെന്നാണ് കമ്പനിയുടെ പരാതി.]]></description>
										<content:encoded><![CDATA[<p>മൊബൈല്&#x200d; ഫോണ്&#x200d; ടവര്&#x200d; മോഷണം പോയ കേസില്&#x200d; ഒരാള്&#x200d; കൂടെ അറസ്റ്റിലായി. സേലം മേട്ടൂര്&#x200d; ഉപ്പുപള്ളം സ്വദേശി ഗോകുലാണ്(27) അറസ്റ്റിലായത്. ജ.ടി.എല്&#x200d; ഇന്&#x200d;ഫ്രാസ്ട്രക്ച്ചര്&#x200d; ലിമിറ്റഡ് എന്ന കമ്പനി വിവിധ ഇടങ്ങളില്&#x200d; സ്ഥാപിച്ച ടവറുകളാണ് കാണാതായത്. ഉപയോഗശൂന്യമായ ടവറുകളാണ് പ്രതികള്&#x200d; മോഷ്ടിച്ചതെന്നാണ് കമ്പനിയുടെ പരാതി.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tower-theft.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശീയ വിരവിമുക്ത ദിനാചരണം നാളെ 19 വയസുവരെയുള്ള കുട്ടികള്&#x200d;ക്ക് ആല്&#x200d;ബന്&#x200d;ഡസോള്&#x200d; ഗുളികകള്&#x200d; നല്&#x200d;കും</title>
		<link>https://www.chandrikadaily.com/0antiwormday.html</link>
					<comments>https://www.chandrikadaily.com/0antiwormday.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 16 Jan 2023 04:01:57 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[keral]]></category>
		<category><![CDATA[national worm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232904</guid>

					<description><![CDATA[ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകള്&#x200d;, ജനപ്രതിനിധികള്&#x200d;, സന്നദ്ധ സംഘടനകള്&#x200d; എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനാചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജനുവരി 17 ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്ന് മുതല്&#x200d; 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികള്&#x200d;ക്കും വിരനശീകരണത്തിനുള്ള ആല്&#x200d;ബന്&#x200d;ഡസോള്&#x200d; ഗുളികകള്&#x200d; നല്&#x200d;കുകയാണ്. കൊക്കപ്പുഴു ഉള്&#x200d;പ്പെടെയുള്ള വിരകളെ നശിപ്പിക്കുവാന്&#x200d; ആല്&#x200d;ബന്&#x200d;ഡസോള്&#x200d; ഗുളിക ഫലപ്രദമാണ്. ആറുമാസത്തിലൊരിക്കല്&#x200d; വിര നശീകരണത്തിനായി ആല്&#x200d;ബന്&#x200d;ഡസോള്&#x200d; ഗുളിക കഴിക്കുന്നത് വിളര്&#x200d;ച്ച തടയുകയും കുട്ടികളുടെ ശാരീരിക വളര്&#x200d;ച്ച ഉറപ്പാക്കുകയും ചെയ്യും.<br />
ഒന്ന് മുതല്&#x200d; 19 വയസുവരെയുള്ള കുട്ടികള്&#x200d;ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വച്ചാണ് ആല്&#x200d;ബന്&#x200d;ഡസോള്&#x200d; ഗുളികകള്&#x200d; വിതരണം ചെയ്യുന്നത്. 1 വയസു മുതല്&#x200d; 2 വയസു വരെയുള്ള കുട്ടികള്&#x200d;ക്ക് അര ഗുളിക (200 മി.ഗ്രാം)യും 2 മുതല്&#x200d; 3 വയസു വരെയുള്ള കുട്ടികള്&#x200d;ക്ക് ഒരു ഗുളിക (400 മി.ഗ്രാം)യും തിളപ്പിച്ചാറ്റിയ വെള്ളത്തില്&#x200d; അലിയിച്ച് കൊടുക്കണം. 3 മുതല്&#x200d; 19 വരെ പ്രായമുള്ള കുട്ടികള്&#x200d; ഒരു ഗുളിക (400 മി.ഗ്രാം) ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ഉച്ച ഭക്ഷണത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്. അസുഖങ്ങള്&#x200d; ഉള്ളവരും മറ്റ് മരുന്ന് കഴിക്കുന്ന കുട്ടികളും ഗുളിക കഴിക്കേണ്ടതില്ല. കുട്ടികള്&#x200d; ആല്&#x200d;ബന്&#x200d;ഡസോള്&#x200d; ഗുളികകള്&#x200d; കഴിച്ചു എന്ന് മാതാപിതാക്കളും, അധ്യാപകരും ഉറപ്പാക്കണം. ജനുവരി 17ന് ഗുളിക കഴിക്കാന്&#x200d; കഴിയാത്തവര്&#x200d; ജനുവരി 24ന് ഗുളിക കഴിക്കേണ്ടതാണ്. വിരബാധ കുട്ടികളില്&#x200d; വിളര്&#x200d;ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു.</p>
<p>ഇത് അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തില്&#x200d; ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവര്&#x200d;ത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകള്&#x200d;, ജനപ്രതിനിധികള്&#x200d;, സന്നദ്ധ സംഘടനകള്&#x200d; എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനാചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0antiwormday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാല് ജില്ലകളില്&#x200d; ട്രിപ്പിള്&#x200d; ലോക് ഡൗണ്&#x200d; ആരംഭിച്ചു; നിയന്ത്രണങ്ങള്&#x200d; ഇങ്ങനെ</title>
		<link>https://www.chandrikadaily.com/triple-lockdown-restriction-in-kerala.html</link>
					<comments>https://www.chandrikadaily.com/triple-lockdown-restriction-in-kerala.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 17 May 2021 05:35:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keral]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=187551</guid>

					<description><![CDATA[തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്&#x200d;, മലപ്പുറം എന്നീ ജില്ലകളില്&#x200d; ട്രിപ്പിള്&#x200d; ലോക്ക് ഡൗണ്&#x200d; ആരംഭിച്ചു. കര്&#x200d;ശന നിയന്ത്രണങ്ങളാണ് പോലീസ്‌ ജില്ലകളില്&#x200d; ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്&#x200d; ഇങ്ങനെ അവശ്യവസ്തുക്കള്&#x200d; അടുത്തുള്ള കടയില്&#x200d;നിന്ന് മാത്രം ബാങ്കുകള്&#x200d;, ഇന്&#x200d;ഷുറന്&#x200d;സ് സ്ഥാപനങ്ങള്&#x200d;, ധനകാര്യ സ്ഥാപനങ്ങള്&#x200d; എന്നിവയ്ക്ക് തിങ്കള്&#x200d;, ബുധന്&#x200d;, വെള്ളി ദിവസങ്ങളില്&#x200d; പത്തുമുതല്&#x200d; ഒന്നുവരെ പ്രവര്&#x200d;ത്തിക്കാം. വഴിയോര കച്ചവടം ജില്ലയില്&#x200d; അനുവദനീയമല്ല. പൊതുജനങ്ങള്&#x200d; അവരുടെ വീടുകളുടെ അടുത്തുള്ള കടകളില്&#x200d; നിന്നു മാത്രം ആവശ്യസാധനങ്ങള്&#x200d; വാങ്ങേണ്ടതാണ്. അവശ്യ സാധനങ്ങള്&#x200d; വാങ്ങുന്നതിന് ദൂരെ യാത്ര അനുവദനീയമല്ല. റേഷന്&#x200d;കടകള്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്&#x200d;, മലപ്പുറം എന്നീ ജില്ലകളില്&#x200d; ട്രിപ്പിള്&#x200d; ലോക്ക് ഡൗണ്&#x200d; ആരംഭിച്ചു. കര്&#x200d;ശന നിയന്ത്രണങ്ങളാണ് പോലീസ്‌<br />
ജില്ലകളില്&#x200d; ഒരുക്കിയിരിക്കുന്നത്.</p>
<p><strong>നിയന്ത്രണങ്ങള്&#x200d; ഇങ്ങനെ</strong></p>
<p>അവശ്യവസ്തുക്കള്&#x200d; അടുത്തുള്ള കടയില്&#x200d;നിന്ന് മാത്രം</p>
<p>ബാങ്കുകള്&#x200d;, ഇന്&#x200d;ഷുറന്&#x200d;സ് സ്ഥാപനങ്ങള്&#x200d;, ധനകാര്യ സ്ഥാപനങ്ങള്&#x200d; എന്നിവയ്ക്ക് തിങ്കള്&#x200d;, ബുധന്&#x200d;, വെള്ളി ദിവസങ്ങളില്&#x200d; പത്തുമുതല്&#x200d; ഒന്നുവരെ പ്രവര്&#x200d;ത്തിക്കാം.</p>
<p>വഴിയോര കച്ചവടം ജില്ലയില്&#x200d; അനുവദനീയമല്ല.</p>
<p>പൊതുജനങ്ങള്&#x200d; അവരുടെ വീടുകളുടെ അടുത്തുള്ള കടകളില്&#x200d; നിന്നു മാത്രം ആവശ്യസാധനങ്ങള്&#x200d; വാങ്ങേണ്ടതാണ്. അവശ്യ സാധനങ്ങള്&#x200d; വാങ്ങുന്നതിന് ദൂരെ യാത്ര അനുവദനീയമല്ല.</p>
<p>റേഷന്&#x200d;കടകള്&#x200d;, മാവേലി സ്റ്റോറുകള്&#x200d;, സപ്ലൈകോ, പാല്&#x200d; ബൂത്തുകള്&#x200d; തുടങ്ങിയവ അഞ്ചുവരെ പ്രവര്&#x200d;ത്തിക്കും</p>
<p>പത്രം, പാല്&#x200d;, തപാല്&#x200d; വിതരണം എന്നിവ രാവിലെ 8 മണി വരെ അനുവദനീയമാണ്. പാല്&#x200d; സംഭരണം ഉച്ചക്ക് 2 മണി വരെ നടത്താവുന്നതാണ്.</p>
<p>ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ 8 മണി മുതല്&#x200d; രാത്രി 7:30 മണി വരെ ഹോം ഡെലിവറി മാത്രമായി പ്രവര്&#x200d;ത്തിക്കാവുന്നതാണ്. പാഴ്സല്&#x200d; സേവനം അനുവദിനീയമല്ല.</p>
<p>ഇലക്ടിക്കല്&#x200d; (പ്ലംബിംഗ് / ടെലികമ്മ്യണിക്കേഷന്&#x200d; മേഖലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ടെക്നീഷ്യന്&#x200d;സിനു ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങള്&#x200d;ക്ക് തിരിച്ചറിയല്&#x200d; രേഖ സഹിതം യാത്ര ചെയ്യാവുന്നതാണ്. ഹോം നേഴ്സുകള്&#x200d;, വീട്ടുപണികള്&#x200d;ക്കായി സഞ്ചരിക്കുന്നവര്&#x200d; എന്നിവര്&#x200d; ഓണ്&#x200d;ലൈന്&#x200d; പാസ്സ് ലഭ്യമാക്കി യാത്ര ചെയ്യേണ്ടതാണ് .ഓണ്&#x200d;ലൈന്&#x200d; പാസുകള്&#x200d; pass.bsafe.kerala.gov.in എന്ന സൈറ്റില്&#x200d; ലഭ്യമാണ്.</p>
<p>പെട്രോള്&#x200d; പമ്പുകള്&#x200d;, മെഡിക്കല്&#x200d; സ്റ്റോറുകള്&#x200d;, എടിഎമ്മുകള്&#x200d;, മെഡിക്കല്&#x200d; ഉപകരണങ്ങള്&#x200d; വില്&#x200d;പ്പന നടത്തുന്ന സ്ഥാപനങ്ങള്&#x200d;, ഹോസ്പിറ്റലുകള്&#x200d;, ക്ലീനിക്കല്&#x200d; സ്ഥാപനങ്ങള്&#x200d;, മെഡിക്കല്&#x200d; ലാബുകള്&#x200d; എന്നിവ സാധാരണഗതിയില്&#x200d; പ്രവര്&#x200d;ത്തിക്കാവുന്നതാണ്.</p>
<p>ആരാധനാലയങ്ങള്&#x200d; തുറന്നു പ്രവര്&#x200d;ത്തിക്കുവാന്&#x200d; പാട്ടുള്ളതല്ല.</p>
<p>വിവാഹ ചടങ്ങുകള്&#x200d; പരമാവധി മാറ്റി വെക്കേണ്ടതാണ്. ഒഴിവാക്കാനാവാത്ത വിവാഹങ്ങളും മരണാന്തര ചടങ്ങുകളും പരമാവധി 20 ആളുകള്&#x200d; സുരക്ഷാ മാനദണ്ഡങ്ങള്&#x200d; പാലിച്ച് കൊണ്ട് നടത്തേണ്ടതാണ്. മറ്റ് യാതൊരു വിധ ഒത്ത് കൂടലുകളും പാടില്ലാത്തതാണ് .</p>
<p>മലപ്പുറം ജില്ലയില്&#x200d; തിങ്കള്&#x200d; , ബുധന്&#x200d; , വെള്ളി എന്നീ ദിവസങ്ങളില്&#x200d; റേഷന്&#x200d; കാര്&#x200d;ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്&#x200d; വരുന്ന കാര്&#x200d;ഡുടമകള്&#x200d;ക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളില്&#x200d; റേഷന്&#x200d; കാര്&#x200d;ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തില്&#x200d; വരുന്ന കാര്&#x200d;ഡുടമകള്&#x200d;ക്കും അവശ്യവസ്തുക്കള്&#x200d; വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കുന്നതാണ് .</p>
<p>കോവിഡ് 19 രോഗനിര്&#x200d;വ്യാപന / പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്&#x200d;ക്കാര്&#x200d; ഓഫീസുകള്&#x200d; , അവശ്യ സേവനം നല്&#x200d;കുന്ന മറ്റ് സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങള്&#x200d; എന്നിവ ഏറ്റവും കുറവ് എണ്ണം ജീവനക്കാരെ വെച്ച് മാത്രമേ പ്രവര്&#x200d;ത്തിപ്പിക്കുവാന്&#x200d; പാടുളളു. ജീവനക്കാര്&#x200d; അവരുടെ സ്ഥാപന മേധാവി നല്&#x200d;കുന്ന ഡ്യൂട്ടി ഓര്&#x200d;ഡര്&#x200d; , ഐഡി കാര്&#x200d;ഡ് എന്നിവ യാത്രാ വേളയില്&#x200d; കൈവശം സൂക്ഷിക്കേണ്ടതാണ്.</p>
<p>മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് ജില്ലയിലേക്കുപ്രവേശിക്കാനും വിട്ടുപോകാനും പോലീസിന്റെ പ്രത്യേക പാസ് വേണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/triple-lockdown-restriction-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
