<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kozhikde medical college &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kozhikde-medical-college/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 30 Sep 2025 05:08:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kozhikde medical college &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വൈദ്യുതി തടസത്തില്‍ ഇരുട്ടിലായി കോഴിക്കോട് മെഡിക്കല്‍ കോളജ് കാരുണ്യ ഫാര്‍മസി</title>
		<link>https://www.chandrikadaily.com/kozhikode-medical-college-karunya-pharmacy-is-in-darkness-due-to-power-cut.html</link>
					<comments>https://www.chandrikadaily.com/kozhikode-medical-college-karunya-pharmacy-is-in-darkness-due-to-power-cut.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 30 Sep 2025 05:08:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikde medical college]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[Pharmacy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356194</guid>

					<description><![CDATA[യു.പി.എസ്. സൗകര്യം ലഭ്യമല്ലാത്തതാണ് പ്രധാന തടസ്സമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വൈദ്യുതി തടസ്സപ്പെടുമ്പോള്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ കാരുണ്യ ഫാര്&#x200d;മസി പൂര്&#x200d;ണമായും ഇരുട്ടിലാകുന്നു. വൈദ്യുതി ഇല്ലാതെ മരുന്ന് വിതരണം സാധ്യമാകാത്ത അവസ്ഥയിലാണ് ഫാര്&#x200d;മസി. ഇരുട്ടില്&#x200d; മൊബൈല്&#x200d; വെളിച്ചം ആശ്രയിച്ചാണ് ജീവനക്കാര്&#x200d; മരുന്നുകള്&#x200d; കണ്ടെത്തി നല്&#x200d;കുന്നത്.</p>
<p>യു.പി.എസ്. സൗകര്യം ലഭ്യമല്ലാത്തതാണ് പ്രധാന തടസ്സമെന്ന് അധികൃതര്&#x200d; വ്യക്തമാക്കുന്നു. കംപ്യൂട്ടര്&#x200d; പ്രവര്&#x200d;ത്തിക്കാത്തതിനാല്&#x200d; മരുന്ന് ബില്ലുകള്&#x200d; പോലും ഇരുട്ടില്&#x200d; എഴുതി നല്&#x200d;കേണ്ടിവരുന്നു. യു.പി.എസ്. സ്ഥാപിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് സ്റ്റോര്&#x200d; ഇന്&#x200d;ചാര്&#x200d;ജ് പറഞ്ഞു.</p>
<p>പ്രതിസന്ധി തുടങ്ങി ദിവസങ്ങള്&#x200d; കഴിഞ്ഞിട്ടും പരിഹാരം കാണാത്തതിനാല്&#x200d; നിര്&#x200d;ധനരായ നൂറുകണക്കിന് രോഗികള്&#x200d;ക്ക് മരുന്ന് ലഭിക്കുന്നതില്&#x200d; ഗുരുതരമായ ബുദ്ധിമുട്ടാണ് നേരിടുന്നത്. പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-medical-college-karunya-pharmacy-is-in-darkness-due-to-power-cut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹര്&#x200d;ഷിന കേസ് അട്ടിമറിക്കാന്&#x200d; ഡോക്ടര്&#x200d;മാരുടെ സംഘടന തുറന്ന പോരില്&#x200d;</title>
		<link>https://www.chandrikadaily.com/the-doctors-association-is-in-an-open-war-to-overturn-the-harshina-case.html</link>
					<comments>https://www.chandrikadaily.com/the-doctors-association-is-in-an-open-war-to-overturn-the-harshina-case.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 28 Aug 2023 06:36:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[harshina case]]></category>
		<category><![CDATA[kozhikde medical college]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271856</guid>

					<description><![CDATA[ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്&#x200d; കത്രിക കുടുങ്ങിയ കേസില്&#x200d; സമ്മര്&#x200d;ദ്ദ തന്ത്രവുമായി ഡോക്ടര്&#x200d;മാരുടെ സംഘടന.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്&#x200d; കത്രിക കുടുങ്ങിയ കേസില്&#x200d; സമ്മര്&#x200d;ദ്ദ തന്ത്രവുമായി ഡോക്ടര്&#x200d;മാരുടെ സംഘടന. ഡോക്ടര്&#x200d;മാരെ പ്രതി ചേര്&#x200d;ക്കുന്നതിനെതിരെയാണ് ഡോക്ടര്&#x200d;മാരുടെ സംഘടനയായ കെജിഎംസിടി രംഗത്തെത്തിയത്. അതേസമയം വിഷയത്തില്&#x200d; നിസംഗത തുടരുകയാണ് സര്&#x200d;ക്കാര്&#x200d;. കത്രിക വയറ്റിലകപ്പെട്ട ഹര്&#x200d;ഷിനയോടൊപ്പമാണെന്ന് പ്രഖ്യാപിച്ച മന്ത്രി വീണ ജോര്&#x200d;ജിന്റെ നിലപാടാണ് ഏറെ പരിഹാസ്യം. കേസ് അട്ടിമറിക്കാനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.</p>
<p>അതേസമയം സംഭവത്തില്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെ നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ജില്ലാ ഗവണ്&#x200d;മെന്റ് പ്ലീഡര്&#x200d; ആന്&#x200d;ഡ് പ്രോസിക്യൂട്ടറാണ് കഴിഞ്ഞ ദിവസം നിയമോപദേശം നല്&#x200d;കിയത്. മെഡിക്കല്&#x200d; നെഗ്ലിജന്&#x200d;സ് ആക്ട് പ്രകാരമെടുത്ത കേസില്&#x200d; നടപടി തുടരാമെന്നാണ് നിയമോപദേശം. ഇതുപ്രകാരം ഡോക്ടര്&#x200d;മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്&#x200d;മാരും രണ്ട് നഴ്‌സുമാരുമാണ് കേസില്&#x200d; പ്രതികള്&#x200d;. കേസില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വര്&#x200d;ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്&#x200d;ക്കെതിരെ ചുമത്തുക. കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്&#x200d;ഷിനയുടെ വയറ്റില്&#x200d; കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്&#x200d;. എന്നാല്&#x200d;, ഈ റിപ്പോര്&#x200d;ട്ട് ജില്ലാ മെഡിക്കല്&#x200d; ബോര്&#x200d;ഡ് തള്ളിയിരുന്നു. സമ്മര്&#x200d;ദ്ദം മൂലമാണ് മെഡിക്കല്&#x200d; ബോര്&#x200d;ഡ് റിപ്പോര്&#x200d;ട്ട് തള്ളിയത് എന്നാണ് പരാതിക്കാരുടെ ഭാഷ്യം.</p>
<p>അതേസമയം, കേസില്&#x200d; ഡോക്ടര്&#x200d;മാരെ പ്രതിചേര്&#x200d;ത്ത് കുറ്റപത്രം സമര്&#x200d;പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കല്&#x200d; കോളജ് ഡോക്ടര്&#x200d;മാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തിയതോടെ സര്&#x200d;ക്കാര്&#x200d; വകുപ്പുകളില്&#x200d; വടംവലിയായി ശക്തമായി. ഹര്&#x200d;ഷിനയുടെ വയറ്റില്&#x200d; കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; നിന്നാണെന്ന് കാട്ടാന്&#x200d; പൊലീസ് വ്യഗ്രത കാണിക്കുന്നുവെന്നും ഇതിന് എന്ത് തെളിവാണ് കൈയിലുള്ളതെന്നുമാണ് കെജിഎംസിടിഎ ചോദിക്കുന്നത്. സാധാരണക്കാര്&#x200d;ക്ക് മെഡിക്കല്&#x200d; കോളേജിനോടുള്ള ഭയം സൃഷ്ടിക്കാനേ ഇത് ഉപകരിക്കൂ എന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന മെഡിക്കല്&#x200d; ബോര്&#x200d;ഡിന്റെ അനുമതിയില്ലാതെ ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെ ക്രിമിനല്&#x200d; കേസെടുക്കാനാവില്ലെന്നും നടപടിക്രമം പാലിക്കാതെ പൊലീസ് മുന്നോട്ട് പോയാല്&#x200d; നോക്കിയിരിക്കില്ലെന്നും കെജിഎംസിടിഎ വക്താവ് ഡോ. ബിനോയ് എസ് പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-doctors-association-is-in-an-open-war-to-overturn-the-harshina-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ്പ: നിരാഹാര സമരം 15-ാം ദിവസത്തിലേക്ക്; നാളെ മെഡി:കോളജ് പ്രിന്&#x200d;സിപ്പാള്&#x200d; ഓഫീസ് മാര്&#x200d;ച്ച്</title>
		<link>https://www.chandrikadaily.com/nipah-strike-on-15th-day.html</link>
					<comments>https://www.chandrikadaily.com/nipah-strike-on-15th-day.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Jun 2019 16:07:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikde medical college]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[virus fever]]></category>
		<category><![CDATA[virus film]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129667</guid>

					<description><![CDATA[നിപ കാലത്ത് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; സേവനമനുഷ്ഠിച്ച കരാര്&#x200d; ജീവനക്കാരുടെ സമരം പതിനാല് ദിവസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്&#x200d;. നിപ ചികില്&#x200d;സയ്ക്കായി നിസ്വാര്&#x200d;ഥ സേവനമനുഷ്ഠിച്ച താല്&#x200d;ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. ഇവരെ സ്ഥിരപ്പെടുത്തുെമന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ഇതുവരെ അതുണ്ടായില്ല. സമരം 14 ഒമ്പത് ദിവസം പിന്നിട്ടെങ്കിലും സര്&#x200d;ക്കാരോ മെഡിക്കല്&#x200d; കോളേജ് അധികൃതരോ സമരസമിതിയെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്&#x200d; പറയുന്നു. അതേസമയം സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജ് ആസ്പത്രിക്ക് മുമ്പില്&#x200d; നടന്നു വരുന്ന നിരാഹാരസമരം ആഴ്ചകള്&#x200d;പിന്നിട്ടിട്ടും സര്&#x200d;ക്കാറിന്റെ ഭാഗത്തു [&#8230;]]]></description>
										<content:encoded><![CDATA[
<p>നിപ കാലത്ത് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; സേവനമനുഷ്ഠിച്ച കരാര്&#x200d; ജീവനക്കാരുടെ സമരം പതിനാല് ദിവസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്&#x200d;. നിപ ചികില്&#x200d;സയ്ക്കായി നിസ്വാര്&#x200d;ഥ സേവനമനുഷ്ഠിച്ച താല്&#x200d;ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. ഇവരെ സ്ഥിരപ്പെടുത്തുെമന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ഇതുവരെ അതുണ്ടായില്ല. സമരം 14 ഒമ്പത് ദിവസം പിന്നിട്ടെങ്കിലും സര്&#x200d;ക്കാരോ മെഡിക്കല്&#x200d; കോളേജ് അധികൃതരോ സമരസമിതിയെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്&#x200d; പറയുന്നു.</p>



<p>അതേസമയം സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജ് ആസ്പത്രിക്ക് മുമ്പില്&#x200d; നടന്നു വരുന്ന നിരാഹാരസമരം ആഴ്ചകള്&#x200d;പിന്നിട്ടിട്ടും സര്&#x200d;ക്കാറിന്റെ ഭാഗത്തു നിന്നും തിരിഞ്ഞു നോക്കാത്ത നടപടിയില്&#x200d; പ്രതിഷേധിച്ച് നാളെ 10 മണിക്ക് മെഡിക്കല്&#x200d; കോളജ് പ്രിന്&#x200d;സിപാല്&#x200d; ഓഫീസിലേക്ക് മാര്&#x200d;ച്ച് നടത്താന്&#x200d; ഐ.എന്&#x200d;.ടി.യു.സി സമര സമിതി യോഗം തീരുമാനിച്ചു. </p>



<p>നിപ കാലത്ത് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; സേവനമനുഷ്ഠിച്ച കരാര്&#x200d; ജീവനക്കാരുടെ സമരത്തിനു പിന്തുണയുമായി സ്ഥലം എംപി എംകെ രാഘവനും എത്തിയിരുന്നു. <br>
നിപ ഭീതി പരത്തിയ മെഡിക്കല്&#x200d;കോളജിലെ ഐസൊലേഷന്&#x200d; വാര്&#x200d;ഡില്&#x200d; പോലും ജീവന്&#x200d;മറന്നു പണിയെടുത്തവരാണ് സമരപന്തലിലുള്ളവരെന്നും നീതിക്കുവേണ്ടിയുള്ള സമരത്തിന് എല്ലാപിന്തുണയും എംകെ രാഘവന്&#x200d; എംപി അറിയിച്ചു.</p>



<p>ഒന്നാം നിരാഹാര സമരം മെഡിക്കല്&#x200d; കോളേജ് അധികൃതരും ആരോഗ്യമന്ത്രിയും ഇടുപെട്ട് ഒത്തു തീര്&#x200d;പ്പാക്കിയെങ്കിലും സ്ഥിരം ജോലിയെന്ന ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇതാണ് മെയ് 27 മുതല്&#x200d; തൊഴിലാളികളെ വീണ്ടും സമരത്തിലേക്ക് കടക്കാന്&#x200d; നിര്&#x200d;ബന്ധിതരാക്കിയത്.</p>



<p>സമരസമിതി ചെയര്&#x200d;മാന്&#x200d; ദിനേശ് പെരുമണ്ണ അദ്ധ്യക്ഷ വഹിച്ചു.  വൈസ് ചെയര്&#x200d;മാന്&#x200d; പി.ടി.ജനാര്&#x200d;ദ്ദനന്&#x200d;,  ജന:കണ്&#x200d;വീനര്&#x200d; പുതുശ്ശേരി വിശ്വനാഥന്&#x200d;,‘ഭാരവാഹികളായ പുത്തൂര്&#x200d; മോഹന്&#x200d;, എം.ടി.സേതുമാധവന്&#x200d;, വിബിഷ് കമ്മനകണ്ടി, കെ.സി.പ്രവീണ്&#x200d;കമാര്&#x200d;, കെ.യു.ശശികുമാര്&#x200d; എന്നിവര്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-strike-on-15th-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ വാര്&#x200d;ഡില്&#x200d; ജോലി ചെയ്തവരെയടക്കം പിരിച്ചുവിട്ട് ആരോഗ്യവകുപ്പിന്റെ ക്രൂരത</title>
		<link>https://www.chandrikadaily.com/government-terminate-temporary-employees-served-during-nipah.html</link>
					<comments>https://www.chandrikadaily.com/government-terminate-temporary-employees-served-during-nipah.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 14 Nov 2018 04:57:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikde medical college]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110521</guid>

					<description><![CDATA[കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്&#x200d; ഭീതിയിലാഴ്ത്തി നിപ രോഗം പടര്&#x200d;ന്നു പിടിച്ച കാലത്ത് കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ നിപ വാര്&#x200d;ഡില്&#x200d; ജീവന്&#x200d; പണയം വെച്ച് ജോലി ചെയ്ത താല്&#x200d;ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പിന്റെ ക്രൂരത. ഇവരെ സ്ഥിരപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം പാലിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറായില്ല. 42 പേരോടാണ് നാളെ മുതല്&#x200d; ജോലിക്ക് വരേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ശുചീകരണ തൊഴിലാളികളും നഴ്‌സിങ് അസിസ്റ്റന്റുമാരും നഴ്‌സുമാരും അടക്കമുള്ളവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത മന്ത്രിയുടെ നിര്&#x200d;ദേശപ്രകാരം മെഡിക്കല്&#x200d; കോളേജ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്&#x200d; ഭീതിയിലാഴ്ത്തി നിപ രോഗം പടര്&#x200d;ന്നു പിടിച്ച കാലത്ത് കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ നിപ വാര്&#x200d;ഡില്&#x200d; ജീവന്&#x200d; പണയം വെച്ച് ജോലി ചെയ്ത താല്&#x200d;ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പിന്റെ ക്രൂരത. ഇവരെ സ്ഥിരപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം പാലിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറായില്ല.</p>
<p>42 പേരോടാണ് നാളെ മുതല്&#x200d; ജോലിക്ക് വരേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ശുചീകരണ തൊഴിലാളികളും നഴ്‌സിങ് അസിസ്റ്റന്റുമാരും നഴ്‌സുമാരും അടക്കമുള്ളവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത മന്ത്രിയുടെ നിര്&#x200d;ദേശപ്രകാരം മെഡിക്കല്&#x200d; കോളേജ് പ്രിന്&#x200d;സിപ്പല്&#x200d; ജീവനക്കാരുടെ പട്ടികയും സര്&#x200d;ക്കാറിന് കൈമാറിയിരുന്നു. എന്നാല്&#x200d; എല്ലാം വെറുംവാക്കായി.</p>
<p>നിപ കാലത്ത് സേവനം ചെയ്ത സ്ഥിരം ജീവനക്കാര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ഇന്&#x200d;ക്രിമെന്റും പ്രമോഷനും നല്&#x200d;കുമ്പോഴാണ് താല്&#x200d;ക്കാലിക ജീവനക്കാര്&#x200d; തൊഴില്&#x200d; നിഷേധിക്കപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുന്നത്. ആരോഗ്യമന്ത്രിക്കും സര്&#x200d;ക്കാറിനും ഇവര്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-terminate-temporary-employees-served-during-nipah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപാ: മരിച്ച നഴ്‌സ് ലിനിയുടെ കുട്ടികളും ആസ്പത്രിയില്&#x200d;</title>
		<link>https://www.chandrikadaily.com/nipa-virus-nurse-lini-sons-hospitalized-news.html</link>
					<comments>https://www.chandrikadaily.com/nipa-virus-nurse-lini-sons-hospitalized-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 29 May 2018 11:51:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikde medical college]]></category>
		<category><![CDATA[Nipa Virus]]></category>
		<category><![CDATA[nurse lini]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87746</guid>

					<description><![CDATA[കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര ആസ്പത്രിയിലെ നഴ്‌സ് ലിനിയുടെ മക്കളെ കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. പനിയെ തുടര്&#x200d;ന്നാണ് ഇരുവരേയും ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചത്. അതേസമയം, ഇരുവര്&#x200d;ക്കും നിപ്പാ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്&#x200d; വ്യക്തമാക്കി. സാധാരണ പനിയാണ് കുട്ടികള്&#x200d;ക്കുള്ളത്. തുടര്&#x200d;ന്നാണ് കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആസ്പത്രിയില്&#x200d; എത്തിച്ചത്. ഇരുവരുടേയും രക്തസാമ്പിളുകള്&#x200d; പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്&#x200d; ആര്&#x200d;.എല്&#x200d;. സരിത അറിയിച്ചു. അതേസമയം, നിപ വൈറസ് നിയന്ത്രണ വിധേയമായെങ്കിലും ഇതു സംബന്ധിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര ആസ്പത്രിയിലെ നഴ്‌സ് ലിനിയുടെ മക്കളെ കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. പനിയെ തുടര്&#x200d;ന്നാണ് ഇരുവരേയും ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചത്. അതേസമയം, ഇരുവര്&#x200d;ക്കും നിപ്പാ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്&#x200d; വ്യക്തമാക്കി.</p>
<p>സാധാരണ പനിയാണ് കുട്ടികള്&#x200d;ക്കുള്ളത്. തുടര്&#x200d;ന്നാണ് കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആസ്പത്രിയില്&#x200d; എത്തിച്ചത്. ഇരുവരുടേയും രക്തസാമ്പിളുകള്&#x200d; പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്&#x200d; ആര്&#x200d;.എല്&#x200d;. സരിത അറിയിച്ചു.</p>
<p>അതേസമയം, നിപ വൈറസ് നിയന്ത്രണ വിധേയമായെങ്കിലും ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്&#x200d;ക്ക് ഇനിയും അറുതിയായിട്ടില്ല. വൈറസ് ചിക്കനിലൂടെ പടരുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന പ്രചാരണം.</p>
<p>ജില്ലാ മെഡിക്കല്&#x200d; ഓഫീസറുടെ പേരിലാണ് വാട്‌സ്ആപ്പിലൂടെയും മറ്റും സന്ദേശം പ്രചരിക്കുന്നത്. ഇതിനെതിരെ വിശദീകരണവുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്&#x200d; രംഗത്തുവന്നിരിക്കുകയാണ്. കോഴികളിലൂടെ നിപ്പ വൈറസ് പടരാന്&#x200d; സാധ്യതയുണ്ടെന്ന കുറിപ്പാണ് കോഴിക്കോട് ഡി.എം.ഒയുടേതെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിച്ചത്. എന്നാല്&#x200d; ഇത് വ്യാജമാണെന്നും ഡി.എം.ഒ അത്തരത്തിലൊരു സന്ദേശം പുറത്തുവിട്ടിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-virus-nurse-lini-sons-hospitalized-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
