<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kozhikkode &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kozhikkode/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 20 Aug 2025 06:33:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kozhikkode &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിവാഹ വീട്ടില്‍ മോഷണം; 10 പവന്‍ സ്വര്‍ണവും 6000 രൂപയും കവര്‍ന്നു</title>
		<link>https://www.chandrikadaily.com/theft-in-the-matrimonial-home-10-pawan-of-gold-and-6000-rupees-were-stolen.html</link>
					<comments>https://www.chandrikadaily.com/theft-in-the-matrimonial-home-10-pawan-of-gold-and-6000-rupees-were-stolen.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 20 Aug 2025 06:33:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold theft]]></category>
		<category><![CDATA[kozhikkode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351006</guid>

					<description><![CDATA[കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ വിവാഹ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് ഇരിങ്ങണ്ണൂരില്&#x200d; വിവാഹ വീട്ടില്&#x200d; നിന്നും 10 പവന്&#x200d; സ്വര്&#x200d;ണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. നാദാപുരം പോലീസ് അനേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.  50,000 രൂപയും 10 പവന്&#x200d; സ്വര്&#x200d;ണവുമാണ് അലമാരയില്&#x200d; സൂക്ഷിച്ചത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/theft-in-the-matrimonial-home-10-pawan-of-gold-and-6000-rupees-were-stolen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് ലഹരിമരുന്ന് നല്‍കി കുട്ടികളെ പീഡനത്തിനിരയാക്കിയതായി പരാതി</title>
		<link>https://www.chandrikadaily.com/drugs-case-in-kozhikode.html</link>
					<comments>https://www.chandrikadaily.com/drugs-case-in-kozhikode.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 05 Jun 2025 06:23:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drugs case]]></category>
		<category><![CDATA[drugskerala]]></category>
		<category><![CDATA[kozhikkode]]></category>
		<category><![CDATA[seual abuse case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343671</guid>

					<description><![CDATA[ലഹരി നല്‍കിയ ശേഷം നിരവധി തവണ തന്നെ യുവാവ് പീഡനത്തിനിരയാക്കിയെന്നും കുട്ടിയുടെ സുഹൃത്തുക്കളും ഇരയാക്കപ്പെട്ടുവെന്നും കുട്ടി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കുറ്റ്യാടിയില്&#x200d; കുട്ടികള്&#x200d;ക്ക് ലഹരിമരുന്ന് നല്&#x200d;കി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. കുറ്റ്യാടിയിലെ അടുക്കത്ത് പ്രദേശവാസിയായ അജ്‌നാസിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുറ്റ്യാടി സ്വദേശിയായ പ്രായപൂര്&#x200d;ത്തിയാകാത്ത കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.</p>
<p>കുട്ടിയുടെ വീട്ടുക്കാര്&#x200d; ഉറങ്ങിയ ശേഷം തന്നെ ഫോണില്&#x200d; വിളിച്ച് വീട്ടില്&#x200d; നിന്നും പുറത്തേക്ക് ഇറങ്ങാന്&#x200d; ആവശ്യപ്പെടും. പിന്നീട് കാറുമായി അജ്‌നാസ് തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യും. അജ്‌നാസിന്റെ വിട്ടില്&#x200d; വെച്ചാണ് ലഹരി ഉപയോഗിക്കാന്&#x200d; നിര്&#x200d;ബന്ധിക്കുന്നത്. മയക്കുമരുന്ന് നല്&#x200d;കിയ ശേഷമാണ് ലൈംഗികമായി പീഢിപ്പിക്കുന്നത് എന്നും കുട്ടി പറഞ്ഞു.<br />
ലഹരി നല്&#x200d;കിയ ശേഷം നിരവധി തവണ തന്നെ യുവാവ് പീഡനത്തിനിരയാക്കിയെന്നും കുട്ടിയുടെ സുഹൃത്തുക്കളും ഇരയാക്കപ്പെട്ടുവെന്നും കുട്ടി പറഞ്ഞു.</p>
<p>കുറ്റ്യാടിയില്&#x200d; ബെക്കം എന്ന പേരില്&#x200d; ബാര്&#x200d;ബര്&#x200d; ഷോപ്പ് നടത്തിവരുന്ന അജ്‌നാസില്&#x200d; നിന്നും സമാനമായ അനുഭവങ്ങള്&#x200d; നേരിടെണ്ടി വന്നിട്ടുണ്ട് എന്ന് മറ്റൊരു പത്തൊമ്പതുക്കാരനും പറയുന്നു.<br />
പ്രായപൂര്&#x200d;ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനും കുട്ടികളെ ലഹരി ഉപയോഗത്തിനായി പ്രേരിപ്പിച്ചതിനും പോലീസ് കേസെടുത്തു. പ്രതിയെ പിടിക്കൂടാനുള്ള ശ്രമത്തിലാണെന്നും ചോദ്യം ചെയ്യലിനുശേഷം കൂടുതല്&#x200d; അന്വേഷണത്തിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drugs-case-in-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ അസം സ്വദേശി പിടിയില്‍</title>
		<link>https://www.chandrikadaily.com/sex-racket-case.html</link>
					<comments>https://www.chandrikadaily.com/sex-racket-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 03 Jun 2025 10:32:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikkode]]></category>
		<category><![CDATA[SEX RACKET]]></category>
		<category><![CDATA[sexual abuse]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343450</guid>

					<description><![CDATA[ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോട് അസം സ്വദേശികള്&#x200d; ഉള്&#x200d;പ്പെട്ട സെക്‌സ് റാക്കറ്റ് കേസില്&#x200d; ഒരാള്&#x200d; കൂടി അറസ്റ്റില്&#x200d;. അസം സ്വദേശി റാക്കി ബുധീന്&#x200d; അന്&#x200d;സാരിയാണ് പിടിയിലായത്. അസം സ്വദേശിയായ 17 കാരിയെ കോഴിക്കോട് എത്തിച്ച ശേഷം പീഡിപ്പിച്ചു എന്നതാണ് കേസ്. മുന്&#x200d;പും കേസില്&#x200d; രണ്ട് അസം സ്വദേശികള്&#x200d; അറസ്റ്റിലായിരുന്നു.</p>
<p>പെണ്&#x200d;കുട്ടിയെ കോഴിക്കോട് കൊണ്ട് വന്നയാളെ ഒറിസയില്&#x200d; പോലീസില്&#x200d; പിടിക്കൂടിയിരുന്നു. 15,000 രൂപ മാസശമ്പളത്തില്&#x200d; ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞാണ് യുവാവ് പെണ്&#x200d;കുട്ടിയെ കൊണ്ടുവന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇയാളെ കുട്ടി പരിചയപ്പെടുന്നത്.<br />
ക്രൂരമായ പീഡനമാണ് പെണ്&#x200d;കുട്ടിക്ക് നേരിടേണ്ടി വന്നത്. സ്ഥിരമായി മുറി പൂട്ടിയിട്ടാണ് യുവാവ് പുറത്ത് പോകാറുള്ളത്. ഒരു ദിവസം മൂന്നും നാലും പേര്&#x200d; മുറിയില്&#x200d; എത്താറുണ്ടെന്ന് പെണ്&#x200d;കുട്ടി മൊഴി നല്&#x200d;കി. ഒരിക്കല്&#x200d; മുറി തുറന്ന് ഇയാള്&#x200d; ഫോണില്&#x200d; സംസാരിച്ച് ടെറസിലേക്ക് പോയ സമയത്ത് കുട്ടി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.</p>
<p>തന്നെ പോലെ അഞ്ച് പെണ്&#x200d;കുട്ടികള്&#x200d; മുറിയിലുണ്ടായിരുന്നു എന്നും പതിനേഴുക്കാരി പറഞ്ഞു.<br />
ലോഡ്ജില്&#x200d; നിന്നും രക്ഷപ്പെട്ട കുട്ടി പോലീസ് സ്റ്റേഷനില്&#x200d; അഭയം തേടുകയായിരുന്നു. അതു വഴിയാണ് സെക്‌സ് റാക്കറ്റിന്റെ പ്രവര്&#x200d;ത്തനം പോലീസിന്റെ ശ്രദ്ധയില്&#x200d; പെടുന്നത്.<br />
ചൈല്&#x200d;ഡ് വെല്&#x200d;ഫെയര്&#x200d; കമ്മറ്റിക്ക് മുന്&#x200d;പാകെ ഹാജരാക്കിയ പെണ്&#x200d;കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sex-racket-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൂര്യാതപം; സംസ്ഥാനത്ത് വീണ്ടും മരണം</title>
		<link>https://www.chandrikadaily.com/sunburn-another-death-in-the-state.html</link>
					<comments>https://www.chandrikadaily.com/sunburn-another-death-in-the-state.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 May 2024 09:52:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikkode]]></category>
		<category><![CDATA[sunburn]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296643</guid>

					<description><![CDATA[കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യാതപം ഏറ്റതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്ന വിജേഷ്]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് സൂര്യാതപമേറ്റ് വീണ്ടും മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യാതപം ഏറ്റതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് വിജേഷ് മരിച്ചത്.</p>
<p>അതേസമയം നാല് ജില്ലകളില്&#x200d; ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂര്&#x200d;, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്.</p>
<p>പാലക്കാട് താപനില 40 ഡിഗ്രിയും കൊല്ലം, തൃശൂര്&#x200d;, കോഴിക്കോട് ജില്ലകളില്&#x200d; 39 ഡിഗ്രിയും ആകും. ആലപ്പുഴ, കോട്ടയം പത്തനംതിട്ട, കണ്ണൂര്&#x200d; ജില്ലകളില്&#x200d; 38 ഡിഗ്രിയിലേക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്&#x200d;കോട് ജില്ലകളില്&#x200d; 37 വരെയും ചൂട് ഉയരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sunburn-another-death-in-the-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കർഷക ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാനസർക്കാർ:  സ്വതന്ത്ര കർഷക സംഘം</title>
		<link>https://www.chandrikadaily.com/15swathanthra-karshaka-sangham.html</link>
					<comments>https://www.chandrikadaily.com/15swathanthra-karshaka-sangham.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 11 Nov 2023 16:40:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikkode]]></category>
		<category><![CDATA[sks]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282724</guid>

					<description><![CDATA[പാലക്കാട്ട് 15 ന് നടത്തുന്ന കർഷക സത്യാഗ്രഹം സർക്കാരിനെതിരായ മുന്നറിയിപ്പാകും .]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് :വായ്പ ലഭിക്കാതെ നെൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് സ്വതന്ത്ര കർഷകസംഘം ആരോപിച്ചു. ഇന്നലെ ആലപ്പുഴയിൽ പ്രസാദ് എന്ന നെൽകർഷകൻ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാതെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കർശന നടപടി ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ഉണ്ടാവണമെന്ന് സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എംഎൽഎയും ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുല്ല യും ആവശ്യപ്പെട്ടു .കർഷക ആത്മഹത്യകൾ കുടി വരുന്നതിനു കാരണം സർക്കാരുകളുടെ പിടിപ്പുകേടാണ്. നെല്ല് സംഭരണം കഴിഞ്ഞ ഏഴ് വർഷമായി അട്ടിമറിക്കപ്പെട്ടു. മാസങ്ങളോളം നെല്ലിൻറെ വില ലഭിക്കാതെ കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയിലാണ് കർഷകർ. വിലക്ക് പകരം വായ്പ യെടുക്കാനാണ് സർക്കാർ പറയുന്നത്. വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാവാത്തതിന് കാരണം സർക്കാർ സമയത്തിന് പണം തിരിച്ചടയ്ക്കാത്ത ത് മൂലമാണ്. മൻമോഹൻസിംഗിന്റെ കാലത്ത് കർഷക ആത്മഹത്യകൾ കുറഞ്ഞിരുന്നു എന്ന് ഇരുവരും ചൂണ്ടിക്കാട്ടി. മതിയായ അളവിൽ സംഭരണം നടത്തുകയും സമയബന്ധിതമായി വില വിതരണം ചെയ്യുകയും ചെയ്യണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പാലക്കാട്ട് 15 ന് നടത്തുന്ന കർഷക സത്യാഗ്രഹം സർക്കാരിനെതിരായ മുന്നറിയിപ്പാകും .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15swathanthra-karshaka-sangham.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിയ സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ</title>
		<link>https://www.chandrikadaily.com/kozhikkod-sisuspended.html</link>
					<comments>https://www.chandrikadaily.com/kozhikkod-sisuspended.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 17 Oct 2023 08:31:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikkode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279618</guid>

					<description><![CDATA[അപകടമുണ്ടാക്കിയ മണ്ണു മാന്തി യന്ത്രത്തിന് നമ്പര്&#x200d; പ്ലേറ്റും ഇന്&#x200d;ഷുറന്&#x200d;സും ഉണ്ടായിരുന്നില്ല. ഈ യന്ത്രമാണ് ഏഴംഗ സംഘം ഒക്ടോബർ 10 ചൊവ്വാഴ്ച പുലര്&#x200d;ച്ചെ കടത്തിക്കൊണ്ടുപോയി പകരം ഇന്&#x200d;ഷൂറന്&#x200d;സ് ഉള്&#x200d;പ്പെടെ രേഖകളുളള മറ്റൊരു മണ്ണ് മാന്തി യന്ത്രം ഇവിടെ കൊണ്ടു വന്നിട്ടത്.]]></description>
										<content:encoded><![CDATA[<p>പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിയ സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നൗഷാദിനെയാണ് സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. യുവാവിൻറെ മരണത്തിനിടയാക്കിയ മണ്ണ് മാന്തി യന്ത്രം സ്റ്റേഷനിൽ നിന്ന് കടത്തിയ സംഭവത്തിൽ ക്വാറി ഉടമയുടെ മകൻ ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.</p>
<p>അപകടമുണ്ടാക്കിയ മണ്ണു മാന്തി യന്ത്രത്തിന് നമ്പര്&#x200d; പ്ലേറ്റും ഇന്&#x200d;ഷുറന്&#x200d;സും ഉണ്ടായിരുന്നില്ല. ഈ യന്ത്രമാണ് ഏഴംഗ സംഘം ഒക്ടോബർ 10 ചൊവ്വാഴ്ച പുലര്&#x200d;ച്ചെ കടത്തിക്കൊണ്ടുപോയി പകരം ഇന്&#x200d;ഷൂറന്&#x200d;സ് ഉള്&#x200d;പ്പെടെ രേഖകളുളള മറ്റൊരു മണ്ണ് മാന്തി യന്ത്രം ഇവിടെ കൊണ്ടു വന്നിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikkod-sisuspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനത്ത മഴ: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ</title>
		<link>https://www.chandrikadaily.com/raining-kozhikkde-district-collector.html</link>
					<comments>https://www.chandrikadaily.com/raining-kozhikkde-district-collector.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 30 Sep 2023 11:58:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikkode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277031</guid>

					<description><![CDATA[വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് അലർട്ടുകൾ പിൻവലിക്കും വരെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു]]></description>
										<content:encoded><![CDATA[<p>കനത്ത മഴ തുടരുന്നതിനാലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്തങ്ങൾ തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്ന് കലക്ടർ അറിയിച്ചു.</p>
<p>വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് അലർട്ടുകൾ പിൻവലിക്കും വരെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.</p>
<p>മലയോരമേഖലയിൽ താമസിക്കുന്നവരെ അപകടാവസ്ഥ മുന്നിൽകണ്ട് ആവശ്യം വരുന്ന പക്ഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കണം. പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തുമുള്ള അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ച് നീക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം.</p>
<p>ദേശീയപാത 66 ലെ പ്രവൃത്തി മൂലം വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പരിഹാരമാർഗ്ഗങ്ങൾ ഉറപ്പാക്കണം. മണ്ണെടുത്തത് മൂലം അപകടാവസ്ഥയിലായ വീടുകളിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കിയെന്നും ഡ്രെയിനേജുകൾ വൃത്തിയാക്കി വെള്ളത്തിന് സുഗമമായ ഒഴുക്കിന് സംവിധാനം ഒരുക്കിയെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/raining-kozhikkde-district-collector.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ പ്രതിരോധം; കോഴിക്കോട് വിദ്യാലയങ്ങള്&#x200d;ക്ക് അനിശ്ചിതകാല അവധിയെന്ന ഉത്തരവ് തിരുത്തി, അവധി 23  വരെ</title>
		<link>https://www.chandrikadaily.com/kozhikkode-nipha-restrictions.html</link>
					<comments>https://www.chandrikadaily.com/kozhikkode-nipha-restrictions.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 16 Sep 2023 12:28:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikkode]]></category>
		<category><![CDATA[nipha virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274839</guid>

					<description><![CDATA[മുന്&#x200d; ഉത്തരവ് ജനങ്ങളില്&#x200d; ഭീതിപടര്&#x200d;ത്തും എന്നതിനാലാണ് അവധി ചുരുക്കിയത്.]]></description>
										<content:encoded><![CDATA[<p>നിപ പശ്ചാത്തലത്തില്&#x200d; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്ക് അനിശ്ചിതകാല അവധിയെന്ന ഉത്തരവ് തിരുത്തി. ജില്ലയിലെ അവധി ഈ മാസം 18 മുതല്&#x200d; 23 വരെയായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.മുന്&#x200d; ഉത്തരവ് ജനങ്ങളില്&#x200d; ഭീതിപടര്&#x200d;ത്തും എന്നതിനാലാണ് അവധി ചുരുക്കിയത്.ഈ മാസം18 മുതല്&#x200d; 23 വരെ ഓൺലൈൻ ക്ലാസ്സ് മതി എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്‌കൂള്&#x200d;, സ്വകാര്യട്യൂഷന്&#x200d; സെന്ററുകള്&#x200d;, അങ്കണവാടി എന്നിവയ്ക്ക് ഈ നിർദ്ദേശം ബാധകമാണ്.കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikkode-nipha-restrictions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ; കോഴിക്കോട് ജില്ലയില്&#x200d; വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്ക് സെപ്റ്റംബര്&#x200d; 16നും അവധി</title>
		<link>https://www.chandrikadaily.com/nipa-september-16-is-also-a-holiday-for-educational-institutions-in-kozhikode-district.html</link>
					<comments>https://www.chandrikadaily.com/nipa-september-16-is-also-a-holiday-for-educational-institutions-in-kozhikode-district.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 14 Sep 2023 10:36:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikkode]]></category>
		<category><![CDATA[nipha virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274513</guid>

					<description><![CDATA[വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്ക് ഓണ്&#x200d;ലൈന്&#x200d; ക്ലാസ്സുകള്&#x200d; ഒരുക്കാം.]]></description>
										<content:encoded><![CDATA[<p>നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്&#x200d; ജാഗ്രതാ മുന്&#x200d;കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്&#x200d; കോളേജുകള്&#x200d; ഉള്&#x200d;പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കും (അങ്കണവാടി,മദ്രസകള്&#x200d; ഉള്&#x200d;പ്പെടെ) സെപ്റ്റംബര്&#x200d; 16നും അവധി പ്രഖ്യാപിച്ചു. നേരത്തെ സെപ്റ്റംബര്&#x200d; 14,15 തിയ്യതികളില്&#x200d; അവധി പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്‌സിറ്റി, പി.എസ്.സി പരീക്ഷകള്&#x200d;ക്ക് മാറ്റമില്ല. ഈ ദിവസങ്ങളില്&#x200d; ജില്ലയിലെ എല്ലാ ട്യൂഷന്&#x200d; സെന്ററുകള്&#x200d;ക്കും കോച്ചിങ് സെന്ററുകള്&#x200d;ക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്ക് ഓണ്&#x200d;ലൈന്&#x200d; ക്ലാസ്സുകള്&#x200d; ഒരുക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-september-16-is-also-a-holiday-for-educational-institutions-in-kozhikode-district.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ സംശയം; 75 പേരുടെ സമ്പർക്കപ്പട്ടിക തയാറാക്കിയതായി ആരോഗ്യമന്ത്രി; മുൻകരുതൽ നടപടികൾ ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/15kozhikkode-nipha-suspect-minister-veena-george.html</link>
					<comments>https://www.chandrikadaily.com/15kozhikkode-nipha-suspect-minister-veena-george.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 12 Sep 2023 07:06:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikkode]]></category>
		<category><![CDATA[nipha virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274140</guid>

					<description><![CDATA[മന്ത്രി പി എ മുഹമ്മദ് റിയാസ്, നാദാപുരം,കുറ്റ്യാടി എംഎൽഎമാർ, സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർ പങ്കെടുക്കുന്ന ഒരു അവലോകനയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് കുറ്റ്യാടി റസ്റ്റ് ഹൗസിൽ ചേരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് പനി മരണത്തിന് കാരണം നിപയാണോയെന്ന് ഇന്ന് വൈകുന്നേരത്തോടെ അറിയാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.ഇന്ന് വൈകുന്നേരത്തോടെ പൂനെയിലെ നാഷണല്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്&#x200d; പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ലഭിക്കും.ഇപ്പോള്&#x200d; നടക്കുന്നത് മുന്നൊരുക്ക പ്രവര്&#x200d;ത്തനങ്ങളാണെന്നും മന്ത്രി വിശദീകരിച്ചു. നിപയാണെങ്കില്&#x200d; അതിനനുസരിച്ചുള്ള തുടര്&#x200d;നടപടികള്&#x200d; സ്വീകരിക്കുമെന്നും വീണാ ജോര്&#x200d;ജ്ജ് പറഞ്ഞു.</p>
<p>കോഴിക്കോട് സംഭവിച്ച അസ്വഭാവിക പനിമരണങ്ങളുടെ സാഹചര്യം മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു.16 കോർ ടീമുകൾ രൂപീകരിച്ച് 16 പേർക്ക് ചുമതല നൽകിയിട്ടുണ്ട്. കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.മെഡിക്കൽ കോളേജിൽ എല്ലാ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.പ്രാഥമിക സമ്പർക്ക പട്ടികയിൽ 75 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.</p>
<p>മരിച്ച വ്യക്തിയുടെ ഒമ്പത് വയസുകാരനായ മകന്&#x200d; ഇപ്പോള്&#x200d; വെന്റിലേറ്ററിലാണ് മരിച്ചയാളുടെ സഹോദരന്റെ പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലാണ്. ഇത്തരത്തില്&#x200d; മരിച്ചയാളുടെ അടുപ്പത്തിലുള്ളവര്&#x200d;ക്കും അസ്വഭാവിക പനിലക്ഷണങ്ങള്&#x200d; കണ്ടതോടെയാണ് സംശയം തോന്നിയതെന്നും മറ്റു മുന്&#x200d;കരുതലുകള്&#x200d; സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.</p>
<p>ഇന്നലെ മരിച്ച വ്യക്തിയും നേരത്തെ മരിച്ച വ്യക്തിയും ഒരു മണിക്കൂര്&#x200d; സമയത്തോളം ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാത്രി തന്നെ സര്&#x200d;വയലന്&#x200d;സ് ആരംഭിച്ചത്. അതിന് ശേഷം നിപ സംശയിക്കുകയും അതിന് വേണ്ടിയുള്ള പരിശോധനകള്&#x200d; ആരംഭിക്കുകയും ചെയ്തു. രണ്ടാമത്തെ മരണത്തിന്റെയും ആരോഗ്യവകുപ്പിന്റെ പരിശോധനകളുടെയും അടിസ്ഥാനത്തില്&#x200d; ഉന്നതതല യോഗം ചേരുകയും ഉന്നത ഉദ്യേഗസ്ഥര്&#x200d; കോഴിക്കോട് എത്തിച്ചേരുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.</p>
<p>മന്ത്രി പി എ മുഹമ്മദ് റിയാസ്, നാദാപുരം,കുറ്റ്യാടി എംഎൽഎമാർ, സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർ പങ്കെടുക്കുന്ന ഒരു അവലോകനയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് കുറ്റ്യാടി റസ്റ്റ് ഹൗസിൽ ചേരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15kozhikkode-nipha-suspect-minister-veena-george.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
