<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>khathar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/khathar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 29 Oct 2020 02:48:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>khathar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യെമന്&#x200d; സ്വദേശിയുടെ കൊലപാതകം; നാല് മലയാളികള്&#x200d;ക്ക് വധശിക്ഷ</title>
		<link>https://www.chandrikadaily.com/death-penalty-khathar-four-malayalees-news.html</link>
					<comments>https://www.chandrikadaily.com/death-penalty-khathar-four-malayalees-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Oct 2020 02:46:33 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[khathar]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164901</guid>

					<description><![CDATA[27 മലയാളികളെയാണ് കേസില്&#x200d; പ്രതിചേര്&#x200d;ത്തിരുന്നത്. അതില്&#x200d; ഒന്നു മുതല്&#x200d; 4 വരെയുള്ള പ്രതികളായ കെ അഷ്ഫീര്&#x200d;, അനീസ്, റാഷിദ് കുനിയില്&#x200d;, ടി ഷമ്മാസ് എന്നിവര്&#x200d;ക്കാണു വധശിക്ഷ. കണ്ണൂര്&#x200d; മട്ടന്നൂര്&#x200d; സ്വദേശികളാണ് നാലുപേരും. മറ്റു പ്രതികള്&#x200d;ക്ക് 5 വര്&#x200d;ഷം, 2 വര്&#x200d;ഷം, 6 മാസം വീതം ജയില്&#x200d;ശിക്ഷയുമാണ് ശിക്ഷ. ഏതാനും പേരെ വിട്ടയച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ദോഹ: യെമന്&#x200d; സ്വദേശിയായ സ്വര്&#x200d;ണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്&#x200d; നാല് മലയാളികള്&#x200d;ക്ക് വധശിക്ഷ വിധിച്ച് ഖത്തര്&#x200d;. ഖത്തറിലെ ക്രിമിനല്&#x200d; കോടതിയാണ് വധശിക്ഷ വിധിച്ചത്.</p>
<p>27 മലയാളികളെയാണ് കേസില്&#x200d; പ്രതിചേര്&#x200d;ത്തിരുന്നത്. അതില്&#x200d; ഒന്നു മുതല്&#x200d; 4 വരെയുള്ള പ്രതികളായ കെ അഷ്ഫീര്&#x200d;, അനീസ്, റാഷിദ് കുനിയില്&#x200d;, ടി ഷമ്മാസ് എന്നിവര്&#x200d;ക്കാണു വധശിക്ഷ. കണ്ണൂര്&#x200d; മട്ടന്നൂര്&#x200d; സ്വദേശികളാണ് നാലുപേരും. മറ്റു പ്രതികള്&#x200d;ക്ക് 5 വര്&#x200d;ഷം, 2 വര്&#x200d;ഷം, 6 മാസം വീതം ജയില്&#x200d;ശിക്ഷയുമാണ് ശിക്ഷ. ഏതാനും പേരെ വിട്ടയച്ചിട്ടുണ്ട്.</p>
<p>2019 ജൂണിലാണു കേസിന് ആസ്പദമായ സംഭവം. ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറും കൂട്ടാളികളും ചേര്&#x200d;ന്നു കൊലപ്പെടുത്തിയെന്നും സ്വര്&#x200d;ണവും പണവും കവര്&#x200d;ന്നു നാട്ടിലേക്ക് അയച്ചെന്നുമാണു കേസ്. 27 പേരില്&#x200d; 3 പ്രധാന പ്രതികള്&#x200d; പിടിയിലാകും മുമ്പു ഖത്തര്&#x200d; വിട്ടിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-penalty-khathar-four-malayalees-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാര്‍മണ്‍ പ്രഫഷണല്‍ സംഗീത മത്സരത്തില്‍ ഗായത്രി ഒന്നാമത്</title>
		<link>https://www.chandrikadaily.com/khatar-malayali-girl-award-news.html</link>
					<comments>https://www.chandrikadaily.com/khatar-malayali-girl-award-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Aug 2017 04:50:21 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[award news]]></category>
		<category><![CDATA[khathar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41126</guid>

					<description><![CDATA[അശ്‌റഫ് തൂണേരി ദോഹ: ലോകത്തിലെ പ്രശസ്ത മ്യൂസിക് ഓഡിയോ ലൈറ്റിംഗ് സിസ്റ്റം വിതരണ കമ്പനിയായ ഹാര്‍മണ്‍ പ്രഫഷണല്‍ ആഗോള തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സംഗീത മത്സരത്തില്‍ ഖത്തറിലെ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം. ഇംഗ്ലീഷ് സംഗീത രംഗത്ത് ഇതിനകം ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ച ഗായത്രി മേനോനാണ് ഓണ്‍ലൈന്‍ ലൈവ് വോട്ടെടുപ്പിലൂടെ ഒന്നാം സ്ഥാനത്തെത്തിയത്. ലോക രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരും വിദേശികളുമായ നൂറു കണക്കിന് പേര്‍ പ്രാഥമിക റൗണ്ടില്‍ പങ്കെടുത്ത മത്സരത്തില്‍ 5 പേര്‍ അന്തിമപട്ടികയില്‍ ഇടം നേടുകയായിരുന്നു. ഇതില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അശ്‌റഫ് തൂണേരി</strong></p>
<p>ദോഹ: ലോകത്തിലെ പ്രശസ്ത മ്യൂസിക് ഓഡിയോ ലൈറ്റിംഗ് സിസ്റ്റം വിതരണ കമ്പനിയായ ഹാര്&#x200d;മണ്&#x200d; പ്രഫഷണല്&#x200d; ആഗോള തലത്തില്&#x200d; നടത്തിയ ഓണ്&#x200d;ലൈന്&#x200d; സംഗീത മത്സരത്തില്&#x200d; ഖത്തറിലെ മലയാളി പെണ്&#x200d;കുട്ടിക്ക് ഒന്നാം സ്ഥാനം. ഇംഗ്ലീഷ് സംഗീത രംഗത്ത് ഇതിനകം ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ച ഗായത്രി മേനോനാണ് ഓണ്&#x200d;ലൈന്&#x200d; ലൈവ് വോട്ടെടുപ്പിലൂടെ ഒന്നാം സ്ഥാനത്തെത്തിയത്.</p>
<p>ലോക രാജ്യങ്ങളില്&#x200d; നിന്നുള്ള ഇന്ത്യക്കാരും വിദേശികളുമായ നൂറു കണക്കിന് പേര്&#x200d; പ്രാഥമിക റൗണ്ടില്&#x200d; പങ്കെടുത്ത മത്സരത്തില്&#x200d; 5 പേര്&#x200d; അന്തിമപട്ടികയില്&#x200d; ഇടം നേടുകയായിരുന്നു. ഇതില്&#x200d; നിന്നാണ് ഗായത്രി വിജയി ആയത്. വാദ്യോപകരണം, വായ്പ്പാട്ട്, ബാന്&#x200d;ഡ് പ്രകടനം തുടങ്ങിയ ഇനങ്ങളാണ് ഓണ്&#x200d;ലൈനായി സമര്&#x200d;പ്പിക്കേണ്ടിയിരുന്നത്. ബിര്&#x200d;ള പബ്ലിക് സ്‌കൂളില്&#x200d; ഒമ്പതാം തരം വിദ്യാര്&#x200d;ത്ഥിയായിരിക്കുമ്പോള്&#x200d; ഹോളിവുഡിലെ ലോക സംഗീത പരിപാടിയില്&#x200d; പങ്കെടുത്ത് ശ്രദ്ധ നേടിയിരുന്നു ഈ പെണ്&#x200d;കുട്ടി. 2013 ജൂലൈ 13ന് കാലിഫോര്&#x200d;ണിയയില്&#x200d; നടന്ന സംഗീതജ്ഞരുടെ ഒളിംപിക്‌സ് എന്ന പേരില്&#x200d; ഖ്യാതിയുള്ള വേള്&#x200d;ഡ് ചാമ്പ്യന്&#x200d;ഷിപ്പ് ഓഫ് പെര്&#x200d;ഫോമിംഗ് ആര്&#x200d;ട്‌സ് (ഡബ്യൂ കോപ) മത്സരത്തില്&#x200d; ഖത്തറുള്&#x200d;പ്പെടെ മിഡില്&#x200d; ഈസ്റ്റ് ആന്റ് നോര്&#x200d;ത്ത് ആഫ്രിക്ക (മെന) രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഈ മിടുക്കി പങ്കെടുത്തിരുന്നത്. വിവിധ ബാന്&#x200d;ഡുകളിലും ഗാനവിരുന്നുകളിലും ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഗാനങ്ങളാലപിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.</p>
<p>യോക്കാഹാമാ ഖത്തര്&#x200d; ഡിവിഷണല്&#x200d; മാനേജരും സംഗീതജ്ഞനുമായ തൃശൂര്&#x200d; പാട്ടുരായ്ക്കല്&#x200d; സ്വദേശി കരുണിന്റേയും ഖത്തര്&#x200d; എയറനോട്ടിക്കല്&#x200d; കോളെജ് ടെക്‌നിക്കല്&#x200d; കോഡിനേറ്റര്&#x200d; ബിന്ദു കെ മേനോന്റെയും മൂത്തമകളാണ് ഗായത്രി. ബിര്&#x200d;ള പബ്ലിക് സ്‌കൂള്&#x200d; രണ്ടാം തരം വിദ്യാര്&#x200d;ത്ഥിനി ഗൗരി സഹോദരിയാണ്. ആന്ധ്രാപ്രദേശിലെ സോമള മണ്ഡലലില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ദ പീപ്പല്&#x200d; ഗ്രോവ് സ്‌കൂളില്&#x200d; നിന്ന് പ്ലസ്ടു പാസ്സായ ഗായത്രി അമേരിക്കയിലെ ബോസ്റ്റണിലുള്ള ബേര്&#x200d;ക്ക്‌ലി കോളെജ് ഓഫ് മ്യൂസികില്&#x200d; സംഗീത ഉപരിപഠനത്തിനായി അടുത്തയാഴ്ച യാത്ര തിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/khatar-malayali-girl-award-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്താനും</title>
		<link>https://www.chandrikadaily.com/nawaz-sharif-saudi-arabia-gulf-issue.html</link>
					<comments>https://www.chandrikadaily.com/nawaz-sharif-saudi-arabia-gulf-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Jun 2017 04:11:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[khathar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32087</guid>

					<description><![CDATA[റിയാദ്: സൗദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിലക്ക് നേരിട്ട ഖത്തറിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്താനും രംഗത്ത്. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് നവാസ് ഷെരീഫ് സൗദിയിലെത്തുന്നത്. സല്‍മാന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ച്ചക്കുശേഷം ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നവാസ് ഷെരീഫിനൊപ്പം വിദേശകാര്യഉപേദഷ്ടാവ് സര്‍താജ് അസീസ്, സൈനിക മേധാവി ഖ്വമര്‍ ജാവേജ് ബജ്വ എന്നിവരും ഉണ്ടായിരുന്നു. സൗദിക്കു പുറമെ മറ്റു രാജ്യങ്ങളുമായും [&#8230;]]]></description>
										<content:encoded><![CDATA[<p>റിയാദ്: സൗദി അറേബ്യയുള്&#x200d;പ്പെടെയുള്ള രാജ്യങ്ങളുടെ വിലക്ക് നേരിട്ട ഖത്തറിന്റെ പ്രതിസന്ധി പരിഹരിക്കാന്&#x200d; മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്താനും രംഗത്ത്. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച്ച നടത്തി.</p>
<p><strong></strong>ഇന്നലെ വൈകുന്നേരത്തോടെയാണ് നവാസ് ഷെരീഫ് സൗദിയിലെത്തുന്നത്. സല്&#x200d;മാന്&#x200d; രാജാവുമായി നടത്തിയ കൂടിക്കാഴ്ച്ചക്കുശേഷം ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d; ഒറ്റക്കെട്ടായി നില്&#x200d;ക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നവാസ് ഷെരീഫിനൊപ്പം വിദേശകാര്യഉപേദഷ്ടാവ് സര്&#x200d;താജ് അസീസ്, സൈനിക മേധാവി ഖ്വമര്&#x200d; ജാവേജ് ബജ്വ എന്നിവരും ഉണ്ടായിരുന്നു. സൗദിക്കു പുറമെ മറ്റു രാജ്യങ്ങളുമായും നവാസ് ഷെരീഫ് ചര്&#x200d;ച്ച നടത്തും.</p>
<p>നേരത്തെ പ്രതിസന്ധി പരിഹരിക്കാന്&#x200d; കുവൈത്ത് അമീറായ ഷെയ്ഖ് സബാ രംഗത്തെത്തിയിരുന്നു. എല്ലാ മധ്യസ്ഥ ശ്രമങ്ങളേയും ഖത്തര്&#x200d; അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഒരാഴ്ച്ച മുമ്പാണ് സൗദി അറേബ്യയും യു.എ.ഇയും ഉള്&#x200d;പ്പെടെയുള്ള രാജ്യങ്ങള്&#x200d; ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്&#x200d; വിച്ഛേദിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nawaz-sharif-saudi-arabia-gulf-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്‍ എയര്‍വേസ് 4 രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി</title>
		<link>https://www.chandrikadaily.com/khathar-cancelled-service.html</link>
					<comments>https://www.chandrikadaily.com/khathar-cancelled-service.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Jun 2017 09:56:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[khathar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31400</guid>

					<description><![CDATA[ഖത്തര്‍ എയര്‍വേസ് 4 രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി. സൌദി അറേബ്യ, യു എ ഇ, ബഹറിന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരും. യാത്രാ ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാര്‍ക്ക് മറ്റ് സമാന്തര മാര്‍ഗങ്ങളിലൂടെ യാത്രക്ക് സൌകര്യം ലഭിക്കും. യാത്രചെയ്യുന്നില്ലെങ്കില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കും. ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്ന മറ്റ് സ്ഥലങ്ങളിലേക്ക് ഫ്രീയായി റീബുക്ക് ചെയ്യാനും അവസരം നല്‍കും. &#160;]]></description>
										<content:encoded><![CDATA[<p>ഖത്തര്&#x200d; എയര്&#x200d;വേസ് 4 രാജ്യങ്ങളിലേക്കുള്ള സര്&#x200d;വീസ് നിര്&#x200d;ത്തലാക്കി. സൌദി അറേബ്യ, യു എ ഇ, ബഹറിന്&#x200d;, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള ഖത്തര്&#x200d; എയര്&#x200d;വേസിന്റെ എല്ലാ സര്&#x200d;വീസുകളും നിര്&#x200d;ത്തലാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തല്&#x200d;സ്ഥിതി തുടരും. യാത്രാ ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാര്&#x200d;ക്ക് മറ്റ് സമാന്തര മാര്&#x200d;ഗങ്ങളിലൂടെ യാത്രക്ക് സൌകര്യം ലഭിക്കും. യാത്രചെയ്യുന്നില്ലെങ്കില്&#x200d; ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂര്&#x200d;ണമായും ഉപഭോക്താക്കള്&#x200d;ക്ക് തിരികെ നല്&#x200d;കും. ഖത്തര്&#x200d; എയര്&#x200d;വേസ് സര്&#x200d;വീസ് നടത്തുന്ന മറ്റ് സ്ഥലങ്ങളിലേക്ക് ഫ്രീയായി റീബുക്ക് ചെയ്യാനും അവസരം നല്&#x200d;കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/khathar-cancelled-service.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തറിനെതിരെയുള്ള ഉപരോധ നടപടി; ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറയുന്നു</title>
		<link>https://www.chandrikadaily.com/sheikh-mohammed-bin-abdulrahman-al-thani-about-issue.html</link>
					<comments>https://www.chandrikadaily.com/sheikh-mohammed-bin-abdulrahman-al-thani-about-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Jun 2017 06:39:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[khathar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31377</guid>

					<description><![CDATA[ഖത്തറിനെ ഉപരോധിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയെക്കുറിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറയുന്നു. &#8216;അല്‍ ജസീറ&#8217;ക്കു നല്‍കിയ അഭിമുഖത്തിലാണ് ഖത്തറിനെതിരെയുള്ള ഉപരോധത്തെക്കുറിച്ചുും പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞത്. നടപടിയില്‍ വേദനയും ആശങ്കയുമൊക്കെ ഞങ്ങള്‍ നേരത്തെതന്നെ പ്രകടിപ്പിച്ചു കഴിഞ്ഞതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഖത്തറിനുമേല്‍ ഇത്തരത്തിലുള്ള ഒരു ഉപരോധ നടപടിയേര്‍പ്പെടുത്തുന്നതിന് മറ്റു രാജ്യങ്ങള്‍ തയ്യാറായതെന്ന് യഥാര്‍ത്ഥത്തില്‍ അറിയില്ലെന്ന് ഖത്തര്‍ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു. യഥാര്‍ത്ഥ [&#8230;]]]></description>
										<content:encoded><![CDATA[<p>ഖത്തറിനെ ഉപരോധിച്ച ഗള്&#x200d;ഫ് രാജ്യങ്ങളുടെ നടപടിയെക്കുറിച്ച് ഖത്തര്&#x200d; വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്&#x200d; അബ്ദുല്&#x200d; റഹ്മാന്&#x200d; അല്&#x200d; താനി പറയുന്നു. &#8216;അല്&#x200d; ജസീറ&#8217;ക്കു നല്&#x200d;കിയ അഭിമുഖത്തിലാണ് ഖത്തറിനെതിരെയുള്ള ഉപരോധത്തെക്കുറിച്ചുും പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞത്.</p>
<p>നടപടിയില്&#x200d; വേദനയും ആശങ്കയുമൊക്കെ ഞങ്ങള്&#x200d; നേരത്തെതന്നെ പ്രകടിപ്പിച്ചു കഴിഞ്ഞതാണ്. എന്നാല്&#x200d; എന്തുകൊണ്ടാണ് ഖത്തറിനുമേല്&#x200d; ഇത്തരത്തിലുള്ള ഒരു ഉപരോധ നടപടിയേര്&#x200d;പ്പെടുത്തുന്നതിന് മറ്റു രാജ്യങ്ങള്&#x200d; തയ്യാറായതെന്ന് യഥാര്&#x200d;ത്ഥത്തില്&#x200d; അറിയില്ലെന്ന് ഖത്തര്&#x200d; മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്&#x200d; അബ്ദുല്&#x200d; റഹ്മാന്&#x200d; അല്&#x200d; താനി പറഞ്ഞു. യഥാര്&#x200d;ത്ഥ കാരണങ്ങളെന്താണെന്നോ എന്തെങ്കിലും തരത്തിലുള്ള നിഗൂഢമായ താല്&#x200d;പ്പര്യങ്ങളോ സംഭവത്തിനു പിന്നിലുണ്ടോയെന്നും അറിയില്ല. കഴിഞ്ഞ ഏതാനും ആഴ്ച്ചകള്&#x200d;ക്കു മുമ്പ് റിയാദില്&#x200d;വെച്ചു നടന്ന ജിസിസി ഉച്ചകോടിയിലോ ഇതു സംബന്ധിച്ച യാതൊരു തരത്തിലുള്ള സൂചനകളും ഉണ്ടായിരുന്നില്ല. തങ്ങള്&#x200d;ക്കുനേരെയുള്ള പൊട്ടിത്തെറിയുടെ ഒരു സൂചനയോ ചര്&#x200d;ച്ചയോ യോഗത്തില്&#x200d; ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്&#x200d; സൗദി അറേബ്യയും യു.എ.ഇയും ഉള്&#x200d;പ്പെടെയുള്ള രാജ്യങ്ങളിലെ മാധ്യമങ്ങള്&#x200d; തങ്ങള്&#x200d;ക്കുനേരെ ആക്രമണം നടത്തുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്&#x200d; അബ്ദുല്&#x200d; റഹ്മാന്&#x200d; അല്&#x200d; താനി ആരോപിച്ചു. ഇത്തരം ആരോപണങ്ങളില്&#x200d; വഴുതിവീഴില്ലെന്നും ഇതിനെതിരെ ക്ഷമയോടെയും വിവേകത്തോടെയും പെരുമാറുമെന്നും വിദേശകാര്യ മന്ത്രി പറയുന്നു.</p>
<p>പ്രശ്‌നത്തില്&#x200d; മധ്യസ്ഥത വഹിക്കാനായി കുവൈത്ത് അമീര്&#x200d; ഷെയ്ഖ് ശാബാ ഇല്&#x200d; അഹമ്മദ് അല്&#x200d; ശാബാ ഫോണില്&#x200d; ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനെതിരെയുള്ള നടപടി ആശങ്കപ്പെടുത്തുന്നതും ഏകപക്ഷീയവുമാണ്. എന്നാല്&#x200d; ഇതേ രീതിയിലുള്ള ഒരു നിലപാടും കൈക്കൊള്ളാന്&#x200d; ഖത്തര്&#x200d; ആഗ്രഹിക്കുന്നില്ല. പരസ്പര ബഹുമാനത്തോടെയുള്ള ചര്&#x200d;ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്&#x200d; ശ്രമിക്കും.</p>
<p>&#8216;ഉപരോധമേര്&#x200d;പ്പെടുത്തിയ നടപടിയില്&#x200d; പിന്തുണയുമായി പല രാജ്യങ്ങളിലേയും വിദേശ മന്ത്രിമാര്&#x200d; ബന്ധപ്പെട്ടിരുന്നു. അറബ് ലോകത്ത് അനേകം യുദ്ധങ്ങളുണ്ട്. സിറിയയിലും , യെമനിലുമൊക്കെ അപകടകരമായ രീതിയിലുള്ള അവസ്ഥ നിലനില്&#x200d;ക്കേയാണ് ഖത്തറിനെതിരെയുള്ള ഇത്തരത്തിലുള്ള ജി.സി.സി രാജ്യങ്ങളുടെ നടപടി. ഈ നടപടികള്&#x200d; ജി.സി.സിയുടെ ഭാവി ഇനിയെന്താകുമെന്നും സംശയമുണര്&#x200d;ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;ഇതിനു മുമ്പും ഖത്തറില്&#x200d; പ്രതിസന്ധികള്&#x200d; രൂപപ്പെട്ടിട്ടുണ്ട്. 1996-ലും 2004-ലും ജിസിസി രാജ്യങ്ങള്&#x200d;ക്കും ഖത്തറിനും ഇടയില്&#x200d; പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്&#x200d; ഇതുവരെ അതെല്ലാം തരണംചെയ്തു മുന്നോട്ടുവന്നു. രാജ്യത്തെ പൗരന്&#x200d;മാര്&#x200d;ക്കും പ്രവാസികള്&#x200d;ക്കും സാധാരണ ജീവിതം നയിക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ഖത്തര്&#x200d; ഒരുക്കിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള പദ്ധതികളും മുന്നോട്ട് തന്നെ കൊണ്ടുപോകും. പശ്ചിമേഷ്യന്&#x200d; രാജ്യങ്ങള്&#x200d;ക്കിടയില്&#x200d; സമാധാനം കൊണ്ടുവരുന്നതിനും ലോകത്ത് നിന്നും തീവ്രവാദം തുടച്ചുനീക്കുന്നതിനും അമേരിക്കയുമായുള്ള കൂട്ടുകെട്ട് തുടരും. അമേരിക്കയുമായുള്ള ബന്ധം കൂടുതല്&#x200d; ദൃഢമാക്കും&#8217;- ഷെയ്ഖ് മുഹമ്മദ് ബിന്&#x200d; അബ്ദുല്&#x200d; റഹ്മാന്&#x200d; അല്&#x200d; താനി പറഞ്ഞു.</p>
<p>അതേസമയം, ഖത്തറിനെതിരെയുള്ള ഉപരോധത്തില്&#x200d; മധ്യസ്ഥത വഹിക്കാന്&#x200d; കുവൈത്തും തുര്&#x200d;ക്കിയും രംഗത്തെത്തിയിട്ടുണ്ട്. ഒരു തരത്തിലുള്ള സങ്കീര്&#x200d;ണ്ണമായ തിരിച്ചടികള്&#x200d;ക്കും മുതിരരുതെന്ന് കുവൈത്ത് ഖത്തറിന് ഉപദേശം നല്&#x200d;കി. രാജ്യത്തിനെതിരെയുള്ള നടപടിയില്&#x200d; ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്&#x200d; മന്ത്രിസഭ രാജ്യത്തെ അറിയിച്ചു. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്&#x200d; ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sheikh-mohammed-bin-abdulrahman-al-thani-about-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്‍ ഉപരോധം; പരിഹരിക്കാനായി തുര്‍ക്കിയും കുവൈത്തും രംഗത്ത്</title>
		<link>https://www.chandrikadaily.com/qatar-diplomatic-crisis-kuwait-thurkey.html</link>
					<comments>https://www.chandrikadaily.com/qatar-diplomatic-crisis-kuwait-thurkey.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Jun 2017 05:32:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[khathar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31367</guid>

					<description><![CDATA[ദോഹ: ഖത്തറിനെതിരെ മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. ഇന്നലെയാണ് സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചത്. ഇതോടെ ഖത്തര്‍ ഒറ്റപ്പെടുകയായിരുന്നു. പ്രശ്‌നംപരിഹരിക്കാന്‍ തുര്‍ക്കിയും കുവൈത്തും രംഗത്തെത്തി. തുര്‍ക്കി പ്രസിഡന്റ് റേസെപ് തയ്യിപ് മധ്യസഥത വഹിച്ചുകൊണ്ടുള്ള ശ്രമങ്ങള്‍ തുടങ്ങി. ഖത്തറും അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ അത്യധികം ആത്മാര്‍ത്ഥതയോടെയാണ് തുര്‍ക്കി മുന്നിറട്ടിറങ്ങിയിരിക്കുന്നതെന്ന് തുര്‍ക്കി ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ നുമാന്‍ കുര്‍ത്തുമസ് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് അമീര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: ഖത്തറിനെതിരെ മറ്റു രാജ്യങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയ ഉപരോധം പരിഹരിക്കാന്&#x200d; മധ്യസ്ഥ ശ്രമവുമായി തുര്&#x200d;ക്കിയും കുവൈത്തും രംഗത്ത്. ഇന്നലെയാണ് സൗദി അറേബ്യയും യു.എ.ഇയും ഉള്&#x200d;പ്പെടെയുള്ള രാജ്യങ്ങള്&#x200d; ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്&#x200d; വിച്ഛേദിച്ചത്. ഇതോടെ ഖത്തര്&#x200d; ഒറ്റപ്പെടുകയായിരുന്നു.</p>
<p>പ്രശ്‌നംപരിഹരിക്കാന്&#x200d; തുര്&#x200d;ക്കിയും കുവൈത്തും രംഗത്തെത്തി. തുര്&#x200d;ക്കി പ്രസിഡന്റ് റേസെപ് തയ്യിപ് മധ്യസഥത വഹിച്ചുകൊണ്ടുള്ള ശ്രമങ്ങള്&#x200d; തുടങ്ങി. ഖത്തറും അയല്&#x200d;രാജ്യങ്ങളുമായുള്ള പ്രശ്‌നം പരിഹരിക്കാന്&#x200d; അത്യധികം ആത്മാര്&#x200d;ത്ഥതയോടെയാണ് തുര്&#x200d;ക്കി മുന്നിറട്ടിറങ്ങിയിരിക്കുന്നതെന്ന് തുര്&#x200d;ക്കി ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്&#x200d; നുമാന്&#x200d; കുര്&#x200d;ത്തുമസ് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്&#x200d; കുവൈത്ത് അമീര്&#x200d; ഷെയ്ഖ് ശാബാ ഇല്&#x200d; അഹമ്മദ് അല്&#x200d; ശാബാ ഖത്തര്&#x200d; അമീറായ ഷെയ്ഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനിയുമായി ഫോണില്&#x200d; ബന്ധപ്പെട്ടു. പ്രശ്‌നം സങ്കീര്&#x200d;ണ്ണമാക്കുന്ന നടപടികള്&#x200d; കൈക്കൊള്ളരുതെന്ന് കുവൈത്ത് ഖത്തറിനോട് ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തിനെതിരെയുള്ള നടപടിയില്&#x200d; ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്&#x200d; മന്ത്രിസഭ രാജ്യത്തെ അറിയിച്ചു. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്&#x200d; ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്&#x200d; ഖത്തറിലെ സൂപ്പര്&#x200d;മാര്&#x200d;ക്കറ്റുകളിലെല്ലാം വന്&#x200d;തിരക്കാണ് അനുഭവപ്പെടുന്നത്.</p>
<p>അതേസമയം, ഖത്തറിലെ സൈനിക കേന്ദ്രം അടച്ചുപൂട്ടില്ലെന്ന് അമേരിക്ക അറിയിച്ചു. അഫ്ഗാനിസ്താന്&#x200d;, ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്കുള്ള സൈനിക നീക്കങ്ങള്&#x200d;ക്കായാണ് ഖത്തറിലെ അല്&#x200d;-ഉദൈദ് താവളം ഉപയോഗിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-diplomatic-crisis-kuwait-thurkey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീവ്രവാദ പ്രോല്‍സാഹനം; ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിക്കാന്‍ സൗദിയും യു.എ.ഇയും; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഖത്തര്‍</title>
		<link>https://www.chandrikadaily.com/saudi-arabia-uae-bahrain-egypt-cut-all-ties-with-qatar-cite-terrorism.html</link>
					<comments>https://www.chandrikadaily.com/saudi-arabia-uae-bahrain-egypt-cut-all-ties-with-qatar-cite-terrorism.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Jun 2017 07:41:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[khathar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31242</guid>

					<description><![CDATA[റിയാദ്: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും. ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പ്രതിഷേധിച്ചുകൊണ്ടുള്ള ഉപരോധ നടപടി. എന്നാല്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഉപരോധം തള്ളി ഖത്തര്‍ രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ഖത്തര്‍ അറിയിച്ചു. ഉപരോധമേര്‍പ്പെടുത്തിയ ഗള്‍ഫ് രാഷ്ട്രങ്ങളുടെ നടപടി നിരാശാജനകമാണ്. തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ അറിയിച്ചു. സൗദി സര്‍ക്കാരിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടു ചെയ്യുന്ന എസ്.പി.എ വാര്‍ത്താ ഏജന്‍സിയാണ് ഖത്തര്‍ ഉപരോധം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറുമായുള്ള എല്ലാ [&#8230;]]]></description>
										<content:encoded><![CDATA[<p>റിയാദ്: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്&#x200d; അവസാനിപ്പിക്കുകയാണെന്ന് സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും. ഖത്തര്&#x200d; തീവ്രവാദത്തെ പ്രോല്&#x200d;സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഗള്&#x200d;ഫ് രാഷ്ട്രങ്ങളുടെ പ്രതിഷേധിച്ചുകൊണ്ടുള്ള ഉപരോധ നടപടി.</p>
<p>എന്നാല്&#x200d; ഗള്&#x200d;ഫ് രാഷ്ട്രങ്ങളുടെ ഉപരോധം തള്ളി ഖത്തര്&#x200d; രംഗത്തെത്തി. ആരോപണങ്ങള്&#x200d; അടിസ്ഥാനരഹിതമാണെന്നു ഖത്തര്&#x200d; അറിയിച്ചു. ഉപരോധമേര്&#x200d;പ്പെടുത്തിയ ഗള്&#x200d;ഫ് രാഷ്ട്രങ്ങളുടെ നടപടി നിരാശാജനകമാണ്. തങ്ങള്&#x200d;ക്കെതിരെ ഉയര്&#x200d;ന്നുവന്നിട്ടുള്ള ആരോപണങ്ങള്&#x200d; അടിസ്ഥാന രഹിതമാണെന്നും അവര്&#x200d; അറിയിച്ചു.</p>
<p>സൗദി സര്&#x200d;ക്കാരിനെ ഉദ്ധരിച്ച് റിപ്പോര്&#x200d;ട്ടു ചെയ്യുന്ന എസ്.പി.എ വാര്&#x200d;ത്താ ഏജന്&#x200d;സിയാണ് ഖത്തര്&#x200d; ഉപരോധം റിപ്പോര്&#x200d;ട്ട് ചെയ്തത്. ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിച്ചതായും എല്ലാ അതിര്&#x200d;ത്തികളും അടച്ചതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഇതിന് പിന്നാലെ യു.എ.ഇയും ഈജിപ്ത് വിദേശകാര്യ മന്ത്രാലയവും ഉപരോധവുമായി രംഗത്തെത്തുകയായിരുന്നു. ഖത്തറിനു മുന്നില്&#x200d; എല്ലാ എയര്&#x200d;പോര്&#x200d;ട്ടുകളും തുറമുഖങ്ങളും അടഞ്ഞുകിടക്കുമെന്ന് ദോഹ സര്&#x200d;ക്കാരും പറഞ്ഞു. അല്&#x200d;ഖായിദ, ഐ.സി.സ് എന്നിവയുള്&#x200d;പ്പെടെയുള്ള സഘടനകള്&#x200d;ക്ക് ഖത്തര്&#x200d; സഹായം നല്&#x200d;കുന്നുവെന്നാണ് ഖത്തറിനെതിരെയുള്ള ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-arabia-uae-bahrain-egypt-cut-all-ties-with-qatar-cite-terrorism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
