<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KERALA TOURISM &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kerala-tourism/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 27 Apr 2023 05:15:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KERALA TOURISM &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡെസ്റ്റിനേഷൻ ചലഞ്ച്‌ പദ്ധതിയുടെ ഭാഗമായി  30 പുതിയ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും</title>
		<link>https://www.chandrikadaily.com/2destinationchallengekeralatourism.html</link>
					<comments>https://www.chandrikadaily.com/2destinationchallengekeralatourism.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 27 Apr 2023 05:14:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[KERALA TOURISM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250265</guid>

					<description><![CDATA[ഓരോ ടൂറിസം കേന്ദ്രം വികസനത്തിന്റെയും ആകെച്ചെലവിന്റെ അറുപത് ശതമാനം (പരമാവധി 50 ലക്ഷം രൂപ) മാണ് ടൂറിസം വകുപ്പ് നൽകുന്നത്.]]></description>
										<content:encoded><![CDATA[<p>തദ്ദേശ- ടൂറിസം വകുപ്പുകൾ സംയുക്തമായി ആരംഭിച്ച ‘ഡെസ്റ്റിനേഷൻ ചലഞ്ച്‌’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 12 ജില്ലകളിലായി 30 പുതിയ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് 26 കോടിയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി.ഓരോ തദ്ദേശസ്ഥാപന പരിധിയിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഓരോ ടൂറിസം കേന്ദ്രം വികസനത്തിന്റെയും ആകെച്ചെലവിന്റെ അറുപത് ശതമാനം (പരമാവധി 50 ലക്ഷം രൂപ) മാണ് ടൂറിസം വകുപ്പ് നൽകുന്നത്. ബാക്കിയുള്ളത് തദ്ദേശസ്ഥാപനങ്ങൾ തനതു ഫണ്ടിലൂടെയോ സ്‌പോൺസർഷിപ്പ് വഴിയോ കണ്ടെത്തണമെന്നാണ് നിർദ്ദേശം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2destinationchallengekeralatourism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിനാലെയുടെ ടൂറിസം സാധ്യതകള്&#x200d;</title>
		<link>https://www.chandrikadaily.com/tsyhipqp7dwdd7n4z5skwsyrihfbvm21fd-4.html</link>
					<comments>https://www.chandrikadaily.com/tsyhipqp7dwdd7n4z5skwsyrihfbvm21fd-4.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 12 Dec 2022 17:16:08 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[biennale]]></category>
		<category><![CDATA[KERALA TOURISM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226409</guid>

					<description><![CDATA[രാജ്യാന്തരതലത്തില്&#x200d; ശ്രദ്ധേയമാകുന്ന ഒട്ടേറെ പരിപാടികള്&#x200d; ഇന്ന് കേരളത്തിലുണ്ട്. കായലോരങ്ങളുടെയും ഹില്&#x200d;സ്‌റ്റേഷനുകളുടെയും ബീച്ചുകളുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും അന്തരീക്ഷമൊരുക്കുന്ന വിനോദസഞ്ചാര സാധ്യതകളില്&#x200d;നിന്ന് കലയുടെയും സംസ്‌കാരത്തിന്റെയും പുതിയൊരുതലത്തിലേക്ക് കേരളം സഞ്ചരിക്കാന്&#x200d; തുടങ്ങിയിട്ട് അധികകാലമായിട്ടില്ല]]></description>
										<content:encoded><![CDATA[<p><strong>പൊതുമരാമത്ത്, ടൂറിസം മന്ത്രി</strong></p>
<p>കോവിഡ് മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തില്&#x200d; നിന്ന് എല്ലാ മേഖലയിലും ലോകം ഉണര്&#x200d;ന്നുവരുമ്പോള്&#x200d; പൂര്&#x200d;വാധികം ശക്തിയോടെ കേരളവും അതിനൊപ്പം സഞ്ചരിക്കുകയാണ്. രണ്ടര-മൂന്നു വര്&#x200d;ഷം മുമ്പ് എന്തായിരുന്നോ കേരളം, അതിനുമപ്പുറത്തേക്ക് സമസ്തമേഖലകളും കുതിച്ചുയരുന്ന കാഴ്ചക്കാണ് സാക്ഷ്യം വഹിക്കുന്നത്. സ്‌കൂള്&#x200d; കുട്ടികള്&#x200d; മുതല്&#x200d; മുതിര്&#x200d;ന്ന തലമുറ വരെ ആ ആഘോഷങ്ങള്&#x200d;ക്കൊ പ്പം സഞ്ചരിക്കുകയാണ്. എല്ലാ മേഖലയിലെയും ജനങ്ങള്&#x200d; ഒരുമിച്ചു നില്&#x200d;ക്കുകയും ഒറ്റക്കെട്ടായി പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറുകയും ചെയ്യുന്നതുതന്നെയാണ് കേരളത്തിന്റെ ശക്തി. നമ്മുടെ നാട് ലോകത്തിനു മുന്നിലേക്കു സമര്&#x200d;പ്പിക്കുന്ന ഓരോ കാഴ്ചയും ഓരോ അനുഭവവും ആതിഥ്യമര്യാദയുടെ ആഘോഷം കൂടിയായി മാറുന്നത് ഈ ഒരുമയിലൂടെയാണ്.</p>
<p>രാജ്യാന്തരതലത്തില്&#x200d; ശ്രദ്ധേയമാകുന്ന ഒട്ടേറെ പരിപാടികള്&#x200d; ഇന്ന് കേരളത്തിലുണ്ട്. കായലോരങ്ങളുടെയും ഹില്&#x200d;സ്‌റ്റേഷനുകളുടെയും ബീച്ചുകളുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും അന്തരീക്ഷമൊരുക്കുന്ന വിനോദസഞ്ചാര സാധ്യതകളില്&#x200d;നിന്ന് കലയുടെയും സംസ്‌കാരത്തിന്റെയും പുതിയൊരുതലത്തിലേക്ക് കേരളം സഞ്ചരിക്കാന്&#x200d; തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കേരളത്തിന്റെ സ്വന്തമായ ചലച്ചിത്രോത്സവവും നാടകോത്സവവും ലിറ്റററി ഫെസ്റ്റിവലുകളുമെല്ലാം ഇന്ന് വിദേശികളെ ഇവിടേക്ക് ആകര്&#x200d;ഷിക്കുന്നുണ്ട്. ഇത്തരം പരിപാടികളിലേക്കെത്തുന്നവര്&#x200d;ക്ക് കേരളം നല്&#x200d;കുന്ന വരവേല്&#x200d;പ് അവരെ അത്ഭുതപ്പെടുത്തുന്നുമുണ്ട്. കേരളത്തിലെ കലാ വിനോദ സഞ്ചാരത്തെ വള്ളംകളിയും കഥകളിയും തെയ്യവുമൊക്കെ മാത്രമായി ഒതുക്കാതെ അതിനെ കൂടുതല്&#x200d; വിശാലമാക്കാനാണ് കേരള ടൂറിസം ശ്രമിക്കുന്നത്. അവയില്&#x200d; ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊച്ചി മുസിരിസ് ബിനാലെ.</p>
<p>കോവിഡ് മൂലം കഴിഞ്ഞ തവണ ബിനാലെ മുടങ്ങിയെങ്കിലും പൂര്&#x200d;വാധികം ശക്തിയോടെ തിരിച്ചുവരികയാണ് ഇത്തവണ. കൊച്ചി മുസിരിസ് ബിനാലെ എന്ന സങ്കല്&#x200d;പം 2011ലെ സര്&#x200d;ക്കാറിന്റെ കാലത്ത് കേരളം മുന്നോട്ടുവെച്ചത് കലാരംഗത്തുള്ളവര്&#x200d;ക്കുള്ള പ്രോത്സാഹനത്തിനും കേരളത്തെ സമകാല കലയുമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിനുമപ്പുറം വിശാലമായ ടൂറിസം സാധ്യതകള്&#x200d; കൂടി ലക്ഷ്യം വെച്ചായിരുന്നു. ഹെറിറ്റേജ് ടൂറിസത്തിന് ഏറെ സാധ്യതകളുള്ള മുസിരിസ് പദ്ധതി പ്രദേശവും ഫോര്&#x200d;ട്ട് കൊച്ചിയും ബിനാലെയുടെ കേന്ദ്രസ്ഥാനമായി തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനവും അതുതന്നെയായിരുന്നു. ബിനാലെ അതിന്റെ അഞ്ചാമത്തെ പതിപ്പിലെത്തുമ്പോള്&#x200d; അക്കാര്യത്തില്&#x200d; നാം ഏറെ മുന്നേറിയിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയാനാകും.</p>
<p>കൊച്ചി മുസിരിസ് ബിനാലെ കലാലോകത്ത് സൃഷ്ടിക്കുന്ന ചലനങ്ങള്&#x200d; സമാനതകളില്ലാത്തതാണ്. ഇന്ത്യയില്&#x200d; ഇത്തരമൊരു കലാപ്രദര്&#x200d;ശനം വേറെ ഒരിടത്തും നടക്കുന്നില്ല. അതുകൊണ്ടുതന്നെ രണ്ടു വര്&#x200d;ഷം കൂടുമ്പോള്&#x200d; ഡിസംബര്&#x200d; 12ന് ആരംഭിക്കുന്ന ബിനാലെയിലേക്കു മാത്രമായി മൂന്നുമാസം കൊണ്ട് എത്തിച്ചേരുന്ന വിദേശ ആഭ്യന്തര സഞ്ചാരികള്&#x200d; പത്തു ലക്ഷത്തോളമാണ്. ഫോര്&#x200d;ട്ട് കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും ടൂറിസം മേഖല ഇതിനു കൃത്യമായ സാക്ഷ്യം പറയും. ഫോര്&#x200d;ട്ട് കൊച്ചിയിലെ ഹോം സ്‌റ്റേകള്&#x200d; ഉള്&#x200d;പ്പെടെയുള്ള താമസസ്ഥലങ്ങള്&#x200d; മിക്കവാറും ദിവസങ്ങളില്&#x200d; പൂര്&#x200d;ണമായും ബുക് ചെയ്യപ്പെടുന്നുവെന്നത് ഈ മേഖലയിലുള്ളവര്&#x200d; തന്നെ സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. ഇവിടുത്തെ ഓട്ടോറിക്ഷാതൊഴിലാളികളും തട്ടുകടക്കാരും മുതല്&#x200d; അങ്ങേയറ്റത്ത് വിനോദ സഞ്ചാര മേഖലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന വന്&#x200d;കിട ഹോട്ടലുകള്&#x200d;ക്കുവരെ ഒരുപോലെ ഈ പരിപാടി നേട്ടമുണ്ടാക്കുന്നുണ്ട്.<br />
ബിനാലെയിലെ കലാപ്രദര്&#x200d;ശനം തന്നെ ഒന്നിലേറെ ദിവസങ്ങള്&#x200d; കൊണ്ടു മാത്രമേ കണ്ടുതീര്&#x200d;ക്കാനാകൂ. അതു കണക്കുകൂട്ടിയെത്തുന്നവര്&#x200d; കേരളത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെക്കൂടി ബന്ധപ്പെടുത്തിയാണ് തങ്ങളുടെ യാത്രകള്&#x200d;ക്ക് പദ്ധതി തയ്യാറാക്കുന്നത്.</p>
<p>കൊച്ചി കേന്ദ്രമാക്കി വിനോദ സഞ്ചാര മേഖലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവര്&#x200d; ബിനാലെക്കായി കാത്തിരിക്കുന്നതും അതിനാലാണ്. മട്ടാഞ്ചേരിയും ഫോര്&#x200d;ട്ട് കൊച്ചിയും പോലുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലെ പതിവു വിനോദസഞ്ചാര ആകര്&#x200d;ഷണങ്ങളിലേക്ക് ഈ സമയത്ത് കൂടുതലായി ആളുകളെത്തുന്നു. ഫോര്&#x200d;ട്ട് കൊച്ചി തീരത്തെ ചീനവല മുതല്&#x200d; സെന്റ് ഫ്രാന്&#x200d;സിസ് പള്ളിയും മട്ടാഞ്ചേരിയിലെ സിനഗോഗും കൊട്ടാരവുമൊക്കെ എന്നും സഞ്ചാരികളെ ആകര്&#x200d;ഷിക്കുന്ന ഇടങ്ങളാണ്. കേരളത്തില്&#x200d; ഫോര്&#x200d;ട്ട് കൊച്ചിക്കു പുറത്തുള്ളവരും ഈ ചരിത്രസ്മാരകങ്ങളെപ്പറ്റി പഠിക്കാനും അവ കാണാനും വന്നുതുടങ്ങിയതിനു പിന്നില്&#x200d; ബിനാലെക്ക് വലിയ പങ്കുണ്ട്. ഓരോ ബിനാലെക്കു വരുമ്പോഴും ഇപ്പറഞ്ഞ സ്ഥലങ്ങള്&#x200d; ആവര്&#x200d;ത്തനവിരസത കൂടാതെ അവര്&#x200d; വീണ്ടും വീണ്ടും കണ്ടുപോകുന്നു. കോവിഡിനു മുമ്പ് മട്ടാഞ്ചേരി മ്യൂസിയം കാണാന്&#x200d; പ്രതിവര്&#x200d;ഷം 24 ലക്ഷത്തോളം പേര്&#x200d; എത്തിയിരുന്നുവെന്നാണ് കണക്ക്. മഹാമാരി അതിലുണ്ടാക്കിയ ഇടിവു നികത്താന്&#x200d; ഈ ബിനാലെക്കാലത്തിനു സാധിക്കുമെന്നതില്&#x200d; സംശയമൊന്നുമില്ല. ഫോര്&#x200d;ട്ട് കൊച്ചി തീരത്തുനിന്ന് വാങ്ങി അവിടെത്തന്നെ പാകം ചെയ്തു കഴിക്കുന്ന മത്സ്യ വിഭവങ്ങള്&#x200d; മുതല്&#x200d; മട്ടാഞ്ചേരിയിലെ കായിക്കായുടെ ബിരിയാണി വരെ ഇന്ന് ആഭ്യന്തര സഞ്ചാരികള്&#x200d;ക്കു മാത്രമല്ല വിദേശ വിനോദസഞ്ചാരികള്&#x200d;ക്കും സുപരിചിതമായിട്ടുണ്ടെങ്കില്&#x200d; അതില്&#x200d; ബിനാലെയുടെ പങ്ക് ഒട്ടും ചെറുതല്ല.</p>
<p>പതിവു കാഴ്ചകളില്&#x200d; നിന്നു വ്യത്യസ്തമായി, സഞ്ചരിക്കുന്ന ഓരോയിടത്തും അതിഥികള്&#x200d;ക്ക് കാഴ്ചയുടെ പുതിയ അനുഭവങ്ങളൊരുക്കുകയാണ് കേരള ടൂറിസത്തിന്റെ ലക്ഷ്യം. കണ്ടാല്&#x200d; മനസിലാകില്ലെന്നും സാധാരണക്കാര്&#x200d;ക്ക് ദഹിക്കില്ലെന്നുമൊക്കെ കരുതിയിരുന്ന സമകാല കലകളെ ജനകീയമാക്കുന്നതില്&#x200d; കേരള ടൂറിസം അതിന്റേതായ പങ്ക് വഹിക്കുന്നുണ്ട്. തിരുവനന്തപുരത്ത് &#8216;ആര്&#x200d;ട്ടീരിയ&#8217; എന്ന പേരില്&#x200d; പകലും രാത്രിയിലും വര്&#x200d;ഷത്തില്&#x200d; എല്ലാ ദിവസവും സഞ്ചാരികള്&#x200d;ക്ക് കാണാനാകുന്ന ചുവര്&#x200d; ചിത്രങ്ങളുടെ ഓപ്പണ്&#x200d; ചിത്രകലാ ഗ്യാലറി ഒരുക്കിയത് കേരള ടൂറിസമാണ്. തിരുവനന്തപുരത്തിനുമപ്പുറത്തേക്ക് ചുവരുകളില്&#x200d; കലയുടെ പുതിയ ലോകം തീര്&#x200d;ക്കാന്&#x200d; &#8216;ആര്&#x200d;ട്ടീരിയ&#8217; കാരണമായിട്ടുണ്ട്. കണ്ണൂരിലെയും കോഴിക്കോട്ടെയുമെല്ലാം ചുവരുകള്&#x200d; പല മേഖലകളിലുള്ള ചിത്രകാരന്മാരാലും ചിത്രകാരികളാലും വര്&#x200d;ണാഭമാക്കപ്പെടുന്നത് ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികള്&#x200d;ക്ക് ഇക്കാര്യത്തില്&#x200d; കേരളം പുലര്&#x200d;ത്തുന്ന അവധാനത എന്തെന്നു ബോധ്യപ്പെടുത്തുന്ന വിഭവം കൂടിയാണ്. കേരളത്തിന്റെ വടക്കേ അറ്റത്ത്, കാസര്&#x200d;കോട്, ബേക്കല്&#x200d; ടൂറിസം പദ്ധതിയുടെ ഭാഗമായി ലളിതകലാ അക്കാദമിയുമായി ചേര്&#x200d;ന്ന് ഇപ്പോള്&#x200d; മറ്റൊരു ചിത്രച്ചുവര്&#x200d; തീര്&#x200d;ത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള അനവധി കലാകാരന്മാരുടെയും കലാകാരികളുടെയും കയ്യൊപ്പുപതിഞ്ഞ ആ ചുവരുകളൊക്കെ ഇന്ന് കേരള ടൂറിസം അഭിമാനത്തോടെ ലോകത്തിനുമുന്നില്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കുന്ന കാഴ്ചയുടെ അനുഭവങ്ങളാണ്.</p>
<p>ചില സീസണുകളിലേക്ക് സഞ്ചാരികളെ ആകര്&#x200d;ഷിക്കുന്നതിനൊപ്പം, അത്തരം സമയത്തല്ലാതെയും ഇവിടെയെത്തുന്നവര്&#x200d;ക്ക് തനതുകലകള്&#x200d;ക്കും അനുഷ്ഠാന കലകള്&#x200d;ക്കും അപ്പുറം കേരളം വ്യത്യസ്തമായ കലകളെ നെഞ്ചോടു ചേര്&#x200d;ക്കുന്ന ഒരിടമാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞു. കലകള്&#x200d;ക്കും മറ്റ് കാഴ്ചകള്&#x200d;ക്കുമൊപ്പം നമ്മുടെ തെരുവുകളെയും മറ്റും വൃത്തിയായി സൂക്ഷിക്കുന്നതിനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. നയനമനോഹരമായ ഒരു കാഴ്ച കണ്ട് അപ്പുറത്തേക്ക് മാറുമ്പോള്&#x200d; വൃത്തിഹീനതയുടെ മനംമടുപ്പിക്കുന്ന മറ്റൊരു കാഴ്ചയിലേക്ക് സഞ്ചാരികള്&#x200d; പതിക്കാന്&#x200d; പാടില്ല. ചുവരുകള്&#x200d; ചിത്രംവരച്ച് മനോഹരമാക്കുമ്പോള്&#x200d; അത്തരം പ്രശ്‌നങ്ങള്&#x200d;കൂടി ഇല്ലാതാകുന്നുണ്ട്.</p>
<p>കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളില്&#x200d; 65.70 ശതമാനവും ആഭ്യന്തരസഞ്ചാരികളാണ്. ബാക്കിയാണ് വിദേശികള്&#x200d;. ആഭ്യന്തരസഞ്ചാരികളുടെ വരവില്&#x200d; കേരളം സര്&#x200d;വകാല റെക്കോര്&#x200d;ഡിലെത്തുകയാണ്. കോവിഡിനെ തുടര്&#x200d;ന്ന് വിദേശവിനോദ സഞ്ചാരികളുടെ വരവിലുണ്ടായ കുറവ് നികത്താന്&#x200d; ബിനാലെ ഉള്&#x200d;പ്പെടെയുള്ള പരിപാടികളിലൂടെ കേരളത്തിനു സാധിക്കും. അതിനുള്ള നടപടികള്&#x200d; ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. സഞ്ചാരികള്&#x200d; ഇവിടെ ചെലവഴിക്കുന്ന സമയം അവര്&#x200d;ക്ക് നല്ല അനുഭവം കൂടിയായി മാറിയാല്&#x200d; കൂടുതല്&#x200d; ആളുകള്&#x200d; കൂടുതല്&#x200d; തവണ കേരളത്തിലേക്കെത്താനും അങ്ങനെ ടൂറിസത്തിലൂടെ വിവിധ മേഖലകളില്&#x200d; ചെലവഴിക്കപ്പെടുന്ന പണത്തിന്റെ തോതും മൂല്യവും വര്&#x200d;ധിക്കാനും കാരണമാകും. അവരിലൂടെ വിപണിയിലേക്കിറങ്ങുന്ന പണം പലതരത്തിലും നാടിനും നാട്ടുകാര്&#x200d;ക്കും ഗുണമുണ്ടാക്കുന്നതാണ്. മട്ടാഞ്ചേരിയിലും ഫോര്&#x200d;ട്ടു കൊച്ചിയിലും പിന്നെ ഇവിടെ നിന്ന് ആലപ്പുഴയ്ക്കും മുസിരിലേക്കുമൊക്കെ സഞ്ചരിക്കുന്ന, അവിടങ്ങളില്&#x200d; സമയം ചെലവഴിക്കുന്ന സഞ്ചാരികളിലൂടെ നാടിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്&#x200d;ച്ചയില്&#x200d; ചുക്കാന്&#x200d; പിടിക്കുന്നതില്&#x200d; ബിനാലെക്കുള്ള പങ്കിനെ അംഗീകരിക്കാതിരിക്കാനാകില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tsyhipqp7dwdd7n4z5skwsyrihfbvm21fd-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബജറ്റിൽ വിനോദസഞ്ചാര മേഖലക്ക് അവഗണന</title>
		<link>https://www.chandrikadaily.com/kerala-budget-tourism-neglect.html</link>
					<comments>https://www.chandrikadaily.com/kerala-budget-tourism-neglect.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Fri, 15 Jan 2021 14:57:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[KERALA TOURISM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176549</guid>

					<description><![CDATA[കോവിഡ് തകർത്തെറിഞ്ഞ വിനോദസഞ്ചാരമേഖല ഉയിർത്തെഴുന്നേറ്റ് വരണമെങ്കിൽ സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടൽ അത്യാവശ്യമാണ്.]]></description>
										<content:encoded><![CDATA[<p>വിനോദ സഞ്ചാര മേഖലക്ക് ബജറ്റ് സമ്മാനിച്ചത് അവഗണന. നിലവിൽ തകർന്നിരുക്കുന്ന മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക സമഗ്ര സാമ്പത്തിക പാക്കേജ് എന്ന ആവശ്യം സർക്കാർ കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ്. ഉൾപ്പെടുത്തണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും ബജറ്റിൽ ഇടംനേടാത്തതിന്റെ നിരാശയിലാണ് വിനോദസഞ്ചാര മേഖലയിലെ  സംരംഭകർ. ടൂറിസം മാർക്കറ്റിംഗിനായി നൂറ് കോടി വകയിരുത്തിയതാണ് ഏക പ്രതീക്ഷ. പലിശ രഹിത വായ്പയും തൊഴിലാളി ക്ഷേമനിധി ബോർഡുമൊക്കെ പ്രഖ്യാപിച്ചെങ്കിലും ഇതൊക്കെ മേഖലയെ എത്രമാത്രം സ്വാധീനിക്കുമെന്നത് കണ്ടറിയണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.</p>
<p>കോവിഡ് തകർത്തെറിഞ്ഞ വിനോദസഞ്ചാരമേഖല ഉയിർത്തെഴുന്നേറ്റ് വരണമെങ്കിൽ സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടൽ അത്യാവശ്യമാണ്. ഇത് നിരന്തരം അറിയിച്ചിരുന്നെങ്കിലും ആശ്വാസം പകരുന്ന വാർത്ത ബജറ്റിൽ ഇല്ലാതെ പോയി. മേഖലക്ക് ആകെ ഉണർവേകുന്ന സമഗ്ര സാമ്പത്തിക പാക്കേജ് ആയിരുന്നു ഹൗസ് ബോട്ട് മേഖലയിലെ  വ്യവസായികൾ  ഉൾപ്പെടെ  പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. കേരളത്തിലെ ടൂറിസം ഹബ്ബ് ആയി മാറിയ ആലപ്പുഴയിൽ നിന്നുള്ള ധനമന്ത്രി ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതിൽ പ്രതിഷേധമുണ്ട്.</p>
<p>വിദേശ വിനോദ സഞ്ചാരികളെ ഉൾപ്പടെയുള്ളവരെ ആകർഷിക്കാൻ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതിനെല്ലാം പുതിയ പാക്കേജ് ഗുണകരമാകുമാമയിരുന്നു. കേരളം സുരക്ഷിത ഇടമെന്ന ക്യാമ്പയിൻ കൂടുതൽ സഞ്ചാരികളെ  എത്തിക്കുമെന്നാണ് സംരംഭകർ കരുതുന്നത്. പലിശ രഹിത വായ്പയെ  പ്രതീക്ഷയോടെ കാണുന്നുണ്ടെങ്കിലും മുൻപ് പ്രഖ്യാപിച്ച് പാളിപ്പോയ പദ്ധതിയാണിത്. ബാങ്കുകൾ ടൂറിസം സംരംഭകർക്ക് വായ്പ നിഷേധിച്ചതായിരുന്നു കാരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-budget-tourism-neglect.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെമ്പ്ര പീക്ക് തുറന്നു; സഞ്ചാരികളുടെ എണ്ണത്തില്&#x200d; നിയന്ത്രണം</title>
		<link>https://www.chandrikadaily.com/wayanads-highest-peak-chembra-reopened-for-trekking.html</link>
					<comments>https://www.chandrikadaily.com/wayanads-highest-peak-chembra-reopened-for-trekking.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 Oct 2018 08:49:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Chembra Peak]]></category>
		<category><![CDATA[KERALA TOURISM]]></category>
		<category><![CDATA[Tourism]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108740</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മേപ്പാടി ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം ഇന്ന് മുതല്&#x200d; പുന:രാരംഭിക്കും. മേപ്പാടി റെയിഞ്ചിലെ ഈ പുല്&#x200d;മേട്് ഒമ്പത് മാസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം സഞ്ചാരികളുടെ എണ്ണത്തില്&#x200d; നിയന്ത്രണമേര്&#x200d;പ്പെടുത്തിയിട്ടുണ്ട്. അനിയന്ത്രിതമായി സന്ദര്&#x200d;ശകരെ കയറ്റിവിടുന്ന രീതിക്ക് പകരം ദിവസവും 200 പേര്&#x200d;ക്കാണ് ഇനിമുതല്&#x200d; പ്രവേശനം. രാവിലെ ഏഴ് മുതല്&#x200d; ഒരുമണിവരെയാണ് പ്രവേശനം. ശക്തമായ വേനലിനെ തുടര്&#x200d;ന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. വേനല്&#x200d; കഴിഞ്ഞെങ്കിലും അതിനിടെ ഇവിടേക്കുള്ള റോഡ് പ്രവൃത്തി ആരംഭിച്ചതിനാല്&#x200d; തുറക്കാന്&#x200d; സാധിച്ചിരുന്നില്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മേപ്പാടി ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം ഇന്ന് മുതല്&#x200d; പുന:രാരംഭിക്കും. മേപ്പാടി റെയിഞ്ചിലെ ഈ പുല്&#x200d;മേട്് ഒമ്പത് മാസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം സഞ്ചാരികളുടെ എണ്ണത്തില്&#x200d; നിയന്ത്രണമേര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>അനിയന്ത്രിതമായി സന്ദര്&#x200d;ശകരെ കയറ്റിവിടുന്ന രീതിക്ക് പകരം ദിവസവും 200 പേര്&#x200d;ക്കാണ് ഇനിമുതല്&#x200d; പ്രവേശനം. രാവിലെ ഏഴ് മുതല്&#x200d; ഒരുമണിവരെയാണ് പ്രവേശനം. ശക്തമായ വേനലിനെ തുടര്&#x200d;ന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. വേനല്&#x200d; കഴിഞ്ഞെങ്കിലും അതിനിടെ ഇവിടേക്കുള്ള റോഡ് പ്രവൃത്തി ആരംഭിച്ചതിനാല്&#x200d; തുറക്കാന്&#x200d; സാധിച്ചിരുന്നില്ല. ടൂറിസം വകുപ്പിന്റെ 1.80 കോടി രൂപ ഉപയോഗിച്ചാണ് മേപ്പാടിയില്&#x200d; നിന്നും ചെമ്പ്രവരെയുള്ള റോഡ് പ്രവൃത്തി നടക്കുന്നത്. അതിനിടയില്&#x200d; കാലവര്&#x200d;ഷം ആരംഭിക്കുകയും ഇവിടേക്കുള്ള റോഡ് ഇടിഞ്ഞ്താഴുകയും ചെയ്തിരുന്നു.</p>
<p>50 മീറ്ററോളം പുതിയ പാത നിര്&#x200d;മിച്ചാണ് സഞ്ചാരികളെ കടത്തിവിടുന്നത്. റോഡ് പ്രവൃത്തി പൂര്&#x200d;ത്തിയായില്ലെങ്കിലും മേപ്പാടി മുതല്&#x200d; വനസംരക്ഷണ സമിതി ഓഫീസ് വരെ വാഹനഗതാഗതം സാധ്യമാണ്. തുടര്&#x200d;ന്ന് ചെമ്പ്രവരെയുള്ള രണ്ട്കിലോമീറ്ററില്&#x200d; വാഹനം കടന്നുപോകുന്നതിന് നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. സാഹസികത ഇഷ്ടപപെടുന്ന വിനോദസഞ്ചാരികളുടെ സംസ്ഥാനത്തൈ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ചെമ്പ്ര പീക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanads-highest-peak-chembra-reopened-for-trekking.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറുമ്പാലക്കോട്ട വിളിക്കുന്നു, ആകാശം തൊടുന്ന മായക്കാഴ്ചകളിലേക്ക്</title>
		<link>https://www.chandrikadaily.com/kurumbalakotta-wayanad-wild-tourism.html</link>
					<comments>https://www.chandrikadaily.com/kurumbalakotta-wayanad-wild-tourism.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 22 Oct 2018 09:00:51 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[KERALA TOURISM]]></category>
		<category><![CDATA[wayanad]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=107812</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: ഒരു വിശദീകരണങ്ങള്&#x200d;ക്കും പകര്&#x200d;ന്നുനല്&#x200d;കാനാവാത്ത ഹൃദ്യമായ കാഴ്ചാനുഭൂതിയുമായി കുറുമ്പാലക്കോട്ട മല വിളിക്കുന്നു. മായക്കാഴ്ചകളുടെ സൗന്ദര്യം നുകരാനും നൂറുകണക്കിനാളുകള്&#x200d; മലകയറിത്തുടങ്ങിയ കുറുമ്പാലക്കോട്ട പതിയെ വയനാടിന്റെ ഏറ്റവും മനോഹരമായ കാഴ്ചാസ്ഥലങ്ങളിലൊന്നായി മാറുകയാണ്. സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങളുടെ വകയുള്ള ഒരു സൂചനാബോര്&#x200d;ഡുപോലുമില്ലാതിരുന്നിട്ടും അയല്&#x200d;സംസ്ഥാനങ്ങളില്&#x200d; നിന്നടക്കം കാഴ്ചക്കാരെത്തുകയാണ് ഇവിടുത്തെ ഉദയാസ്തമന സൂര്യനെ കാണാനും അനുഭൂതി നുകരാനും. ദിവസങ്ങള്&#x200d; കഴിയുന്തോറും ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുകയാണ്. കുറുമ്പാലക്കോട്ടയില്&#x200d; നിന്നുള്ള വയനാടിന്റെ പുലര്&#x200d;കാലം കാണാനാണ് ഈ യാത്ര. ആറ് മണിയാവുമ്പേഴേക്കും മലയുടെ നെറുക സഞ്ചാരികളെ കൊണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: ഒരു വിശദീകരണങ്ങള്&#x200d;ക്കും പകര്&#x200d;ന്നുനല്&#x200d;കാനാവാത്ത ഹൃദ്യമായ കാഴ്ചാനുഭൂതിയുമായി കുറുമ്പാലക്കോട്ട മല വിളിക്കുന്നു. മായക്കാഴ്ചകളുടെ സൗന്ദര്യം നുകരാനും നൂറുകണക്കിനാളുകള്&#x200d; മലകയറിത്തുടങ്ങിയ കുറുമ്പാലക്കോട്ട പതിയെ വയനാടിന്റെ ഏറ്റവും മനോഹരമായ കാഴ്ചാസ്ഥലങ്ങളിലൊന്നായി മാറുകയാണ്. സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങളുടെ വകയുള്ള ഒരു സൂചനാബോര്&#x200d;ഡുപോലുമില്ലാതിരുന്നിട്ടും അയല്&#x200d;സംസ്ഥാനങ്ങളില്&#x200d; നിന്നടക്കം കാഴ്ചക്കാരെത്തുകയാണ് ഇവിടുത്തെ ഉദയാസ്തമന സൂര്യനെ കാണാനും അനുഭൂതി നുകരാനും. ദിവസങ്ങള്&#x200d; കഴിയുന്തോറും ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുകയാണ്. കുറുമ്പാലക്കോട്ടയില്&#x200d; നിന്നുള്ള വയനാടിന്റെ പുലര്&#x200d;കാലം കാണാനാണ് ഈ യാത്ര. ആറ് മണിയാവുമ്പേഴേക്കും മലയുടെ നെറുക സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും. പിന്നെയാണ് കാഴ്ച. മേഘങ്ങളുടെ തൂവെള്ള കൊട്ടാരത്തില്&#x200d; നിന്നും സ്വര്&#x200d;ണ്ണരഥത്തില്&#x200d; സൂര്യന്&#x200d; എഴുന്നെള്ളുന്ന ദൃശ്യം. പഞ്ഞിക്കെട്ടുകള് കൊണ്ട് താഴ്‌വാരമാകെ മൂടുമ്പോള്&#x200d; അതിനുമുകളില് നിന്നും നോക്കെത്താ ദൂരമുള്ള ആകാശ വിസ്മയങ്ങള്&#x200d; ഏതൊരു ഹില്&#x200d; പോയിന്റില്&#x200d; നിന്നും പകരമാവാത്ത ഈ കാഴ്ചകള്&#x200d; തന്നെയാണ് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളെ ആകര്&#x200d;ഷിക്കുന്നത്. ഒട്ടേറെ സഞ്ചാരികള്&#x200d; വന്നു തുടങ്ങിയതോടെ നാട്ടുകാരും അതിരാവിലെ തന്നെ കുറുമ്പാലക്കോട്ടയിലേക്ക് ഇപ്പോള്&#x200d; അതിരാവിലെ വെച്ചുപിടിക്കുന്നു. ഇത്രയടുത്തായിട്ടും ഈ വിസ്മയങ്ങള മുമ്പേ കാണാത പോയതിലാണ് അവരുടെ സങ്കടം.</p>
<h4><strong>സഞ്ചാരികള്&#x200d; കണ്ടെത്തിയ വിനോദകേന്ദ്രം</strong></h4>
<p><img loading="lazy" class="alignnone wp-image-107818 size-full" src="https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-3.jpg" alt="" width="1181" height="787" srcset="https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-3.jpg 1181w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-3-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-3-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-3-1024x682.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-3-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-3-1068x712.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-3-630x420.jpg 630w" sizes="(max-width: 1181px) 100vw, 1181px" />ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പവലിയന്&#x200d; പോലെ ചുറ്റിലും മാനം തൊടുന്ന മലനിരകള്&#x200d; അതിന് ഒത്ത നടുവിലാണ് കുറുമ്പാലക്കോട്ടയെന്ന ഒറ്റ മലയുള്ളത്. ഇതിനു മുകളില്&#x200d; ഇപ്പോള്&#x200d; സഞ്ചാരികളുടെ തിരക്കാണ്. വയനാട് ടൂറിസത്തിന്റെ പട്ടികയിലൊന്നും ഉള്&#x200d;പ്പെട്ടിട്ടില്ലെങ്കിലും സഞ്ചാരികള്&#x200d; തന്നെയാണ് ഈ മലയുടെ നെറുകയിലേക്കുള്ള വഴി കണ്ടെത്തിയത്. അതിരാവിലെ അഞ്ചുമണിയാവുമ്പോഴേക്കും ഗ്രാമവഴികളിലൂടെ എവിടെ നിന്നൊക്കെയോ ബുള്ളറ്റുകളും ബൈക്കുകളും പറന്നെത്തി തുടങ്ങും. അവധി ദിനമായ ഇന്നലെ അഞ്ഞൂറിലധികം പേരാണ് ഇവിടെ സൂര്യോദയം കാണാനെത്തിയത്. വയനാട്ടിലെ മഴ നനയാനും പ്രകൃതിയെ തൊട്ടറിയാനും കുറുമ്പാലക്കോട്ട ഗംഭീരം. വേനല്&#x200d;ക്കാലത്താണെങ്കില്&#x200d; തെളിഞ്ഞ ആകാശത്തിന് താഴെ അനേകം പൊട്ടുകളായി മേഘങ്ങളെ അടുത്തുകാണാം. പുലര്&#x200d;ച്ചെ കാറ്റുണ്ടെങ്കില്&#x200d; ഈ മേഘപാളികള തൊട്ടുരുമി അകന്നു പോകും. വയനാടിന്റെ പൂര്&#x200d;ണ്ണമായ ആകാശക്കാഴ്ചയാണ് നട്ടുച്ചയിലും ഇവിടെയെത്തുന്നവരെ കാത്തിരിക്കുക. വൈകുന്നേരം അങ്ങ് ദൂരെ ബാണാസുരന്റെ നെറുകയിലേക്ക് ചെഞ്ചായം വിതറി സൂര്യന്&#x200d; ഒളിച്ചുപോകുന്നതും ഇവിടെ നിന്നും കാണുമ്പോള്&#x200d; കൂടുതല്&#x200d; മനോഹരം. സാങ്കല്&#x200d;പ്പികമായ കോട്ടയുടെ ഐതിഹ്യങ്ങള്&#x200d; പശ്ചിമഘട്ടത്തിലെ ഈ ഒറ്റമലയെ സമ്പുഷ്ടമാക്കുന്നു. ഒരര്&#x200d;ത്ഥത്തില്&#x200d; പ്രകൃതിയുടെ ഒരു ജലസംഭരണികൂടിയാണ് ഈ മല. മഴക്കാലത്ത് വേണ്ടുവോളം മഴവെള്ളം ആവാഹിക്കുന്ന ഈ സഹ്യന്&#x200d; ് വേനല്&#x200d; ക്കാലത്ത് താഴ്‌വാരത്ത് വരള്&#x200d;ച്ചയുടെ നോവറിയിക്കുന്നേയില്ല. പച്ചവിരിപ്പിട്ട തെരുവ പുല്ലുകള്&#x200d;ക്കിടയിലൂടെ നനഞ്ഞ് കുതിര്&#x200d;ന്ന് കാറ്റിനെ പ്രണയിച്ച് മഴ മേഘങ്ങളെ തൊടാന്&#x200d;് ഇഷ്ടമുള്ളവരക്ക് ഇവിടേക്ക് സ്വാഗതം.</p>
<h4><strong>റിസോര്&#x200d;ട്ട് ലോബിയുടെ കയ്യേറ്റം</strong></h4>
<p><img loading="lazy" class="alignnone wp-image-107814 size-full" src="https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-1.jpg" alt="" width="1181" height="870" srcset="https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-1.jpg 1181w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-1-300x221.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-1-768x566.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-1-1024x754.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-1-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-1-696x513.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-1-1068x787.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-1-570x420.jpg 570w" sizes="(max-width: 1181px) 100vw, 1181px" />മഴ പെയ്തു തീര്&#x200d;ന്നാലും മരം പെയ്യുന്ന കുള്ളന്&#x200d; കാടുകളാണ് കുറുമ്പാലക്കോട്ടയുടെ വരദാനം. കുളിരിന്റെ കൂടാരമാണ് ഈ കുഞ്ഞിക്കാടുകള്&#x200d;. പണ്ടുകാലത്തൊക്കെ വന്യമൃഗങ്ങളും ഉണ്ടായിരുന്നു. എന്നാലിപ്പോഴിതൊന്നും ഇവിടെയില്ല. താഴെ ഭാഗങ്ങളൊക്കെ സ്വകാര്യ വ്യക്തികള്&#x200d; സ്വന്തമാക്കിയതോടെ ശേഷിക്കുന്നത് ഈ മലയുടെ നെറുക മാത്രം. സര്&#x200d;ക്കാര്&#x200d; നിസംഗരായി നോക്കിന്നപ്പോള്&#x200d; കേന്ദ്രത്തിന്റെ വിനോദസാധ്യത മനസ്സിലാക്കിയ റിസോര്&#x200d;ട്ട് ലോബി വന്&#x200d;തോതില്&#x200d; പ്രദേശത്തെ സ്ഥലങ്ങള്&#x200d; വാങ്ങിക്കൂട്ടുകയായിരുന്നു. ഇത് കേന്ദ്രം ഏറ്റെടുക്കാനുള്ള ഡി.ടി.പി.സിയുടെ ശ്രമങ്ങളെയടക്കം ബാധിക്കും. പുറമെ കേന്ദ്രത്തിലേക്കുള്ള വഴിയില്&#x200d; വാഹനങ്ങള്&#x200d; നിര്&#x200d;ത്തുന്നതിനും രാത്രികളിലെ ടെന്റുകള്&#x200d;ക്കും തോന്നിയ പോലെ പണം ഈടാക്കുന്നതും സഞ്ചാരികളുടെ മനംനടുപ്പിക്കുന്നുണ്ട്. എങ്കിലും തലക്കു മുകളിലേ നീലാകാശത്തേ വിസ്മയിപ്പിക്കുന്ന മലക്കു കീഴിലേ മഞ്ഞാകാശം ഓര്&#x200d;മ്മകളില്&#x200d; ഏറെനാള്&#x200d; നിറഞ്ഞ് നില്&#x200d;ക്കും.</p>
<h4><strong>കാണാതെ പോവരുത് ഈ മായക്കാഴ്ചകള്&#x200d;</strong></h4>
<p><img loading="lazy" class="alignnone wp-image-107815 size-full" src="https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-2.jpg" alt="" width="1181" height="763" srcset="https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-2.jpg 1181w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-2-300x194.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-2-768x496.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-2-1024x662.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-2-696x450.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-2-1068x690.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/10/KOTTA-2-650x420.jpg 650w" sizes="(max-width: 1181px) 100vw, 1181px" />പ്രകൃതിയുടെ മനോഹക്കാഴ്ചകള്&#x200d; കാണാനാഗ്രഹിക്കുന്നവരും ജനങ്ങളോട് താല്&#x200d;പര്യമുള്ള സര്&#x200d;ക്കാരും ഈ കേന്ദ്രം കാണാതെ പോവരുത്. ചരിത്രകാലം മുതലേ പേരുകേട്ടതായിരുന്നു ഈ മല. കുറുമ്പാലകോട്ടയുടെ തറയാണ് പിന്നീട് കോട്ടത്തറയായതെന്നാണ് അനുമാനം. യുദ്ധതന്ത്രപ്രദേശമായി ടിപ്പുവും പഴശ്ശിയും ഈ മലയെ നോട്ടമിട്ടിരുന്നു. താഴ്‌വാരത്തെ മനോഹരമായ പുഴകളും കോട്ടമുകളിലേ സൂക്ഷ്മനിരീക്ഷണവും ശത്രുവിന്റെ വരവറിയാന്&#x200d; സഹായകമായിരുന്നു.<br />
വയല്&#x200d;നാടിന്റെ ഹൃദയ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കറുമ്പാലകോട്ട വയനാടിന്റെ മീശപ്പുലി മലയാണ്. ഉദയവും അസ്തമയവും കണ്&#x200d;കുളിര്&#x200d;ക്കേ കാണാനെത്തുന്ന സഞ്ചാരികള്&#x200d;ക്ക് പച്ചയുടുപ്പിട്ട് അണിഞ്ഞൊരുങ്ങി നില്&#x200d;ക്കുന്ന വയലുകളും കുന്നുകളും മനോഹരമായ് വിരുന്നാണൊരുക്കുന്നത്. പ്രകൃതിയുടെ പച്ചപ്പ് കണ്ണിലേ കൃഷ്ണമണി പോലെ കാത്തു പുതിയൊരു ടൂറിസ്റ്റ് കേന്ദ്രം കെട്ടിപ്പടുക്കാന്&#x200d; അധികാരികളുടെ ഒരു കണ്ണെങ്കിലും ഈ മലക്കുമുകളിള്&#x200d; പതിയുമെന്ന പ്രത്യാശയിലാണ് ഓരോ കാഴ്ചക്കാരനും മലയിറങ്ങുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kurumbalakotta-wayanad-wild-tourism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ് മഹല്‍ ട്വീറ്റ്; ബി.ജെ.പിയെ ട്രോളി കേരള ടൂറിസം?</title>
		<link>https://www.chandrikadaily.com/wah-taj-is-kerala-tourism-trolling-yogi-adityanath-government.html</link>
					<comments>https://www.chandrikadaily.com/wah-taj-is-kerala-tourism-trolling-yogi-adityanath-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Oct 2017 13:17:12 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp-cpm]]></category>
		<category><![CDATA[KERALA TOURISM]]></category>
		<category><![CDATA[taj mahal]]></category>
		<category><![CDATA[Tajmahal]]></category>
		<category><![CDATA[yogi adhityanath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48673</guid>

					<description><![CDATA[താജ് മഹല്‍ വിഷയത്തില്‍ വിവാദം തുടരുന്ന വേളയില്‍ താജ്മഹലിനെ പ്രകീര്‍ത്തിച്ച് കേരളാ ടൂറിസം. ഇന്ത്യയുടെ ടൂറിസം മേഖലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന താജിനെ അപമാനിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാക്കളെ ട്രോളുന്ന രീതിയില്‍ ട്വീറ്റ് ഇറക്കിയാണ് കേരളാ ടൂറിസത്തിന്റെ പരിഹാസം. ലക്ഷങ്ങളെ ഇന്ത്യയിലേക്ക് വരവേല്‍ക്കുന്ന താജ്മഹലിന് ദൈവത്തിന്റെ സ്വന്തം നാടിന്റെ കൂപ്പുകൈ എന്നാണ് ട്വീറ്റ്. താജിന്റെ മനോഹര ചിത്രം ചേര്‍ത്ത ട്വീറ്റ് ഇതിനകം ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. God&#8217;s Own Country salutes the #TajMahal for inspiring [&#8230;]]]></description>
										<content:encoded><![CDATA[<p>താജ് മഹല്&#x200d; വിഷയത്തില്&#x200d; വിവാദം തുടരുന്ന വേളയില്&#x200d; താജ്മഹലിനെ പ്രകീര്&#x200d;ത്തിച്ച് കേരളാ ടൂറിസം.</p>
<p>ഇന്ത്യയുടെ ടൂറിസം മേഖലയില്&#x200d; തലയുയര്&#x200d;ത്തി നില്&#x200d;ക്കുന്ന താജിനെ അപമാനിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാക്കളെ ട്രോളുന്ന രീതിയില്&#x200d; ട്വീറ്റ് ഇറക്കിയാണ് കേരളാ ടൂറിസത്തിന്റെ പരിഹാസം.</p>
<p>ലക്ഷങ്ങളെ ഇന്ത്യയിലേക്ക് വരവേല്&#x200d;ക്കുന്ന താജ്മഹലിന് ദൈവത്തിന്റെ സ്വന്തം നാടിന്റെ കൂപ്പുകൈ എന്നാണ് ട്വീറ്റ്. താജിന്റെ മനോഹര ചിത്രം ചേര്&#x200d;ത്ത ട്വീറ്റ് ഇതിനകം ദേശീയ മാധ്യമങ്ങളില്&#x200d; ചര്&#x200d;ച്ചയായി കഴിഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">God&#8217;s Own Country salutes the <a href="https://twitter.com/hashtag/TajMahal?src=hash&amp;ref_src=twsrc%5Etfw">#TajMahal</a> for inspiring millions to discover India. <a href="https://twitter.com/hashtag/incredibleindia?src=hash&amp;ref_src=twsrc%5Etfw">#incredibleindia</a> <a href="https://t.co/TXqSXQ9AYQ">pic.twitter.com/TXqSXQ9AYQ</a></p>
<p>— Kerala Tourism (@KeralaTourism) <a href="https://twitter.com/KeralaTourism/status/920607825214050304?ref_src=twsrc%5Etfw">October 18, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>താജ്മഹല്&#x200d; ഇന്ത്യന്&#x200d; സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് മുന്&#x200d;പ് പറഞ്ഞത് ലോക മാധ്യമങ്ങളിലടക്കം വന്&#x200d; വിമര്&#x200d;ശനങ്ങള്&#x200d;ക്കിടയാക്കിയിരുന്നു. യോഗി സര്&#x200d;ക്കാര്&#x200d; പുറത്തിറക്കിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്&#x200d; താജ്മഹലിന്റെ പേര് ഉള്&#x200d;പ്പെടുത്താത്തതും വിവാദമായിരുന്നു. തുടര്&#x200d;ന്ന് താജ് ഉള്&#x200d;പ്പെടുത്തിയ പുതിയ ലിസ്റ്റുമായി യു.പി സര്&#x200d;ക്കാര്&#x200d; രംഗത്തെത്തുകയായിരുന്നു.</p>
<p>ഇതിനിടെയാണ് കേരള ടൂറിസത്തിന്റെ പരിഹാസം കലര്&#x200d;ന്ന് ട്വീറ്റ്. കേരള സര്&#x200d;ക്കാറിന്റെ പുതിയ നീക്കത്തെ ബിജെപിക്കെതിരായ ട്രോളായാണ് ദേശീയ മാധ്യമങ്ങള്&#x200d; വിലയിരുത്തുന്നത്.</p>
<blockquote class="twitter-tweet" data-lang="en">
<p lang="hi" dir="ltr">Taj Mahal paryatan ka ek behtareen kendra hai, paryatakon ko aamantrit karne ki humari ek yojna hai. Us disha mein prayas kr rahe hain: CM <a href="https://t.co/NpLYhECJHI">pic.twitter.com/NpLYhECJHI</a></p>
<p>&mdash; ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/920882468500078593?ref_src=twsrc%5Etfw">October 19, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
താജ് മഹല്&#x200d; ഇന്ത്യന്&#x200d; സംസ്‌കാരത്തിന് അപമാനമാണെന്ന് ബിജെപി നേതാവ് സംഗീത് സോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്&#x200d; പ്രസ്താവന വിവാദമാതോടെ, താജ് മഹല്&#x200d; നിര്&#x200d;മ്മിക്കപ്പെട്ടത് ഇന്ത്യക്കാരായ തൊഴിലാളികളുടെ രക്തവും വിയര്&#x200d;പ്പും കൊണ്ടാണെന്ന വാദവുമായി ഉത്തര്&#x200d; പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wah-taj-is-kerala-tourism-trolling-yogi-adityanath-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
