<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kerala Highcourt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-highcourt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 22 Apr 2025 10:39:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kerala Highcourt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹൈക്കോടതിയില്‍ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി</title>
		<link>https://www.chandrikadaily.com/bomb-threat-in-high-court-security-has-been-tightened.html</link>
					<comments>https://www.chandrikadaily.com/bomb-threat-in-high-court-security-has-been-tightened.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 22 Apr 2025 10:39:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake bomb threat]]></category>
		<category><![CDATA[kerala Highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338917</guid>

					<description><![CDATA[ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്]]></description>
										<content:encoded><![CDATA[<p>കേരള ഹൈക്കോടതിയില്&#x200d; ബോംബ് ഭീഷണി. ഇമെയില്&#x200d; വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്&#x200d;ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.</p>
<p>ഇന്ന് ഉച്ചയോടെയാണ് മദ്രാസ് ടൈഗേഴ്സ് എന്ന പേരിലെ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. തുടര്&#x200d;ന്ന് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്&#x200d; സംശയകരമായ ഒന്നും കണ്ടെത്താനായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-threat-in-high-court-security-has-been-tightened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ ഹൈകോടതി ഇന്ന് വാദം കേള്‍ക്കും</title>
		<link>https://www.chandrikadaily.com/shahbaz-murder-case-the-high-court-will-hear-the-bail-plea-of-%e2%80%8b%e2%80%8bthe-accused-students-today.html</link>
					<comments>https://www.chandrikadaily.com/shahbaz-murder-case-the-high-court-will-hear-the-bail-plea-of-%e2%80%8b%e2%80%8bthe-accused-students-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 22 Apr 2025 07:15:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[kerala Highcourt]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[shahabas murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338891</guid>

					<description><![CDATA[ഇവരുടെ ജാമ്യപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്]]></description>
										<content:encoded><![CDATA[<p>താമരശ്ശേരി ഷഹബാസ് കൊലക്കേസില്&#x200d; കുറ്റാരോപിതരായി കോഴിക്കോട് ജുവനൈല്&#x200d; ഹോമില്&#x200d; കഴിയുന്ന വിദ്യാര്&#x200d;ഥികളുടെ ജാമ്യാപേക്ഷയില്&#x200d; ഹൈകോടതി ഇന്ന് വാദം കേള്&#x200d;ക്കും. ഇവരുടെ ജാമ്യപേക്ഷ കോഴിക്കോട് സെഷന്&#x200d;സ് കോടതി തള്ളിയതിനെ തുടര്&#x200d;ന്നാണ് ഹൈകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയില്&#x200d; ഷഹബാസിന്റെ കുടുംബം തടസ്സവാദം ഉന്നയിക്കും.</p>
<p>കുറ്റാരോപിതരായ ആറു കുട്ടികളും ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികളുടെ സാമൂഹിക മാധ്യമത്തിലെ ചാറ്റുകള്&#x200d; ഇതിന് തെളിവാണെന്നും കോഴിക്കോട് ജില്ലാ സെഷന്&#x200d;സ് കോടതിയില്&#x200d; പ്രോസിക്യുഷന്&#x200d; വാദിച്ചിരുന്നു. കേസില്&#x200d; പ്രതികളായ ആറു പേര്&#x200d;ക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്.</p>
<p>അവധിക്കാലമായതിനാല്&#x200d; മാതാപിതാക്കള്&#x200d;ക്കൊപ്പം ഇവരെ ജാമ്യം നല്&#x200d;കി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു മാസത്തിലധികമായി ജുവനൈല്&#x200d; ഹോമില്&#x200d; കഴിയുകയാണ് ഇവരെന്നും ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്&#x200d; കോടതിയെ ബോധിപ്പിച്ചിരുന്നു.</p>
<p>എന്നാല്&#x200d; ഈ വാദങ്ങളെയെല്ലാം കോടതി തള്ളുകയായിരുന്നു. ഫെബ്രുവരി 28 ന് വിദ്യാര്&#x200d;ഥികള്&#x200d; സമ്മിലുണ്ടായ സംഘര്&#x200d;ഷത്തിനിടെ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാര്&#x200d;ച്ച് ഒന്നിന് കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shahbaz-murder-case-the-high-court-will-hear-the-bail-plea-of-%e2%80%8b%e2%80%8bthe-accused-students-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി.ഐ.പിയുടെ മകളായിരുന്നുവെങ്കില്&#x200d; പൊലീസ് ഇങ്ങനെ ചെയ്യുമോ; കാസര്&#x200d;ഗോട്ടെ പെണ്&#x200d;കുട്ടിയുടെ മരണത്തില്&#x200d; ഹൈകോടതി</title>
		<link>https://www.chandrikadaily.com/1if-she-was-a-vips-daughter-would-the-police-do-this-high-court-in-kasarakote-girls-death.html</link>
					<comments>https://www.chandrikadaily.com/1if-she-was-a-vips-daughter-would-the-police-do-this-high-court-in-kasarakote-girls-death.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 10 Mar 2025 09:01:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kasargod girl death]]></category>
		<category><![CDATA[kerala Highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333342</guid>

					<description><![CDATA[നിയമത്തിന് മുമ്പില്&#x200d; വി.വി.ഐ.പിയും തെരുവില്&#x200d; താമസിക്കുന്നവരും തുല്യരെന്ന് ഹൈകോടതി വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;ഗോട് പൈവളിഗെയില്&#x200d; നിന്ന് കാണാതായ പെണ്&#x200d;കുട്ടിയെ തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; പൊലീസിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് ഹൈകോടതി. ഒരു വി.ഐ.പിയുടെ മകളായിരുന്നുവെങ്കില്&#x200d; പൊലീസ് ഇങ്ങനെ കാണിക്കുമോ എന്ന് കോടതി ചോദിച്ചു. നിയമത്തിന് മുമ്പില്&#x200d; വി.വി.ഐ.പിയും തെരുവില്&#x200d; താമസിക്കുന്നവരും തുല്യരെന്ന് ഹൈകോടതി വ്യക്തമാക്കി.</p>
<p>പെണ്&#x200d;കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്&#x200d; കേസ് ഡയറിയുമായി നാളെ കോടതിയില്&#x200d; ഹാജരാകണമെന്നും ഡിവിഷന്&#x200d; ബെഞ്ച് ഉത്തരവിട്ടു. പെണ്&#x200d;കുട്ടിയുടെ രക്ഷിതാക്കള്&#x200d; നല്&#x200d;കിയ ഹേബിയസ് കോര്&#x200d;പസ് ഹരജി പരിഗണിക്കവെയായിരുന്നു വിമര്&#x200d;ശനം.</p>
<p>ഫെബ്രുവരി 12 മുതല്&#x200d; പൈവളിഗെയില്&#x200d; നിന്ന് കാണാതായ പെണ്&#x200d;കുട്ടിയെയും 42കാരനെയും ഇന്നലെയാണ് തൂങ്ങി മരിച്ചനിലയില്&#x200d; കണ്ടെത്തിയത്. അയല്&#x200d;വാസിയായ പ്രദീപിനൊപ്പമാണ് 15കാരിയായ പെണ്&#x200d;കുട്ടിയേയും മരിച്ചനിലയില്&#x200d; കണ്ടെത്തിയത്. പെണ്&#x200d;കുട്ടിയുടെ വീടിന് സമീപമുള്ള കുറ്റിക്കാട്ടില്&#x200d; മരത്തില്&#x200d; തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്&#x200d;. മൃതദേഹങ്ങള്&#x200d;ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇരുവരുടെയും മൊബൈല്&#x200d; ഫോണിന്റെ അവസാന ലോക്കേഷന്&#x200d; കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്&#x200d; കണ്ടെത്തിയത്.</p>
<p>പത്താം ക്ലാസില്&#x200d; പഠിക്കുന്ന മകള്&#x200d; തങ്ങള്&#x200d; രാവിലെ ഉറക്കമുണര്&#x200d;ന്നപ്പോള്&#x200d; വീട്ടില്&#x200d; ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസില്&#x200d; നല്&#x200d;കിയ പരാതി. ഇളയസഹോദരിയാണ് പെണ്&#x200d;കുട്ടിയെ കാണാനില്ലെന്ന വിവരം ആദ്യമറിയിച്ചത്.</p>
<p>വീടിന്റെ പിന്&#x200d;വാതില്&#x200d; തുറന്നു കിടക്കുകയായിരുന്നു. തിരഞ്ഞു നോക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണില്&#x200d; വിളിച്ചപ്പോള്&#x200d; റിങ് ചെയ്‌തെങ്കിലും എടുത്തില്ലെന്നും പരാതിയില്&#x200d; പറഞ്ഞിരുന്നു. പിന്നീട് ഫോണ്&#x200d; ഓഫാകുകയും ചെയ്തു. പെണ്&#x200d;കുട്ടിയെ കാണാതായ ദിവസം തന്നെ അയല്&#x200d;വാസിയായ യുവാവിനെയും കാണാതാവുകയായിരുന്നു. തുടര്&#x200d;ന്ന് പെണ്&#x200d;കുട്ടിയെ ഇയാള്&#x200d; തട്ടിക്കൊണ്ടു പോയതാണെന്ന ആരോപണം രക്ഷിതാക്കള്&#x200d; ഉയര്&#x200d;ത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1if-she-was-a-vips-daughter-would-the-police-do-this-high-court-in-kasarakote-girls-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കള്ളപ്പണ കേസുകളില്&#x200d; കുറ്റാരോപിതരുടെ മുഴുവന്&#x200d; സ്വത്തുക്കളും കണ്ടു കെട്ടരുത്, ഇഡി നടപടിയില്&#x200d; ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/in-black-money-cases-the-entire-assets-of-the-accused-should-not-be-attached-hc-in-ed-action.html</link>
					<comments>https://www.chandrikadaily.com/in-black-money-cases-the-entire-assets-of-the-accused-should-not-be-attached-hc-in-ed-action.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 17 Dec 2024 15:29:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Enforcement Directorate]]></category>
		<category><![CDATA[kerala Highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322205</guid>

					<description><![CDATA['കുറ്റകൃത്യത്തിന് മുന്&#x200d;പുള്ള സ്വത്തും കണ്ടുകെട്ടണം എന്ന് കള്ളപ്പണം വെളുപ്പിക്കല്&#x200d; തടയുന്ന നിയമത്തില്&#x200d; പറയുന്നില്ല. കേസുമായി ബന്ധമില്ലാത്ത സ്വത്ത് ഇഡി കണ്ടുകെട്ടരുതെ'ന്നും ഹൈക്കോടതി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>എറണാകുളം: കള്ളപ്പണ കേസുകളില്&#x200d; കുറ്റാരോപിതരായവരുടെ എല്ലാ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഇഡിയോട് ഹൈക്കോടതി. കരുവന്നൂര്&#x200d; തട്ടിപ്പ് കേസില്&#x200d; കുറ്റാരോപിതരായ തൃശ്ശൂര്&#x200d; സ്വദേശികള്&#x200d; 2014ലാണ് കുറ്റകൃത്യം ചെയ്തത്, എന്നാല്&#x200d; കുറ്റകൃത്യത്തിന് മുന്&#x200d;പ് സമ്പാദിച്ച സ്വത്തും ഇഡി കണ്ടുകെട്ടിയെന്ന് ആരോപിച്ച് ഇവര്&#x200d; ഹരജി നല്&#x200d;കുകയായിരുന്നു. ഈ ഹരജി പരിഗണിക്കെയാണ് ഇഡിയെ ഹൈക്കോടതി വിമര്&#x200d;ശിച്ചത്.</p>
<p>&#8216;കുറ്റകൃത്യത്തിന് മുന്&#x200d;പുള്ള സ്വത്തും കണ്ടുകെട്ടണം എന്ന് കള്ളപ്പണം വെളുപ്പിക്കല്&#x200d; തടയുന്ന നിയമത്തില്&#x200d; പറയുന്നില്ല. കേസുമായി ബന്ധമില്ലാത്ത സ്വത്ത് ഇഡി കണ്ടുകെട്ടരുതെ&#8217;ന്നും ഹൈക്കോടതി പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-black-money-cases-the-entire-assets-of-the-accused-should-not-be-attached-hc-in-ed-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി</title>
		<link>https://www.chandrikadaily.com/hicourtorderkeral.html</link>
					<comments>https://www.chandrikadaily.com/hicourtorderkeral.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 28 Mar 2023 11:08:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kerala Highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244936</guid>

					<description><![CDATA[ചേലാകർമം വാഹനാപകടങ്ങൾക്കു വരെ കാരണമാകുന്നുണ്ടെന്ന വാദം വരെ ഹർജിക്കാർ ഉയർത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.യുക്തിവാദി സംഘടനയായ നോൺ റിലീജ്യസ് സിറ്റിസൺസ് ആണ് ഹർജി നൽകിയത്.</p>
<p>ചേലാകർമം നടത്തിയാൽ ലൈംഗികശക്തി കുറയുമെന്ന തരത്തിലുള്ള ചില അന്താരാഷ്ട്ര മെഡിക്കൽ ജേർണലുകളിലെ പഠനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ചേലാ കർമം നടത്തിയാൽ രതിമൂർച്ഛ വേഗത്തിൽ ലഭിക്കില്ലെന്നും സ്ത്രീ പങ്കാളികൾക്ക് ലൈംഗികമായ അസംതൃപ്തി ഉണ്ടാകുമെന്നും ഹർജിക്കാർ വാദിച്ചു. ചേലാകർമം വാഹനാപകടങ്ങൾക്കു വരെ കാരണമാകുന്നുണ്ടെന്ന വാദം വരെ ഹർജിക്കാർ ഉയർത്തിയിരുന്നു.</p>
<p>അതെ സമയം കോടതി നിയമനിർമാണ സഭയല്ലെന്നും ഹർജിക്കാർക്ക് അവരുടെ വാദം കൃത്യമായി സമർത്ഥിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hicourtorderkeral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉയര്&#x200d;ന്ന പെന്&#x200d;ഷന്&#x200d; നിഷേധം; ഇ.പി.എഫ്.ഒക്ക് ഹൈകോടതി നോട്ടീസ്</title>
		<link>https://www.chandrikadaily.com/news-kerala-high-court-notice-pension.html</link>
					<comments>https://www.chandrikadaily.com/news-kerala-high-court-notice-pension.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Fri, 10 Feb 2023 00:52:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala Highcourt]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237009</guid>

					<description><![CDATA[ഹരജി വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കാന്&#x200d; മാറ്റി]]></description>
										<content:encoded><![CDATA[<p>കൊച്ചി : ഉയര്&#x200d;ന്ന പി.എഫ് പെന്&#x200d;ഷന്&#x200d; നിഷേധിച്ചതിനെതിരെ വിരമിച്ച തൊഴിലാളികള്&#x200d; നല്&#x200d;കിയ ഹരജിയില്&#x200d; പ്രോവിഡന്റ് ഫണ്ട് ഓര്&#x200d;ഗനൈസേഷനടക്കം (ഇ.പി.എഫ്.ഒ) എതിര്&#x200d; കക്ഷികള്&#x200d;ക്ക് ഹൈകോടതിയുടെ നോട്ടീസ്. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്&#x200d; ലഭ്യമായ ഉയര്&#x200d;ന്ന പി.എഫ് പെന്&#x200d;ഷനുള്ള അര്&#x200d;ഹത എക്‌സിക്യൂട്ടിവ് ഉത്തരവിലൂടെ നിര്&#x200d;ത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഇന്&#x200d;ഡസ്ട്രിയല്&#x200d; ആന്&#x200d;ഡ് ടെക്‌നിക്കല്&#x200d; കണ്&#x200d;സള്&#x200d;ട്ടന്&#x200d;സി ഓര്&#x200d;ഗനൈസേഷനിലെ വിരമിച്ച ജീവനക്കാര്&#x200d; നല്&#x200d;കിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.</p>
<p>ഹരജി വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കാന്&#x200d; മാറ്റി.  1995ല്&#x200d; ഇ.പി.എഫ് പെന്&#x200d;ഷന്&#x200d; പദ്ധതി നടപ്പാക്കിയത് മുതല്&#x200d; ഹരജിക്കാര്&#x200d; പദ്ധതിയില്&#x200d; അംഗമായിരുന്നെങ്കിലും യഥാര്&#x200d;ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള വിഹിതം പെന്&#x200d;ഷന്&#x200d; സ്‌കീമിലേക്ക് അടക്കാന്&#x200d; അനുവദിച്ചിരുന്നില്ലെന്ന് ഹരജിയില്&#x200d; പറയുന്നു. ഇതിന് പിന്നാലെ പെന്&#x200d;ഷന്&#x200d; വിഹിതം അടക്കാന്&#x200d; ശമ്ബളത്തില്&#x200d; നിയന്ത്രണം കൊണ്ടുവരാനായി 2004 ഡിസംബര്&#x200d; ഒന്ന് കട്ട് ഓഫ് ഡേറ്റാക്കി നിശ്ചയിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹരജിക്കാര്&#x200d;ക്ക് ഉയര്&#x200d;ന്ന പെന്&#x200d;ഷന്&#x200d; നല്&#x200d;കാന്&#x200d; കോടതി ഉത്തരവിട്ടത്</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-high-court-notice-pension.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം; രൂക്ഷ വിമര്&#x200d;ശനവുമായി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/hc-kerala.html</link>
					<comments>https://www.chandrikadaily.com/hc-kerala.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 30 Apr 2021 04:47:38 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[kerala Highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=185677</guid>

					<description><![CDATA[ആശുപത്രികളിലെ ചികിത്സാ ചെലവ് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്&#x200d;ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്&#x200d;ശം.]]></description>
										<content:encoded><![CDATA[<p>കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനെക്കാള്&#x200d; ഭയാനകമായ സാഹചര്യത്തിലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആശുപത്രികളിലെ ചികിത്സാ ചെലവ് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്&#x200d;ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്&#x200d;ശം. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് ചികിത്സ ചിലവ് കുറയ്ക്കാന്&#x200d; എന്ത് ചെയ്യാന്&#x200d; സാധിക്കുമെന്ന് സര്&#x200d;ക്കാര്&#x200d; അറിയിക്കണം.മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കുബോള്&#x200d; വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടികള്&#x200d; അറിയിക്കാന്&#x200d; ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d; നിര്&#x200d;ദ്ദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hc-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊതുസ്ഥലങ്ങളിലെ ആരാധനാലയങ്ങള്&#x200d; ഒഴിപ്പിക്കാന്&#x200d; ഹൈക്കോടതി നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/worship.html</link>
					<comments>https://www.chandrikadaily.com/worship.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Jul 2018 07:31:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala Highcourt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94631</guid>

					<description><![CDATA[പൊതുസ്ഥലങ്ങള്&#x200d; കൈയേറി ആരാധനാലയങ്ങള്&#x200d; ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി അടിയന്തരമായി നടപ്പാക്കാന്&#x200d; ജില്ലാ ജഡ്ജിമാര്&#x200d;ക്ക് കേരള ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കി. പൊതുഭൂമി കൈയേറി നിര്&#x200d;മ്മിച്ച എല്ലാ ആരാധനാലയങ്ങള്&#x200d; കണ്ടെത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കര്&#x200d;ശനമായി നടപ്പാക്കാനാണ് ഹൈക്കോടതി നിര്&#x200d;ദേശിച്ചിരിക്കുന്നത്. 2009ലാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്&#x200d; ഇത്ര കാലമായിട്ടും ഉത്തരവ് ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് ഇക്കാര്യത്തില്&#x200d; അടിയന്തരനടപടി സ്വീകരിക്കാന്&#x200d; സുപ്രീംകോടതി നേരിട്ട് ഹൈക്കോടതികള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയത്. കളക്ടര്&#x200d;, ജില്ലാ മജിസ്‌ട്രേറ്റുമാര്&#x200d;, കമ്മീഷണര്&#x200d;മാര്&#x200d;, ചീഫ് സെക്രട്ടറി [&#8230;]]]></description>
										<content:encoded><![CDATA[<p>പൊതുസ്ഥലങ്ങള്&#x200d; കൈയേറി ആരാധനാലയങ്ങള്&#x200d; ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി അടിയന്തരമായി നടപ്പാക്കാന്&#x200d; ജില്ലാ ജഡ്ജിമാര്&#x200d;ക്ക് കേരള ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കി. പൊതുഭൂമി കൈയേറി നിര്&#x200d;മ്മിച്ച എല്ലാ ആരാധനാലയങ്ങള്&#x200d; കണ്ടെത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കര്&#x200d;ശനമായി നടപ്പാക്കാനാണ് ഹൈക്കോടതി നിര്&#x200d;ദേശിച്ചിരിക്കുന്നത്.</p>
<p>2009ലാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്&#x200d; ഇത്ര കാലമായിട്ടും ഉത്തരവ് ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് ഇക്കാര്യത്തില്&#x200d; അടിയന്തരനടപടി സ്വീകരിക്കാന്&#x200d; സുപ്രീംകോടതി നേരിട്ട് ഹൈക്കോടതികള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയത്.<br />
കളക്ടര്&#x200d;, ജില്ലാ മജിസ്‌ട്രേറ്റുമാര്&#x200d;, കമ്മീഷണര്&#x200d;മാര്&#x200d;, ചീഫ് സെക്രട്ടറി എന്നിവര്&#x200d;ക്കാണ് കൈയേറ്റങ്ങള്&#x200d; കണ്ടെത്തി അവ ഒഴിപ്പിക്കാനുള്ള ചുമതല. വിധി നടപ്പാക്കുന്നതിന് ഹൈക്കോടതി നേരിട്ട് മേല്&#x200d;നോട്ടം വഹിക്കും. ഒഴിപ്പിക്കല്&#x200d; ഇനിയും വൈകിയാല്&#x200d; ചീഫ് സെക്രട്ടറിയും കളക്ടര്&#x200d;മാരും ഉത്തരവാദിത്തമേല്&#x200d;ക്കേണ്ടി വരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/worship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എല്ലാം ശരിയാക്കാന്‍ ഇനി ആരുവരുമെന്ന് സര്‍ക്കാരിനോട് കോടതി?</title>
		<link>https://www.chandrikadaily.com/high-court-against-government.html</link>
					<comments>https://www.chandrikadaily.com/high-court-against-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Jul 2017 06:33:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala Highcourt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34705</guid>

					<description><![CDATA[കൊച്ചി: എല്ലാം ശരിയാക്കാന്‍ ഇനി ആരുവരുമെന്ന് സര്‍ക്കാരിനോട് ഹൈകോടതി ചോദിച്ചു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. ഇത് നടക്കില്ലെന്ന് തോന്നുന്നത് പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. വിവാദമായ മൂന്നാര്‍ ലൗഡെയില്‍ ഒഴിപ്പിക്കലിന് അനുമതി നല്‍കിയ വിധിയിലാണ് സര്‍ക്കാരിനോടുള്ള ഹൈക്കോടതിയുടെ ചോദ്യം.സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഒട്ടേറെ കോടതിവിധികള്‍ നിലവിലുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. രാഷ്ട്രീയ ഇച്ഛാശക്തിയും [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: എല്ലാം ശരിയാക്കാന്&#x200d; ഇനി ആരുവരുമെന്ന് സര്&#x200d;ക്കാരിനോട് ഹൈകോടതി ചോദിച്ചു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞാണ് സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; കയറിയത്. ഇത് നടക്കില്ലെന്ന് തോന്നുന്നത് പൊതുതാല്&#x200d;പ്പര്യത്തിന് വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. വിവാദമായ മൂന്നാര്&#x200d; ലൗഡെയില്&#x200d; ഒഴിപ്പിക്കലിന് അനുമതി നല്&#x200d;കിയ വിധിയിലാണ് സര്&#x200d;ക്കാരിനോടുള്ള ഹൈക്കോടതിയുടെ ചോദ്യം.സര്&#x200d;ക്കാരിന്റെ വീഴ്ച്ചകള്&#x200d; പൊതുതാല്&#x200d;പ്പര്യത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി സര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ചു.</p>
<p>എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഒട്ടേറെ കോടതിവിധികള്&#x200d; നിലവിലുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. രാഷ്ട്രീയ ഇച്ഛാശക്തിയും നടപ്പാക്കാനുള്ള ഊര്&#x200d;ജ്ജവുമാണ് വേണ്ടതെന്നും കോടതി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-against-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
