<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kp ramanunni &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kp-ramanunni/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 14 May 2024 10:22:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kp ramanunni &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എസ്.കെ. പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്</title>
		<link>https://www.chandrikadaily.com/1s-k-potekkat-memorial-award-k-p-ramanunny.html</link>
					<comments>https://www.chandrikadaily.com/1s-k-potekkat-memorial-award-k-p-ramanunny.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 May 2024 10:13:15 +0000</pubDate>
				<category><![CDATA[award]]></category>
		<category><![CDATA[Books]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kp ramanunni]]></category>
		<category><![CDATA[S.K. Potekkat Memorial Award]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297646</guid>

					<description><![CDATA[തിരുവനന്തപുരം:എസ്.കെ.പൊറ്റെക്കാട്ട് സ്മാരകസമിതിയുടെ എസ്.കെ.പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്.&#8221;ഹൈന്ദവം&#8217; എന്ന കൃതിയാണ് 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനര്&#x200d;ഹമായത്. മറ്റു പുരസ്‌കാരങ്ങള്&#x200d;: കഥ- അക്ബര്&#x200d; ആലിക്കര (ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം- അഭിഷേക് പള്ളത്തേരി (ആഫ്രിക്കയുടെ വേരുകള്&#x200d;), കവിത- ശിവാസ് വാഴമുട്ടം (പുലരിക്കും മുന്&#x200d;പേ), ബാലസാഹിത്യം- ഡോ. എസ്.ഡി.അനില്&#x200d;കുമാര്&#x200d;(അഭിലാഷ് മോഹന്&#x200d; 8എ), നോവല്&#x200d;- ബി.എന്&#x200d;.റോയ് (കുര്യന്&#x200d; കടവ്), ലേഖനം-കൃഷ്ണകുമാര്&#x200d; കൃഷ്ണജീവനം(ആത്മോപദേശശതകം ഒരു ഉപനിഷദ് ദര്&#x200d;പ്പണം) ഉജ്ജ്വല ബാലപ്രതിഭാ പുരസ്‌കാരം ഓസ്റ്റിന്&#x200d; അജിത്തിനു നല്&#x200d;കുമെന്ന് സമിതി സെക്രട്ടറി രമേശന്&#x200d; ദേവപ്രിയം, ജൂറി അംഗം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം:എസ്.കെ.പൊറ്റെക്കാട്ട് സ്മാരകസമിതിയുടെ എസ്.കെ.പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്.&#8221;ഹൈന്ദവം&#8217; എന്ന കൃതിയാണ് 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനര്&#x200d;ഹമായത്.</p>
<p>മറ്റു പുരസ്‌കാരങ്ങള്&#x200d;: കഥ- അക്ബര്&#x200d; ആലിക്കര (ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം- അഭിഷേക് പള്ളത്തേരി (ആഫ്രിക്കയുടെ വേരുകള്&#x200d;), കവിത- ശിവാസ് വാഴമുട്ടം (പുലരിക്കും മുന്&#x200d;പേ), ബാലസാഹിത്യം- ഡോ. എസ്.ഡി.അനില്&#x200d;കുമാര്&#x200d;(അഭിലാഷ് മോഹന്&#x200d; 8എ), നോവല്&#x200d;- ബി.എന്&#x200d;.റോയ് (കുര്യന്&#x200d; കടവ്), ലേഖനം-കൃഷ്ണകുമാര്&#x200d; കൃഷ്ണജീവനം(ആത്മോപദേശശതകം ഒരു ഉപനിഷദ് ദര്&#x200d;പ്പണം)</p>
<p>ഉജ്ജ്വല ബാലപ്രതിഭാ പുരസ്‌കാരം ഓസ്റ്റിന്&#x200d; അജിത്തിനു നല്&#x200d;കുമെന്ന് സമിതി സെക്രട്ടറി രമേശന്&#x200d; ദേവപ്രിയം, ജൂറി അംഗം സുജാ സൂസന്&#x200d; ജോര്&#x200d;ജ്, പി.കെ.റാണി എന്നിവര്&#x200d; പത്രസമ്മേളനത്തില്&#x200d; അറിയിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1s-k-potekkat-memorial-award-k-p-ramanunny.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഠ്‌വ സംഭവത്തില്&#x200d; പ്രതിഷേധിച്ച് കണ്ണൂരില്&#x200d; കെ.പി രാമനുണ്ണി നടത്തിയ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ആര്&#x200d;.എസ്.എസ് തടഞ്ഞു</title>
		<link>https://www.chandrikadaily.com/rss-workers-against-kp-ramanunni-news.html</link>
					<comments>https://www.chandrikadaily.com/rss-workers-against-kp-ramanunni-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Jun 2018 08:05:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm-rss clash]]></category>
		<category><![CDATA[kp ramanunni]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88899</guid>

					<description><![CDATA[കണ്ണൂര്&#x200d;: കഠവ കൊലപാതകത്തില്&#x200d; പ്രതിഷേധിച്ച് സാഹിത്യകാരന്&#x200d; കെ.പി രാമനുണ്ണി കണ്ണൂര്&#x200d; കടലായി ക്ഷേത്രത്തില്&#x200d; നടത്തിയ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകര്&#x200d; തടഞ്ഞു. .വിശ്വാസങ്ങള്&#x200d; ലംഘിച്ചാണ് ശയന പ്രദക്ഷിണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്&#x200d; ആചാരാനുഷ്ഠാനങ്ങള്&#x200d; പാലിച്ചാണ് ശയന പ്രദക്ഷിണം നടത്തിയതെന്ന് രാമനുണ്ണി പറഞ്ഞു. കേരള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കെ.പി രാമനുണ്ണിയുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണം. അമ്പലക്കുളത്തില്&#x200d; മൂന്ന് തവണ മുങ്ങി നിവര്&#x200d;ന്ന് രാമനുണ്ണി അമ്പലത്തിനുളളില്&#x200d; കടന്നതോടെ ഒരു സംഘം ബി.ജെ.പി-ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധവുമായി എത്തി. സംഘര്&#x200d;ഷ [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: കഠവ കൊലപാതകത്തില്&#x200d; പ്രതിഷേധിച്ച് സാഹിത്യകാരന്&#x200d; കെ.പി രാമനുണ്ണി കണ്ണൂര്&#x200d; കടലായി ക്ഷേത്രത്തില്&#x200d; നടത്തിയ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകര്&#x200d; തടഞ്ഞു. .വിശ്വാസങ്ങള്&#x200d; ലംഘിച്ചാണ് ശയന പ്രദക്ഷിണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്&#x200d; ആചാരാനുഷ്ഠാനങ്ങള്&#x200d; പാലിച്ചാണ് ശയന പ്രദക്ഷിണം നടത്തിയതെന്ന് രാമനുണ്ണി പറഞ്ഞു.</p>
<p>കേരള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കെ.പി രാമനുണ്ണിയുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണം. അമ്പലക്കുളത്തില്&#x200d; മൂന്ന് തവണ മുങ്ങി നിവര്&#x200d;ന്ന് രാമനുണ്ണി അമ്പലത്തിനുളളില്&#x200d; കടന്നതോടെ ഒരു സംഘം ബി.ജെ.പി-ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധവുമായി എത്തി. സംഘര്&#x200d;ഷ സാധ്യത മുന്നില്&#x200d; കണ്ട് നേരത്തെ തന്നെ അമ്പലത്തില്&#x200d; ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.</p>
<p>പ്രതിഷേധത്തെ തുടര്&#x200d;ന്ന് സി.പി.എം പ്രവര്&#x200d;ത്തകരും ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകരും തമ്മില്&#x200d; വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും നീക്കം ചെയ്ത ശേഷം രാമനുണ്ണി ശയന പ്രദക്ഷിണം പൂര്&#x200d;ത്തിയാക്കി. എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിച്ചാണ് ശയന പ്രദക്ഷിണം നടത്തിയതെന്ന് രാമനുണ്ണി പറഞ്ഞു. പരിപാടിക്ക് ശേഷം സംഘര്&#x200d;ഷമുണ്ടായേക്കാമെന്ന സൂചനയെ തുടര്&#x200d;ന്ന് സ്ഥലത്ത് വന്&#x200d; പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-workers-against-kp-ramanunni-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം</title>
		<link>https://www.chandrikadaily.com/kp-ramanunni-wins-kendra-sahitya-akademi-award.html</link>
					<comments>https://www.chandrikadaily.com/kp-ramanunni-wins-kendra-sahitya-akademi-award.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Dec 2017 16:19:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[academy award]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[kp ramanunni]]></category>
		<category><![CDATA[literature]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60629</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മലയാള സാഹിത്യകാരന്&#x200d; കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്&#x200d;ഡ്. ശാസ്ത്രത്തിനൊപ്പം മതവും ആത്മീയതയും കൂട്ടിക്കലര്&#x200d;ത്തി 2015ല്&#x200d; പുറത്തിറങ്ങിയ പുസ്തകം അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. സൂഫി പറഞ്ഞ കഥ, ചരമ വാര്&#x200d;ഷികം, ജീവിതത്തിന്റെ പുസ്തകം എന്നീ കൃതികളില്&#x200d; രാമനുണ്ണി സ്വീകരിച്ച മതസൗഹാര്&#x200d;ദ്ദത്തിന്റെ പ്രകടമായ രൂപം തന്നെയാണ് ദൈവത്തിന്റെ പുസ്തകത്തിലും പ്രതിഫലിക്കുന്നത്. ഏഴ് നോവലുകള്&#x200d;, അഞ്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മലയാള സാഹിത്യകാരന്&#x200d; കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്&#x200d;ഡ്. ശാസ്ത്രത്തിനൊപ്പം മതവും ആത്മീയതയും കൂട്ടിക്കലര്&#x200d;ത്തി 2015ല്&#x200d; പുറത്തിറങ്ങിയ പുസ്തകം അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. സൂഫി പറഞ്ഞ കഥ, ചരമ വാര്&#x200d;ഷികം, ജീവിതത്തിന്റെ പുസ്തകം എന്നീ കൃതികളില്&#x200d; രാമനുണ്ണി സ്വീകരിച്ച മതസൗഹാര്&#x200d;ദ്ദത്തിന്റെ പ്രകടമായ രൂപം തന്നെയാണ് ദൈവത്തിന്റെ പുസ്തകത്തിലും പ്രതിഫലിക്കുന്നത്. ഏഴ് നോവലുകള്&#x200d;, അഞ്ച് കവിതകള്&#x200d;, അഞ്ച് ചെറുകഥകള്&#x200d;, അഞ്ച് സാഹിത്യ നിരൂപണങ്ങള്&#x200d;, ഒരു നാടകം, ഒരു പ്രബന്ധം എന്നിവ ഉള്&#x200d;പ്പെടെ 24 ഭാഷകളിലെ പുസ്തകങ്ങള്&#x200d;ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചത്. ഫെബ്രുവരി 12ന് നടക്കുന്ന ചടങ്ങില്&#x200d; പുരസ്‌കാരം വിതരണം ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kp-ramanunni-wins-kendra-sahitya-akademi-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; ഈശ്വറിനൊപ്പമുള്ള ശബരിമല യാത്രയില്&#x200d; നിന്ന് റഫീഖ് അഹമ്മദ് പിന്&#x200d;മാറി</title>
		<link>https://www.chandrikadaily.com/rafeek-ahammed-backed-out-from-shabharimala-trip-with-rahul-eswar.html</link>
					<comments>https://www.chandrikadaily.com/rafeek-ahammed-backed-out-from-shabharimala-trip-with-rahul-eswar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Dec 2017 03:54:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kp ramanunni]]></category>
		<category><![CDATA[rafeek ahammed]]></category>
		<category><![CDATA[rahul eswar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59705</guid>

					<description><![CDATA[രാഹുല്&#x200d; ഈശ്വറിനും കെ.പി രാമനുണ്ണിക്കുമൊപ്പം നടത്താനിരുന്ന വര്&#x200d;ഗ്ഗീയതക്കെതിരെയുള്ള സദ്ഭാവന യാത്രയുടെ ഭാഗമായ ശബരിമല യാത്രയില്&#x200d; നിന്ന് കവി റഫീഖ് അഹമ്മദ് പിന്&#x200d;മാറി. രാഹുല്&#x200d; ഈശ്വറിനൊപ്പം നടത്താനിരുന്ന യാത്രക്ക് വന്&#x200d;വിമര്&#x200d;ശനം ഏറ്റതിനെ തുടര്&#x200d;ന്നാണ് പിന്&#x200d;മാറ്റമെന്നാണ് റിപ്പോര്&#x200d;ട്ട്. ഡിസംബര്&#x200d; 27ന് കാഞ്ഞങ്ങാട്ട് നിന്ന് ആരംഭിച്ച് കണ്ണൂര്&#x200d;, തലശ്ശേരി, കോഴിക്കോട്, പൊന്നാനി, ഗുരുവായൂര്&#x200d;, കൊടുങ്ങല്ലൂര്&#x200d;, എറണാകുളം, ചങ്ങനാശ്ശേരി എന്നീ സ്ഥലങ്ങളിലൂടെ ശബരിമലയിലേക്കെത്തുക എന്നതായിരുന്നു സദ്ഭാവന യാത്രയുടെ ലക്ഷ്യം. എറണാംകുളം പ്രസ്‌ക്ലബ്ബില്&#x200d; വെച്ചായിരുന്നു യാത്രയുടെ പ്രഖ്യാപനം. എന്നാല്&#x200d; യാത്ര മാറ്റിവെച്ചുവെന്ന് കെ.പി രാമനുണ്ണി [&#8230;]]]></description>
										<content:encoded><![CDATA[<p>രാഹുല്&#x200d; ഈശ്വറിനും കെ.പി രാമനുണ്ണിക്കുമൊപ്പം നടത്താനിരുന്ന വര്&#x200d;ഗ്ഗീയതക്കെതിരെയുള്ള സദ്ഭാവന യാത്രയുടെ ഭാഗമായ ശബരിമല യാത്രയില്&#x200d; നിന്ന് കവി റഫീഖ് അഹമ്മദ് പിന്&#x200d;മാറി. രാഹുല്&#x200d; ഈശ്വറിനൊപ്പം നടത്താനിരുന്ന യാത്രക്ക് വന്&#x200d;വിമര്&#x200d;ശനം ഏറ്റതിനെ തുടര്&#x200d;ന്നാണ് പിന്&#x200d;മാറ്റമെന്നാണ് റിപ്പോര്&#x200d;ട്ട്. ഡിസംബര്&#x200d; 27ന് കാഞ്ഞങ്ങാട്ട് നിന്ന് ആരംഭിച്ച് കണ്ണൂര്&#x200d;, തലശ്ശേരി, കോഴിക്കോട്, പൊന്നാനി, ഗുരുവായൂര്&#x200d;, കൊടുങ്ങല്ലൂര്&#x200d;, എറണാകുളം, ചങ്ങനാശ്ശേരി എന്നീ സ്ഥലങ്ങളിലൂടെ ശബരിമലയിലേക്കെത്തുക എന്നതായിരുന്നു സദ്ഭാവന യാത്രയുടെ ലക്ഷ്യം. എറണാംകുളം പ്രസ്‌ക്ലബ്ബില്&#x200d; വെച്ചായിരുന്നു യാത്രയുടെ പ്രഖ്യാപനം. എന്നാല്&#x200d; യാത്ര മാറ്റിവെച്ചുവെന്ന് കെ.പി രാമനുണ്ണി അറിയിക്കുകയായിരുന്നു. റഫീഖ് അഹമ്മദിന്റെ പിന്&#x200d;മാറ്റമാണ് യാത്ര നീട്ടിവെക്കുന്നതിന് കാരണമായതെന്നാണ് വിവരം.</p>
<p><strong>രാമനുണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം: </strong></p>
<p>പ്രിയ സുഹൃത്തുക്കളെ,</p>
<p>സദ്ഭാവനായാത്ര എന്ന പേരില്&#x200d; ഞാനും റഫീക് അഹമ്മദും രാഹുല്&#x200d; ഈശ്വറും കൂടി നടത്താന്&#x200d; നിശ്ചയിച്ചിരുന്ന വര്&#x200d;ഗ്ഗീയതക്കെതിരായ ദേവാലയ സന്ദര്&#x200d;ശനം കൂടുതല്&#x200d; വിപുലവും ഫലപ്രദവുമായ ആസൂത്രണത്തിനായി നീട്ടിവെക്കാന്&#x200d; തീരുമാനിച്ചു.</p>
<p>സാധാരണക്കാരായ ജനങ്ങളില്&#x200d; നിന്ന് യാത്രക്ക് പിന്&#x200d;തുണ പ്രഖ്യാപിച്ച് ലഭിച്ച പ്രതികരണങ്ങള്&#x200d; ആവേശോജ്ജ്വലമായിരുന്നു. വര്&#x200d;ഗ്ഗീയ നിര്&#x200d;മുക്തമായ കേരളത്തിനായുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; നമുക്ക് വിടാതെ കൊണ്ടു,പോകുക തന്നെ ചെയ്യണം.</p>
<p>സ്‌നേഹാദരങ്ങളോടെ,<br />
കെ.പി. രാമനുണ്ണി</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkp.ramanunni%2Fposts%2F2003714122988691&amp;width=500" width="500" height="445" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rafeek-ahammed-backed-out-from-shabharimala-trip-with-rahul-eswar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബിരിയാണി&#8217;ക്ക് മറുപടിയുമായി കെപി രാമനുണ്ണിയുടെ &#8216;ബലിയാണി&#8217;</title>
		<link>https://www.chandrikadaily.com/kp-ramanunni-baliyani.html</link>
					<comments>https://www.chandrikadaily.com/kp-ramanunni-baliyani.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Oct 2017 16:56:39 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kp ramanunni]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49889</guid>

					<description><![CDATA[കെ.പി രാമനുണ്ണി കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ ചെറുകഥ ബലിയാണി ചര്‍ച്ചയാവുന്നു. ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനം എഴുതിയ ബിരിയാണി എന്ന കഥ മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കുന്നതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് &#8216;ബിരിയാണി&#8217;ക്ക് മറുപടിയാണ് കെപി രാമനുണ്ണിയുടെ ചെറുകഥയായ &#8216;ബലിയാണി&#8217;യെന്ന് വിശേഷിപ്പിക്കപ്പെടുന്നത്.]]></description>
										<content:encoded><![CDATA[<p>കെ.പി രാമനുണ്ണി കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ ചെറുകഥ ബലിയാണി ചര്&#x200d;ച്ചയാവുന്നു. ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനം എഴുതിയ ബിരിയാണി എന്ന കഥ മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കുന്നതാണെന്ന ആരോപണം നേരത്തെ ഉയര്&#x200d;ന്നിരുന്നു. ഈ സാഹചര്യത്തിലാണ് &#8216;ബിരിയാണി&#8217;ക്ക് മറുപടിയാണ് കെപി രാമനുണ്ണിയുടെ ചെറുകഥയായ &#8216;ബലിയാണി&#8217;യെന്ന് വിശേഷിപ്പിക്കപ്പെടുന്നത്.<img loading="lazy" class="alignnone size-medium wp-image-49893" src="https://www.chandrikadaily.com/wp-content/uploads/2017/10/katha1-300x238.jpg" alt="katha1" width="300" height="238" srcset="https://www.chandrikadaily.com/wp-content/uploads/2017/10/katha1-300x238.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/katha1-768x610.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/katha1-696x552.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/katha1-529x420.jpg 529w, https://www.chandrikadaily.com/wp-content/uploads/2017/10/katha1.jpg 950w" sizes="(max-width: 300px) 100vw, 300px" /><img loading="lazy" class="alignnone size-medium wp-image-49902" src="https://www.chandrikadaily.com/wp-content/uploads/2017/10/katha2-300x238.jpg" alt="katha2" width="300" height="238" srcset="https://www.chandrikadaily.com/wp-content/uploads/2017/10/katha2-300x238.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/katha2-768x609.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/katha2-696x552.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/katha2-530x420.jpg 530w, https://www.chandrikadaily.com/wp-content/uploads/2017/10/katha2.jpg 950w" sizes="(max-width: 300px) 100vw, 300px" /><img loading="lazy" class="alignnone size-medium wp-image-49903" src="https://www.chandrikadaily.com/wp-content/uploads/2017/10/katha3-300x238.jpg" alt="katha3" width="300" height="238" srcset="https://www.chandrikadaily.com/wp-content/uploads/2017/10/katha3-300x238.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/katha3-768x610.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/katha3-696x553.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/katha3-528x420.jpg 528w, https://www.chandrikadaily.com/wp-content/uploads/2017/10/katha3.jpg 950w" sizes="(max-width: 300px) 100vw, 300px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kp-ramanunni-baliyani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമനുണ്ണിക്ക് നേരെയുള്ള ഭീഷണി കുറ്റവാളികളെ കണ്ടെത്തണം: മുനവ്വറലി ശിഹാബ് തങ്ങള്‍</title>
		<link>https://www.chandrikadaily.com/munavvarali-thangal-kp-ramanunni-issues-muslim-youth-leag.html</link>
					<comments>https://www.chandrikadaily.com/munavvarali-thangal-kp-ramanunni-issues-muslim-youth-leag.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Jul 2017 17:42:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[kp ramanunni]]></category>
		<category><![CDATA[munavvarali thangal]]></category>
		<category><![CDATA[MUSLIM YOUTH LEAG]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36799</guid>

					<description><![CDATA[കോഴിക്കോട്: എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.പി രാമനുണ്ണിക്ക് നേരെയുള്ള ആക്രമണ ഭീഷണി സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളോടൊപ്പം അദ്ദേഹത്തെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തങ്ങള്‍. കേരളത്തിന്റെ മതസൗഹാര്‍ദ്ദവും സാഹോദര്യവും തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണോ ഭീഷണിയുടെ പിന്നിലെന്ന് ന്യായമായും സംശയിക്കുന്നു. ഇത്തരം കുറ്റവാളികള്‍ക്കെതരിരെ ഒറ്റക്കെട്ടായി പ്രതിരോധ ശബ്ദം ഉയരണം. കേരളത്തിന്റെ ബഹുസ്വരതയെ പരിപോഷിപ്പിക്കുന്നതിലും മതസൗഹാര്‍ദ്ദം [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: എഴുത്തുകാരനും സാമൂഹ്യ പ്രവര്&#x200d;ത്തകനുമായ കെ.പി രാമനുണ്ണിക്ക് നേരെയുള്ള ആക്രമണ ഭീഷണി സംഭവത്തില്&#x200d; കുറ്റവാളികളെ ഉടന്&#x200d; കണ്ടെത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളോടൊപ്പം അദ്ദേഹത്തെ വസതിയില്&#x200d; സന്ദര്&#x200d;ശിച്ച ശേഷം മാധ്യമ പ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു തങ്ങള്&#x200d;. കേരളത്തിന്റെ മതസൗഹാര്&#x200d;ദ്ദവും സാഹോദര്യവും തകര്&#x200d;ക്കാനുള്ള ബോധപൂര്&#x200d;വ്വമായ ശ്രമമാണോ ഭീഷണിയുടെ പിന്നിലെന്ന് ന്യായമായും സംശയിക്കുന്നു.</p>
<p>ഇത്തരം കുറ്റവാളികള്&#x200d;ക്കെതരിരെ ഒറ്റക്കെട്ടായി പ്രതിരോധ ശബ്ദം ഉയരണം. കേരളത്തിന്റെ ബഹുസ്വരതയെ പരിപോഷിപ്പിക്കുന്നതിലും മതസൗഹാര്&#x200d;ദ്ദം ഊട്ടിഉറപ്പിക്കുന്നതിനും നിതാന്ത ജാഗ്രത പുലര്&#x200d;ത്തിയ എഴുത്തുകാരനായ കെ.പി രാമനുണ്ണിയെ നിശബ്ദമാക്കാന്&#x200d; അനുവദിക്കുകയില്ലെന്നും തങ്ങള്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്&#x200d; വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂര്&#x200d;, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്&#x200d;, സംസ്ഥാന കമ്മറ്റി അംഗം ഗഫൂര്&#x200d; കോല്&#x200d;ക്കളത്തില്&#x200d;, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.എ റഷീദ്, നിയോജക മണ്ഡലം പ്രസിഡന്റ് എം. ബാബുമോന്&#x200d;, ജനറല്&#x200d; സെക്രട്ടറി ഒ.എം നൗഷാദ് എന്നിവര്&#x200d; അനുഗമിച്ചു.</p>
<p>അതേ സമയം വധഭീക്ഷണി വന്നാലും എഴുത്ത് തുടരുമെന്ന് കെ.പി രാമനുണ്ണി വ്യക്തമാക്കി. എഴുത്തില്&#x200d; നിന്ന് ആത്മഹത്യ ചെയ്യില്ല, മുന്&#x200d;കാലത്ത് ഭീക്ഷണി വന്നതില്&#x200d; പലരും എഴുത്ത് നിര്&#x200d;ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പത്രത്തില്&#x200d; പ്രസിദ്ധീകരിച്ച ലേഖനപരമ്പരയുടെ പേരിലാണ്, ആറ് മാസത്തിനകം മതം മാറിയില്ലെങ്കില്&#x200d; കൈയും കാലും വെട്ടുമെന്ന ഭീക്ഷണികത്ത് ലഭിച്ചത്. കത്ത് ലഭിച്ചയുടന്&#x200d; പരാതി നല്&#x200d;കേണ്ടതില്ലെന്നതായിരുന്നു ആദ്യ തീരുമാനം. പരാതി നല്&#x200d;കാതിരുന്നാല്&#x200d; കത്തെഴുതുന്ന ക്രിമിനലുകള്&#x200d;ക്ക് അത് പ്രോത്സാഹനമാകുമെന്ന് സഹപ്രവര്&#x200d;ത്തകരായ എഴുത്തുകാര്&#x200d; ഉപദേശിച്ചതിനാലാണ് പൊലീസില്&#x200d; അറിയിച്ചത്. ഭീക്ഷണികത്ത് വിവരം പുറത്തറിഞ്ഞതോടെ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്&#x200d;, പൊതുജനങ്ങള്&#x200d;, മാധ്യമങ്ങള്&#x200d; എന്നിവര്&#x200d; പൂര്&#x200d;ണ സഹകരണം വാഗ്ദാനം ചെയ്യുകയും ഒപ്പമുണ്ടാകുമെന്ന് അറിയിച്ചതും ഏറെ സന്തോഷവും ആശ്വാസവുമാണ് നല്&#x200d;കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munavvarali-thangal-kp-ramanunni-issues-muslim-youth-leag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വധഭീഷണി വന്നാലും എഴുത്ത് നിര്‍ത്തില്ല; കെ.പി രാമനുണ്ണി</title>
		<link>https://www.chandrikadaily.com/kp-ramanunni-kerala-article.html</link>
					<comments>https://www.chandrikadaily.com/kp-ramanunni-kerala-article.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Jul 2017 16:29:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[kp ramanunni]]></category>
		<category><![CDATA[MUSLIM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36793</guid>

					<description><![CDATA[കോഴിക്കോട്: വധഭീഷണി വന്നാലും തുടര്‍ന്നും എഴുതുമെന്ന് സാഹിത്യകാരന്‍ കെപി രാമനുണ്ണി. ഭീഷണി വന്നപ്പോള്‍ മുന്‍കാലത്ത് പലരും എഴുത്ത് നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, താന്‍ &#8216;എഴുത്തില്‍നിന്ന് ആത്മഹത്യ&#8217; ചെയ്യില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മങ്കട ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനത്തിനായി പൂപ്പലം ഒഎയുപി സ്‌കൂളിലെത്തിയതായിരുന്നു രാമനുണ്ണി. ആറുമാസത്തിനകം മതം മാറിയില്ലെങ്കില്‍ കൈയും കാലും വെട്ടുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. പരാതി നല്‍കേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. പരാതി നല്‍കാതിരുന്നാല്‍ ക്രിമിനലുകള്‍ക്ക് പ്രോത്സാഹനമാകുമെന്ന് സഹപ്രവര്‍ത്തകരായ എഴുത്തുകാര്‍ ഉപദേശിച്ചതിനാലാണ് പൊലീസില്‍ അറിയിച്ചത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍, പൊതുജനങ്ങള്‍, [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വധഭീഷണി വന്നാലും തുടര്&#x200d;ന്നും എഴുതുമെന്ന് സാഹിത്യകാരന്&#x200d; കെപി രാമനുണ്ണി. ഭീഷണി വന്നപ്പോള്&#x200d; മുന്&#x200d;കാലത്ത് പലരും എഴുത്ത് നിര്&#x200d;ത്തിയിട്ടുണ്ട്. എന്നാല്&#x200d;, താന്&#x200d; &#8216;എഴുത്തില്&#x200d;നിന്ന് ആത്മഹത്യ&#8217; ചെയ്യില്ലെന്നും അദ്ദേഹം മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. മങ്കട ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനത്തിനായി പൂപ്പലം ഒഎയുപി സ്‌കൂളിലെത്തിയതായിരുന്നു രാമനുണ്ണി. ആറുമാസത്തിനകം മതം മാറിയില്ലെങ്കില്&#x200d; കൈയും കാലും വെട്ടുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. പരാതി നല്&#x200d;കേണ്ടെന്നായിരുന്നു ആദ്യ തീരുമാനം.</p>
<p>പരാതി നല്&#x200d;കാതിരുന്നാല്&#x200d; ക്രിമിനലുകള്&#x200d;ക്ക് പ്രോത്സാഹനമാകുമെന്ന് സഹപ്രവര്&#x200d;ത്തകരായ എഴുത്തുകാര്&#x200d; ഉപദേശിച്ചതിനാലാണ് പൊലീസില്&#x200d; അറിയിച്ചത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്&#x200d;, പൊതുജനങ്ങള്&#x200d;, മാധ്യമങ്ങള്&#x200d; എന്നിവര്&#x200d; പൂര്&#x200d;ണസഹകരണം വാഗ്ദാനം ചെയ്തതും ഒപ്പമുണ്ടാകുമെന്നറിയിച്ചതും സന്തോഷവും ആശ്വാസകരവുമാണ്.</p>
<p>അപരനെ സഹിക്കാന്&#x200d; പറ്റാത്തതാണ് ഇന്നത്തെ പ്രശ്‌നമെന്ന് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടന യോഗത്തില്&#x200d; രാമനുണ്ണി പറഞ്ഞു. യഥാര്&#x200d;ഥ മതവിശ്വാസിക്ക് വര്&#x200d;ഗീയവാദിയോ ഭീകരവാദിയോ ആകാന്&#x200d; കഴിയില്ല. അസഹിഷ്ണുത വിശ്വാസിയുടെ ലക്ഷണമല്ല. അയല്&#x200d;ക്കാരനെ തോല്&#x200d;പിക്കുന്നതില്&#x200d; ആനന്ദം കാണരുത്. മനുഷ്യത്വത്തെ സ്‌നേഹാദരങ്ങളോടെ ചേര്&#x200d;ത്തുപിടിക്കുന്ന മഹിതപാരമ്പര്യം നാം മറക്കരുതെന്നും അദ്ദേഹം ഓര്&#x200d;മിപ്പിച്ചു.</p>
<p>ആറ് മാസത്തിനുള്ളില്&#x200d; മതം മാറണമെന്നും അല്ലാത്തപക്ഷം ന്യൂമാന്&#x200d; കോളേജിലെ അധ്യാപകന്&#x200d; ജോസഫിന്റെ കൈവെട്ടിയ അനുഭവം ആവര്&#x200d;ത്തിക്കുമെന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. സംഭവത്തില്&#x200d; പൊലീസിന് പരാതി നല്&#x200d;കിയെന്നും തപാലിലൂടെ കിട്ടിയ കത്ത് പൊലീസിന് കൈമാറിയെന്നും കെ.പി രാമനുണ്ണി പറഞ്ഞിരുന്നു. എന്നാല്&#x200d; കത്ത് അയച്ചതാരാണെന്ന കാര്യത്തില്&#x200d; ഇതുവരെ വ്യക്തത വന്നിട്ടില്ല.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkp.ramanunni%2Fposts%2F1797082790318493%3A0&amp;width=500" width="500" height="791" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kp-ramanunni-kerala-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീഷണി കത്തുകളെ കുറിച്ച് ഗൗരവത്തോടെ  അന്വേഷിക്കണം: മുസ്്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/should-enquire-on-threat-letters.html</link>
					<comments>https://www.chandrikadaily.com/should-enquire-on-threat-letters.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Jul 2017 17:49:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kp ramanunni]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36649</guid>

					<description><![CDATA[കോഴിക്കോട്: സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരായ ഭീഷണി കത്തുകള്‍ ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംസ്‌കാരങ്ങളുടെ മഹാഭൂമിയായ പൊന്നാനിയുടെ മണ്ണില്‍ ചവിട്ടി നിന്ന് സര്‍ഗ രചനകള്‍ നടത്തുന്ന രാമനുണ്ണിയെ ഇത്തരം ഓലപാമ്പ് കാണിച്ച് ഭീഷണിപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്. മതേതരത്വത്തിനും സഹിഷ്ണുതക്കും തൂലികകൊണ്ടും സര്‍ഗാത്മകതകൊണ്ടും സംഭാവന നല്‍കുന്ന കെ.പി രാമനുണ്ണിയെ പോലൊരു എഴുത്തുകാരന് എല്ലാ പിന്തുണയും ഉറപ്പാക്കണം. ആറു മാസത്തിനകം ഇസ്്‌ലാമിലേക്ക് മതം മാറിയില്ലെങ്കില്‍ കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നവരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സാഹിത്യകാരന്&#x200d; കെ.പി രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരായ ഭീഷണി കത്തുകള്&#x200d; ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. സംസ്‌കാരങ്ങളുടെ മഹാഭൂമിയായ പൊന്നാനിയുടെ മണ്ണില്&#x200d; ചവിട്ടി നിന്ന് സര്&#x200d;ഗ രചനകള്&#x200d; നടത്തുന്ന രാമനുണ്ണിയെ ഇത്തരം ഓലപാമ്പ് കാണിച്ച് ഭീഷണിപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്.<br />
മതേതരത്വത്തിനും സഹിഷ്ണുതക്കും തൂലികകൊണ്ടും സര്&#x200d;ഗാത്മകതകൊണ്ടും സംഭാവന നല്&#x200d;കുന്ന കെ.പി രാമനുണ്ണിയെ പോലൊരു എഴുത്തുകാരന് എല്ലാ പിന്തുണയും ഉറപ്പാക്കണം. ആറു മാസത്തിനകം ഇസ്്‌ലാമിലേക്ക് മതം മാറിയില്ലെങ്കില്&#x200d; കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നവരുടെ ലക്ഷ്യം ദുരൂഹമാണ്. കത്തിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്നും പിന്നിലാരാണെന്നും പുറത്തുവരേണ്ടതുണ്ട്. രാമനുണ്ണിക്കും ദീപാ നിശാന്തിനുമെതിരെ ഉയര്&#x200d;ന്ന ഭീഷണികള്&#x200d; കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അത്തരം സമീപനങ്ങളെ മുളയിലെ നുള്ളിക്കളയണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/should-enquire-on-threat-letters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
