<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala gov &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-gov/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 13 Apr 2023 05:25:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala gov &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ക്ഷേമപെൻഷൻ: കേന്ദ്രം ഇനി നേരിട്ട് നൽകും</title>
		<link>https://www.chandrikadaily.com/welfare-pension.html</link>
					<comments>https://www.chandrikadaily.com/welfare-pension.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Apr 2023 05:25:01 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kendra gov]]></category>
		<category><![CDATA[kerala gov]]></category>
		<category><![CDATA[money]]></category>
		<category><![CDATA[welfarepention]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247701</guid>

					<description><![CDATA[വാര്&#x200d;ധക്യ, വിധവ, ഭിന്നശേഷി പെന്&#x200d;ഷനുകളുടെ കേന്ദ്രവിഹിതം സംസ്ഥാന സര്&#x200d;ക്കാര്&#x200d; വഴി നല്&#x200d;കുന്നത് കേന്ദ്രം നിര്&#x200d;ത്തലാക്കി. പകരം കേന്ദ്രവിഹിതം കേന്ദ്രസര്&#x200d;ക്കാര്&#x200d; നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്&#x200d;കാന്&#x200d; തീരുമാനിച്ചു. കേന്ദ്രം നല്&#x200d;കുന്ന പണത്തിന്റെ നേട്ടം കൂടി സംസ്ഥാനം എടുക്കേണ്ട എന്ന രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് പരിഷ്‌കാരം. എന്നാല്&#x200d; പെന്&#x200d;ഷന്&#x200d; വിതരണത്തിനായി കേന്ദ്രം നല്&#x200d;കുന്നത് തുച്ഛമായ വിഹിതമാണെന്നു ജനങ്ങള്&#x200d;ക്ക് ബോധ്യപ്പെടാന്&#x200d; ഈ പരിഷ്‌കാരം ഉപകരിക്കുന്ന നിലപാടാണ് സംസ്ഥാനത്തിന്. പുതിയ സാമ്പത്തിക വര്&#x200d;ഷരംഭമായ ഈ മാസം മുതലാണ് കേന്ദ്രം പരിഷ്‌കാരം നടപ്പിക്കിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>വാര്&#x200d;ധക്യ, വിധവ, ഭിന്നശേഷി പെന്&#x200d;ഷനുകളുടെ കേന്ദ്രവിഹിതം സംസ്ഥാന സര്&#x200d;ക്കാര്&#x200d; വഴി നല്&#x200d;കുന്നത് കേന്ദ്രം നിര്&#x200d;ത്തലാക്കി. പകരം കേന്ദ്രവിഹിതം കേന്ദ്രസര്&#x200d;ക്കാര്&#x200d; നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്&#x200d;കാന്&#x200d; തീരുമാനിച്ചു. കേന്ദ്രം നല്&#x200d;കുന്ന പണത്തിന്റെ നേട്ടം കൂടി സംസ്ഥാനം എടുക്കേണ്ട എന്ന രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് പരിഷ്‌കാരം. എന്നാല്&#x200d; പെന്&#x200d;ഷന്&#x200d; വിതരണത്തിനായി കേന്ദ്രം നല്&#x200d;കുന്നത് തുച്ഛമായ വിഹിതമാണെന്നു ജനങ്ങള്&#x200d;ക്ക് ബോധ്യപ്പെടാന്&#x200d; ഈ പരിഷ്‌കാരം ഉപകരിക്കുന്ന നിലപാടാണ് സംസ്ഥാനത്തിന്. പുതിയ സാമ്പത്തിക വര്&#x200d;ഷരംഭമായ ഈ മാസം മുതലാണ് കേന്ദ്രം പരിഷ്‌കാരം നടപ്പിക്കിയത്.</p>
<p>സംസ്ഥാനത്ത് ആകെ അരക്കോടിയോളം പേര്&#x200d; ക്ഷേമ പെന്&#x200d;ഷന്&#x200d; കൈപ്പറ്റുമ്പോള്&#x200d; കേന്ദ്രത്തില്&#x200d; നിന്നുള്ള വിഹിതം കൂട്ടിചേര്&#x200d;ത്ത് പെന്&#x200d;ഷന്&#x200d; നല്&#x200d;കുന്നത് 4.7 ലക്ഷം പേര്&#x200d;ക്കാണ്. മുമ്പ് എല്ലാവര്&#x200d;ക്കും 1600 രൂപ വീതം കേരളം നല്&#x200d;കിയ ശേഷം പിന്നീട് കേന്ദ്രത്തില്&#x200d; നിന്ന് വിഹിതം വാങ്ങുകയാണ് ചെയ്തിരുന്നത്. എന്നാല്&#x200d;, ഇനി കേന്ദ്രവും കേരളവും വേവ്വെറെ പണം നിക്ഷപിക്കുന്നതോടെ ഒറ്റയടിക്ക് 1600 രൂപ കിട്ടില്ല. കേരളം രണ്ടോ മൂന്നോ മാസം കൂടുമ്പോളാണ് ഇപ്പോള്&#x200d; പെന്&#x200d;ഷന്&#x200d; വിതരണം ചെയ്യുന്നത.് കേന്ദ്രം പ്രതിമാസം വിതരണം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.</p>
<p>അതേസമയം ക്ഷേമ പെന്&#x200d;ഷന്&#x200d; വിതരണത്തിനുള്ള പണം ബാങ്കുകളില്&#x200d; എത്തിയെങ്കിലും ട്രഷറികളില്&#x200d; എത്തിയില്ല. സര്&#x200d;ക്കാര്&#x200d; ഇന്ന് പണം അനുവദിച്ചില്ലെങ്കില്&#x200d; വിഷുവിന്് മുമ്പ് പെന്&#x200d;ഷന്&#x200d; വിതരണം നടക്കില്ല. സഹകരണ ബാങ്കുകള്&#x200d; വഴിയാണ് നേരിട്ടു പെന്&#x200d;ഷന്&#x200d; വാങ്ങുന്നവര്&#x200d;ക്കുള്ള തുക വീട്ടിലെത്തിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/welfare-pension.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുതിച്ചുയര്&#x200d;ന്ന് സ്വര്&#x200d;ണവില ; വില സര്&#x200d;വകാല റെക്കോര്&#x200d;ഡില്&#x200d;</title>
		<link>https://www.chandrikadaily.com/gold-rate-on-rtecord.html</link>
					<comments>https://www.chandrikadaily.com/gold-rate-on-rtecord.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 25 Jun 2019 07:36:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gold rate]]></category>
		<category><![CDATA[kerala gov]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131079</guid>

					<description><![CDATA[തിരുവനന്തപുരം: സ്വര്&#x200d;ണവില സര്&#x200d;വകാല റെക്കോര്&#x200d;ഡില്&#x200d;. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഉയര്&#x200d;ന്നത്. ഇതോടെ ഒരു ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്&#x200d;ന്ന നിരക്കാണ് ഇന്നു രേഖപ്പെടുത്തിയത്. ഇന്നലെ ഗ്രാമിന് 3,175 രൂപയായിരുന്നു സ്വര്&#x200d;ണ നിരക്ക്. പവന് 25,400 രൂപയും.]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: സ്വര്&#x200d;ണവില സര്&#x200d;വകാല റെക്കോര്&#x200d;ഡില്&#x200d;. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഉയര്&#x200d;ന്നത്. ഇതോടെ ഒരു ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്&#x200d;ന്ന നിരക്കാണ് ഇന്നു രേഖപ്പെടുത്തിയത്. ഇന്നലെ ഗ്രാമിന് 3,175 രൂപയായിരുന്നു സ്വര്&#x200d;ണ നിരക്ക്. പവന് 25,400 രൂപയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-rate-on-rtecord.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണനിര്&#x200d;വഹണത്തില്&#x200d; വീണ്ടും കേരളം ഒന്നാമത്; ആദ്യ നാല് സ്ഥാനവും ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങള്&#x200d;ക്ക്</title>
		<link>https://www.chandrikadaily.com/kerela-tops-in-governance-index-bihar-ranks-the-lowest-public-affairs-centre-report.html</link>
					<comments>https://www.chandrikadaily.com/kerela-tops-in-governance-index-bihar-ranks-the-lowest-public-affairs-centre-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Jul 2018 17:01:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[kerala gov]]></category>
		<category><![CDATA[NUMBER ONE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95623</guid>

					<description><![CDATA[ബംഗളൂരു: പബ്ലിക് അഫയേഴ്‌സ് സെന്റര്&#x200d; പുറത്തു വിട്ട പബ്ലിക് അഫയേഴ്‌സ് ഇന്റക്‌സ് (പി.എ.ഐ) 2018 പ്രകാരം മികച്ച ഭരണ നേട്ടവുമായി കേരളം രാജ്യത്ത് ഒന്നാമതായി. തുടര്&#x200d;ച്ചയായ മൂന്നാം വര്&#x200d;ഷമാണ് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. 2016 മുതലാണ് പബ്ലിക് അഫയേഴ്‌സ് സെന്റര്&#x200d; ഇന്റക്‌സ് പുറത്തിറക്കാന്&#x200d; തുടങ്ങിയത്. അന്നുമതുല്&#x200d; കേരളമാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിനു പിന്നാലെ തമിഴ്‌നാട്, തെലുങ്കാന, കര്&#x200d;ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്&#x200d;. അതേ സമയം ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ഡി.യുവും ഭരണം കയ്യാളുന്ന മധ്യപ്രദേശ്, [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: പബ്ലിക് അഫയേഴ്‌സ് സെന്റര്&#x200d; പുറത്തു വിട്ട പബ്ലിക് അഫയേഴ്‌സ് ഇന്റക്‌സ് (പി.എ.ഐ) 2018 പ്രകാരം മികച്ച ഭരണ നേട്ടവുമായി കേരളം രാജ്യത്ത് ഒന്നാമതായി. തുടര്&#x200d;ച്ചയായ മൂന്നാം വര്&#x200d;ഷമാണ് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. 2016 മുതലാണ് പബ്ലിക് അഫയേഴ്‌സ് സെന്റര്&#x200d; ഇന്റക്‌സ് പുറത്തിറക്കാന്&#x200d; തുടങ്ങിയത്. അന്നുമതുല്&#x200d; കേരളമാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിനു പിന്നാലെ തമിഴ്‌നാട്, തെലുങ്കാന, കര്&#x200d;ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്&#x200d;. അതേ സമയം ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ഡി.യുവും ഭരണം കയ്യാളുന്ന മധ്യപ്രദേശ്, ജാര്&#x200d;ഖണ്ഡ്, ബിഹാര്&#x200d; എന്നീ സംസ്ഥാനങ്ങളാണ് ഭരണ കാര്യത്തില്&#x200d; ഏറ്റവും പിന്നാക്കം നില്&#x200d;ക്കുന്ന സംസ്ഥാനങ്ങള്&#x200d;. രണ്ടു കോടിക്കു താഴെ ജനസംഖ്യയുള്ള ചെറു സംസ്ഥാനങ്ങളുടെ പട്ടികയില്&#x200d; ഹിമാചല്&#x200d; പ്രദേശാണ് ഒന്നാമതെത്തിയത്. ഗോവ, മിസോറം, സിക്കിം, തിപ്രുര എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ചില്&#x200d; ഇടം നേടിയത്. സര്&#x200d;ക്കാര്&#x200d; രേഖകളുടെ അടിസ്ഥാനത്തിലാണ് പബ്ലിക് അഫയേഴ്‌സ് സെന്റര്&#x200d; പഠനം നടത്തിയത്. ഇതിനായി 30 പ്രധാന വിഷയങ്ങളും 100 ഓളം സൂചകങ്ങളും തെരഞ്ഞെടുത്തിരുന്നു. നിക്ഷിപ്ത താല്&#x200d;പര്യങ്ങള്&#x200d; ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് സ്വകാര്യ രേഖകളെ ഒഴിവാക്കിയതായി പി.എ.സി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerela-tops-in-governance-index-bihar-ranks-the-lowest-public-affairs-centre-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാപ്പരാകുന്ന കേരള സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/editorial-page-article-05-march-kutty-ahammed-kutty.html</link>
					<comments>https://www.chandrikadaily.com/editorial-page-article-05-march-kutty-ahammed-kutty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Mar 2018 12:38:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[kerala assembly]]></category>
		<category><![CDATA[kerala gov]]></category>
		<category><![CDATA[kutty ahammed kutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73047</guid>

					<description><![CDATA[കെ കുട്ടി അഹമ്മദ് കുട്ടി ട്രഷറി അടക്കേണ്ടിവന്ന് കരാറുകാര്&#x200d;ക്കും ക്ഷേമ പെന്&#x200d;ഷനുകള്&#x200d; ലഭിക്കേണ്ടവര്&#x200d;ക്കും പണം കൊടുക്കാന്&#x200d; കഴിയാതെവന്ന പ്രതിസന്ധിയില്&#x200d; നിന്ന് കേരള സര്&#x200d;ക്കാര്&#x200d; അടുത്തിടെയാണ് രക്ഷപ്പെട്ടത്. എന്നാല്&#x200d; ആശ്വസിക്കാനായിട്ടില്ല. കംട്രോളര്&#x200d; ആന്റ് ഓഡിറ്റര്&#x200d; ജനറല്&#x200d; കേരള നിയമ സഭയില്&#x200d; വെച്ച് 2017-18 ലെ കേരളത്തെക്കുറിച്ചുള്ള റിപ്പോര്&#x200d;ട്ടില്&#x200d; സ്ഥിതിഗതികള്&#x200d; ആശാവഹമല്ലെന്ന് മാത്രമല്ല ആശങ്കാജനകമായപതനത്തെക്കുറിച്ചു മുന്നറിയിപ്പു നല്&#x200d;കുക കൂടിചെയ്യുന്നു. ആദ്യമായി സംസ്ഥാനത്തിന്റെ നികുതി വരുമാനം പരിശോധിക്കാം. 2015-16 ല്&#x200d; സംസ്ഥാനത്തിന്റെ നികുതി വരുമാനം 69032.66 കോടി രൂപയായിരുന്നു. ഇത് മൊത്തം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ കുട്ടി അഹമ്മദ് കുട്ടി</strong></p>
<p>ട്രഷറി അടക്കേണ്ടിവന്ന് കരാറുകാര്&#x200d;ക്കും ക്ഷേമ പെന്&#x200d;ഷനുകള്&#x200d; ലഭിക്കേണ്ടവര്&#x200d;ക്കും പണം കൊടുക്കാന്&#x200d; കഴിയാതെവന്ന പ്രതിസന്ധിയില്&#x200d; നിന്ന് കേരള സര്&#x200d;ക്കാര്&#x200d; അടുത്തിടെയാണ് രക്ഷപ്പെട്ടത്. എന്നാല്&#x200d; ആശ്വസിക്കാനായിട്ടില്ല. കംട്രോളര്&#x200d; ആന്റ് ഓഡിറ്റര്&#x200d; ജനറല്&#x200d; കേരള നിയമ സഭയില്&#x200d; വെച്ച് 2017-18 ലെ കേരളത്തെക്കുറിച്ചുള്ള റിപ്പോര്&#x200d;ട്ടില്&#x200d; സ്ഥിതിഗതികള്&#x200d; ആശാവഹമല്ലെന്ന് മാത്രമല്ല ആശങ്കാജനകമായപതനത്തെക്കുറിച്ചു മുന്നറിയിപ്പു നല്&#x200d;കുക കൂടിചെയ്യുന്നു.<br />
ആദ്യമായി സംസ്ഥാനത്തിന്റെ നികുതി വരുമാനം പരിശോധിക്കാം. 2015-16 ല്&#x200d; സംസ്ഥാനത്തിന്റെ നികുതി വരുമാനം 69032.66 കോടി രൂപയായിരുന്നു. ഇത് മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദമായ 588337 കോടി രൂപയുടെ 11.73 ശതമാനം ആയിരുന്നുവെന്നു കാണാം. 2014-15 ല്&#x200d; മൊത്തം നികുതി വരുമാനം 59750.47 കോടി രൂപയാണ്. അന്നത്തെ കേരളത്തിന്റെ മൊത്തം ഉത്പാദനമായ 526002 കോടി രൂപയുടെ 11.02 ശതമാനം ആയിരുന്നു ഇത്. അതായത് കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അധികാരത്തിലിരിക്കുമ്പോള്&#x200d; 11.02 ശതമാനം ആയിരുന്നു മൊത്തം ആഭ്യന്തര ഉത്പാദനത്തില്&#x200d; നികുതി വരുമാനത്തിന്റെ പങ്ക്.<br />
ഇത് അധികാരം ഒഴിയുന്ന വര്&#x200d;ഷമായ 2015-16ല്&#x200d; 11.73 ശതമാനം ആയി ഉയര്&#x200d;ത്തിയാണ് അധികാരം കൈമാറിയത്. എന്നാല്&#x200d; ഇടതു സര്&#x200d;ക്കാര്&#x200d; അധികാരം ഏറ്റെടുത്ത് രണ്ട് വര്&#x200d;ഷമാകുമ്പോള്&#x200d; ഇത് 11.73 ശതമാനത്തില്&#x200d; നിന്നു 11.54 ശതമാനമായി കുറഞ്ഞു. 2016-17 ല്&#x200d; ആകെ നികുതി വരുമാനം 75611.72 കോടിയും കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 655205 കോടിയുമാണ്.<br />
നികുതി ഇതര വരുമാനത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ കാലത്തെ നികുതിയിതര വരുമാനം 2014-15 7283.69 കോടി രൂപയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ മൊത്തം വരുമാനം (ഠീമേഹ ഞല്‌ലിൗല ഞലരലലുെേ) ആയ 57950.47 കോടി രൂപയുടെ 12.5 ശതമാനം ആയിരുന്നു. യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; അധികാരമൊഴിഞ്ഞതിന് ശേഷമുള്ള ആദ്യ വര്&#x200d;ഷവും ഇത് വര്&#x200d;ധിച്ചതായി തന്നെ കാണാം. അതായത് 2015-16 ല്&#x200d; കേരളത്തിന്റെ ആകെ നികുതിയിതര വരുമാനം 8425.49 കോടി രൂപയായി ഉയര്&#x200d;ന്നു. ഇത് ആകെ സംസ്ഥാന വരുമാനമായ 69032.66 കോടി രൂപയുടെ 12.2 ശതമാനമായിരുന്നു. എന്നാല്&#x200d; ഇടതു സര്&#x200d;ക്കാരിന്റെ രണ്ടാം വര്&#x200d;ഷമായപ്പോള്&#x200d; ഇത് കുറഞ്ഞു. 2016-17 ല്&#x200d; സംസ്ഥാനത്തിന്റെ നികുതിയിതര വരുമാനം 9699.98 കോടി രൂപയാണ്. ഇത് മൊത്ത വരുമാനമായ 75611.72 കോടി രൂപയുടെ വെറും 11.25 ശതമാനം മത്രമാണെന്നും കാണാം. സാമ്പത്തിക ശാസ്ത്രത്തിന്റെ രണ്ട് അടിസ്ഥാന പ്രമാണങ്ങളാണ് ഒരു നല്ല ഭരണം, നല്ല സാമ്പത്തിക രംഗം എന്നു വിശേഷിപ്പിക്കാനാവശ്യം. അവയില്&#x200d; ഒന്നാമത്തേത് സാമ്പത്തിക വികസന അളവുകോലുകള്&#x200d; ഓരോ വര്&#x200d;ഷവും വര്&#x200d;ധിക്കേണ്ടതുണ്ട് എന്നത്.<br />
എന്നാല്&#x200d; കഴിഞ്ഞ അടുത്തടുത്ത മൂന്നു വര്&#x200d;ഷങ്ങളിലെ നികുതി-നികുതിയിതര വരുമാനവും നാം പരിശോധിച്ചു. ഇടതു ഭരണത്തിന്റെ തനതു തെളിവായതു അവരുടെ രണ്ടാം വര്&#x200d;ഷം ഇവ രണ്ടും കുറയുന്നു. രണ്ടാമതായി ഒരു നല്ല ഭരണം എപ്പോഴും നികുതി ഭാരം കുറച്ച്, നികുതി ഇതര വരുമാന മാര്&#x200d;ഗങ്ങള്&#x200d; നേടുന്ന ഭരണമാകും എന്നതാണ്. എന്നാല്&#x200d; ആ തത്വത്തിലും ഡോ. ഐസക് അമ്പേ പരാജയപ്പെട്ടു എന്നു പറയാതെ വയ്യ.<br />
സംസ്ഥാന മൊത്തം വരുമാനത്തിന്റെ നികുതി, നികുതിയിതര ഉറവിടങ്ങള്&#x200d; കഴിഞ്ഞാല്&#x200d; മൂന്നാമത്തെ ഉറവിടമായ ഗ്രാന്റ്‌സ്-ഇന്&#x200d;-എയിഡ് 2014-15 ല്&#x200d; 7507.99 കോടി രൂപയായിരുന്നത് 2016-17ല്&#x200d; 8510.35 കോടിയായി. അതായത് 2014-15 മുതല്&#x200d; 2016-17 വരെയുള്ള കാലയളവില്&#x200d; 13.35 ശതമാനം വര്&#x200d;ധനവ് കേന്ദ്ര സഹായത്തില്&#x200d; ഉണ്ടായിട്ടും ആകെ വരുമാനത്തില്&#x200d; കേരളത്തില്&#x200d; വന്&#x200d; ഇടിവ് നേരിടുമെന്ന് സി.ആന്റ് എ.ജി റിപ്പോര്&#x200d;ട്ട് വെളിപ്പെടുത്തുന്നു. കൂടാതെ കേരളത്തിന്റെ തനത് നികുതി വരുമാനവും കുറവു വന്നതായി റിപ്പോര്&#x200d;ട്ട് കാണിക്കുന്നു.<br />
2014-15 കേരളത്തിന്റെ തനത് നികുതി വരുമാനം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 6.70 ശതമാനം ആയിരുന്നത് 2016-17 ല്&#x200d; മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 6.44 ശതമാനമായി കുറഞ്ഞുവെന്നു കാണാം. അടുത്തതായി സംസ്ഥാന നികുതിയില്&#x200d; കേന്ദ്ര നികുതി വിഹിതത്തിന്റെ അളവ് പരിശോധിക്കാം. യു.ഡി.എഫ് ഭരണ കാലത്ത് 2014-15 ല്&#x200d; സംസ്ഥാന നികുതി വരുമാനത്തിലെ കേന്ദ്ര നികുതി വിഹിതം 18.37 ശതമാനം ആയിരുന്നത് 2016-17 ല്&#x200d; 26.52 ആയി ഉയര്&#x200d;ന്നു. എന്നിട്ടു ഇടതു ഭരണത്തില്&#x200d; സാമ്പത്തിക തകര്&#x200d;ച്ച ഉണ്ടാകുന്നവെന്നത് വിരോധാഭാസമാണ്. രസകരമായ വസ്തുത നികുതി ഈടാക്കുന്നതിനായുള്ള സംസ്ഥാന ചെലവ് യു.ഡി.എഫ് ഭരണ കാലത്ത് 2014-15 ല്&#x200d; മൊത്തം നികുതി വരുമാനത്തില്&#x200d; കുറവുണ്ടായി. ആഡം സ്മിത്തിന്റെ നികുതിയെക്കുറിച്ചുള്ള അടിസ്ഥാന പ്രമാണങ്ങളില്&#x200d; ഏറ്റവും പ്രശസ്തമായ ഒന്ന് നികുതി വരുമാനത്തിനായുള്ള ചെലവ് കുറയ്ക്കുകയെന്നതാണ്. ഇടതു സര്&#x200d;ക്കാരിന്റെ നില അനുദിനം പരിതാപകരമാക്കുന്ന മറ്റൊരു ഘടകമാണ് വര്&#x200d;ധിച്ചു വരുന്ന പൊതുകടം. കേരളം ഈ നില തുടര്&#x200d;ന്നാല്&#x200d; സാമ്പത്തിക ശാസ്ത്രജ്ഞര്&#x200d; വളരെ കരുതണം എന്നു പറഞ്ഞിട്ടുള്ള കടക്കെണിയില്&#x200d; കേരളമകപ്പെടുമെന്നതില്&#x200d; ഒരു സംശയവുമില്ല. യു.ഡി.എഫ് ഭരണ കാലത്ത് കേരളത്തിന്റെ പൊതുകടം 12666.40 കോടി രൂപയായിരുന്നത് 2016-19 ല്&#x200d; 16151.88 കോടിയായി ഉയര്&#x200d;ന്നു. അതായത് ഇടത് ഭരണത്തിന്റെ രണ്ടാമത്തെ വര്&#x200d;ഷം പൊതുകടത്തില്&#x200d; കേരളത്തിലുണ്ടാക്കിയ വര്&#x200d;ധനവ് 2014-15 മുതല്&#x200d; 2016-17 കാലയളവില്&#x200d; 27.52 ശതമാനം ആണെന്നു കാണാം.<br />
കേരളത്തിലെ ആകെ ജന സംഖ്യ 2011 സെന്&#x200d;സസ് പ്രകാരം 3.34 കോടിയാണ്. ഇതില്&#x200d; 15-59 നും ഇടയില്&#x200d; പ്രായമുള്ള തൊഴില്&#x200d; ചെയ്യുന്നവരുടെ അളവ് 64 ശതമാനം ആണ്. 2017 എകണോമിക് റിവ്യൂ കണക്കു പ്രകാരം അതായത് തൊഴില്&#x200d; ചെയ്യുന്നവരുടെ എണ്ണം 195 ലക്ഷമാണ്. ഈ (ണീൃസശിഴ അഴല ഏൃീൗു) ല്&#x200d; കേരളത്തിലെ ഒരാള്&#x200d;ക്കുണ്ടാകുന്ന പ്രതിശീര്&#x200d;ഷ കടം 2016-17 അനുസരിച്ച് 12.07 ലക്ഷം രൂപയാണന്നു കാണാം.<br />
പൊതുകടം ക്രമാതീതമായി വര്&#x200d;ധിക്കുന്നതിന്റെ അനന്തര ഫലമാണ് മൊത്തം ചിലവില്&#x200d; ഹ്രസ്വകാല-തിരികെ വരുമാനം ലഭിക്കാത്ത ധന ചിലവ് (ഞല്‌ലിൗല ഋഃുലിറശൗേൃല) വര്&#x200d;ധിക്കുകയെന്നത്. ഈ ധനച്ചിലവില്&#x200d; തന്നെ പലിശയും കടച്ചിലവും 2016-17 ല്&#x200d; 12116.50 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ 2016-17 ലെ ആകെ വരുമാനത്തിന്റെ തുകയായ 2016-17 മൊത്തം ചിലവിന്റെ 13.30 ശതമാനവും ആണെന്നു കാണാം. സംസ്ഥാനത്തിന്റെ ഭാവിയെ മുന്&#x200d;നിര്&#x200d;ത്തി വളര്&#x200d;ച്ചയെ ത്വരിതപ്പെടുത്താനായി നടത്തുന്ന ആസ്തി ചിലവ് (ഇമുശമേഹ ഋഃുലിറശൗേൃല) തുച്ഛമായ 11286.24 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്തം വരുമാനമായ 75611.72 കോടി രൂപയുടെ 14.95 ശതമാനം മാത്രമാണ്. ഇമുശമേഹ ഋഃുലിറശൗേൃല സംസ്ഥാന വികസനത്തിന്റെ അത്യന്തപേക്ഷിത ചിലവാണെന്നു മാത്രമല്ല സംസ്ഥാന ഖജനാവിലേക്കുള്ള ഭാവി വരുമാനവുമാണെന്നതിനാല്&#x200d; അതില്&#x200d; സംസ്ഥാനം വരുത്തുന്ന കുറവ് തീര്&#x200d;ച്ചയായും ഈ തീവ്ര സാമ്പത്തിക ബുദ്ധിമുട്ടിനെ വര്&#x200d;ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ.<br />
അടുത്തതായി കേരളത്തില്&#x200d; ഈ ചിലവിനെ സംസ്ഥാന വികസനത്തിനായി ആവിഷ്‌കരിക്കുന്ന പദ്ധതികള്&#x200d;ക്കായി എത്രമാതം ചിലവാക്കുന്നു എന്നു കാണിക്കുന്ന പദ്ധതി ചിലവുകളായും ദൈനംദിന ചിലവുകള്&#x200d; ശബളം, പെന്&#x200d;ഷന്&#x200d; തുടങ്ങിയ പദ്ധതി ഇതര ചിലവുകള്&#x200d; എന്നു തരംതിരിച്ചിരിക്കുമ്പോഴും സംസ്ഥാനം പദ്ധതിയിതര ചിലവുകള്&#x200d;ക്കായാണ് വര്&#x200d;ധിച്ച വരുമാന പങ്ക് ഉപയോഗിക്കുന്നുതെന്നു കാണാം. 2016-17 ലെ ആകെ ചിലവില്&#x200d; ഏറിയ പങ്കായ 77.72 ശതമാനം കേരളം ചിലവാക്കിയത് പദ്ധതിയിതര ചിലവുകള്&#x200d;ക്കായാണ്. ഭാവി വികസനത്തിനും തൊഴില്&#x200d; ഉത്പാദനത്തിനൊക്കെയായി ചിലവാക്കുന്ന പദ്ധതി ചിലവുകളുടെ വിഹിതം വെറും 22.28 ശതമാനം ആണെന്നു സി.എ.ജി റിപ്പോര്&#x200d;ട്ട് പറയുന്നു. ഇത് വര്&#x200d;ധിച്ച കടം വീണ്ടും ഭീഷണിയായാക്കുമെന്നു മത്രമല്ല തിരിച്ചടവ് ഭാവിയില്&#x200d; പ്രതിസന്ധി സൃഷ്ടിച്ച് സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടും. മാത്രമല്ല സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മയെ വീണ്ടും പ്രശ്‌ന സങ്കീര്&#x200d;ണമാക്കുകയും ചെയ്യും.<br />
സംസ്ഥാനത്തിന്റെ ധനസ്ഥിതി കാണിക്കുന്ന കമ്മി സൂചികകളായ (ഉലളശരശ േകിറശരമീേൃ)െ ൃല്‌ലിൗല, ളശശെരമഹ റലളശരശെേ പരിശോധിക്കാം. ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാര്&#x200d; അധികാരത്തിലിരുന്ന 2012-13 ല്&#x200d; കേരളത്തിന്റെ വരുമാന കമ്മി 9351.44 കോടിയായിരുന്നത് ഇടതു സര്&#x200d;ക്കാരിന്റെ രണ്ടാം വര്&#x200d;ഷമായ 2016-17ല്&#x200d; 15484.59 കോടിയായി ഉയര്&#x200d;ന്നു. അതായത് 2012-13 മുതല്&#x200d; 2016-17 വരെയുള്ള കാലയളവില്&#x200d; മാത്രമുണ്ടായ വരുമാനക്കുറവില്&#x200d; ഉണ്ടായ വര്&#x200d;ധനവ് 65.59 ശതമാനം ആണെന്നു സി.എ.ജി റിപ്പോര്&#x200d;ട്ടിലെ കണക്കുകള്&#x200d; പറയുന്നു.<br />
13-ാം ധനകാര്യ കമ്മീഷന്&#x200d; കേരളത്തോട് ആവശ്യപ്പെട്ടിരുന്നത് കേരളത്തിന്റെ വരുമാന കമ്മി 23.80 ആയി നിജപ്പെടുത്തണമെന്നാണ്. ഇതുതന്നെയാണ് 14 -ാം ധനകാര്യ കമ്മീഷനും കേരളത്തോട് ആവശ്യപ്പെട്ടത്. എന്നാല്&#x200d; കേരള വരുമാനക്കുറവില്&#x200d; എല്ലാ പരിധികളും ലംഘിച്ചുവെന്ന് തന്റെ റിപ്പോര്&#x200d;ട്ടില്&#x200d; സി.ആന്റ് എ.ജി കേരള സര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിക്കുന്നതു കാണാം. അടുത്തതായി ധനക്കമ്മി പരിശോധിക്കാം. യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ ഭരണ കാലമായ 2012-13 ല്&#x200d; 15002.46 കോടി രൂപയായിരുന്ന ധന കമ്മി 2016-17 ലെ ഇടതു ഭരണത്തില്&#x200d; 26448.35 കോടി രൂപയായി വര്&#x200d;ധിച്ചു. അതായത് 2012-13 ഉണ്ടായത് 76.29 ശതമാനത്തിന്റെ വര്&#x200d;ധനവാണ്. ഇത് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 4.04. ശതമാനം എന്ന മാരക സംഖ്യയാണ്. 13 -ാം ധനകാര്യ കമ്മീഷനും 14 -ാം ധനകാര്യ കമ്മീഷനും ഒരുപോലെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നത് ധനക്കമ്മി 2016-17 ല്&#x200d; 3.51 ശതമാനമാണു താഴെയായിരിക്കണം എന്നാണ്. എന്നാല്&#x200d; അതും കൈവരിക്കാന്&#x200d; സാധിപ്പിക്കാത്ത സര്&#x200d;ക്കാരിനെ സി.എ.ജി വിമര്&#x200d;ശിക്കുക മാത്രമല്ല തന്റെ റിപ്പോര്&#x200d;ട്ടില്&#x200d; ചെയ്തിരിക്കുന്നത്, മറിച്ച് ഈ വരുമാന-ധന കമ്മികളുടെ അസംതുലിതാവസ്ഥയുടെ അധിക പലിശയിനത്തിലെ ചിലവാണെന്നതുമാണ്. ഇതുമാത്രമല്ല കേരളത്തിന്റെ വര്&#x200d;ധിച്ചുവരുന്ന പൊതുകടത്തേയും സി.ആന്റ്.എ.ജി വിമര്&#x200d;ശിക്കുന്നുണ്ട്. സി.എ.ജി റിപ്പോര്&#x200d;ട്ട് പറയുന്നത് കേരളത്തിന്റെ മീഡിയം ടേം ഫിനാന്&#x200d;സില്&#x200d; പ്ലാന്&#x200d; 2016-17 ല്&#x200d; പറഞ്ഞിരുന്ന പൊതുകടത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ അനുപാതം നേടിയെടുക്കുന്നതിലും സര്&#x200d;ക്കാര്&#x200d; പരാജപ്പെട്ടിരിക്കുന്നുവെന്നാണ്. ധനകാര്യ വിദഗ്ധനെന്ന് അഭിമാനിക്കുന്ന ഡോ. തോമസ് ഐസക് പരാജയപ്പെട്ട ധനകാര്യ വകുപ്പ മന്ത്രിയായി നമ്മുടെ മുമ്പില്&#x200d; നില്&#x200d;ക്കുന്നു. കേരളത്തെ സാമ്പത്തിക തകര്&#x200d;ച്ചയിലേക്കാണ് അദ്ദേഹം എത്തിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-05-march-kutty-ahammed-kutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈദുല്‍ ഫിത്വര്‍: സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി</title>
		<link>https://www.chandrikadaily.com/govt-offices-across-kerala-off-on-monday-eid-holiday.html</link>
					<comments>https://www.chandrikadaily.com/govt-offices-across-kerala-off-on-monday-eid-holiday.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Jun 2017 12:20:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[eid]]></category>
		<category><![CDATA[kerala gov]]></category>
		<category><![CDATA[public holiday]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33551</guid>

					<description><![CDATA[തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ/പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലെ സഹകരണ സംഘങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടാതെ വൈദ്യുതി ബോര്‍ഡിന്റെ എല്ലാ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വൈദ്യുതി തടസം പരിഹരിക്കുന്നതിനുള്ള അടിയന്തര [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഈദുല്&#x200d; ഫിത്തര്&#x200d; പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്&#x200d;ക്കും അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്&#x200d; ഇന്&#x200d;സ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്&#x200d; നിവേദനം നല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് പ്രഖ്യാപനം.</p>
<p>സംസ്ഥാനത്തെ എല്ലാ സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങള്&#x200d;ക്കും സ്വകാര്യ/പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കും നേരത്തെ സര്&#x200d;ക്കാര്&#x200d; അവധി പ്രഖ്യാപിച്ചിരുന്നു.</p>
<p>സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലെ സഹകരണ സംഘങ്ങള്&#x200d;ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് രജിസ്ട്രാര്&#x200d; അറിയിച്ചു. കൂടാതെ വൈദ്യുതി ബോര്&#x200d;ഡിന്റെ എല്ലാ ഓഫീസുകള്&#x200d;ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വൈദ്യുതി തടസം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്&#x200d; സ്വീകരിക്കാന്&#x200d; ഫീല്&#x200d;ഡ് ഓഫീസുകള്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയതായും കെ.എസ്.ഇ.ബി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/govt-offices-across-kerala-off-on-monday-eid-holiday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് കൂട്ടുന്നു; വ്യവസായ-വാണിജ്യ മേഖലയില്‍ വര്‍ദ്ധനയില്ല</title>
		<link>https://www.chandrikadaily.com/kerala-home-electricity-charge-bill.html</link>
					<comments>https://www.chandrikadaily.com/kerala-home-electricity-charge-bill.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 Mar 2017 04:25:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ak balan]]></category>
		<category><![CDATA[kerala gov]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[kseb]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24552</guid>

					<description><![CDATA[തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 30 പൈസ കൂട്ടുന്നു. ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന്‍ ഉടന്‍ പ്രഖ്യാപിക്കും. അതേസമയം വ്യവസായ-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിരക്ക് കൂട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആറായിരത്തിലേറെപ്പേര്‍ക്ക് സൗദന്യ നിരക്കില്‍ നല്‍കുമെന്നാണ് സൂചന. കൂടാതെ നെല്‍കൃഷിക്ക് ജലസേചനത്തിന് നല്‍കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക്, ഏലം, കാപ്പി, ഇഞ്ചി തുടങ്ങിയ എല്ലാ വിളകള്‍ക്കും ബാധമാക്കും. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരുടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ കൂട്ടാനാണ് തീരുമാനം. 100 യൂണിറ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 30 പൈസ കൂട്ടുന്നു. ഏപ്രില്&#x200d; മുതല്&#x200d; നിലവില്&#x200d; വരുന്ന പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന്&#x200d; ഉടന്&#x200d; പ്രഖ്യാപിക്കും. അതേസമയം വ്യവസായ-വാണിജ്യ ആവശ്യങ്ങള്&#x200d;ക്കുള്ള നിരക്ക് കൂട്ടില്ല. എന്&#x200d;ഡോസള്&#x200d;ഫാന്&#x200d; ദുരിതബാധിതരായ ആറായിരത്തിലേറെപ്പേര്&#x200d;ക്ക് സൗദന്യ നിരക്കില്&#x200d; നല്&#x200d;കുമെന്നാണ് സൂചന. കൂടാതെ നെല്&#x200d;കൃഷിക്ക് ജലസേചനത്തിന് നല്&#x200d;കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക്, ഏലം, കാപ്പി, ഇഞ്ചി തുടങ്ങിയ എല്ലാ വിളകള്&#x200d;ക്കും ബാധമാക്കും.</p>
<p>ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരുടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ കൂട്ടാനാണ് തീരുമാനം. 100 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്&#x200d;ക്ക് രണ്ടുമാസത്തേക്കുള്ള വൈദ്യുത ബില്ലില്&#x200d; 60 രൂപമുതല്&#x200d; 80 രൂപവരെ കൂടാനാണ് സാധ്യത. അതേസമയം നിലവില്&#x200d; ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബിപിഎല്&#x200d; കുടുംബങ്ങള്&#x200d;ക്കുള്ള 40 യൂണിറ്റ് സൗജന്യം തുടരും. എന്&#x200d;ഡോസള്&#x200d;ഫാന്&#x200d; ദുരിതബാധിതരുടെ വീടുകളില്&#x200d; 2.90 രൂപ സാധാരണ നിരക്കിലുള്ള വൈദ്യുതി 150 യൂണിറ്റ് വരെ ഒന്നരരൂപയ്ക്കു താഴെ നല്&#x200d;കാനാണ് തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-home-electricity-charge-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലാപൂരത്തിന് കണ്ണൂരില്‍ കൊടിയേറ്റം</title>
		<link>https://www.chandrikadaily.com/state-school-festival-kannur-starting.html</link>
					<comments>https://www.chandrikadaily.com/state-school-festival-kannur-starting.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Jan 2017 12:18:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala gov]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[STATE SCHOOL FEST KANNANUR]]></category>
		<category><![CDATA[state youth festival kannur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16979</guid>

					<description><![CDATA[കണ്ണൂര്‍: കൗമാരകലയുടെ മാമാങ്കത്തിന് കണ്ണൂരില്‍ തുടക്കം. സംസ്ഥാന സ്‌കൂള്‍ കലാമേള പ്രധാനവേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കലോത്സവത്തെ ഏറ്റെടുത്ത കണ്ണൂര്‍ നഗരം ആഘോഷദിനങ്ങനെ അനുകരിക്കുംവിധം ഒരുങ്ങിക്കഴിഞ്ഞു. ഏഴ് രാവും ഏഴ് പകലും ഇനി കണ്ണൂരില്‍ കലയുടെ ഉത്സവം അരങ്ങേറുക. പത്ത് വര്‍ഷത്തിനിപ്പുറമാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളക്ക് കണ്ണൂര്‍ വേദിയാകുന്നത്. ഇരുപത് വേദികളിലായി 232 മത്സരങ്ങളും 12,000 കുട്ടികളും മേളയില്‍ പങ്കെടുക്കും. രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാകയുയര്‍ത്തി മേളയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: കൗമാരകലയുടെ മാമാങ്കത്തിന് കണ്ണൂരില്&#x200d; തുടക്കം. സംസ്ഥാന സ്‌കൂള്&#x200d; കലാമേള പ്രധാനവേദിയായ നിളയില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉദ്ഘാടനം ചെയ്തു. കലോത്സവത്തെ ഏറ്റെടുത്ത കണ്ണൂര്&#x200d; നഗരം ആഘോഷദിനങ്ങനെ അനുകരിക്കുംവിധം ഒരുങ്ങിക്കഴിഞ്ഞു. ഏഴ് രാവും ഏഴ് പകലും ഇനി കണ്ണൂരില്&#x200d; കലയുടെ ഉത്സവം അരങ്ങേറുക.</p>
<p>പത്ത് വര്&#x200d;ഷത്തിനിപ്പുറമാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളക്ക് കണ്ണൂര്&#x200d; വേദിയാകുന്നത്. ഇരുപത് വേദികളിലായി 232 മത്സരങ്ങളും 12,000 കുട്ടികളും മേളയില്&#x200d; പങ്കെടുക്കും.</p>
<p>രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്&#x200d; കെ.വി മോഹന്&#x200d;കുമാര്&#x200d; പതാകയുയര്&#x200d;ത്തി മേളയുടെ ഔപചാരിക ഉദ്ഘാടനം നടത്തി. തുടര്&#x200d;ന്ന് കണ്ണൂരിന്റെ രാഷ്ട്രീയ പ്രബുദ്ധതയും കലാസാസംകാരിക പൈതൃകവും വിളിച്ചോതുന്ന തരത്തില്&#x200d; വന്&#x200d; ഘോഷയാത്ര നടന്നു.</p>
<p>ഉദ്ഘാടന ചടങ്ങില്&#x200d; വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയായി. പ്ലാസ്റ്റിക് മുക്ത ഹരിതമേളയാണ് അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്&#x200d; കലോല്&#x200d;സവം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നദികളുടെ<br />
പേരിലാണ് കലോത്സവ വേദികള്&#x200d; അറിയപ്പെടുന്നത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-school-festival-kannur-starting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയില്‍ പരിഷ്‌കരണം: ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു</title>
		<link>https://www.chandrikadaily.com/ldf-gov-cabinet-meeting-decisions.html</link>
					<comments>https://www.chandrikadaily.com/ldf-gov-cabinet-meeting-decisions.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 04 Jan 2017 11:29:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cabinetmeet]]></category>
		<category><![CDATA[kerala gov]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=15510</guid>

					<description><![CDATA[തിരുവനന്തപുരം: ജയില്‍ പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മുന്‍ ഡി.ജി.പി.യും നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസ്സറുമായ ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൂടാതെ കേരളത്തിലെ മൂന്ന് ഐടി പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസ്സറായി ഋഷികേശ് ആര്‍. നായരുടെ നിയമന തീരുമാനവും യോഗത്തില്‍ ഉണ്ടായി. സംസ്ഥാനത്തെ പ്രധാന മൂന്ന് ഐ.റ്റി. പാര്‍ക്കുകളായ തിരുവനന്തപുരം ടെക്‌നോപാര്‍ക്, കൊച്ചി ഇന്‍ഫോപാര്‍ക്, കോഴിക്കോട് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജയില്&#x200d; പരിഷ്‌ക്കാരങ്ങള്&#x200d; സംബന്ധിച്ച് റിപ്പോര്&#x200d;ട്ട് തയ്യാറാക്കി സമര്&#x200d;പ്പിക്കുന്നതിന് മുന്&#x200d; ഡി.ജി.പി.യും നാഷണല്&#x200d; യൂണിവേഴ്‌സിറ്റി ഫോര്&#x200d; പോലീസ് സയന്&#x200d;സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്&#x200d; ഓഫീസ്സറുമായ ഡോ. അലക്‌സാണ്ടര്&#x200d; ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു. ഇന്നു ചേര്&#x200d;ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.</p>
<p>കൂടാതെ കേരളത്തിലെ മൂന്ന് ഐടി പാര്&#x200d;ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസ്സറായി ഋഷികേശ് ആര്&#x200d;. നായരുടെ നിയമന തീരുമാനവും യോഗത്തില്&#x200d; ഉണ്ടായി. സംസ്ഥാനത്തെ പ്രധാന മൂന്ന് ഐ.റ്റി. പാര്&#x200d;ക്കുകളായ തിരുവനന്തപുരം ടെക്‌നോപാര്&#x200d;ക്, കൊച്ചി ഇന്&#x200d;ഫോപാര്&#x200d;ക്, കോഴിക്കോട് സൈബര്&#x200d; പാര്&#x200d;ക് മേധാവിയായി തീരുമാനിച്ചുകൊണ്ടാണ് നിയമനം.</p>
<p><strong>മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങള്&#x200d;</strong></p>
<ul>
<li>ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് മെസ് സബ്‌സിഡിയായി 75 ലക്ഷം രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച ഒരു കോടി രൂപയ്ക്ക് പുറമേയാണിത്.</li>
<li>പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്&#x200d; പരിസ്ഥിതി വകുപ്പുമായി ആലോചന ഉറപ്പുവരുത്താന്&#x200d; കാര്യനിര്&#x200d;വ്വഹണ ചട്ടങ്ങളില്&#x200d; ഭേദഗതിവരുത്തുന്നതിന് ഗവര്&#x200d;ണറോട് ശുപാര്&#x200d;ശ ചെയ്യും.</li>
<li>കണ്ണൂര്&#x200d; കോര്&#x200d;പ്പറേഷന്റെ സുഗമമായ പ്രവര്&#x200d;ത്തനത്തിന് കോര്&#x200d;പ്പറേഷന്&#x200d; സെക്രട്ടറി, ഓഫീസ് ജീവനക്കാര്&#x200d;, സാനിറ്റേഷന്&#x200d; ജീവനക്കാര്&#x200d;, എന്നിവരുടെ പുതിയ തസ്തികകള്&#x200d; സൃഷ്ടിച്ചു.</li>
</ul>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ldf-gov-cabinet-meeting-decisions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേറെ പണിയൊന്നുമില്ലേ; പ്രതിപക്ഷം പറയുമ്പോഴേ ഞാനങ്ങ് രാജിവയ്ക്കാന്‍: എം.എം മണി</title>
		<link>https://www.chandrikadaily.com/mani-reactions-ancheri-baby-murder-case-malayalam.html</link>
					<comments>https://www.chandrikadaily.com/mani-reactions-ancheri-baby-murder-case-malayalam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Dec 2016 08:13:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kerala gov]]></category>
		<category><![CDATA[mm mani]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=14258</guid>

					<description><![CDATA[തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍പോകുന്നില്ലെന്ന് എം.എം മണി. അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയൊട് സ്വന്തം ശൈലിയില്‍ പ്രതികരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി എം.എം. മണി. വേറെ പണിയൊന്നുമില്ലേ, പ്രതിപക്ഷം പറയുമ്പോഴേ ഞാനങ്ങ് രാജിവയ്ക്കാന്‍ പോകുവല്ലേ, അതിനു വെച്ച വെള്ളം അങ്ങു വാങ്ങിവെച്ചാല്‍ മതി. വിധി വന്നതുകൊണ്ട് എന്റെ ഒരു രോമത്തിനു പോലും പ്രശ്‌നമില്ല. എന്നെ മന്ത്രിയാക്കിയത് എല്‍ഡിഎഫാണെന്നും, മണി പ്രതികരിച്ചു. എം.എം.മണിയുടെ വിടുതല്‍ ഹര്‍ജി കോടതി [&#8230;]]]></description>
										<content:encoded><![CDATA[<p>തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിലെ വിടുതല്&#x200d; ഹര്&#x200d;ജി തള്ളിയതിന്റെ പേരില്&#x200d; മന്ത്രിസ്ഥാനം രാജിവെക്കാന്&#x200d;പോകുന്നില്ലെന്ന് എം.എം മണി.<br />
അഞ്ചേരി ബേബി വധക്കേസില്&#x200d; വിടുതല്&#x200d; ഹര്&#x200d;ജി തള്ളിയ നടപടിയൊട് സ്വന്തം ശൈലിയില്&#x200d; പ്രതികരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി എം.എം. മണി.<br />
വേറെ പണിയൊന്നുമില്ലേ, പ്രതിപക്ഷം പറയുമ്പോഴേ ഞാനങ്ങ് രാജിവയ്ക്കാന്&#x200d; പോകുവല്ലേ, അതിനു വെച്ച വെള്ളം അങ്ങു വാങ്ങിവെച്ചാല്&#x200d; മതി. വിധി വന്നതുകൊണ്ട് എന്റെ ഒരു രോമത്തിനു പോലും പ്രശ്‌നമില്ല. എന്നെ മന്ത്രിയാക്കിയത് എല്&#x200d;ഡിഎഫാണെന്നും, മണി പ്രതികരിച്ചു.</p>
<p>എം.എം.മണിയുടെ വിടുതല്&#x200d; ഹര്&#x200d;ജി കോടതി തള്ളിയതിനാല്&#x200d; മണിയെ മന്ത്രിസഭയില്&#x200d;നിന്ന് പുറത്താക്കണമെന്ന് കോണ്&#x200d;ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരക്കുകയായിരുന്നു മന്ത്രി. അതേസമയം, തനിക്കെതിരെ കേസെടുത്തതില്&#x200d; രാഷ്ട്രീയ ഗൂഡാലോചന ഉണ്ടെന്നും, ചെന്നിത്തലയും തിരുവഞ്ചൂരുമൊക്കെ ചേര്&#x200d;ന്നാണ് എനിക്കെതിരെ കേസെടുത്തതെന്നും മണി ആരോപിച്ചു.</p>
<p>തൊടുപുഴയിലെ ഒരു കോടതിയല്ലേ കേസില്&#x200d; ഇപ്പോള്&#x200d; വിധി പറഞ്ഞത്. ഹൈക്കോടതിയും സുപ്രീം കോടതിയും ഇനിയും കിടക്കുകയല്ലേ, കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും മുന്നണി പറയുന്നതുപോലെ ചെയ്യുമെന്നും മണി വ്യക്തമാക്കി. കേസ് നടത്താന്&#x200d; സ്വന്തം നിലയ്ക്കാണ് ഞാന്&#x200d; അഡ്വക്കേറ്റിനെ നിയോഗിച്ചത്. ഇനിയിത് എവിടം വരെ പോകുമെന്ന് നമ്മുക്ക് നോക്കാം. തനിക്കെതിരായ ഹൈക്കോടതി സിംഗിള്&#x200d; ബഞ്ച് വിധി സംബന്ധിച്ച് പിന്നീട് ഡിവിഷന്&#x200d; ബഞ്ചില്&#x200d;നിന്ന് അനുകൂല വിധി വന്നിട്ടുണ്ടെന്നും മണി പ്രതികരിച്ചു. വിധിക്കെതിരെ മേല്&#x200d;ക്കോടതിയില്&#x200d; അപ്പീല്&#x200d; പോകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mani-reactions-ancheri-baby-murder-case-malayalam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നഷ്ടം; വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി</title>
		<link>https://www.chandrikadaily.com/ksrtc-students-concession.html</link>
					<comments>https://www.chandrikadaily.com/ksrtc-students-concession.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Dec 2016 10:02:57 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala gov]]></category>
		<category><![CDATA[ksrtc]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=14151</guid>

					<description><![CDATA[തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ നല്‍കിവരുന്ന യാത്ര ആനുകൂല്യം നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സൗജന്യ നിരക്കിലുള്ള യാത്ര മൂലം വരുമാന നഷ്ടം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്തു നല്‍കിയത്. സൗജ്യയാത്ര നല്‍കുന്നത് മൂലം വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാവുന്നുവെന്നാണ് നിഗമനം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ നിരക്കില്‍ യാത്ര വേണ്ട. എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സൗജന്യ യാത്ര നിജപ്പെടുത്തണമെന്നും യാത്ര അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്നുമാണ് കത്തില്‍ എം.ഡി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് സൗജന്യ നിരക്കില്&#x200d; നല്&#x200d;കിവരുന്ന യാത്ര ആനുകൂല്യം നിര്&#x200d;ത്തലാക്കണമെന്ന് കെഎസ്ആര്&#x200d;ടിസി സര്&#x200d;ക്കാറിനോട് ആവശ്യപ്പെട്ടു. സൗജന്യ നിരക്കിലുള്ള യാത്ര മൂലം വരുമാന നഷ്ടം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്&#x200d;ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്തു നല്&#x200d;കിയത്.<br />
സൗജ്യയാത്ര നല്&#x200d;കുന്നത് മൂലം വരുമാനത്തില്&#x200d; 42 ലക്ഷം രൂപ നഷ്ടമുണ്ടാവുന്നുവെന്നാണ് നിഗമനം.</p>
<p>എല്ലാ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും സൗജന്യ നിരക്കില്&#x200d; യാത്ര വേണ്ട. എയ്ഡഡ്, സര്&#x200d;ക്കാര്&#x200d; സ്‌കൂളുകളിലെ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് മാത്രമായി സൗജന്യ യാത്ര നിജപ്പെടുത്തണമെന്നും യാത്ര അനുവദിക്കുന്നതില്&#x200d; നിയന്ത്രണം വേണമെന്നുമാണ് കത്തില്&#x200d; എം.ഡി സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ടത്.</p>
<p>യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; ഭരണത്തില്&#x200d; തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്&#x200d; ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ് പ്ലസ് ടു വരെയുള്ള വിദ്യാര്&#x200d;ഥികള്&#x200d;ക്ക് സൗജന്യ യാത്ര അനുവദിച്ചത്.</p>
<p>അതേമസയം, കത്തിനെക്കുറിച്ച് അറിയില്ലെന്നും അറിഞ്ഞശേഷം പ്രതികരിക്കാമെന്നും ഗതാഗത മന്ത്രി സി.കെ ശശീന്ദ്രന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ksrtc-students-concession.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
