<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala chief minister &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-chief-minister/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 08 Sep 2020 11:32:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala chief minister &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉമ്മന്&#x200d;ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്&#x200d; ഓരാളെന്ന് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/ramesh-chennitha-on-oomenchandi-cm-days.html</link>
					<comments>https://www.chandrikadaily.com/ramesh-chennitha-on-oomenchandi-cm-days.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Sep 2020 11:05:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala chief minister]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<category><![CDATA[oommen chandi]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151489</guid>

					<description><![CDATA[അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്&#x200d; വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; നടന്നത്. ജനങ്ങള്&#x200d;ക്ക് ഇഷ്‌പെട്ട ജനങ്ങള്&#x200d;ക്കിടയില്&#x200d; ജീവിക്കുന്ന, ഇപ്പോഴും ജീവിക്കുന്ന നേതാവാണ് ഉമ്മന്&#x200d;ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു. അദേഹത്തിന് മുഖ്യമന്ത്രി പദത്തിന് യോഗ്യതയുണ്ടോ എന്ന ചോദ്യംപോലും അപ്രസക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഉമ്മന്&#x200d;ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്&#x200d; ഓരാളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ്. യോഗത്തിന് ശേഷം നടന്ന വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ഉയര്&#x200d;ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രണ്ടു തവണ മുഖ്യമന്ത്രിയായ ഉമ്മന്&#x200d;ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്&#x200d; ഓരാളാണെന്ന് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്&#x200d; വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; നടന്നത്. ജനങ്ങള്&#x200d;ക്ക് ഇഷ്‌പെട്ട ജനങ്ങള്&#x200d;ക്കിടയില്&#x200d; ജീവിക്കുന്ന, ഇപ്പോഴും ജീവിക്കുന്ന നേതാവാണ് ഉമ്മന്&#x200d;ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു. അദേഹത്തിന് മുഖ്യമന്ത്രി പദത്തിന് യോഗ്യതയുണ്ടോ എന്ന ചോദ്യംപോലും അപ്രസക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.</p>
<p>അതേസമയം മുന്നണിവിടാനൊരുങ്ങുന്ന ജോസ് കെ മാണി പക്ഷത്തിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്&#x200d;ശനം ഉയര്&#x200d;ത്തി. ജനദ്രോഹ സര്&#x200d;ക്കാരിനെതിരെ നിലപാട് എടുക്കാനുളള അവസരം ജോസ് പക്ഷം ഇല്ലാതാക്കിയെന്ന് ചെന്നിത്തല ആരോപിച്ചു. ജോസ് പക്ഷം വിശ്വാസവഞ്ചന കാണിച്ചു, കെ.എം മാണിയുടെ ആത്മാവ് ഇത് ക്ഷമിക്കില്ല. മുന്നണിവിട്ട് നിലപാട് സ്വീകരിക്കുന്നവര്&#x200d;ക്ക് ജനം ശിക്ഷ നല്&#x200d;കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.</p>
<p>ജോസ് പക്ഷത്തെ ഔദ്യോഗികമായി മുന്നണിയില്&#x200d;നിന്ന് പുറത്താക്കിയെന്ന് പരസ്യമായി യു.ഡി.എഫ്. പറഞ്ഞിട്ടില്ല. സാങ്കേതികമായി അവര്&#x200d; പുറത്ത് എന്നതുതന്നെയാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാട്. ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിനെ വഞ്ചിച്ചവരാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും നിയമസഭയില്&#x200d;നിന്ന് വിട്ടുനിന്ന ജോസ് മാണി വിഭാഗം മുന്നണിയെ പിന്നില്&#x200d;നിന്ന് കുത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.</p>
<p>കെ.എം. മാണി എക്കാലത്തും യു.ഡി.എഫില്&#x200d; തുടരാന്&#x200d; ആഗ്രഹിച്ച നേതാവാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്&#x200d; അപക്വമായ നിലപാടെടുക്കാന്&#x200d; ജോസ് കെ. മാണിക്ക് കഴിയുമായിരുന്നില്ല. കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതത്തില്&#x200d; ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബാര്&#x200d; കോഴ സംഭവത്തില്&#x200d; രാഷ്ട്രീയ പിന്തുണ നല്&#x200d;കിയത് യു.ഡി.എഫാണ്. അന്ന് രാഷ്ട്രീയമായി കെ.എം. മാണിയെ ആക്രമിച്ച് ഇല്ലാതാക്കാന്&#x200d; ശ്രമിച്ച എല്&#x200d;.ഡി.എഫുമായാണ് രാഷ്ട്രീയ ബാന്ധവത്തിന് ജോസ് കെ. മാണി ശ്രമിക്കുന്നതെന്നും അത് ശരിയാണോയെന്ന് അവര്&#x200d; തന്നെ മുന്നണിയോട് പറയണം. കെ.എം. മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.</p>
<p>ജോസ് കെ. മാണി വിഭാഗം ഇനി യു.ഡി.എഫില്&#x200d; തുടരുന്നത് ശരിയാണോ എന്ന് ജനങ്ങള്&#x200d; ചിന്തിക്കും അതിനും ജോസ് വിഭാഗം മറുപടി നല്&#x200d;കണം. മുന്നണിവിടാന്&#x200d; തീരുമാനിച്ചാല്&#x200d; ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവയ്ക്കണം. മുന്നണിവിടുന്ന എം.എല്&#x200d;.എമാരും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗങ്ങളില്&#x200d; വിളിക്കില്ല, ഇനി ചര്&#x200d;ച്ചയുമില്ല, പുറത്താക്കിയിട്ടുമില്ല.യുഡിഎഫിനൊപ്പം നില്&#x200d;ക്കുന്നവര്&#x200d;ക്ക് എല്ലാ സംരക്ഷണവും നല്&#x200d;കുമെന്നും ചെന്നിത്തല പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennitha-on-oomenchandi-cm-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെയാണ് സി.ഐ നവാസ് നാടുവിട്ടതെന്ന് ഭാര്യ</title>
		<link>https://www.chandrikadaily.com/updates-missing-ci-vs-navas-wife-complaint-to-chief-minister.html</link>
					<comments>https://www.chandrikadaily.com/updates-missing-ci-vs-navas-wife-complaint-to-chief-minister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 14 Jun 2019 11:05:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ci navas]]></category>
		<category><![CDATA[kerala chief minister]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[police crime]]></category>
		<category><![CDATA[Police Criminal]]></category>
		<category><![CDATA[police missing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130145</guid>

					<description><![CDATA[കൊച്ചി:മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെയാണ് തന്റെ ഭര്&#x200d;ത്താവ് നാടുവിട്ടിരിക്കുന്നതെന്ന് കാണാതായ എറണാകുളം സെന്&#x200d;ട്രല്&#x200d; പോലിസ് സി ഐ നവാസിന്റെ ഭാര്യ മാധ്യമ പ്രവര്&#x200d;ത്തകരോട് പറഞ്ഞു. എറണാകുളം എസിപി സുരേഷ്‌കുമാര്&#x200d; അടക്കമുള്ള മേലുദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്&#x200d;കിയതായും ഇവര്&#x200d; പറഞ്ഞു. മേലുദ്യോഗസ്ഥനില്&#x200d; നിന്നും പീഡനം ഉണ്ടാകുന്നതായി നവാസ് തന്നോടു പലപ്പോഴും പറഞ്ഞിരുന്നു. അനാവശ്യമായി കള്ളക്കേസുകള്&#x200d; എടുക്കാന്&#x200d; മേലുദ്യോഗസ്ഥര്&#x200d; ഒരു പാട് നിര്&#x200d;ബന്ധിച്ചിരുന്നുവെന്നും നവാസ് പറഞ്ഞിരുന്നു. അതില്&#x200d; നവാസ് മാനസിക വിഷമത്തിലായിരുന്നു.ഏതൊക്കെ മേലുദ്യോഗസ്ഥാരാണ് ഇത്തരത്തില്&#x200d; നിര്&#x200d;ബന്ധിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷേ [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി:മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെയാണ് തന്റെ ഭര്&#x200d;ത്താവ് നാടുവിട്ടിരിക്കുന്നതെന്ന് കാണാതായ എറണാകുളം സെന്&#x200d;ട്രല്&#x200d; പോലിസ് സി ഐ നവാസിന്റെ ഭാര്യ മാധ്യമ പ്രവര്&#x200d;ത്തകരോട് പറഞ്ഞു. എറണാകുളം എസിപി സുരേഷ്‌കുമാര്&#x200d; അടക്കമുള്ള മേലുദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്&#x200d;കിയതായും ഇവര്&#x200d; പറഞ്ഞു.</p>



<p>മേലുദ്യോഗസ്ഥനില്&#x200d; നിന്നും പീഡനം ഉണ്ടാകുന്നതായി നവാസ് തന്നോടു പലപ്പോഴും പറഞ്ഞിരുന്നു. അനാവശ്യമായി കള്ളക്കേസുകള്&#x200d; എടുക്കാന്&#x200d; മേലുദ്യോഗസ്ഥര്&#x200d; ഒരു പാട് നിര്&#x200d;ബന്ധിച്ചിരുന്നുവെന്നും നവാസ് പറഞ്ഞിരുന്നു. അതില്&#x200d; നവാസ് മാനസിക വിഷമത്തിലായിരുന്നു.ഏതൊക്കെ മേലുദ്യോഗസ്ഥാരാണ് ഇത്തരത്തില്&#x200d; നിര്&#x200d;ബന്ധിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷേ ഒന്നു രണ്ടു പേരുണ്ട്.അതാരാണെന്ന് പറഞ്ഞിട്ടില്ല.ഇതില്&#x200d; ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുണ്ടോയെന്ന മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് ഉണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു മറുപടി.സര്&#x200d;വീസില്&#x200d; കയറിയിട്ട് ഇതുവരെ ഒരു രൂപ പോലും കൈക്കുലി വാങ്ങാത്ത ആളായിരുന്നു നവാസ്.ആരുടെയും നിര്&#x200d;ബന്ധത്തിന് വഴങ്ങിക്കൊടുത്തിട്ടുമില്ല.പീഡനം തുടര്&#x200d;ന്ന് സാഹചര്യത്തില്&#x200d; പിടിച്ചു നില്&#x200d;ക്കാന്&#x200d; പറ്റാത്ത സഹാചര്യമുണ്ടായതുകൊണ്ടായിരിക്കും അദ്ദേഹം പോയതെന്നും ഭാര്യ പറഞ്ഞു. കാണാതാകുന്നതിനു മുമ്പ് എസിപി സുരേഷ്‌കുമാര്&#x200d; നവാസിനെ മാനസികമായും വ്യക്തിപരമായും വയര്&#x200d;ലെസ് സെറ്റിലൂടെ അധിക്ഷേപിച്ചുവെന്നും നവാസിന്റെ ഭാര്യ പറഞ്ഞു. മുഖ്യമന്ത്രിക്കു നല്&#x200d;കിയ പരാതിയില്&#x200d; താന്&#x200d; ഇത് പറഞ്ഞിട്ടുണ്ട്. </p>



<h4><a href="https://www.chandrikadaily.com/ci-navas-missing-case-enquiry-news.html?fbclid=IwAR1inTvW1DKLE9L9Ow5x0E11CzyCHZKDsU6FfaYeOxlL6uyKe8zo8hLupr8"><em>Read Also: ‘യാത്ര പോവുകയാണ്, വിഷമിക്കരുത്’; സി.ഐ ഭാര്യക്കയച്ച സന്ദേശം; അന്വേഷണം പുരോഗമിക്കുന്നു </em></a></h4>



<p>ആ സംഭവത്തിനു ശേഷം വളരെ വിഷമത്തോടെയാണ് നവാസ് വീട്ടിലെത്തിയത്. ആദ്യം വീട്ടില്&#x200d; വന്നിട്ട് വീണ്ടും യൂനിഫോമില്&#x200d; പുറത്തു പോയി. പിന്നീട് പുലര്&#x200d;ച്ചെ നാലുമണിയോടെയാണ് തിരികെ വീണ്ടും വീട്ടില്&#x200d; വന്നത്. വളരെ വിഷമത്തോടെയാണ് വന്നത്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്&#x200d; ഒരു പാട് വഴക്ക് കേട്ടെന്നും എസിപിയുമായി വയര്&#x200d;ലെസ് സെറ്റിലൂടെ വിഷയമുണ്ടായെന്നും താനാകെ വിഷമത്തിലാണെന്നും ഇപ്പോള്&#x200d; ഒന്നും തന്നോടു ചോദിക്കരുതെന്നുമായിരുന്നു മറുപടി. പിന്നീട് അല്&#x200d;പന നേരം കിടന്നിട്ട് വീണ്ടും എഴുന്നേറ്റ് പോയി ടി വി ഓണ്&#x200d; ചെയ്തു കാണുന്നുണ്ടായിരുന്നു. ഈ സമയം താന്&#x200d; പോയി കിടന്നു. പിന്നീട് അല്&#x200d;പം കഴിഞ്ഞു താന്&#x200d; നോക്കുമ്പോള്&#x200d; ആളെ കാണാനില്ലായിരുന്നു. നവാസിനെ കാണാതയതിനു ശേഷം താന്&#x200d; അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരെ കണ്ട് കാര്യം പറഞ്ഞപ്പോള്&#x200d; നടപടിയുണ്ടാക്കാമെന്ന് പറയുന്നതല്ലാതെ നടപടികള്&#x200d; ഉണ്ടാകുന്നില്ല. ഇന്നലെ പുലര്&#x200d;ച്ചെ മുതല്&#x200d; കാണാതായതാണ്. സൗത്ത് പോലിസില്&#x200d; പരാതി നല്&#x200d;കിയതു കൂടാതെ ഇന്നലെ വൈകുന്നേരം താന്&#x200d; കുട്ടികളെയും കൂട്ടി കമ്മീഷണറെ പോയി കണ്ടു പരാതി നല്&#x200d;കി. <br>ഇന്ന് രാവിലെ മുഖ്യമന്ത്രിക്ക് പരാതി നല്&#x200d;കി.നാവാസ് കൊല്ലത്ത് നിന്നും കെഎസ്ആര്&#x200d;ടിസി ബസില്&#x200d; യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യം കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു പോലിസ് വീട്ടിലെത്തിയിരുന്നു. ഈ ദൃശ്യം തന്നെ അവര്&#x200d; കാണിച്ചു. ഇതല്ലാതെ മറ്റൊരു വിവരവും തനിക്കില്ല. മുഴുവന്&#x200d; സമയവും ജോലിയെന്നു പറഞ്ഞു നടക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തങ്ങള്&#x200d;ക്ക് വളരെ കുറച്ചു സമയം മാത്രമെ അദ്ദേഹത്തെ ലഭിക്കാറുണ്ടായിരുന്നുള്ളു. അങ്ങനെ പേടിച്ചു പോകുന്ന ആളല്ല നവാസ്. പക്ഷേ അത്രയ്ക്കധികം സമ്മര്&#x200d;ദ്ദവും വിഷമവുണ്ടായതിനെ തുടര്&#x200d;ന്നായിരിക്കും അദ്ദേഹം പോയതെന്നും  ഭാര്യ പറഞ്ഞു. </p>



<p>പോലിസ് തന്റെ ഭര്&#x200d;ത്താവിനെ എങ്ങനെയെങ്കിലും കണ്ടെത്തി തരണം. തനിക്ക് വ്യക്തമായ മറുപടി പോലിസില്&#x200d; നിന്നും ലഭിക്കുന്നില്ല. അന്വേഷണത്തിന്റെ ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥയോട് ചോദിച്ചപ്പോള്&#x200d; അവര്&#x200d; പറയുന്നത്. അക്കൗണ്ടില്&#x200d; നിന്നും പണം പിന്&#x200d;വലിച്ചിട്ടുണ്ട്. 10 ദിവസം കഴിയുമ്പോള്&#x200d; വരുമെന്ന് പറഞ്ഞിട്ടുണ്ട്. ആരോടാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്&#x200d; അതിനവര്&#x200d;ക്ക് കൃത്യമായി മറുപടിയുമില്ലെന്നും ഭാര്യ പറഞ്ഞു.മുഖ്യമന്ത്രിക്ക് നല്&#x200d;കിയ പരാതിയില്&#x200d; എസിപി സുരേഷ്‌കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും വയര്&#x200d;ലെസ് സെറ്റ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ആ നിലപാടില്&#x200d; താന്&#x200d; ഉറച്ചു നില്&#x200d;ക്കുകയാണ്. അന്ന് രാത്രിയില്&#x200d; ഉണ്ടായ സംഭവം ഡ്യൂട്ടിയിലുണ്ടായിരുന്നു എതുദ്യോഗസ്ഥനോട് ചോദിച്ചാലും അറിയാന്&#x200d; കഴിയും.അവരുടെ മൊഴിയും എടുക്കണമെന്നും ഭാര്യ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/updates-missing-ci-vs-navas-wife-complaint-to-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ജോസേട്ടന്&#x200d;&#8221; ഇനി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്&#x200d;; മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/newsupdate-today-minister-meeting-kerala-important-decisions.html</link>
					<comments>https://www.chandrikadaily.com/newsupdate-today-minister-meeting-kerala-important-decisions.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Nov 2018 08:21:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala chief minister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109814</guid>

					<description><![CDATA[ഐ.ടി. മിഷന്&#x200d; ഡയറക്ടര്&#x200d; ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കലക്ടറായി മാറ്റി നിയമിക്കാന്&#x200d; തീരുമാനിച്ചു. കോഴിക്കോട് കലക്ടര്&#x200d; യു.വി. ജോസിനെ ലാന്&#x200d;റ് റവന്യൂ ജോയിന്&#x200d;റ് കമ്മീഷണറായി മാറ്റി നിയമിക്കും. കേന്ദ്ര ഡെപ്യൂട്ടേഷന്&#x200d; കഴിഞ്ഞ് തിരിച്ചുവന്ന ആനന്ദസിംഗിനെ കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടറായി നിയമിക്കാന്&#x200d; തീരുമാനിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണര്&#x200d;, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നീ അധിക ചുമതലകള്&#x200d; അദ്ദേഹം വഹിക്കും. അവധി കഴിഞ്ഞ് തിരിച്ചുവന്ന അഫ്സാന പര്&#x200d;വീണിനെ ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഭവനനിര്&#x200d;മാണ വകുപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഐ.ടി. മിഷന്&#x200d; ഡയറക്ടര്&#x200d; ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കലക്ടറായി മാറ്റി നിയമിക്കാന്&#x200d; തീരുമാനിച്ചു. കോഴിക്കോട് കലക്ടര്&#x200d; യു.വി. ജോസിനെ ലാന്&#x200d;റ് റവന്യൂ ജോയിന്&#x200d;റ് കമ്മീഷണറായി മാറ്റി നിയമിക്കും.</p>
<p>കേന്ദ്ര ഡെപ്യൂട്ടേഷന്&#x200d; കഴിഞ്ഞ് തിരിച്ചുവന്ന ആനന്ദസിംഗിനെ കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടറായി നിയമിക്കാന്&#x200d; തീരുമാനിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണര്&#x200d;, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നീ അധിക ചുമതലകള്&#x200d; അദ്ദേഹം വഹിക്കും.</p>
<p>അവധി കഴിഞ്ഞ് തിരിച്ചുവന്ന അഫ്സാന പര്&#x200d;വീണിനെ ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഭവനനിര്&#x200d;മാണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സി.പി.എം.യു. ഡയറക്ടര്&#x200d; എന്നീ അധിക ചുമതലകള്&#x200d; അഫ്സാന വഹിക്കും.</p>
<p>തലശ്ശേരി സബ് കലക്ടര്&#x200d; എസ്. ചന്ദ്രശേഖറിനെ എംപ്ലോയ്മെന്&#x200d;റ് ആന്&#x200d;റ് ട്രെയ്നിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും. കേരള അക്കാദമി ഫോര്&#x200d; സ്കില്&#x200d; ആന്&#x200d;റ് എക്സലന്&#x200d;സ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.</p>
<p>കൊല്ലം സബ് കലക്ടര്&#x200d; എസ്. ചിത്രയെ കേരള സ്റ്റേറ്റ് ഐടി മിഷന്&#x200d; ഡയറക്ടറായി നിയമിക്കാന്&#x200d; തീരുമാനിച്ചു. ഐ.കെ.എം. ഡയറക്ടര്&#x200d;, ഇ-നിയമസഭ നോഡല്&#x200d; ഓഫീസര്&#x200d; എന്നീ അധിക ചുമതലകള്&#x200d; അവര്&#x200d; വഹിക്കും.</p>
<p>ദേവികുളം സബ് കലക്ടര്&#x200d; വി.ആര്&#x200d;. പ്രേംകുമാറിനെ ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്&#x200d; എന്നീ സ്ഥലങ്ങളിലുളള എല്ലാ സര്&#x200d;ക്കാര്&#x200d; വകുപ്പുകളുടെയും ഏജന്&#x200d;സികളുടെയും പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുന്നതിന് ചുമതലയുളള അഡീഷണല്&#x200d; ജില്ലാ മജിസ്ട്രേറ്റ് ആയി നിയമിക്കാന്&#x200d; തീരുമാനിച്ചു. ക്രിമിനല്&#x200d; നടപടി ചട്ടത്തിലെ സെക്ഷന്&#x200d; 20 (2) പ്രകാരമാണ് ഈ നിയമനം.</p>
<p>തൃശ്ശൂര്&#x200d; സബ് കലക്ടര്&#x200d; രേണു രാജിനെ ദേവികുളം സബ് കലക്ടറായി മാറ്റി നിയമിക്കാന്&#x200d; തീരുമാനിച്ചു.</p>
<p>ഓഖി ദുരന്തത്തില്&#x200d; ഭാഗികമായി വീട് തകര്&#x200d;ന്ന 458 മത്സ്യത്തൊഴിലാളി കുടുംബങ്ങള്&#x200d;ക്ക് വീട് അറ്റകുറ്റപ്പണി ചെയ്യുന്നതിന് സ്പെഷ്യല്&#x200d; പാക്കേജായി 2.04 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്&#x200d; നിന്ന് (ഓഖി ഫണ്ട്) അനുവദിക്കാന്&#x200d; തീരുമാനിച്ചു.</p>
<p>പട്ടികജാതി-പട്ടികവര്&#x200d;ഗ്ഗ വിഭാഗത്തില്&#x200d;പെടാത്ത മിശ്രവിവാഹിതര്&#x200d;ക്ക് സാമൂഹ്യനീതി വകുപ്പ് നല്&#x200d;കുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാനുളള വാര്&#x200d;ഷിക കുടുംബ വരുമാന പരിധി 50,000 രൂപയില്&#x200d; നിന്നും ഒരു ലക്ഷം രൂപയായി ഉയര്&#x200d;ത്താന്&#x200d; തീരുമാനിച്ചു.</p>
<p>കൊച്ചി നഗരവുമായി ബന്ധപ്പെട്ട കനാലുകളെ ഉള്&#x200d;ക്കൊള്ളിച്ച് ഇന്&#x200d;റഗ്രേറ്റഡ് അര്&#x200d;ബന്&#x200d; റീജനറേഷന്&#x200d; ആന്&#x200d;റ് വാട്ടര്&#x200d; ട്രാന്&#x200d;സ്പോര്&#x200d;ട്ട് സിസ്റ്റം എന്ന പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്നുതിന് കൊച്ചി മെട്രോ റെയില്&#x200d; ലിമിറ്റഡിനെ പ്രത്യേക ഉദ്ദേശ കമ്പനിയായി നിയമിക്കുന്നതിന് മന്ത്രിസഭ തത്വത്തില്&#x200d; അംഗീകാരം നല്&#x200d;കി. ഇടപ്പള്ളി കനാല്&#x200d;, മാര്&#x200d;ക്കറ്റ് കനാല്&#x200d;, തേവര കനാല്&#x200d;, തേവര പെരണ്ടൂര്&#x200d; കനാല്&#x200d;, ചിലവന്നൂര്&#x200d; തോട് എന്നീ പ്രധാന അഞ്ച് തോടുകള്&#x200d; പുനരുദ്ധരിച്ച് കൊച്ചി നഗരവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുളള പദ്ധതിയാണിത്.</p>
<p>തൃശ്ശൂര്&#x200d;-കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്&#x200d; ഫ്ളൈ ഓവറിന്&#x200d;റെ നിര്&#x200d;മാണത്തിന് 13.68 കോടി രൂപയുടെ ടെണ്ടര്&#x200d; അംഗീകരിക്കാനുളള റോഡ്സ് ആന്&#x200d;റ് ബ്രിഡ്ജസ് ഡവലപ്മെന്&#x200d;റ് കോര്&#x200d;പ്പറേഷന്&#x200d;റെ അപേക്ഷ അംഗീകരിക്കാന്&#x200d; തീരുമാനിച്ചു.</p>
<p>കാര്യവട്ടം ഗവണ്&#x200d;മെന്&#x200d;റ് കോളേജില്&#x200d; ഗണിത ശാസ്ത്രത്തില്&#x200d; ഒരു അസിസ്റ്റന്&#x200d;റ് പ്രൊഫസര്&#x200d; തസ്തിക സൃഷ്ടിക്കാനുളള സര്&#x200d;ക്കാര്&#x200d; ഉത്തരവ് സാധൂകരിക്കാന്&#x200d; തീരുമാനിച്ചു.</p>
<p>കോഴിക്കോട് സര്&#x200d;വ്വകലാശാലയുടെ സെനറ്റിന്&#x200d;റെയും സിന്&#x200d;ഡിക്കേറ്റിന്&#x200d;റെയും ചുമതലകള്&#x200d; നിര്&#x200d;വഹിക്കുന്നതിന് ഓര്&#x200d;ഡിനന്&#x200d;സ് പ്രകാരം രൂപീകരിച്ച താല്&#x200d;ക്കാലിക സമിതിയുടെ കാലാവധി 12 മാസം എന്നതിനു പകരം 18 മാസത്തേക്ക് ദീര്&#x200d;ഘിപ്പിച്ച് ഓര്&#x200d;ഡിനന്&#x200d;സ് പുറപ്പെടുവിക്കാന്&#x200d; ഗവര്&#x200d;ണറോട് ശുപാര്&#x200d;ശ ചെയ്യാന്&#x200d; തീരുമാനിച്ചു.</p>
<p>കേരള പബ്ലിക് സര്&#x200d;വ്വീസ് കമ്മീഷന്&#x200d; സര്&#x200d;വ്വീസ് വിഭാഗത്തില്&#x200d; നിന്ന് നിയമിതരാവുകയും 2006 ജനുവരി ഒന്നിനുമുമ്പ് വിരമിക്കുകയും ചെയ്ത അംഗങ്ങള്&#x200d;ക്ക് കൂടി പെന്&#x200d;ഷന്&#x200d; പരിഷ്കരണത്തിന്&#x200d;റെ ആനുകൂല്യം ബാധകമാക്കാന്&#x200d; തീരുമാനിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newsupdate-today-minister-meeting-kerala-important-decisions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്&#x200d; കറുത്ത ഷര്&#x200d;ട്ടിട്ടതിന് വിലക്ക്; ക്യാമറമാന്റെ വസ്ത്രം മാറ്റിയിടിച്ച് പൊലീസ്</title>
		<link>https://www.chandrikadaily.com/black-shirt-is-not-allowed-in-cm-pinarayi-function.html</link>
					<comments>https://www.chandrikadaily.com/black-shirt-is-not-allowed-in-cm-pinarayi-function.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Oct 2018 04:01:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[black flag]]></category>
		<category><![CDATA[kerala chief minister]]></category>
		<category><![CDATA[pinarayi viajayan]]></category>
		<category><![CDATA[sabarimala women entry]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108812</guid>

					<description><![CDATA[തൃശൂര്&#x200d;: മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പങ്കെടുത്ത ചടങ്ങില്&#x200d; കറുത്ത ഷര്&#x200d;ട്ടിട്ട് വീഡിയോ പിടിക്കാനെത്തിയ യുവാവിന് പൊലീസ് വിലക്ക്. കഴിഞ്ഞ ദിവസം ടൗണ്&#x200d; ഹാളില്&#x200d; നടന്ന കലാ സാംസ്‌കാരിക പ്രവര്&#x200d;ത്തകരുടെ ചടങ്ങിലായിരുന്നു സംഭവം. നവകേരള സൃഷ്ടിക്ക് വീണ്ടെടുപ്പ് പദ്ധതിയുടെയും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീരിക്കുന്ന പ്രളയാക്ഷരങ്ങള്&#x200d; പുസ്തക പ്രകാശനവുമായിരുന്നു ചടങ്ങില്&#x200d;. മുഖ്യമന്ത്രി പരിപാടിക്കെത്തുംമുന്&#x200d;പേ കറുത്ത ഷര്&#x200d;ട്ടിട്ട് സ്ഥലത്തെത്തിയ ഫ്രീലാന്&#x200d;സ് വീഡിയോ ഗ്രാഫറായ തൃശൂര്&#x200d; സ്വദേശി ശ്രീജിത്തിനോടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്&#x200d; കറുത്ത ഷര്&#x200d;ട്ടിട്ട് വീഡിയോ പിടിക്കാന്&#x200d; കഴിയില്ലെന്നറിയിച്ചത്. സംഘാടകര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പങ്കെടുത്ത ചടങ്ങില്&#x200d; കറുത്ത ഷര്&#x200d;ട്ടിട്ട് വീഡിയോ പിടിക്കാനെത്തിയ യുവാവിന് പൊലീസ് വിലക്ക്. കഴിഞ്ഞ ദിവസം ടൗണ്&#x200d; ഹാളില്&#x200d; നടന്ന കലാ സാംസ്‌കാരിക പ്രവര്&#x200d;ത്തകരുടെ ചടങ്ങിലായിരുന്നു സംഭവം. നവകേരള സൃഷ്ടിക്ക് വീണ്ടെടുപ്പ് പദ്ധതിയുടെയും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീരിക്കുന്ന പ്രളയാക്ഷരങ്ങള്&#x200d; പുസ്തക പ്രകാശനവുമായിരുന്നു ചടങ്ങില്&#x200d;.</p>
<p>മുഖ്യമന്ത്രി പരിപാടിക്കെത്തുംമുന്&#x200d;പേ കറുത്ത ഷര്&#x200d;ട്ടിട്ട് സ്ഥലത്തെത്തിയ ഫ്രീലാന്&#x200d;സ് വീഡിയോ ഗ്രാഫറായ തൃശൂര്&#x200d; സ്വദേശി ശ്രീജിത്തിനോടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്&#x200d; കറുത്ത ഷര്&#x200d;ട്ടിട്ട് വീഡിയോ പിടിക്കാന്&#x200d; കഴിയില്ലെന്നറിയിച്ചത്. സംഘാടകര്&#x200d; ആവശ്യപ്പെട്ട് വീഡിയോ പിടിക്കാനെത്തിയതാണെന്നും എന്താണ് കറുത്ത ഷര്&#x200d;ട്ടിടരുതെന്ന് പറയുന്നതെന്നും ചോദിച്ചപ്പോള്&#x200d; മുഖ്യമന്ത്രിയെത്തുമ്പോള്&#x200d; കറുത്ത ഷര്&#x200d;ട്ടൂരി കരിങ്കൊടി കാട്ടാന്&#x200d; സാധ്യതയുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്&#x200d; മറുപടി പറഞ്ഞത്.</p>
<p>തുടര്&#x200d;ന്ന് ടൗണ്&#x200d;ഹാളിന് പുറത്തുപോയി കറുത്ത ഷര്&#x200d;ട്ട് മാറി വേറൊരു നീല ഷര്&#x200d;ട്ട് വാങ്ങിയിട്ടതിനു ശേഷമാണ് വീഡിയോ പിടിക്കാന്&#x200d; ശ്രീജിത്തിനെ പൊലീസ് സമ്മതിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/black-shirt-is-not-allowed-in-cm-pinarayi-function.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലക്കം മറിഞ്ഞും മാധ്യമങ്ങളെ പഴിച്ചും മുഖ്യമന്ത്രി; സ്ഥലം എസ്.ഐ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്&#x200d; ഉണ്ടാകുമെന്ന് പിണറായി</title>
		<link>https://www.chandrikadaily.com/pinarayi-vijayan-against-media-persons-2.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-against-media-persons-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 30 May 2018 10:44:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala chief minister]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87912</guid>

					<description><![CDATA[തിരുവനന്തപുരം: പ്രണയിച്ചതിന്റെ പേരില്&#x200d; കെവിന്&#x200d; എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്&#x200d; മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയില്&#x200d; സ്ഥലം എസ്.ഐ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷക്ക് എസ്.ഐ ഇല്ലായിരുന്നുവെന്ന മുന്&#x200d; നിലപാട് തിരുത്തിയാണ് പിണറായി വിജയന്റെ പുതിയ പ്രതികരണം. കെവിനെ കാണാനില്ലെന്ന് ഭാര്യ നീനു പരാതിപ്പെട്ടപ്പോള്&#x200d; മുഖ്യമന്ത്രിയുടെ സന്ദര്&#x200d;ശനം കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്ന് പൊലീസ് അറിയിച്ചുവെന്ന് നീനു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്&#x200d; തന്റെ സുരക്ഷാ ചുമതലയില്&#x200d; എസ്.ഐ ഇല്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്രണയിച്ചതിന്റെ പേരില്&#x200d; കെവിന്&#x200d; എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്&#x200d; മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയില്&#x200d; സ്ഥലം എസ്.ഐ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷക്ക് എസ്.ഐ ഇല്ലായിരുന്നുവെന്ന മുന്&#x200d; നിലപാട് തിരുത്തിയാണ് പിണറായി വിജയന്റെ പുതിയ പ്രതികരണം.</p>
<p>കെവിനെ കാണാനില്ലെന്ന് ഭാര്യ നീനു പരാതിപ്പെട്ടപ്പോള്&#x200d; മുഖ്യമന്ത്രിയുടെ സന്ദര്&#x200d;ശനം കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്ന് പൊലീസ് അറിയിച്ചുവെന്ന് നീനു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d; തന്റെ സുരക്ഷാ ചുമതലയില്&#x200d; എസ്.ഐ ഇല്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യമാണ് മുഖ്യമന്ത്രി ഇന്ന് തിരുത്തിയത്. മാധ്യമങ്ങളെ രൂക്ഷമായി വിമര്&#x200d;ശിച്ചു കൊണ്ടായിരുന്നു പിണറായിയുടെ പ്രതികരണം.</p>
<p>നാടിനെയാകെ അപമാനിക്കാനാണ് മാധ്യമങ്ങള്&#x200d; ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ആരോപിച്ചു. കൊലപാതകം നടന്നാല്&#x200d; പ്രതികളെ പിടികൂടാന്&#x200d; ശ്രമിക്കുന്നതിനു പകരം പൊലീസ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്&#x200d; ശ്രമിക്കുന്നുവെന്ന് വരുത്തിതീര്&#x200d;ക്കാന്&#x200d; മാധ്യമങ്ങള്&#x200d; ശ്രമിക്കുന്നു.</p>
<p>മാധ്യമങ്ങള്&#x200d; മാധ്യമ ധര്&#x200d;മ്മമാണ് ചെയ്യേണ്ടത്. അതിനു പകരം തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്&#x200d; പൊലീസിനാകെ വീഴ്ച സംഭവിച്ചതായി കാണുന്നില്ല. 60,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുള്ളതെന്നും ഡി.ജി.പിയുടെ പ്രവര്&#x200d;ത്തനങ്ങളില്&#x200d; തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷ എന്തിനെന്ന ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ല. സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. രമേശ് ചെന്നിത്തല വിടുവായത്തം പറയാന്&#x200d; കേമനാണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടില്ലെന്നും പിണറായി കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-against-media-persons-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നോക്കുകുത്തിയായി തുടരുന്നു</title>
		<link>https://www.chandrikadaily.com/there-is-no-updates-in-kerala-cm-official-website-over-a-month.html</link>
					<comments>https://www.chandrikadaily.com/there-is-no-updates-in-kerala-cm-official-website-over-a-month.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 May 2018 07:05:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CM website]]></category>
		<category><![CDATA[kerala chief minister]]></category>
		<category><![CDATA[kerala cm]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[pinarayi government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84725</guid>

					<description><![CDATA[തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നിശ്ചലം. ഏപ്രില്&#x200d; 11ന് ശേഷം സൈറ്റില്&#x200d; അപ്‌ഡേഷന്&#x200d; ഇല്ല. ഏപ്രില്&#x200d; 11ലെ മന്ത്രിസഭാ യോഗതീരുമാനങ്ങളാണ് അവസാനമായി വെബ്‌സൈറ്റില്&#x200d; നല്&#x200d;കിയിരിക്കുന്നത്. തുടര്&#x200d;ന്നു നടന്ന മന്ത്രിസഭാ യോഗങ്ങളുടെ വിവരങ്ങള്&#x200d; വെബ്‌സൈറ്റില്&#x200d; കാണാനില്ല. അവസാനമായി നല്&#x200d;കിയിരിക്കുന്ന വാര്&#x200d;ത്താക്കുറിപ്പാകട്ടെ ഏപ്രില്&#x200d; 10നാണ്. ഓഖി ദുരന്തത്തില്&#x200d; കാണാതായവര്&#x200d;ക്ക് ധനസഹായം വിതരണം ചെയ്തതാണിത്. സൈറ്റില്&#x200d; കത്തുകള്&#x200d; എന്ന കോളത്തില്&#x200d; ഫെബ്രുവരി 24ന് കേന്ദ്ര റെയില്&#x200d;വെ മന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്താണ് അവസാനമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗ തീരുമാനം ഉള്&#x200d;പെടെ പ്രധാനപ്പെട്ട [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നിശ്ചലം. ഏപ്രില്&#x200d; 11ന് ശേഷം സൈറ്റില്&#x200d; അപ്‌ഡേഷന്&#x200d; ഇല്ല. ഏപ്രില്&#x200d; 11ലെ മന്ത്രിസഭാ യോഗതീരുമാനങ്ങളാണ് അവസാനമായി വെബ്‌സൈറ്റില്&#x200d; നല്&#x200d;കിയിരിക്കുന്നത്. തുടര്&#x200d;ന്നു നടന്ന മന്ത്രിസഭാ യോഗങ്ങളുടെ വിവരങ്ങള്&#x200d; വെബ്‌സൈറ്റില്&#x200d; കാണാനില്ല. അവസാനമായി നല്&#x200d;കിയിരിക്കുന്ന വാര്&#x200d;ത്താക്കുറിപ്പാകട്ടെ ഏപ്രില്&#x200d; 10നാണ്. ഓഖി ദുരന്തത്തില്&#x200d; കാണാതായവര്&#x200d;ക്ക് ധനസഹായം വിതരണം ചെയ്തതാണിത്. സൈറ്റില്&#x200d; കത്തുകള്&#x200d; എന്ന കോളത്തില്&#x200d; ഫെബ്രുവരി 24ന് കേന്ദ്ര റെയില്&#x200d;വെ മന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്താണ് അവസാനമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.</p>
<p>മന്ത്രിസഭാ യോഗ തീരുമാനം ഉള്&#x200d;പെടെ പ്രധാനപ്പെട്ട വിവരങ്ങള്&#x200d; 24 മണിക്കുറിനുള്ളില്&#x200d; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്&#x200d; പ്രസിദ്ധീകരിക്കണമെന്ന നിയമം നിലനില്&#x200d;ക്കെയാണ് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്. ഭാരിച്ച തുക ശമ്പളം നല്&#x200d;കി മുഖ്യമന്ത്രിയുടെ മാധ്യമവിഭാഗം കൈകാര്യം ചെയ്യാനും സോഷ്യല്&#x200d; മീഡിയ പ്രചരണത്തിനും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-updates-in-kerala-cm-official-website-over-a-month.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു</title>
		<link>https://www.chandrikadaily.com/cm-pinarayi-vijayan-admitted-in-chennai-apollo-hospital.html</link>
					<comments>https://www.chandrikadaily.com/cm-pinarayi-vijayan-admitted-in-chennai-apollo-hospital.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Mar 2018 05:30:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[cm]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[kerala chief minister]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72716</guid>

					<description><![CDATA[ചെന്നൈ: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. രക്തത്തില്&#x200d; ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതിനെ തുടര്&#x200d;ന്ന് ചെന്നൈ അപ്പോളോ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചത്. എന്നാല്&#x200d; ഇതില്&#x200d; അസ്വാഭാവികതയില്ലെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്&#x200d; സൂചന. പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആസ്പത്രിയിലെത്തിയതെന്ന് ഓഫിസ് അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്&#x200d; വിവരങ്ങള്&#x200d; ലഭ്യമല്ല. പതിവ് പരിശോധനകളുടെ ഭാഗമായാണ് മുഖ്യമന്ത്രി അപ്പോളോ ആസ്പത്രിയിലെത്തിയത്. എന്നാല്&#x200d; ബ്ലഡ് കൗണ്ടില്&#x200d; വ്യതിയാനം കണ്ടതിനെത്തുടര്&#x200d;‌ന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. രക്തത്തില്&#x200d; ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതിനെ തുടര്&#x200d;ന്ന് ചെന്നൈ അപ്പോളോ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചത്. എന്നാല്&#x200d; ഇതില്&#x200d; അസ്വാഭാവികതയില്ലെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്&#x200d; സൂചന. പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആസ്പത്രിയിലെത്തിയതെന്ന് ഓഫിസ് അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്&#x200d; വിവരങ്ങള്&#x200d; ലഭ്യമല്ല.</p>
<p>പതിവ് പരിശോധനകളുടെ ഭാഗമായാണ് മുഖ്യമന്ത്രി അപ്പോളോ ആസ്പത്രിയിലെത്തിയത്. എന്നാല്&#x200d; ബ്ലഡ് കൗണ്ടില്&#x200d; വ്യതിയാനം കണ്ടതിനെത്തുടര്&#x200d;‌ന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-pinarayi-vijayan-admitted-in-chennai-apollo-hospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മണ്ണാര്&#x200d;ക്കാട് സഫീറിന്റെ വീട് സന്ദര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/cm-pinarayi-visit-murdered-safeers-home.html</link>
					<comments>https://www.chandrikadaily.com/cm-pinarayi-visit-murdered-safeers-home.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Mar 2018 09:06:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala chief minister]]></category>
		<category><![CDATA[mannarkad]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[safeer murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72567</guid>

					<description><![CDATA[പാലക്കാട്: മണ്ണാര്&#x200d;ക്കാട് കുത്തികൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവര്&#x200d;ത്തകന്&#x200d; സഫീറിന്റെ വീട്ടില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സന്ദര്&#x200d;ശനം നടത്തി. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന ആദിവാസി യുവാവ്​ മധുവി​​​െൻറ വീട്​ സന്ദർശിച്ച ശേഷമാണ്​ മുഖ്യമന്ത്രി സഫീറി​​​െൻറ വീട്ടിലെത്തിയത്​. സി.പി.ഐ പ്രവര്&#x200d;ത്തകര്&#x200d; പ്രതിസ്ഥാനത്തുളള കേസാണെന്നിരിക്കെയാണ് മുഖ്യമന്ത്രിയുടെ സന്ദര്&#x200d;ശനം. അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി സഫീറിന്റെ കുടുംബാംഗങ്ങളെ സന്ദര്&#x200d;ശിച്ചത്. സഫീറിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, സംഭവത്തില്&#x200d; കുറ്റക്കാര്&#x200d;ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്&#x200d;കി. മണ്ണാര്&#x200d;ക്കാട് നഗരമധ്യത്തില്&#x200d; വെച്ചാണ് ഫെബ്രുവരി 25ന് എം.എസ്.ഫ് ,സജീവ പ്രവര്&#x200d;ത്തകനായ [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: മണ്ണാര്&#x200d;ക്കാട് കുത്തികൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവര്&#x200d;ത്തകന്&#x200d; സഫീറിന്റെ വീട്ടില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സന്ദര്&#x200d;ശനം നടത്തി. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന ആദിവാസി യുവാവ്​ മധുവി​​​െൻറ വീട്​ സന്ദർശിച്ച ശേഷമാണ്​ മുഖ്യമന്ത്രി സഫീറി​​​െൻറ വീട്ടിലെത്തിയത്​.</p>
<p>സി.പി.ഐ പ്രവര്&#x200d;ത്തകര്&#x200d; പ്രതിസ്ഥാനത്തുളള കേസാണെന്നിരിക്കെയാണ് മുഖ്യമന്ത്രിയുടെ സന്ദര്&#x200d;ശനം. അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി സഫീറിന്റെ കുടുംബാംഗങ്ങളെ സന്ദര്&#x200d;ശിച്ചത്. സഫീറിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, സംഭവത്തില്&#x200d; കുറ്റക്കാര്&#x200d;ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്&#x200d;കി.</p>
<p>മണ്ണാര്&#x200d;ക്കാട് നഗരമധ്യത്തില്&#x200d; വെച്ചാണ് ഫെബ്രുവരി 25ന് എം.എസ്.ഫ് ,സജീവ പ്രവര്&#x200d;ത്തകനായ സഫീര്&#x200d; (23) കുത്തേറ്റ് മരിച്ചത്. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്&#x200d;ക്കാട് നഗരസഭാ കൗണ്&#x200d;സിലര്&#x200d; മുസ്‌ലിം ലീഗ് അംഗവുമായ വറോടന്&#x200d; സിറാജുദീന്റെ മകനാണ് സഫീര്&#x200d;.</p>
<p>കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. കോടതിപ്പടിയിലെ സ്വന്തം തുണിക്കടയില്&#x200d; കയറി ഒരു സംഘമാളുകള്&#x200d; സഫീറിനെ കുത്തിയതായാണ് വിവരം. സഫീറിനെ കുത്തിയ ശേഷം അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സഫീറിനെ വട്ടമ്പലത്തെ സ്വകാര്യ ആസ്പപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടു. എം.എസ്.എഫ് മുനിസിപ്പല്&#x200d; സെക്രട്ടറിയും, നിയോജക മണ്ഡലം പ്രവര്&#x200d;ത്തകസമിതി അംഗവുമാണ് സഫീര്&#x200d;.</p>
<div>സഫീറി​​​െൻറ അയൽവാസികളായിരുന്ന സി.പി.​െഎ പ്രവർത്തകർ സംഭവത്തിൽ പൊലീസ്​ പിടിയിലായിരുന്നു. പ്രതികൾ സി.പി.​െഎ പ്രവർത്തകരാണെങ്കിലും കൊലപാതകം രാഷ്​​​ട്രീയമല്ലെന്ന്​ പൊലീസും സഫീറി​​​െൻറ പിതാവും അറിയിച്ചിരുന്നു.</div>
<div></div>
<div>സഫീർ-​ഷുഹൈബ്​ കൊലപാതകം ചർച്ച ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം നിയമസഭ തടസപ്പെടുത്തിയിരുന്നു. എന്നാൽ കൊലപാതകത്തിൽ ഇതുവരെയും പ്രതികരിക്കാൻ ഭരണകക്ഷി തയാറായിരുന്നില്ല. ഇൗ വിമർശനം നിലനിൽക്കുന്നതിനി​െടയാണ്​ മുഖ്യമന്ത്രി സഫീറി​​​െൻറ വീട്ടിലെത്തിയിരിക്കുന്നത്​.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-pinarayi-visit-murdered-safeers-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശീദേവിയുടെ വിയോഗം കനത്ത നഷ്ടം: മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/sridevi-passes-away-big-lose-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/sridevi-passes-away-big-lose-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Feb 2018 14:19:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Actress Sreedevi]]></category>
		<category><![CDATA[kerala chief minister]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[Sreedevi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71846</guid>

					<description><![CDATA[തിരുവനന്തപുരം: ചലച്ചിത്രനടി ശ്രീദേവിയുടെ വിയോഗം കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. അഞ്ചു ദശാബ്ദം ഇന്ത്യന്&#x200d; സിനിമയില്&#x200d; നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേര്&#x200d;പാട് വ്യസനകരമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്&#x200d; പറഞ്ഞു. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്&#x200d;ക്ക് എക്കാലത്തും ഹൃദയത്തില്&#x200d; സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്&#x200d;ത്തങ്ങള്&#x200d; സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളില്&#x200d; അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്&#x200d; ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ചലച്ചിത്രനടി ശ്രീദേവിയുടെ വിയോഗം കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. അഞ്ചു ദശാബ്ദം ഇന്ത്യന്&#x200d; സിനിമയില്&#x200d; നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേര്&#x200d;പാട് വ്യസനകരമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്&#x200d; പറഞ്ഞു. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്&#x200d;ക്ക് എക്കാലത്തും ഹൃദയത്തില്&#x200d; സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്&#x200d;ത്തങ്ങള്&#x200d; സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളില്&#x200d; അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്&#x200d; ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sridevi-passes-away-big-lose-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിനിമയെ അധോലോകം കീഴടക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/film-industry-chiefminister.html</link>
					<comments>https://www.chandrikadaily.com/film-industry-chiefminister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Feb 2017 07:58:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala chief minister]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21010</guid>

					<description><![CDATA[മലയാള സിനിമാലോകത്തെ അധോലോകെ കീഴ്‌പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും അനുവദിക്കില്ല. ക്രിമിനല്‍ സ്വഭാവമുള്ളവരാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ആരെയും ഷൂട്ടിങ് ജോലിക്കായി നിയമിക്കാവൂ എന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു. ആരെങ്കിലും സിനിമാലോകത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെ ചെറുക്കാന്‍ സര്‍ക്കാറുണ്ടാവും. പല കേസുകളിലും കുറ്റക്കാര്‍ ആരെന്നു കണ്ടെത്തുംമുമ്പെ സാങ്കല്‍പിക കുറ്റവാളി കണ്ടെത്തി അവരെ ക്രൂശിക്കുന്ന പ്രവണതയാണ് കേരളത്തിലുള്ളത്. ഇത്് ശരിയായ നടപടിയല്ല. ഇങ്ങനെ സാങ്കല്‍പിക കുറ്റവാളികളെ സൃഷ്ടിക്കുന്നവരുടെ പിന്നാലെ [&#8230;]]]></description>
										<content:encoded><![CDATA[<p>മലയാള സിനിമാലോകത്തെ അധോലോകെ കീഴ്‌പെടുത്താന്&#x200d; അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. സിനിമയില്&#x200d; ഇത്തരത്തിലുള്ള ഒരു പ്രവര്&#x200d;ത്തനവും അനുവദിക്കില്ല. ക്രിമിനല്&#x200d; സ്വഭാവമുള്ളവരാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ആരെയും ഷൂട്ടിങ് ജോലിക്കായി നിയമിക്കാവൂ എന്നും പിണറായി വിജയന്&#x200d; കണ്ണൂരില്&#x200d; പറഞ്ഞു. ആരെങ്കിലും സിനിമാലോകത്തെ തകര്&#x200d;ക്കാന്&#x200d; ശ്രമിച്ചാല്&#x200d; അതിനെ ചെറുക്കാന്&#x200d; സര്&#x200d;ക്കാറുണ്ടാവും. പല കേസുകളിലും കുറ്റക്കാര്&#x200d; ആരെന്നു കണ്ടെത്തുംമുമ്പെ സാങ്കല്&#x200d;പിക കുറ്റവാളി കണ്ടെത്തി അവരെ ക്രൂശിക്കുന്ന പ്രവണതയാണ് കേരളത്തിലുള്ളത്. ഇത്് ശരിയായ നടപടിയല്ല. ഇങ്ങനെ സാങ്കല്&#x200d;പിക കുറ്റവാളികളെ സൃഷ്ടിക്കുന്നവരുടെ പിന്നാലെ പൊലീസ് പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്&#x200d; യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവത്തില്&#x200d; പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്&#x200d;.</p>
<p>&nbsp;</p>
<p><strong>Also read: </strong></p>
<hr />
<p><span style="color: #ff6600;">‘ക്വട്ടേഷനല്ല, പണം തട്ടാനുള്ള സ്വന്തം പദ്ധതി’; സുനി</span></p>
<hr />
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/film-industry-chiefminister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
