<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kochi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kochi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Nov 2025 10:33:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kochi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുവതിക്ക് ലിവ്-ഇന്‍ പങ്കാളിയുടെ ക്രൂരമര്‍ദനം; പ്രതി യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി</title>
		<link>https://www.chandrikadaily.com/woman-brutally-beaten-by-live-in-partner-defendant-yuva-morcha-ernakulam-district-general-secretary.html</link>
					<comments>https://www.chandrikadaily.com/woman-brutally-beaten-by-live-in-partner-defendant-yuva-morcha-ernakulam-district-general-secretary.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 21 Nov 2025 10:33:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[livingtogether]]></category>
		<category><![CDATA[yuvamorcha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364637</guid>

					<description><![CDATA[കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്. ]]></description>
										<content:encoded><![CDATA[<p>കൊച്ചി: മരടില്&#x200d; ലിവ്-ഇന്&#x200d; ബന്ധത്തിലിരുന്ന യുവതിക്ക് പങ്കാളിയുടെ അതിക്രൂരമര്&#x200d;ദനം. അഞ്ച് വര്&#x200d;ഷത്തിലേറെയായി ഒപ്പം താമസിക്കുന്ന സുഹൃത്തും യുവമോര്&#x200d;ച്ച എറണാകുളം ജില്ലാ ജനറല്&#x200d; സെക്രട്ടറിയുമായ ഗോപു ആണ് യുവതിയെ മര്&#x200d;ദിച്ചതെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്&#x200d;ദനമേറ്റത്. പുറംഭാഗം, തുടകള്&#x200d; തുടങ്ങി ശരീരമാസകലം മര്&#x200d;ദനത്തിന്റെ പാടുകള്&#x200d; പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മര്&#x200d;ദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഒരു ഫ്‌ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ചില ദിവസങ്ങള്&#x200d;ക്ക് മുമ്പ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു തന്നെ പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു. പിന്നാലെ യുവതിയുമായി ബന്ധപ്പെടാന്&#x200d; പോലീസിന് സാധിക്കുകയും, താന്&#x200d; ബന്ധുവിന്റെ വീട്ടിലാണെന്നും ഇപ്പോള്&#x200d; വരാന്&#x200d; കഴിയില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. എന്നാല്&#x200d; ഇന്ന് യുവതി നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി തനിക്കെതിരായ മര്&#x200d;ദനത്തെക്കുറിച്ച് വിശദമായി മൊഴി നല്&#x200d;കി. ഇതിനെ തുടര്&#x200d;ന്ന് മരട് പോലീസ് വധശ്രമം ഉള്&#x200d;പ്പെടെ ഗുരുതര വകുപ്പുകളില്&#x200d; ഗോപുവിനെതിരെ കേസ് രജിസ്റ്റര്&#x200d; ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/woman-brutally-beaten-by-live-in-partner-defendant-yuva-morcha-ernakulam-district-general-secretary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/attack-with-lethal-weapons-in-vytyla-bar-three-persons-including-a-woman-arrested.html</link>
					<comments>https://www.chandrikadaily.com/attack-with-lethal-weapons-in-vytyla-bar-three-persons-including-a-woman-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 18 Nov 2025 11:12:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364200</guid>

					<description><![CDATA[ വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. ]]></description>
										<content:encoded><![CDATA[<p>കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്&#x200d; മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്&#x200d;പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്&#x200d;ഷാ, അല്&#x200d; അമീന്&#x200d; എന്നിവരാണ് പിടിയിലായത്. മറ്റൊരാള്&#x200d;, വടിവാള്&#x200d; കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്&#x200d; ബാറിന് പുറത്തുനിന്ന് സംഘം കാറില്&#x200d; നിന്നിറങ്ങി വടിവാള്&#x200d; എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്&#x200d; സി.സി.ടി.വിയില്&#x200d; വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്&#x200d;ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്&#x200d;. ഇത് ചോദ്യം ചെയ്ത ബാര്&#x200d; ജീവനക്കാരുമായി സംഘര്&#x200d;ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്&#x200d; നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്&#x200d;ന്ന് ബാര്&#x200d; ജീവനക്കാര്&#x200d;ക്ക് മര്&#x200d;ദനമേല്&#x200d;ക്കുകയും അക്രമം ആവര്&#x200d;ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്&#x200d; ഉടമ നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്&#x200d;ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്&#x200d; അലീനയുടെ കൈക്ക് പരുക്കേല്&#x200d;ക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-with-lethal-weapons-in-vytyla-bar-three-persons-including-a-woman-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/a-four-year-old-girl-was-burned-by-heating-a-shovel-in-kochi-mother-arrested.html</link>
					<comments>https://www.chandrikadaily.com/a-four-year-old-girl-was-burned-by-heating-a-shovel-in-kochi-mother-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Nov 2025 06:55:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364135</guid>

					<description><![CDATA[കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്&#x200d; കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്&#x200d;പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.</p>
<p>സംഭവത്തെക്കുറിച്ച് സ്‌കൂള്&#x200d; അധികൃതര്&#x200d; നല്&#x200d;കിയ പരാതിയെ തുടര്&#x200d;ന്ന് മരട് പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തു. സ്ഥിരമായി അമ്മ തന്നെ മര്&#x200d;ദിക്കാറുണ്ടെന്നും പലവട്ടം പീഡനത്തിനിരയായിട്ടുണ്ടെന്നും കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയിട്ടുണ്ട്.</p>
<p>കുട്ടിയെ വൈദ്യപരിശോധനക്കും മേല്&#x200d;ചികിത്സക്കും ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്&#x200d; നടപടികള്&#x200d; തുടരുന്നതായി പൊലീസ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-four-year-old-girl-was-burned-by-heating-a-shovel-in-kochi-mother-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍</title>
		<link>https://www.chandrikadaily.com/an-attempt-was-made-to-set-a-person-on-fire-who-was-sleeping-on-the-street-in-kochi-one-in-custody.html</link>
					<comments>https://www.chandrikadaily.com/an-attempt-was-made-to-set-a-person-on-fire-who-was-sleeping-on-the-street-in-kochi-one-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 06:51:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[fireattack]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363960</guid>

					<description><![CDATA[കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: തെരുവില്&#x200d; കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്&#x200d; ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്&#x200d; ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്&#x200d; കവര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് ഉണ്ടായ തര്&#x200d;ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.</p>
<p>പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്&#x200d; അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-attempt-was-made-to-set-a-person-on-fire-who-was-sleeping-on-the-street-in-kochi-one-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം കൈക്കൂലി വാങ്ങി; കൊച്ചിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍</title>
		<link>https://www.chandrikadaily.com/one-and-a-half-lakh-bribe-was-taken-for-electricity-connection-kseb-officer-under-vigilance-in-kochi.html</link>
					<comments>https://www.chandrikadaily.com/one-and-a-half-lakh-bribe-was-taken-for-electricity-connection-kseb-officer-under-vigilance-in-kochi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 12 Nov 2025 14:53:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[kseb]]></category>
		<category><![CDATA[vigilance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363428</guid>

					<description><![CDATA[തേവര സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപ് ആണ് പിടിയിലായത്.

]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊച്ചിയില്&#x200d; വൈദ്യുതി കണക്ഷന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥന്&#x200d; വിജിലന്&#x200d;സ് പിടിയില്&#x200d;. തേവര സെക്ഷന്&#x200d; ഓഫീസിലെ അസിസ്റ്റന്റ് എന്&#x200d;ജിനീയര്&#x200d; പ്രദീപ് ആണ് പിടിയിലായത്.</p>
<p>Updating&#8230;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-and-a-half-lakh-bribe-was-taken-for-electricity-connection-kseb-officer-under-vigilance-in-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്</title>
		<link>https://www.chandrikadaily.com/student-found-dead-in-college-hostel-the-father-is-suspicious.html</link>
					<comments>https://www.chandrikadaily.com/student-found-dead-in-college-hostel-the-father-is-suspicious.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 09 Nov 2025 10:45:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[kothamangalam]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362774</guid>

					<description><![CDATA[കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. ]]></description>
										<content:encoded><![CDATA[<p>കൊച്ചി: കോളേജ് ഹോസ്റ്റലില്&#x200d; വിദ്യാര്&#x200d;ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്&#x200d; ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്&#x200d; വിദ്യാര്&#x200d;ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.</p>
<p>കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ഹോസ്റ്റല്&#x200d; മുറിയിലെ ഫാനില്&#x200d; തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്&#x200d; കൂടെയുള്ള കുട്ടികള്&#x200d; വീട്ടില്&#x200d; പോയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/student-found-dead-in-college-hostel-the-father-is-suspicious.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ഭീഷണി; ഫേസ്ബുക്ക് പോസ്റ്റിട്ട 57കാരന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/threat-of-suicide-in-front-of-high-court-a-57-year-old-man-who-posted-on-facebook-was-arrested.html</link>
					<comments>https://www.chandrikadaily.com/threat-of-suicide-in-front-of-high-court-a-57-year-old-man-who-posted-on-facebook-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Nov 2025 15:31:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[higcourt]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361979</guid>

					<description><![CDATA[ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഹൈക്കോടതിക്ക് മുന്നില്&#x200d; ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കില്&#x200d; ഭീഷണി മുഴക്കിയ 57കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ.പി. ജയപ്രകാശ് ആണ് എറണാകുളം സെന്&#x200d;ട്രല്&#x200d; പോലീസ് അറസ്റ്റ് ചെയ്തത്.</p>
<p>ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.</p>
<p>ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചുകൊണ്ടാണ് ജയപ്രകാശ് ഫേസ്ബുക്കില്&#x200d; പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയില്&#x200d;പ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പോലീസ്, ഇയാളെ ഹൈക്കോടതി പരിസരത്ത് പരുങ്ങുന്ന നിലയില്&#x200d; കണ്ടു ചോദ്യം ചെയ്തപ്പോള്&#x200d;, ഫെയ്സ്ബുക്കില്&#x200d; പോസ്റ്റിട്ട വ്യക്തി തന്നെയാണെന്ന് വ്യക്തമാക്കി.</p>
<p>ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/threat-of-suicide-in-front-of-high-court-a-57-year-old-man-who-posted-on-facebook-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ</title>
		<link>https://www.chandrikadaily.com/1amoebic-encephalitis-also-in-kochi-a-lakshadweep-native-living-in-edappally-infected-with-the-disease.html</link>
					<comments>https://www.chandrikadaily.com/1amoebic-encephalitis-also-in-kochi-a-lakshadweep-native-living-in-edappally-infected-with-the-disease.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Nov 2025 04:14:46 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Amoebic encephalitis]]></category>
		<category><![CDATA[health]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361463</guid>

					<description><![CDATA[രോഗി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്]]></description>
										<content:encoded><![CDATA[<p>കൊച്ചി: കേരളത്തില്&#x200d; ആശങ്ക വര്&#x200d;ധിപ്പിച്ച് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. കൊച്ചിയിലാണ് പുതിയ കേസ് റിപ്പോര്&#x200d;ട്ട് ചെയ്തത്. ഇടപ്പള്ളിയില്&#x200d; താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. ഇയാളുടെ സാംപിളുകള്&#x200d; വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. രോഗി നിലവില്&#x200d; സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലാണ്. രണ്ട് ദിവസം മുന്&#x200d;പാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം ഉണ്ടായ അവസാന മരണം റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>തിരുവനന്തപുരം കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണു മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സയിലിരിക്കെയാണ് ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഒക്ടോബര്&#x200d; മാസത്തില്&#x200d; മാത്രം സംസ്ഥാനത്ത് 62 പേര്&#x200d;ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിക്കുകയും 11 പേര്&#x200d; മരിക്കുകയും ചെയ്തു. ഈ വര്&#x200d;ഷം ഇതുവരെ 32 പേരാണ് രോഗ ബാധമൂലം മരിച്ചത്.</p>
<p>വളരെ അപൂര്&#x200d;വമായി ഉണ്ടാകുന്ന രോഗബാധയിരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാന വ്യാപകമായി തുടര്&#x200d;ച്ചയായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നതില്&#x200d; കടുത്ത ആശങ്കയാണ് ഉയര്&#x200d;ത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്&#x200d; മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും നേരത്തെ കണ്ടെത്തിയിരുന്ന രോഗ ബാധ ഇപ്പോള്&#x200d; ഇത്തരം സാഹചര്യങ്ങള്&#x200d; ഇല്ലാത്തവരില്&#x200d; പോലും സാധാരണയായിട്ടുണ്ട്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താന്&#x200d; കഴിഞ്ഞിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1amoebic-encephalitis-also-in-kochi-a-lakshadweep-native-living-in-edappally-infected-with-the-disease.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം</title>
		<link>https://www.chandrikadaily.com/super-league-kerala-thirdd-consecutive-win-for-thrissur-magic-fc.html</link>
					<comments>https://www.chandrikadaily.com/super-league-kerala-thirdd-consecutive-win-for-thrissur-magic-fc.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Oct 2025 16:57:22 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[kochifc]]></category>
		<category><![CDATA[superleague]]></category>
		<category><![CDATA[thrissurfc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361342</guid>

					<description><![CDATA[ ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ]]></description>
										<content:encoded><![CDATA[<p>സൂപ്പര്&#x200d; ലീഗ് കേരളയില്&#x200d; തൃശൂര്&#x200d; മാജിക് എഫ്‌സിക്ക് തുടര്&#x200d;ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്&#x200d; വെച്ച് നടന്ന മത്സരത്തില്&#x200d; ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്&#x200d; നേടി തൃശൂര്&#x200d; മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്&#x200d; നേടിയത്. ലീഗില്&#x200d; കൊച്ചിയുടെ തുടര്&#x200d;ച്ചയായ നാലാം തോല്&#x200d;വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്&#x200d;ത്തിയായപ്പോള്&#x200d; തൃശൂര്&#x200d; ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.</p>
<p>തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്&#x200d; 23 ഗോള്&#x200d; കീപ്പര്&#x200d; മുഹമ്മദ് മുര്&#x200d;ഷിദ് കോര്&#x200d;ണര്&#x200d; വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്&#x200d;പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്&#x200d; ഗാര്&#x200d;ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്&#x200d; താഴ്ന്നുവന്ന ഷോട്ട് തൃശൂര്&#x200d; ഗോളി കമാലുദ്ധീന്&#x200d; തടുത്തു. 32ാം മിനിറ്റില്&#x200d; ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്&#x200d; മുര്&#x200d;ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്&#x200d;ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്&#x200d;ഷിദ് തടുത്തു. </p>
<p>എന്നാല്&#x200d; ഇവാന്&#x200d; മാര്&#x200d;ക്കോവിച്ചിനെ പിന്&#x200d;വലിച്ച തൃശൂര്&#x200d; ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്&#x200d; കൊണ്ടുവന്നു. 51ാം മിനിറ്റില്&#x200d; എസ് കെ ഫയാസ് വലതുവിങില്&#x200d; നിന്ന് നല്&#x200d;കിയ ക്രോസിന് മാര്&#x200d;ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്&#x200d;വലിച്ച കൊച്ചി നിജോ ഗില്&#x200d;ബര്&#x200d;ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്&#x200d; ഫൈസല്&#x200d; അലിക്കും അവസരം നല്&#x200d;കി. 80ാം മിനിറ്റില്&#x200d; കൊച്ചിയുടെ മുഷറഫിനെ ഫൗള്&#x200d; ചെയ്ത ബിബിന്&#x200d; അജയന് മഞ്ഞക്കാര്&#x200d;ഡ് ലഭിച്ചു. </p>
<p>എന്നാല്&#x200d; 90ാം മിനിറ്റില്&#x200d; തൃശൂര്&#x200d; വിജയഗോള്&#x200d; നേടുകയായിരുന്നു. 1-0 ന് തൃശൂര്&#x200d; മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/super-league-kerala-thirdd-consecutive-win-for-thrissur-magic-fc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലൂര്‍ സ്റ്റേഡിയം നവീകരണ വിവാദം:സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് മന്ത്രിയുടെ കത്തിന്റ അടിസ്ഥാനത്തില്‍&#8217;; ജിസിഡിഎ</title>
		<link>https://www.chandrikadaily.com/kalur-stadium-renovation-controversy-stadium-handed-over-to-sponsor-based-on-ministers-letter-gcda.html</link>
					<comments>https://www.chandrikadaily.com/kalur-stadium-renovation-controversy-stadium-handed-over-to-sponsor-based-on-ministers-letter-gcda.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Oct 2025 14:11:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GCDA]]></category>
		<category><![CDATA[Kalur stadium]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360574</guid>

					<description><![CDATA[കായിക മന്ത്രിയുടെ നിര്‍ദേശപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം സ്പോണ്‍സര്‍ കമ്പനിക്ക് കൈമാറിയത് എന്ന് ജിസിഡിഎ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>എറണാകുളം: കലൂര്&#x200d; ജവഹര്&#x200d;ലാല്&#x200d; നെഹ്രു സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; ജിസിഡിഎ (ഗ്രേറ്റര്&#x200d; കൊച്ചി ഡെവലപ്‌മെന്റ് അതോറിറ്റി) വിശദീകരണവുമായി രംഗത്ത്. കായിക മന്ത്രിയുടെ നിര്&#x200d;ദേശപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം സ്പോണ്&#x200d;സര്&#x200d; കമ്പനിക്ക് കൈമാറിയത് എന്ന് ജിസിഡിഎ വ്യക്തമാക്കി.</p>
<p>ടര്&#x200d;ഫ് നവീകരണം ഉള്&#x200d;പ്പെടെ പത്ത് പ്രധാന പ്രവൃത്തികളാണ് സ്‌പോണ്&#x200d;സര്&#x200d; കമ്പനിക്ക് ചുമതലപ്പെടുത്തിയതെന്നും, ഐഎസ്എല്&#x200d; മത്സരങ്ങള്&#x200d; ഡിസംബര്&#x200d; മാസത്തില്&#x200d; കലൂരില്&#x200d; തന്നെ നടക്കും എന്നും ജിസിഡിഎ ഉറപ്പ് നല്&#x200d;കി.</p>
<p>അര്&#x200d;ജന്റീന ഫുട്‌ബോള്&#x200d; ടീമിന്റെ മല്&#x200d;സര വേദിയായി കലൂര്&#x200d; സ്റ്റേഡിയത്തെ പരിഗണിക്കണമെന്ന ആവശ്യം ജിസിഡിഎ തന്നെയാണ് മുന്നോട്ട് വെച്ചതെന്ന് അധികൃതര്&#x200d; വ്യക്തമാക്കി. എന്നാല്&#x200d;, ജിസിഡിഎയുമായി യാതൊരു ഔദ്യോഗിക കരാറുമില്ല എന്നതാണ് സ്‌പോണ്&#x200d;സര്&#x200d; കമ്പനിയുടെ നിലപാട്. നവീകരണ പ്രവൃത്തികള്&#x200d; പൂര്&#x200d;ത്തിയായ ശേഷം അടുത്ത മാസം 30ന് സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറും എന്നും കമ്പനി അറിയിച്ചു.</p>
<p>നവീകരണ വിവാദത്തിന് പിന്നാലെ ജിസിഡിഎ അടിയന്തര യോഗം വിളിച്ചിരുന്നു. അതേസമയം, അര്&#x200d;ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന തീരുമാനത്തോടൊപ്പം സ്റ്റേഡിയം നവീകരണത്തിന്റെ ആവശ്യകതയും ഭാവിയും സംബന്ധിച്ച് അനിശ്ചിതത്വം നിലനില്&#x200d;ക്കുകയാണ്.</p>
<p>ഐഎസ്എല്&#x200d; സീസണ്&#x200d; അടുത്തെത്തുന്നതിനാല്&#x200d;, കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് നവീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; സമയത്ത് തീരില്ലെങ്കില്&#x200d; ഹോം ഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റാനുള്ള സാധ്യതയും പരിഗണിക്കുന്നതായി റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalur-stadium-renovation-controversy-stadium-handed-over-to-sponsor-based-on-ministers-letter-gcda.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
