<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>keralapolice &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/keralapolice/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 06 Dec 2025 10:09:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>keralapolice &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു</title>
		<link>https://www.chandrikadaily.com/strong-search-against-balamurugan-police-cordoned-off-kadayathi-valley.html</link>
					<comments>https://www.chandrikadaily.com/strong-search-against-balamurugan-police-cordoned-off-kadayathi-valley.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 06 Dec 2025 10:07:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[TamilNaduPolice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367149</guid>

					<description><![CDATA[തമിഴ്‌നാട് പൊലീസ് ബാലമുരുകനില്‍ നിന്ന് 15 മീറ്റര്‍ ദൂരം മാത്രം അകലെയെത്തിയപ്പോള്‍ ഇയാള്‍ പാറയുടെ മുകളില്‍ നിന്ന് 150 മീറ്റര്‍ താഴ്ചയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>തെങ്കാശി: വിയ്യൂര്&#x200d; ജയിലിനു സമീപത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചില്&#x200d; കര്&#x200d;ശനമാക്കി. ബാലമുരുകന്&#x200d; ചാടിയ തെങ്കാശിയിലെ കടയത്തി മലയിടുക്ക് പൊലീസ് പൂര്&#x200d;ണ്ണമായി വളഞ്ഞിരിക്കുകയാണ്. മഴയും മലയിടുക്കിലെ വഴുക്കലും കാരണം രക്ഷപ്പെട്ട സ്ഥലത്തെത്താനും ഡ്രോണ്&#x200d; പരിശോധന നടത്താനും കഴിഞ്ഞിട്ടില്ല. ഏകദേശം 40ത്തിലധികം മലയാളം-തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്&#x200d; മലനിരയുടെ വിവിധ ഭാഗങ്ങളില്&#x200d; തമ്പടിച്ചിരിക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെട്ടാല്&#x200d; ഫയര്&#x200d;ഫോഴ്‌സിനൊപ്പം പൊലീസ് മലമുകളിലേക്ക് കയറും.</p>
<p>തമിഴ്‌നാട് പൊലീസ് ബാലമുരുകനില്&#x200d; നിന്ന് 15 മീറ്റര്&#x200d; ദൂരം മാത്രം അകലെയെത്തിയപ്പോള്&#x200d; ഇയാള്&#x200d; പാറയുടെ മുകളില്&#x200d; നിന്ന് 150 മീറ്റര്&#x200d; താഴ്ചയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ചാടലിനെ തുടര്&#x200d;ന്ന് പരിക്കേറ്റിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തല്&#x200d;. ഭാര്യയെ കാണാനായിരുന്നു ബാലമുരുകന്റെ ഈ രഹസ്യസന്ദര്&#x200d;ശനം. ആടുമേയ്ക്കുന്നവരുടെ വേഷത്തില്&#x200d;, മുണ്ടും ഷര്&#x200d;ട്ടും ധരിച്ചാണ് ഇയാള്&#x200d; പ്രദേശത്ത് എത്തിയത്. </p>
<p>കഴിഞ്ഞ രാത്രി നടന്ന സംഭവത്തില്&#x200d; തമിഴ്‌നാട് പൊലീസ് അദ്ദേഹത്തെ പിടികൂടാന്&#x200d; ശ്രമിച്ചെങ്കിലും ബാലമുരുകന്&#x200d; മലമുകളിലേക്ക് ഓടി ഒഴിഞ്ഞു. 53 ക്രിമിനല്&#x200d; കേസുകളില്&#x200d; അതില്&#x200d; കൊലപാതകം ഉള്&#x200d;പ്പെടെ പ്രതിയായ ബാലമുരുകനെ കഴിഞ്ഞ മാസം ബന്തക്കുടി കേസില്&#x200d; ചോദ്യം ചെയ്യാന്&#x200d; തമിഴ്‌നാട് പൊലീസ് വിയ്യൂര്&#x200d; ജയിലില്&#x200d; നിന്ന് കൊണ്ടുപോയിരുന്നു. കോടതിയില്&#x200d; ഹാജരാക്കിയശേഷം തിരികെ ജയിലിലേക്കുള്ള യാത്രയിലാണ് ഇയാള്&#x200d; രക്ഷപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/strong-search-against-balamurugan-police-cordoned-off-kadayathi-valley.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം&#8217;; ഗംഭീറിനേയും അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ പോസ്റ്റ്</title>
		<link>https://www.chandrikadaily.com/decisions-should-be-prudent-gambhir-and-agarkar-were-trolled-kerala-police-post.html</link>
					<comments>https://www.chandrikadaily.com/decisions-should-be-prudent-gambhir-and-agarkar-were-trolled-kerala-police-post.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 05 Dec 2025 15:11:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Agarkar]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[gambir]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[troll]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367057</guid>

					<description><![CDATA[ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് 'ട്രാഫിക് നിയമങ്ങള്‍ പാലിക്കുക' എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്. ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം പരിശീലകന്&#x200d; ഗൗതം ഗംഭീറിനേയും സെലക്ഷന്&#x200d; കമ്മിറ്റി ചെയര്&#x200d;മാന്&#x200d; അജിത് അഗാര്&#x200d;ക്കറിനേയും ട്രോളി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക സോഷ്യല്&#x200d;മീഡിയ അക്കൗണ്ടിലാണ് &#8216;ട്രാഫിക് നിയമങ്ങള്&#x200d; പാലിക്കുക&#8217; എന്ന തലക്കെട്ടില്&#x200d; പോസ്റ്റ് ചെയ്തത്. ഗംഭീറിന്റേയും അഗാര്&#x200d;ക്കറിന്റേയും ചിത്രങ്ങള്&#x200d; പങ്കുവെച്ചുകൊണ്ട് &#8216;തീരുമാനങ്ങള്&#x200d; വിവേകപൂര്&#x200d;വ്വമാകണം. അത് റോഡിലായാലും ഫീല്&#x200d;ഡിലായാലും&#8217; എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. </p>
<p>ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീമിന്റെ സെലക്ഷനില്&#x200d; ഗംഭീറിനേയും അഗാര്&#x200d;ക്കറിനേയും തെറ്റായ തീരുമാനങ്ങള്&#x200d;ക്കെതിരെ വ്യാപക വിമര്&#x200d;ശനമാണ് ഉയര്&#x200d;ന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യന്&#x200d; ടീം പരാജയപ്പെട്ടിരുന്നു. റായ്പൂരില്&#x200d; നടന്ന രണ്ടാം ഏകദിനത്തില്&#x200d; 358 റണ്&#x200d;സിന്റെ കൂറ്റന്&#x200d; സ്‌കോര്&#x200d; പടുത്തുയര്&#x200d;ത്തിയിട്ടും ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയതോടെ, ഇന്ത്യന്&#x200d; ബൗളര്&#x200d;മാരുടെ പ്രകടനത്തിനെതിരെ വ്യപാക വിമര്&#x200d;ശനമാണുയര്&#x200d;ന്നത്. </p>
<p>ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി ഉള്&#x200d;പ്പെടെയുള്ള പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയാണ് ടീം സെലക്ഷന്&#x200d; നടത്തിയത്. അതേസമയം പ്രസിദ്ധ് കൃഷ്ണ, ഹര്&#x200d;ഷിത് റാണ എന്നിവരെ ടീമിലെടുത്തത് സെലക്ഷന്&#x200d; കമ്മിറ്റിയുടെ പിഴവായാണ് രേഖപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/decisions-should-be-prudent-gambhir-and-agarkar-were-trolled-kerala-police-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൗതം ഗംബീറിനെയും അഗാര്‍ക്കറെയും ട്രോളി കേരളാ പോലീസിന്റെ ഫെയ്ബുക്ക് പോസ്റ്റ്</title>
		<link>https://www.chandrikadaily.com/gautam-gambhir-and-agarkar-trolled-kerala-police-facebook-post.html</link>
					<comments>https://www.chandrikadaily.com/gautam-gambhir-and-agarkar-trolled-kerala-police-facebook-post.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 09:28:28 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Agarkar]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[gautamgambhir]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[post]]></category>
		<category><![CDATA[trolled]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366982</guid>

					<description><![CDATA[റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്‍ക്കറിന്റെ ഫോട്ടോ..]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം മാനേജമെന്റ്ിനെ ട്രോളി കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. &#8216;തീരുമാനങ്ങള്&#x200d; വിവേകപൂര്&#x200d;വ്വമാകണം അത് റോഡിലായാലും ഫീല്&#x200d;ഡിലായാലും&#8217; എന്നതാണ് പോസ്റ്റ്. റോഡ് സുരക്ഷാ ബോധവത്ക്കറണത്തിനായി പങ്കുവച്ച പോസ്റ്റിലാണ് ഗൗതം ഗംബീറിന്റെയും അഗാര്&#x200d;ക്കറിന്റെ ഫോട്ടോ ഉള്&#x200d;പ്പെടുത്തിയത്.</p>
<p>ദക്ഷിണാഫ്രിക്കക്കെതിരായ കൊല്&#x200d;ക്കത്ത ടെസ്റ്റില്&#x200d; ഇന്ത്യന്&#x200d; താരങ്ങള്&#x200d;ക്ക് മികച്ച ഫോമിലേക്കെത്താന്&#x200d; കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ടീം മാനേജ്‌മെന്റിന് ആരാധകരില്&#x200d; നിന്നും മുന്&#x200d; ക്രിക്കറ്റ് താരങ്ങളില്&#x200d; നിന്നും വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു.</p>
<p>ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്&#x200d; കൂറ്റന്&#x200d; സ്‌കോര്&#x200d; നേടിയിട്ടും അത് പ്രധിരോധിക്കാനാവാതെ ഇന്ത്യ തോല്&#x200d;വി വഴങ്ങിയിരുന്നു. പ്രധാനമായും ബൗളിങ് നിരക്കെതിരെയായിരുന്നു വിമര്&#x200d;ശനങ്ങള്&#x200d;. മുഹമ്മദ് ഷമി പോലുള്ള മികച്ച താരങ്ങളെ ടീമില്&#x200d; ഉള്&#x200d;പ്പെടുത്താതും വിമര്&#x200d;ശനങ്ങള്&#x200d;ക്ക് കാരണമായിട്ടുണ്ട്.</p>
<p>ടെസ്റ്റ് മത്സരങ്ങളില്&#x200d; നിന്നും ഏകദിനത്തില്&#x200d; നിന്നും മലയാളി താരം സഞ്ജുവിനെ തഴയുന്നുതും ആരാധകര്&#x200d;ക്ക് ടീം മാനേജമെന്റിനോടുള്ള<br />
അകല്&#x200d;ച്ച കൂടാന്&#x200d; ഇടയാക്കിട്ടുണ്ട്.സീനിയര്&#x200d; താരങ്ങളുമായി കോച്ച് ഗൗതം ഗംബീര്&#x200d; അത്ര ഫോമില്&#x200d; അല്ല എന്നുള്ളതും ആരാധകര്&#x200d;ക്കിടയില്&#x200d; ചര്&#x200d;ച്ച വിഷയമാണ്.</p>
<p>&#8216;ഗംഭീറിന് ഒരു പണി കൊടുത്തു,ഈ പോസ്റ്റിന് ഇവരുടെ ഫോട്ടോയാണ് ചേരുന്നത്&#8217; തുടങ്ങി നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വന്നിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gautam-gambhir-and-agarkar-trolled-kerala-police-facebook-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടൂരില്‍ ലൈവ് ലൊക്കേഷനും കോള്‍ റെക്കോര്‍ഡും ചോര്‍ത്തി തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/scam-by-leaking-live-location-and-call-record-on-adoor-the-police-officer-was-arrested.html</link>
					<comments>https://www.chandrikadaily.com/scam-by-leaking-live-location-and-call-record-on-adoor-the-police-officer-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 15:37:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[keralapolice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365325</guid>

					<description><![CDATA[ പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: അടൂരില്&#x200d; ലൈവ് ലൊക്കേഷന്&#x200d;, കോള്&#x200d; റെക്കോര്&#x200d;ഡ് എന്നിവ ചോര്&#x200d;ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയത് ബന്ധപ്പെട്ട് ഉത്തര്&#x200d;പ്രദേശ് പൊലീസ് ഉദ്യോഗസ്ഥന്&#x200d; അറസ്റ്റില്&#x200d;. പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്&#x200d; സര്&#x200d;വെലന്&#x200d;സ് ഓഫീസറായ പ്രവീണ്&#x200d; കുമാറിനെയാണ് കേരള പൊലീസ് ഉത്തര്&#x200d;പ്രദേശില്&#x200d; നിന്ന് അറസ്റ്റ് ചെയ്തത്.</p>
<p>കേസില്&#x200d; നേരത്തെ ഒന്നാം പ്രതിയായ അടൂര്&#x200d; സ്വദേശി ജോയല്&#x200d; വി ജോസിനെയും, സഹായിയായി പ്രവര്&#x200d;ത്തിച്ച ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ഹിരാല്&#x200d; ബെന്&#x200d; അനൂജ് പട്ടേല്&#x200d; (37) നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടൊപ്പം പ്രവര്&#x200d;ത്തിച്ച് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് പ്രവീണ്&#x200d; കുമാര്&#x200d; എന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.</p>
<p>കോള്&#x200d; ടാപ്പിങ്ങും ലൈവ് ലൊക്കേഷന്&#x200d; ട്രാക്കിംഗും നടത്താനും ഉപയോഗിക്കുന്ന പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി. ഹാക്കറുമായി ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിച്ച പ്രവീണ്&#x200d; കുമാര്&#x200d; നല്&#x200d;കിയ രഹസ്യ വിവരങ്ങളാണ് തട്ടിപ്പിന് വഴിവച്ചതെന്നാണ് കണ്ടെത്തല്&#x200d;.</p>
<p>രാജ്യത്ത് മറ്റിടങ്ങളിലും സമാന രീതിയില്&#x200d; തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്&#x200d; സംസ്ഥാനങ്ങളില്&#x200d; കൈവശം വിവരങ്ങള്&#x200d; ചോര്&#x200d;ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്&#x200d; കേസ് കേന്ദ്ര ഏജന്&#x200d;സികള്&#x200d;ക്ക് കൈമാറേണ്ട സാഹചര്യമുണ്ടാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/scam-by-leaking-live-location-and-call-record-on-adoor-the-police-officer-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞ കേസ്: ഇടതു സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും കുറ്റക്കാരെന്ന് കോടതി</title>
		<link>https://www.chandrikadaily.com/case-of-throwing-steel-bomb-at-police-vehicle-left-candidate-and-dyfi-activist-found-guilty-by-court.html</link>
					<comments>https://www.chandrikadaily.com/case-of-throwing-steel-bomb-at-police-vehicle-left-candidate-and-dyfi-activist-found-guilty-by-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Nov 2025 06:18:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[kanuur]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[thalipparamb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365219</guid>

					<description><![CDATA[പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന്‍ (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു.]]></description>
										<content:encoded><![CDATA[<p>തളിപ്പറമ്പ്: പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്&#x200d; ബോംബെറിഞ്ഞ കേസില്&#x200d; ഇടതു സ്ഥാനാര്&#x200d;ഥി ഉള്&#x200d;പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണല്&#x200d; സെഷന്&#x200d;സ് ജഡ്ജി കെ.എന്&#x200d;. പ്രശാന്ത് വിധിച്ചു. ഇവര്&#x200d;ക്കുള്ള ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.</p>
<p>പയ്യന്നൂര്&#x200d; നഗരസഭയിലെ വെള്ളൂര്&#x200d; മൊട്ടമ്മല്&#x200d; വാര്&#x200d;ഡിലെ എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്&#x200d; ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്&#x200d; (35), എ. മിഥുന്&#x200d; (36), കെ.വി. കൃപേഷ് (38) എന്നിവര്&#x200d; പ്രതികളായിരുന്നു. ഇവരില്&#x200d; ഒന്നും രണ്ടും പ്രതികളായ നിഷാദിനും നന്ദകുമാര്&#x200d;ക്കുമാണ് കുറ്റം തെളിഞ്ഞത്. മിഥുനും കൃപേഷിനെയും കോടതി വെറുതെ വിട്ടു.</p>
<p>2012 ഓഗസ്റ്റ് 1-നാണ് സംഭവം നടന്നത്. അരിയില്&#x200d; ഷുക്കൂര്&#x200d; വധക്കേസില്&#x200d; അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്&#x200d;ന്ന് സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങള്&#x200d; അരങ്ങേറി. ഇതിന്റെ ഭാഗമായാണ് പയ്യന്നൂരില്&#x200d; പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്&#x200d; ബോംബെറിഞ്ഞതെന്നും കേസ് വ്യക്തമാക്കുന്നു.</p>
<p>യൂത്ത് കോണ്&#x200d;ഗ്രസ് നേതാവ് രൂപേഷിനെ ഒരു സംഘം സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; ആക്രമിക്കുന്നു എന്ന വിവരമറിഞ്ഞ് തിരികെ പോകുകയായിരുന്ന പൊലീസ് സംഘത്തിന്മേലാണ് പ്രതികള്&#x200d; ബൈക്കിലെത്തി ബോംബെറിഞ്ഞതെന്ന് പ്രോസിക്യൂഷന്&#x200d; വാദിച്ചു. പ്രോസിക്യൂട്ടര്&#x200d;മാരായ യു. രമേശന്&#x200d;, മധു എന്നിവര്&#x200d; സര്&#x200d;ക്കാരിനുവേണ്ടി ഹാജരായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-of-throwing-steel-bomb-at-police-vehicle-left-candidate-and-dyfi-activist-found-guilty-by-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രെയിനുകളില്‍ മദ്യപിച്ചെത്തിയാല്‍ പണിപാളും; പിടികൂടുന്നവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്</title>
		<link>https://www.chandrikadaily.com/if-you-get-drunk-on-trainsthe-police-is-about-to-file-a-case-against-the-arrestees.html</link>
					<comments>https://www.chandrikadaily.com/if-you-get-drunk-on-trainsthe-police-is-about-to-file-a-case-against-the-arrestees.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 05 Nov 2025 18:11:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[railwaystation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362180</guid>

					<description><![CDATA[റെയില്‍വേ പൊലീസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്‌റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്‌റ്റേഷനിലേക്ക് നല്‍കി സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.]]></description>
										<content:encoded><![CDATA[<p>ട്രെയിന്&#x200d; യാത്രികരുടെ സുരക്ഷാ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; പൊലീസുകാര്&#x200d;ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കര്&#x200d;ശന നിര്&#x200d;ദേശം. വര്&#x200d;ക്കലയില്&#x200d; പെണ്&#x200d;കുട്ടിയെ യാത്രക്കാരന്&#x200d; ആക്രമിച്ച് പുറത്തേക്കു തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റെയില്&#x200d;വേ പൊലീസിനു പുറമേ ആവശ്യമെങ്കില്&#x200d; ലോക്കല്&#x200d; സ്‌റ്റേഷനുകളിലെ പൊലീസുകാരെയും താല്&#x200d;ക്കാലികമായി റെയില്&#x200d;വേ സ്‌റ്റേഷനിലേക്ക് നല്&#x200d;കി സുരക്ഷ കര്&#x200d;ശനമാക്കാനാണ് നിര്&#x200d;ദേശം.</p>
<p>ട്രെയിനുകളില്&#x200d; പ്രത്യേക പരിശോധന കൂടാതെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കര്&#x200d;ശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്&#x200d; പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്&#x200d;ദേശം. ഇവര്&#x200d;ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. ട്രെയിനുകള്&#x200d;ക്കുളളില്&#x200d; മദ്യപിച്ച നിലയില്&#x200d; കണ്ടെത്തിയാല്&#x200d; അടുത്ത സ്‌റ്റേഷനില്&#x200d; ഇറക്കി, പൊലീസ് സ്‌റ്റേഷനില്&#x200d; എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-you-get-drunk-on-trainsthe-police-is-about-to-file-a-case-against-the-arrestees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോലീസ് മര്‍ദനം ഫോണില്‍ പകര്‍ത്തി; കാസര്‍ഗോഡ് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ പോലീസ് അതിക്രമം</title>
		<link>https://www.chandrikadaily.com/kasaragod-police-violence-against-minors.html</link>
					<comments>https://www.chandrikadaily.com/kasaragod-police-violence-against-minors.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Oct 2025 05:00:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360408</guid>

					<description><![CDATA[കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവര്‍ക്ക് സമീപമെത്തുകയും ലാത്തി കൊണ്ട് മര്‍ദിച്ചതായും മര്‍ദമനേറ്റ 17കാരന്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;ഗോഡ് മൊഗ്രാലില്&#x200d; നാട്ടുകാരെ പോലീസ് മര്&#x200d;ദിക്കുന്ന ദൃശ്യങ്ങള്&#x200d; ഫോണില്&#x200d; പകര്&#x200d;ത്തിയ 17 കാരന് നേരെ കുമ്പള പോലീസിന്റെ ക്രൂര മര്&#x200d;ദനം. സംഭവത്തില്&#x200d; പരാതിയുമായി സ്‌റ്റേഷനിലെത്തിയ കുട്ടിയെയും മാതാപിതാക്കളെയും കേസില്&#x200d; പ്രതി ചേര്&#x200d;ക്കാനും പൊലീസ് ശ്രമിച്ചതായി പരാതി.</p>
<p>ഒക്ടോബര്&#x200d; 17നായിരുന്നു കേസിനാസ്പദമായ സംഭവം. കലോത്സവത്തിനിടയിലുണ്ടായ വാക്കുതര്&#x200d;ക്കം അടിപിടിയിലേക്ക് നീങ്ങുകയും റോഡിലേക്ക് തര്&#x200d;ക്കം നീളുകയും ചെയ്തതോടെ കുമ്പള പോലീസ് സ്ഥലത്തെത്തുകയും സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത നാട്ടുകാരെയും പോലീസ് മര്&#x200d;ദിക്കുകയായിരുന്നു. കുട്ടികള്&#x200d; ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയത് ശ്രദ്ധയില്&#x200d;പ്പെട്ട പോലീസ് ഇവര്&#x200d;ക്ക് സമീപമെത്തുകയും ലാത്തി കൊണ്ട് മര്&#x200d;ദിച്ചതായും മര്&#x200d;ദമനേറ്റ 17കാരന്&#x200d; പറയുന്നു.</p>
<p>പരിക്കേറ്റ 17 കാരനെ അടുത്ത ബന്ധുവെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്&#x200d; വിഷയം പോലീസില്&#x200d; അറിയിക്കണമെന്ന് ആവശ്യപ്പെടുകയും വിഷയം പോലീസില്&#x200d; അറിയിക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് പോലീസ് സ്‌റ്റേഷനില്&#x200d; നിന്നും വിളിപ്പിച്ചതിനെ തുടര്&#x200d;ന്ന് കുട്ടിയും മാതാപിതാക്കളും സ്‌റ്റേഷനിലെത്തി. മൊഴി രേഖപ്പെടുത്താനാവും വിളിച്ചുവരുത്തിയിട്ടുണ്ടാകുയെന്നാണ് കുടുംബം വിചാരിച്ചത്. എന്നാല്&#x200d; പോലീസ് സ്‌റ്റേഷനില്&#x200d; ഇന്റിമേഷന്&#x200d; എത്തിയ സമയം ഒപ്പിടാന്&#x200d; എന്ന വ്യാജേന വിളിച്ചുവരുത്തി വ്യാജകേസില്&#x200d; കുടുക്കാന്&#x200d; ശ്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.</p>
<p>പതിനേഴുകാരനെയും സുഹൃത്തുക്കളെയും കടയുടെ മുന്നില്&#x200d; നിന്നും പോലീസ് പിടിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്&#x200d; കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്&#x200d;കിയട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasaragod-police-violence-against-minors.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരില്‍ വൃക്ക വാഗ്ദാനത്തിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി</title>
		<link>https://www.chandrikadaily.com/complaint-of-extorting-lakhs-by-offering-a-kidney-in-kannur.html</link>
					<comments>https://www.chandrikadaily.com/complaint-of-extorting-lakhs-by-offering-a-kidney-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 21 Oct 2025 03:27:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[kidney]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359451</guid>

					<description><![CDATA[വൃക്കരോഗിയായ ഷാനിഫിന് ഡോണര്‍ വൃക്ക ലഭ്യമാക്കുമെന്ന് വിശ്വസിപ്പിച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്തതായി ഇയാള്‍ പൊലീസിന് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: വൃക്ക മാറ്റിവയ്ക്കല്&#x200d; ശസ്ത്രക്രിയയ്ക്കായി രോഗിയെ വാഗ്ദാനത്തോടെ ലക്ഷങ്ങള്&#x200d; തട്ടിയെടുത്തതായി പരാതി. ഇരിട്ടിയിലാണ സംഭവം, അതില്&#x200d; പട്ടാന്നൂര്&#x200d; സ്വദേശി ഷാനിഫാണ് ഇരയായത്.</p>
<p>വൃക്കരോഗിയായ ഷാനിഫിന് ഡോണര്&#x200d; വൃക്ക ലഭ്യമാക്കുമെന്ന് വിശ്വസിപ്പിച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്തതായി ഇയാള്&#x200d; പൊലീസിന് പറഞ്ഞു. തട്ടിപ്പില്&#x200d; വീര്&#x200d;പ്പാട് സ്വദേശി നൗഫല്&#x200d;, നിബിന്&#x200d;, ഗഫൂര്&#x200d; എന്നിവര്&#x200d; ബന്ധപ്പെട്ടു.</p>
<p>2024 ഡിസംബര്&#x200d; മുതല്&#x200d; ഒക്ടോബര്&#x200d; വരെയുളള കാലയളവിലായിരുന്നു തട്ടിപ്പ്. മൂന്നുലക്ഷം രൂപ പണമായും ബാക്കി മൂന്നുലക്ഷം രൂപ ബാങ്കുവഴിയുമാണ് നല്&#x200d;കിയതെന്നാണ് ഷാനിഫ് പറയുന്നത്. നിബിനെ ഡോണറായി പരിചയപ്പെടുത്തി തട്ടിപ്പ് നടന്നു. നൗഫല്&#x200d; നിലവില്&#x200d; ഒളിവിലാണ്.</p>
<p>ഷാനിഫിന്റെ പരാതിയില്&#x200d; അന്വേഷണം പുരോഗമിക്കുകയാണെന്നും നൗഫലിനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്&#x200d; തുടരുകയാണെന്നും അറളം എസ്‌ഐ കെ. ഷുഹൈബ് അറിയിച്ചു.</p>
<p>മറുവശത്ത്, വൃക്ക തകരാറിലായ ഷാനിഫിന് ആദ്യം നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. പിന്നീട് മാതാവിന്റെ വൃക്ക നല്&#x200d;കി ശസ്ത്രക്രിയ നടത്തിയതിനു ശേഷം, അസുഖം വീണ്ടും ഗുരുതരമായപ്പോള്&#x200d; നാട്ടുകാര്&#x200d; ചേര്&#x200d;ന്ന് ചികിത്സാ സഹായ നിധി രൂപീകരിച്ചിരുന്നു. ഈ നിധിയിലുള്ള പണം തന്നെ തട്ടിപ്പുസംഘം തട്ടിയെടുത്തതായി കണ്ടെത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-of-extorting-lakhs-by-offering-a-kidney-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേരാമ്പ്രയിലെ പൊലീസ് ഭീകരത; സ്‌ഫോടക വസ്തു എറിഞ്ഞത് പൊലീസ്</title>
		<link>https://www.chandrikadaily.com/1police-brutality-in-perampra-explosives-were-thrown-by-the-police.html</link>
					<comments>https://www.chandrikadaily.com/1police-brutality-in-perampra-explosives-were-thrown-by-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 16 Oct 2025 07:55:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[news]]></category>
		<category><![CDATA[perambra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358734</guid>

					<description><![CDATA[ബോംബോറിഞ്ഞുവെന്ന കുറ്റം ചുമത്തി നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും പൊലീസ്‌
]]></description>
										<content:encoded><![CDATA[<p>പേരാമ്പ്രയിലെ പോലീസ് ഭീകരതയുടെ തെളിവുകൾ പുറത്ത്. യു.ഡി.എഫ് പ്രതിഷേധ പ്രകടനത്തിന് നേരെ ടിയർ സ്‌ഫോടക വസ്തു എറിയുന്ന പോലീസിന്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്ത് വിട്ടത്. ഇതേ പോലീസാണ് സ്‌ഫോടക വസ്തു എറിഞ്ഞുവെന്ന കുറ്റം ചുമത്തി നിരപരാധികളെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. രാത്രി വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പലരെയും അറസ്റ്റ് ചെയ്യുന്നത്. നീ ഷാഫിയുടെ ആളല്ലേടാ എന്ന് ചോദിച്ചായിരുന്നു അറസ്റ്റ്. ടിയർ ഗ്യാസും ഗ്രനേഡും ഉപയോഗിച്ചായിരുന്നു പ്രവർത്തകർക്ക് നേരെയുള്ള പോലീസ് അക്രമം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1police-brutality-in-perampra-explosives-were-thrown-by-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; ആറുപേര്‍ പ്രതികള്‍</title>
		<link>https://www.chandrikadaily.com/1robbery-at-gunpoint-in-kundanur-six-accused.html</link>
					<comments>https://www.chandrikadaily.com/1robbery-at-gunpoint-in-kundanur-six-accused.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 09 Oct 2025 06:20:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[keralapolice]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[ROBBERY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357536</guid>

					<description><![CDATA[ഇതില്‍ ജോജിയും വിഷ്ണുവും മുഖ്യ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>കൊച്ചി: എറണാകുളം കുണ്ടന്നൂരില്&#x200d; തോക്ക് ചൂണ്ടിയുള്ള കവര്&#x200d;ച്ച നടത്തിയ സംഘത്തിന് പിന്നില്&#x200d; കള്ളപ്പണം വെളുപ്പിക്കല്&#x200d; ഗൂഢാലോചന ഉണ്ടെന്നതാണ് പൊലീസ് കണ്ടെത്തല്&#x200d;. കേസില്&#x200d; ആറുപേര്&#x200d; പ്രതികളാണ്. ഇതില്&#x200d; ജോജിയും വിഷ്ണുവും മുഖ്യ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.</p>
<p>സംഘം വ്യാജ ഇടപാടുകളിലൂടെ &#8216;ട്രേഡിങ് പ്രോഫിറ്റ് ഫണ്ട്&#8217; എന്ന പേരില്&#x200d; പണം ഇരട്ടിയാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണം വ്യക്തമാക്കുന്നത്. ഇതുപോലുള്ള പണം ഇരട്ടിപ്പിക്കല്&#x200d; തട്ടിപ്പ് കേരളത്തില്&#x200d; ആദ്യമായാണ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നത്.</p>
<p>കേസില്&#x200d; 80 ലക്ഷം രൂപയുടെ ഡീല്&#x200d; നടന്നിരുന്നു. ഡീല്&#x200d; ഉറപ്പിച്ചശേഷം പണം വാങ്ങാനെത്തിയ രണ്ടംഗ സംഘം സുബിന്റെ സ്റ്റീല്&#x200d; വില്&#x200d;പ്പന കേന്ദ്രത്തില്&#x200d; എത്തിയപ്പോള്&#x200d; ആണ് സംഭവം. ലാഭമായി സംഘത്തിന് 30 ലക്ഷം രൂപയിലധികം ലഭിക്കുമെന്നായിരുന്നു കരാര്&#x200d;.</p>
<p>തുടര്&#x200d;ന്ന്, മുഖം മൂടി ധരിച്ച നാലംഗ സംഘം കടയില്&#x200d; കയറി തോക്ക് ചൂണ്ടിയും വടിവാള്&#x200d; വീശിയും പണം കവര്&#x200d;ന്നു രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>&#8216;സജിയുമായി വെറും 15 ദിവസത്തെ പരിചയമേ ഉണ്ടായിരുന്നുള്ളു. 80 ലക്ഷം ബാങ്കില്&#x200d; നിന്ന് എടുത്തതിന്റെ രേഖകള്&#x200d; എനിക്കുണ്ട്. സജി കടയില്&#x200d; എത്തിയ അരമണിക്കൂറിനുശേഷമാണ് മുഖംമൂടി ധരിച്ചവര്&#x200d; എത്തിയത്.&#8221; സുബിന്&#x200d; പൊലീസിനോട് നല്&#x200d;കിയ മൊഴിയില്&#x200d; പറഞ്ഞു:</p>
<p>സംഘം കാറില്&#x200d; എത്തിയതായും, അതിന്റെ വിവരങ്ങള്&#x200d; പൊലീസ് കൈവശമുണ്ടെന്നും അറിയിച്ചു. കവര്&#x200d;ച്ച നടന്ന സ്റ്റീല്&#x200d; വില്&#x200d;പ്പന സ്ഥാപനത്തില്&#x200d; സിസിടിവി ഇല്ലായിരുന്നതിനാല്&#x200d;, സമീപസ്ഥാപനങ്ങളിലെ ദൃശ്യങ്ങള്&#x200d; പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നു.</p>
<p>സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് പ്രത്യേക അന്വേഷണം സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1robbery-at-gunpoint-in-kundanur-six-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
