<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kovalam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kovalam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Jun 2024 12:50:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kovalam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണ്&#x200d; സെപ്തംബറില്&#x200d;</title>
		<link>https://www.chandrikadaily.com/second-international-kovalam-marathon-in-september.html</link>
					<comments>https://www.chandrikadaily.com/second-international-kovalam-marathon-in-september.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Jun 2024 12:50:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[kovalam]]></category>
		<category><![CDATA[marathon]]></category>
		<category><![CDATA[Second International]]></category>
		<category><![CDATA[September]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300698</guid>

					<description><![CDATA[42.2 കിലോമീറ്റര്&#x200d; ദൈര്&#x200d;ഘ്യമുള്ള ഫുള്&#x200d; മാരത്തോണാണ് ഈ വര്&#x200d;ഷത്തെ മുഖ്യ ആകര്&#x200d;ഷണം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണ്&#x200d; സെപ്തംബര്&#x200d; 29ന്. അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോണ്&#x200d; സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റര്&#x200d; ദൈര്&#x200d;ഘ്യമുള്ള ഫുള്&#x200d; മാരത്തോണാണ് ഈ വര്&#x200d;ഷത്തെ മുഖ്യ ആകര്&#x200d;ഷണം.</p>
<p>21.1 കിലോമീറ്റര്&#x200d; ദൈര്&#x200d;ഘ്യമുള്ള ഹാഫ് മാരത്തോണ്&#x200d; 10 കിലോമീറ്റര്&#x200d; ദൈര്&#x200d;ഘ്യമുള്ള ഓട്ടം, 5 കിലോമീറ്റര്&#x200d; ദൈര്&#x200d;ഘ്യമുള്ള കോര്&#x200d;പറേറ്റ് റണ്&#x200d;, തുടങ്ങിയവയും രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.</p>
<p>കോവളം മുതല്&#x200d; ശഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തോണ്&#x200d; സംഘടിപ്പിച്ചിരിക്കുന്നത്. 18 വയസുമുതലുള്ളവര്&#x200d;ക്ക് മാരത്തോണില്&#x200d; പങ്കെടുക്കാം. പുരുഷന്മാര്&#x200d;ക്കും സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കും സീനിയര്&#x200d; സിറ്റിസണ്&#x200d;സിനും മാരത്തോണില്&#x200d; പങ്കെടുക്കുവാന്&#x200d; കഴിയും. രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണില്&#x200d; പങ്കെടുക്കുവാന്&#x200d; വേണ്ടിയുള്ളവര്&#x200d;ക്കായി രജിസ്‌ട്രേഷന്&#x200d; ആരംഭിച്ചു കഴിഞ്ഞു. വേേു:െ//സീ്മഹമാാമൃമവേീി.രീാ എന്ന വെബ്‌സൈറ്റില്&#x200d; രജിസ്‌ട്രേഷനുള്ള സൗകര്യങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം നടന്ന ആദ്യ അന്താരാഷ്ട്ര കോവളം മാരത്തണില്&#x200d; 1500 പേരാണ് പങ്കെടുത്തത്. ഇക്കുറി മൂവായിരത്തോളം താരങ്ങള്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് പങ്കെടുക്കും. യംഗ് ഇന്ത്യന്&#x200d;സ് ട്രിവാന്&#x200d;ഡ്രം ചാപ്റ്ററാണ് കോവളം മരത്തോണിന്റെ മുഖ്യസംഘാടകര്&#x200d;. കോണ്&#x200d;ഫെഡറെഷന്&#x200d; ഓഫ് ഇന്ത്യന്&#x200d; ഇന്റസ്ട്രീസ്, കേരള പൊലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മരത്തോണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കപ്പെടുന്നത്. പരിചയസമ്പന്നരായ അത്‌ലറ്റുകള്&#x200d;, ഫിറ്റ്‌നസ് പ്രേമികള്&#x200d;, വിദ്യാര്&#x200d;ത്ഥികള്&#x200d; തുടങ്ങിയവര്&#x200d; മരത്തോണില്&#x200d; പങ്കെടുക്കും.</p>
<p>മരത്തോണിനുള്ള രജിസ്ട്രേഷന്റെ ഉദ്ഘാടനം തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്&#x200d; നാഗരാജു ചക്കിലം നിര്&#x200d;വഹിച്ചു. ചടങ്ങില്&#x200d; യംഗ് ഇന്ത്യന്&#x200d;സ് ട്രിവാന്&#x200d;ഡ്രം ചാപ്റ്റര്&#x200d; ചെയര്&#x200d;മാന്&#x200d; സുമേഷ് ചന്ദ്രന്&#x200d;, വൈസ് ചെയര്&#x200d; ശങ്കരി ഉണ്ണിത്താന്&#x200d;, അന്താരാഷ്ട്ര കോവളം മാരത്തോണ്&#x200d; റൈസ് ഡയറക്ടര്&#x200d; ഷിനോ തുടങ്ങിയവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/second-international-kovalam-marathon-in-september.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി അഹമ്മദ് ദേവര്&#x200d;കോവിലിനെ കോവളത്ത് തടഞ്ഞു, വിഴിഞ്ഞത്ത്  പ്രതിഷേധം</title>
		<link>https://www.chandrikadaily.com/minister-ahmed-devarkovil-stopped-at-kovalam-protest-at-vizhinjam.html</link>
					<comments>https://www.chandrikadaily.com/minister-ahmed-devarkovil-stopped-at-kovalam-protest-at-vizhinjam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 15 Nov 2023 06:49:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Ahmed Devarkovil]]></category>
		<category><![CDATA[kovalam]]></category>
		<category><![CDATA[stopped]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283085</guid>

					<description><![CDATA[വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട,  ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികൾക്കുളള നഷ്ട പരിഹാര തുക വിതരണം ചെയ്ത സ്ഥലത്താണ്  പ്രതിഷേധമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>വിഴിഞ്ഞത്തും കോവളത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കോവളത്ത് മന്ത്രി അഹമ്മദ് ദേവ&#x200d;ര്&#x200d;കോവിലിനെ തടഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട,  ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികൾക്കുളള നഷ്ട പരിഹാര തുക വിതരണം ചെയ്ത സ്ഥലത്താണ്  പ്രതിഷേധമുണ്ടായത്. നഷ്ട പരിഹാരത്തിൽ നിന്നും വടക്ക് ഭാഗത്തെ മത്സ്യ തൊഴിലാളികളെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.</p>
<p>കോവളത്ത് റോഡ് തൊഴിലാളികൾ ഉപരോധിച്ചു. മന്ത്രിയെ തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. കട്ടമര തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ചെയ്യുന്ന വേദിക്ക് പുറത്ത് വിഴിഞ്ഞം തെക്കും ഭാഗം ജമാഅത് പ്രതിഷേധിച്ചത്. ആനുകൂല്യങ്ങൾ നൽകുമെന്ന് പറഞ്ഞ് പറ്റിക്കുകയാണെന്ന് പ്രതിഷേധക്കാര്&#x200d; ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-ahmed-devarkovil-stopped-at-kovalam-protest-at-vizhinjam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവളത്ത് തെരുവുനായ ആക്രമണം; നിരവധി പേര്&#x200d;ക്ക് കടിയേറ്റു</title>
		<link>https://www.chandrikadaily.com/streetman-attack-in-kovalam-many-were-bitten.html</link>
					<comments>https://www.chandrikadaily.com/streetman-attack-in-kovalam-many-were-bitten.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Jul 2023 15:32:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[kovalam]]></category>
		<category><![CDATA[stray dog]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265741</guid>

					<description><![CDATA[കോവളത്ത് തെരുവുനായ ആക്രമണം. ഇതര സംസ്ഥാന തൊഴിലാളി ഉള്&#x200d;പ്പെടെ നിരവധി പേര്&#x200d;ക്ക് കടിയേറ്റു. കോവളം തീരത്തുവെച്ചാണ് നായകളുടെ ആക്രമണം ഉണ്ടായത്. ബീച്ചില്&#x200d; ലോട്ടറി വില്&#x200d;പ്പന നടത്തുന്ന സുകു, കളിപ്പാട്ട കട നടത്തുന്ന മുത്താര്&#x200d; തുടങ്ങി നിരവധി പേര്&#x200d;ക്കാണ് ആക്രമണത്തില്&#x200d; പരിക്കേറ്റത്. സഞ്ചാരികളായി എത്തിയ കുട്ടികള്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കും കടിയേറ്റതായി പ്രദേശവാസികള്&#x200d; പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് 11 പേര്&#x200d;ക്ക് ഇന്ന് തെരുവ് നായയുടെ അക്രമത്തില്&#x200d; കടിയേറ്റതായി റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. വടകരയില്&#x200d; ഏഴ് പേര്&#x200d;ക്കും തളിപ്പറമ്പില്&#x200d; മൂന്ന് പേര്&#x200d;ക്കും തൃശൂരില്&#x200d; ഒരാള്&#x200d;ക്കുമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോവളത്ത് തെരുവുനായ ആക്രമണം. ഇതര സംസ്ഥാന തൊഴിലാളി ഉള്&#x200d;പ്പെടെ നിരവധി പേര്&#x200d;ക്ക് കടിയേറ്റു. കോവളം തീരത്തുവെച്ചാണ് നായകളുടെ ആക്രമണം ഉണ്ടായത്. ബീച്ചില്&#x200d; ലോട്ടറി വില്&#x200d;പ്പന നടത്തുന്ന സുകു, കളിപ്പാട്ട കട നടത്തുന്ന മുത്താര്&#x200d; തുടങ്ങി നിരവധി പേര്&#x200d;ക്കാണ് ആക്രമണത്തില്&#x200d; പരിക്കേറ്റത്. സഞ്ചാരികളായി എത്തിയ കുട്ടികള്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കും കടിയേറ്റതായി പ്രദേശവാസികള്&#x200d; പറഞ്ഞു.</p>
<p>അതേസമയം, സംസ്ഥാനത്ത് 11 പേര്&#x200d;ക്ക് ഇന്ന് തെരുവ് നായയുടെ അക്രമത്തില്&#x200d; കടിയേറ്റതായി റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. വടകരയില്&#x200d; ഏഴ് പേര്&#x200d;ക്കും തളിപ്പറമ്പില്&#x200d; മൂന്ന് പേര്&#x200d;ക്കും തൃശൂരില്&#x200d; ഒരാള്&#x200d;ക്കുമാണ് ഇന്ന് നായയുടെ ആക്രമണം ഉണ്ടായത്. വടകര നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. വടകരയില്&#x200d; രണ്ട് വിദ്യാര്&#x200d;ഥികള്&#x200d;ക്കും മറ്റ് അഞ്ച് പേര്&#x200d;ക്കുമാണ് കടിയേറ്റത്.</p>
<p>വെള്ളിയാഴ്ച രാവിലെ നഗരത്തിലെ സ്‌കൂളിലേക്ക് പോകുന്നതിനിടയിലാണ് വിദ്യാര്&#x200d;ത്ഥികളെ നായ ആക്രമിച്ചത്. മറ്റുള്ള അഞ്ചു പേര്&#x200d;ക്ക് പുതിയ ബസ് സ്റ്റാന്റ്, മേപ്പയില്&#x200d;, പാര്&#x200d;ക്ക് റോഡ്, എടോടി എന്നിവിടങ്ങളില്&#x200d; നിന്നാണ് കടിയേറ്റത്. ആക്രമണത്തില്&#x200d; പരിക്കേറ്റവര്&#x200d; വടകരയിലെ ജില്ലാ ആശുപത്രിയില്&#x200d; ചികിത്സ തേടി. തൃശൂര്&#x200d; ശക്തന്&#x200d; സ്റ്റാന്&#x200d;ഡിലാണ് മറ്റൊരു തെരുവ് നായ ആക്രമണം ഉണ്ടായത്. പരിക്കേറ്റയാളെ തൃശ്ശൂര്&#x200d; ജനറല്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/streetman-attack-in-kovalam-many-were-bitten.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവളം ബൈക്ക് റേസിങ് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവും മരിച്ചു</title>
		<link>https://www.chandrikadaily.com/news-kerala-tvm-accident.html</link>
					<comments>https://www.chandrikadaily.com/news-kerala-tvm-accident.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sun, 29 Jan 2023 12:12:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[kovalam]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235048</guid>

					<description><![CDATA[ബൈക്കിടിച്ചതിനെ തുടര്&#x200d;ന്ന്് വഴിയാത്രക്കാരിയായ വാഴമുട്ടം സ്വദേശി സന്ധ്യ (55) അപകടം നടന്ന് ഉടനെ തന്നെ മരിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവളം ബൈക്ക് റേസിങ് അപകടത്തില്&#x200d; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനും മരിച്ചു.പൊട്ടക്കുഴി സ്വദേശി അരവിന്ദ് ആണ് (25) മരിച്ചത്. ബൈക്കിടിച്ചതിനെ തുടര്&#x200d;ന്ന്് വഴിയാത്രക്കാരിയായ വാഴമുട്ടം സ്വദേശി സന്ധ്യ (55) അപകടം നടന്ന് ഉടനെ തന്നെ മരിച്ചിരുന്നു.</p>
<p>ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഭവം. തിരുവല്ലം- കോവളം ബൈപ്പാസ് റോഡില്&#x200d; വച്ച്‌ വഴിയാത്രക്കാരി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്ക് റേസിങ്ങിനിടെ സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.മൂന്ന് ബൈക്കുകളിലായാണ് റേസിങ് നടത്തിയത്. ഇതില്&#x200d; ഒരെണ്ണമാണ് അപകടത്തില്&#x200d;പ്പെട്ടത്. അപകടത്തില്&#x200d; ബൈക്ക് യാത്രക്കാരനായ അരവിന്ദിനും ഗുരുതരമായി പരിക്കേല്&#x200d;ക്കുകയായിരുന്നു. ഉടന്&#x200d; തന്നെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും മണിക്കൂറുകള്&#x200d;ക്കകം ആരോഗ്യനില വഷളായതിനെ തുടര്&#x200d;ന്നാണ് അരവിന്ദിനും മരണം സംഭവിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-tvm-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവളത്ത് പാരാഗ്ലൈഡിങിന് സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് മറിഞ്ഞു; മൂന്നുപേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/news-kovalam-ride-death.html</link>
					<comments>https://www.chandrikadaily.com/news-kovalam-ride-death.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 18 Dec 2022 12:09:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kovalam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227327</guid>

					<description><![CDATA[ഇവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവളത്ത് പാരാഗ്ലൈഡിങിന് വിനോദ സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് കടലില്&#x200d; മറിഞ്ഞു.</p>
<p>മൂന്നുപേര്&#x200d;ക്ക് പരിക്കേറ്റു. തെലങ്കാന സ്വദേശികളായ സുബ്ബയ്യ, അനുരാധ, പ്രിയങ്ക എന്നിവര്&#x200d;ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kovalam-ride-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് : പ്രതികളുടെ ശിക്ഷാവിധി നാളെ</title>
		<link>https://www.chandrikadaily.com/news-kerala-crim-at-kovalam.html</link>
					<comments>https://www.chandrikadaily.com/news-kerala-crim-at-kovalam.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 05 Dec 2022 08:45:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[kovalam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225235</guid>

					<description><![CDATA[കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്&#x200d; എന്നീ കുറ്റങ്ങളാണ് പ്രതികള്&#x200d;ക്കെതിരെ തെളിഞ്ഞത്.]]></description>
										<content:encoded><![CDATA[<p>കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്&#x200d;കിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്&#x200d;ക്ക് ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്ന് കോടതി.പ്രതികളായ ഉമേഷ്, ഉദയകുമാര്&#x200d; എന്നിവര്&#x200d; കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്&#x200d; തിരുവനന്തപുരം അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നു.</p>
<p>കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്&#x200d; എന്നീ കുറ്റങ്ങളാണ് പ്രതികള്&#x200d;ക്കെതിരെ തെളിഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-crim-at-kovalam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവളത്ത് വിദേശവനിതയെ മയക്കുമരുന്ന് നല്&#x200d;കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: രണ്ടു പ്രതികളും കുറ്റക്കാര്&#x200d;; ശിക്ഷ തിങ്കളാഴ്ച</title>
		<link>https://www.chandrikadaily.com/kerala-accused-guilty-in-foreign-woman-murder-case-in-tvm.html</link>
					<comments>https://www.chandrikadaily.com/kerala-accused-guilty-in-foreign-woman-murder-case-in-tvm.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 02 Dec 2022 06:11:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kovalam]]></category>
		<category><![CDATA[MUREDER]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224731</guid>

					<description><![CDATA[.പ്രതികള്&#x200d;ക്കെതിരെ നിലവില്&#x200d; ബലാല്&#x200d;സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങള്&#x200d; തെളിഞ്ഞതായി കോടതി പറയുന്നത്.]]></description>
										<content:encoded><![CDATA[<p>കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്&#x200d; പ്രതികള്&#x200d; കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്&#x200d; ജില്ലാ സെക്ഷന്&#x200d; കോടതിയാണ് പ്രതികളെ കുറ്റക്കാര്&#x200d; ആണെന്ന് കണ്ടെത്തിയത്.</p>
<p>പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയന്&#x200d;,ഉമേഷ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.</p>
<p>2018 മാര്&#x200d;ച്ച് 14ന് യുവതിയെ കാണാതായതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഏപ്രില്&#x200d; 20ന് അഴുകിയ നിലയില്&#x200d; മൃതദേഹം കണ്ടെത്തുകയായിരുന്നു. പോത്തന്&#x200d; കോട്ട ആയുര്&#x200d;വേദ കേന്ദ്രത്തില്&#x200d; സഹോദരിക്കൊപ്പം ചികിത്സയ്ക്ക് എത്തിയ 42 കാരിയായ ലാത്വയിന്&#x200d; വനിതയാണ് കൊല്ലപ്പെട്ടത്.</p>
<p>കോവളത്ത് എത്തിയ യുവതിയെ പ്രതികള്&#x200d; ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജനെ കണ്ടല്&#x200d;കാട്ടില്&#x200d; എത്തിച്ച് ലഹരി മരുന്ന് നല്&#x200d;കി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.പ്രതികള്&#x200d;ക്കെതിരെ നിലവില്&#x200d; ബലാല്&#x200d;സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങള്&#x200d; തെളിഞ്ഞതായി കോടതി പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-accused-guilty-in-foreign-woman-murder-case-in-tvm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശ വനിതയുടെ മരണം: ലിഗ കണ്ടല്&#x200d;ക്കാട്ടിലെത്തിയ തോണി കണ്ടെത്തി, നാലു പേര്&#x200d; കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/four-person-in-police-custody-for-liga-death-case.html</link>
					<comments>https://www.chandrikadaily.com/four-person-in-police-custody-for-liga-death-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Apr 2018 04:50:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kovalam]]></category>
		<category><![CDATA[liga death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82196</guid>

					<description><![CDATA[തിരുവനന്തപുരം: കോളവത്ത് വിദേശ വനിത ലിഗയെ മരിച്ച നിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; നിര്&#x200d;ണായക വഴിത്തിരിവ്. ലിഗ കണ്ടല്&#x200d;ക്കാട്ടിലെത്താന്&#x200d; ഉപയോഗിച്ചതെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്&#x200d; നിന്നു വിരലടയാള വിദഗ്ധര്&#x200d; ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്&#x200d; നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലിഗ ഇവര്&#x200d;ക്കൊപ്പം സഞ്ചരിച്ചുവെന്ന് കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രദേശവാസികളും ഇവിടെ സ്ഥിരമായി വരാറുള്ളവരുമായ ഒട്ടേറെ പേരെ ചോദ്യം ചെയ്തശേഷമാണ് അന്വേഷണം ഏതാനും പേരിലേക്ക് ചുരുങ്ങിയത്. ലിഗയുടേത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ് അന്വേഷണത്തില്&#x200d; നിന്ന് ലഭിക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോളവത്ത് വിദേശ വനിത ലിഗയെ മരിച്ച നിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; നിര്&#x200d;ണായക വഴിത്തിരിവ്. ലിഗ കണ്ടല്&#x200d;ക്കാട്ടിലെത്താന്&#x200d; ഉപയോഗിച്ചതെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്&#x200d; നിന്നു വിരലടയാള വിദഗ്ധര്&#x200d; ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്&#x200d; നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലിഗ ഇവര്&#x200d;ക്കൊപ്പം സഞ്ചരിച്ചുവെന്ന് കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രദേശവാസികളും ഇവിടെ സ്ഥിരമായി വരാറുള്ളവരുമായ ഒട്ടേറെ പേരെ ചോദ്യം ചെയ്തശേഷമാണ് അന്വേഷണം ഏതാനും പേരിലേക്ക് ചുരുങ്ങിയത്. ലിഗയുടേത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ് അന്വേഷണത്തില്&#x200d; നിന്ന് ലഭിക്കുന്നത്. യുവതിയുടെ മരണത്തിനു പിന്നില്&#x200d; പ്രാദേശിക ലഹരിസംഘങ്ങള്&#x200d;ക്കു പങ്കുണ്ടെന്നാണ് സൂചന. മൃതദേഹം കണ്ടെത്തിയ സംഘം ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണെന്നാണ് വിവരം. ലിഗയുടെ മൃതദേഹം കാണപ്പെട്ട ചെന്തലക്കരി ഭാഗത്ത് വിദേശികളെ എത്തിക്കാറുണ്ടെന്ന് പ്രദേശത്തെ തോണിക്കാരന്&#x200d; നാഗേന്ദ്രന്&#x200d; വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; നടത്തിയ അന്വേഷണത്തിലാണ് തോണി കണ്ടെത്തിയത്.<br />
ഈ ഭാഗത്ത് വിദേശികള്&#x200d; എത്താറില്ലെന്നായിരുന്നു പൊതുവെയുള്ള നിഗമനം. എന്നാല്&#x200d; കോവളത്ത് നിന്ന് തോണിയില്&#x200d; ചെന്തലക്കരി ഭാഗത്ത് വിദേശികളെ എത്തിക്കാറുണ്ടെന്നാണ് നാഗേന്ദ്രന്&#x200d; പറഞ്ഞത്. ഇതിന് ഒരു ഏജന്റുണ്ടെന്നും നാഗേന്ദ്രന്&#x200d; പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്&#x200d;ട്ട് ചെയ്തു.<br />
ലിഗയുടെ മരണം കൊലപാതകമാണോ, സ്വാഭാവിക മരണമാണോയെന്നതു സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെയാണ് പുതിയ വഴിത്തിരിവ്. ആശങ്ക ഉയര്&#x200d;ന്ന ആത്മഹത്യാ സാധ്യത തള്ളി ലിഗയെ പരിശീലിപ്പിച്ച യോഗ പരിശീലകയും വ്യക്തമാക്കിയിരുന്നു. ലിഗ സ്ഥിരമായി ക്ലാസുകള്&#x200d;ക്ക് എത്താറുണ്ടെന്നും അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്നും പരിശീലക പറഞ്ഞു. കാണാതായ ദിവസം ലിഗ യോഗക്ലാസില്&#x200d; പങ്കെടുത്തിരുന്നില്ല. സഹോദരിയോട് ചോദിച്ചപ്പോള്&#x200d; ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്നും യോഗ പരിശീലക പറഞ്ഞു.<br />
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് ഇന്നോ നാളയോ ലഭിക്കും. മൃതദേഹത്തിന് പഴക്കമുള്ളത് കൊണ്ടാണ് പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് ലഭിക്കാന്&#x200d; ലഭിക്കാന്&#x200d; കാലതാമസം നേരിടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/four-person-in-police-custody-for-liga-death-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/mvincent-mla-kovalam-sexual-arrasment-rimant-report.html</link>
					<comments>https://www.chandrikadaily.com/mvincent-mla-kovalam-sexual-arrasment-rimant-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Jul 2017 15:25:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kovalam]]></category>
		<category><![CDATA[m]]></category>
		<category><![CDATA[rimant report]]></category>
		<category><![CDATA[SEXUAL ARRASMENT]]></category>
		<category><![CDATA[VINCENT mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37046</guid>

					<description><![CDATA[തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സന്റ് അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 10, നവംബര്‍ 11 തീയതികളിലാണു വിന്‍സന്റ് പീഡിപ്പിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. എം. വിന്‍സന്റ് തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ മൊഴി നല്‍കിയിരുന്നു. ഒന്നരവര്‍ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയില്‍ കയറിവന്ന് എംഎല്‍എ കയ്യില്‍ കയറിപ്പിടിച്ചെന്നും വീട്ടമ്മ ആരോപിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ വഞ്ചിച്ചു ജീവിക്കാന്‍ വയ്യെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം, പരാതിക്കാരിയായ വീട്ടമ്മയുമായി വിന്‍സന്റ് മാസങ്ങളായി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവളം എംഎല്&#x200d;എ എം. വിന്&#x200d;സന്റ് അയല്&#x200d;വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ട്. സെപ്റ്റംബര്&#x200d; 10, നവംബര്&#x200d; 11 തീയതികളിലാണു വിന്&#x200d;സന്റ് പീഡിപ്പിച്ചതെന്നു റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ട് പറയുന്നു. എം. വിന്&#x200d;സന്റ് തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ മൊഴി നല്&#x200d;കിയിരുന്നു.</p>
<p>ഒന്നരവര്&#x200d;ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയില്&#x200d; കയറിവന്ന് എംഎല്&#x200d;എ കയ്യില്&#x200d; കയറിപ്പിടിച്ചെന്നും വീട്ടമ്മ ആരോപിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്&#x200d;ത്താവിനെ വഞ്ചിച്ചു ജീവിക്കാന്&#x200d; വയ്യെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം, പരാതിക്കാരിയായ വീട്ടമ്മയുമായി വിന്&#x200d;സന്റ് മാസങ്ങളായി ഫോണില്&#x200d; സംസാരിച്ചിരുന്നെന്നു കോള്&#x200d; രേഖകള്&#x200d; പുറത്തുവന്നിരുന്നു.</p>
<p>അതിനിടെ, പീഡനക്കേസില്&#x200d; പരാതിയുമായി രംഗത്തെത്തിയ സ്ത്രീയ്‌ക്കെതിരെ എം.വിന്&#x200d;സന്റ് എംഎല്&#x200d;എയുടെ അനുകൂലികള്&#x200d; പ്രതിഷേധിച്ചു. പരാതിക്കാരിയെ ആശുപത്രിയില്&#x200d;നിന്നു വീട്ടിലെത്തിച്ചപ്പോഴാണ് ഒരു കൂട്ടം ആളുകള്&#x200d; പ്രതിഷേധവുമായി രംഗത്തെത്തിയത്.</p>
<p>എന്നാല്&#x200d; കേസ് രാഷ്ട്രീയ പകപോക്കലാണന്നും ഇതിന് പിന്നില്&#x200d; ഗൂഢാലോചനയുണ്ടെന്നുമാണ് എം വിന്&#x200d;സെന്റ് എം.എല്&#x200d;.എയുടെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mvincent-mla-kovalam-sexual-arrasment-rimant-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
