<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kunhalikutty &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kunhalikutty/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 30 Apr 2018 14:26:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kunhalikutty &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രാജ്യത്തിപ്പോള്&#x200d; നടക്കുന്നത് മോചനത്തിനു വേണ്ടിയുള്ള ഏറ്റവും വലിയ രാഷ്ട്രീയ യുദ്ധം: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/nation-going-on-way-of-change-says-mp-kunjhalikutty.html</link>
					<comments>https://www.chandrikadaily.com/nation-going-on-way-of-change-says-mp-kunjhalikutty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Apr 2018 14:26:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[kunhalikutty]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82734</guid>

					<description><![CDATA[&#160; മുക്കം: ഫാഷിസ്റ്റ് കരാള ഹസ്തങ്ങളില്&#x200d; കുടുങ്ങിയ രാജ്യത്തിന്റെ മോചനത്തിനായുള്ള ഏറ്റവും വലിയ രാഷ്ട്രീയ യുദ്ധമാണിപ്പോള്&#x200d; നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി . ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസും മറ്റു മതേതര കക്ഷികളും ചേര്&#x200d;ന്നു നടത്തുന്ന രക്ഷപ്പെടുത്തലിന്റെ നല്ല സുചനകള്&#x200d; പ്രകടമായിക്കൊണ്ടിരിക്കുകയാണ്. രാജ്യം മാറ്റത്തിന്റെ വക്കിലാണ്, കേരള രാഷ്ട്രീയത്തിലും ഒട്ടേറെ മാറ്റങ്ങള്&#x200d; അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത കൊടിയത്തൂര്&#x200d; സ്വദേശി സി. പി. ചെറിയ മുഹമ്മദിന് ജന്മനാട് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മുക്കം: ഫാഷിസ്റ്റ് കരാള ഹസ്തങ്ങളില്&#x200d; കുടുങ്ങിയ രാജ്യത്തിന്റെ മോചനത്തിനായുള്ള ഏറ്റവും വലിയ രാഷ്ട്രീയ യുദ്ധമാണിപ്പോള്&#x200d; നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി . ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസും മറ്റു മതേതര കക്ഷികളും ചേര്&#x200d;ന്നു നടത്തുന്ന രക്ഷപ്പെടുത്തലിന്റെ നല്ല സുചനകള്&#x200d; പ്രകടമായിക്കൊണ്ടിരിക്കുകയാണ്. രാജ്യം മാറ്റത്തിന്റെ വക്കിലാണ്, കേരള രാഷ്ട്രീയത്തിലും ഒട്ടേറെ മാറ്റങ്ങള്&#x200d; അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത കൊടിയത്തൂര്&#x200d; സ്വദേശി സി. പി. ചെറിയ മുഹമ്മദിന് ജന്മനാട് ഒരുക്കിയ ആദരം പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമര്&#x200d;പ്പണവും നിര്&#x200d;വ്വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.</p>
<p>ആനുകാലിക രാഷ്ട്രീയ സാഹചര്യത്തില്&#x200d; നീണ്ട കാലത്തെ പ്രവര്&#x200d;ത്തന പരിചയവും പാടവവുമുള്ള സി.പിയുടെ നേതൃത്വം നാടിനും സംഘടനക്കും നേട്ടമാകുമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. എം.ഐ.ഷാനവാസ് എം.പി പ്രശസ്തി പത്രവും പി എം അഹമദും എ എം സി അബ്ദുസ്സലാമും ചേര്&#x200d;ന്ന് ജന്മ നാടിന്റെ പ്രത്യേക ഉപഹാരവുംസമര്&#x200d;പ്പിച്ചു. ചെയര്&#x200d;മാന്&#x200d; എം.എ.അബ്ദുറഹിമാന്&#x200d; ഹാജി അധ്യക്ഷത വഹിച്ചു.പി കെ ബഷീര്&#x200d; എം.എല്&#x200d;.എ, ഉമ്മര്&#x200d; പാണ്ടികശാല തുടങ്ങിയവര്&#x200d; സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nation-going-on-way-of-change-says-mp-kunjhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മത്സ്യത്തൊഴിലാളികളെ ഉള്&#x200d;പ്പെടുത്തി തീര സംരക്ഷണ സേന രൂപീകരിക്കണം: കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/fishermens-want-union-for-facing-issues-kunjalikutty.html</link>
					<comments>https://www.chandrikadaily.com/fishermens-want-union-for-facing-issues-kunjalikutty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Dec 2017 20:08:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cyclone]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[kunhalikutty]]></category>
		<category><![CDATA[Ockhi]]></category>
		<category><![CDATA[P. K. Kunhalikutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58403</guid>

					<description><![CDATA[തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളില്&#x200d; നിന്ന് സേവന തല്&#x200d;പരരായവരെ തെരഞ്ഞെടുത്ത് പരിശീലനം നല്&#x200d;കി തീരസംരക്ഷണസേനക്ക് രൂപം നല്&#x200d;കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് നേതാക്കള്&#x200d;ക്കൊപ്പം ദുരിതബാധിത പ്രദേശങ്ങള്&#x200d; സന്ദര്&#x200d;ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികള്&#x200d; തന്നെ മുന്നോട്ടുവെച്ച ആവശ്യമാണിത്. ഇത് പ്രായോഗികമായ നിര്&#x200d;ദേശമാണ്. ഇത്രയധികം പേര്&#x200d; മരിക്കാനിടയായ സാഹചര്യത്തെ ഗൗരവത്തോടെ സമീപിക്കണം. തീരത്ത് സ്ഥിരമായി സംരക്ഷണ പ്രവര്&#x200d;ത്തിക്കുന്നത് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്&#x200d; ഉപകരിക്കും. കോസ്റ്റ് ഗാര്&#x200d;ഡിന് പുറമെയാണ് ഈ സംവിധാനത്തിന് രൂപം നല്&#x200d;കേണ്ടത്. ഇവര്&#x200d;ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളില്&#x200d; നിന്ന് സേവന തല്&#x200d;പരരായവരെ തെരഞ്ഞെടുത്ത് പരിശീലനം നല്&#x200d;കി തീരസംരക്ഷണസേനക്ക് രൂപം നല്&#x200d;കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് നേതാക്കള്&#x200d;ക്കൊപ്പം ദുരിതബാധിത പ്രദേശങ്ങള്&#x200d; സന്ദര്&#x200d;ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.<br />
മത്സ്യത്തൊഴിലാളികള്&#x200d; തന്നെ മുന്നോട്ടുവെച്ച ആവശ്യമാണിത്. ഇത് പ്രായോഗികമായ നിര്&#x200d;ദേശമാണ്. ഇത്രയധികം പേര്&#x200d; മരിക്കാനിടയായ സാഹചര്യത്തെ ഗൗരവത്തോടെ സമീപിക്കണം. തീരത്ത് സ്ഥിരമായി സംരക്ഷണ പ്രവര്&#x200d;ത്തിക്കുന്നത് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്&#x200d; ഉപകരിക്കും. കോസ്റ്റ് ഗാര്&#x200d;ഡിന് പുറമെയാണ് ഈ സംവിധാനത്തിന് രൂപം നല്&#x200d;കേണ്ടത്. ഇവര്&#x200d;ക്ക് തൊഴില്&#x200d; ലഭിക്കുന്ന എന്ന നിലയില്&#x200d; കൂടി ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.<br />
സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച പാക്കേജിലെ അവ്യക്തത പരിഹരിക്കണം. ക്ഷേമനിധി ബോര്&#x200d;ഡിലും മത്സ്യഫെഡിലും അംഗങ്ങളല്ലാത്തവര്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച തുക ലഭ്യമാക്കണം.<br />
മത്സ്യത്തൊഴിലാളികള്&#x200d;ക്ക് അര്&#x200d;ഹമായ എല്ലാ ആനുകൂല്യങ്ങളും നല്&#x200d;കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയാറാകണം. കുടുംബനാഥനെ നഷ്ടപ്പെട്ടവര്&#x200d;ക്ക് ധനസഹായം നല്&#x200d;കുന്നതിനോടൊപ്പം കുടുംബാംഗങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ജോലി നല്&#x200d;കണം.<br />
വിദ്യാഭ്യാസ ചെലവ് പൂര്&#x200d;ണമായും സര്&#x200d;ക്കാര്&#x200d; വഹിക്കണം എന്നീ ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്&#x200d; പ്രധാനമായും ഉന്നയിക്കുന്നത്്. ഇതെല്ലാം ന്യായമായ ആവശ്യങ്ങളാണ്. ദുരിതബാധിതര്&#x200d;ക്ക് ആശ്വാസം നല്&#x200d;കാനുള്ള കൂടുതല്&#x200d; പദ്ധതികള്&#x200d; സര്&#x200d;ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇക്കാര്യം ഇന്നുചേരുന്ന സര്&#x200d;വകക്ഷി യോഗത്തില്&#x200d; ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fishermens-want-union-for-facing-issues-kunjalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/kunhalikutti-in-parliment-abt-karipur-airport.html</link>
					<comments>https://www.chandrikadaily.com/kunhalikutti-in-parliment-abt-karipur-airport.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 01 Aug 2017 18:48:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[karipur airport]]></category>
		<category><![CDATA[kunhalikutty]]></category>
		<category><![CDATA[parliement]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38357</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ ദിനേന ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നല്‍കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്‍ വരുന്ന കരിപ്പൂര്‍ ആകാശയാത്രക്കുള്ള സുപ്രധാന ഹബ്ബുകളില്‍ ഒന്നാണ്. മലബാര്‍ മേഖലയില്‍നിന്നുള്ളവര്‍ മുഴുവന്‍ ആഭ്യന്തര, വിദേശ യാത്രകള്‍ക്ക് ആശ്രയിക്കുന്നതും കരിപ്പൂരിനെയാണ്. റണ്‍വേ റീകാര്‍പ്പറ്റിങ് ജോലികള്‍ക്കു വേണ്ടി 2015 മെയ് മുതലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെനിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചത്. എന്നാല്‍ റീ കാര്‍പ്പറ്റിങ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗള്&#x200d;ഫ് മേഖലയിലേക്ക് ഉള്&#x200d;പ്പെടെ ദിനേന ആയിരക്കണക്കിന് യാത്രക്കാര്&#x200d; ആശ്രയിക്കുന്ന കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d;നിന്ന് വലിയ വിമാനങ്ങള്&#x200d;ക്ക് സര്&#x200d;വീസിന് അനുമതി നല്&#x200d;കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പാര്&#x200d;ലമെന്റില്&#x200d; ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്&#x200d; വരുന്ന കരിപ്പൂര്&#x200d; ആകാശയാത്രക്കുള്ള സുപ്രധാന ഹബ്ബുകളില്&#x200d; ഒന്നാണ്. മലബാര്&#x200d; മേഖലയില്&#x200d;നിന്നുള്ളവര്&#x200d; മുഴുവന്&#x200d; ആഭ്യന്തര, വിദേശ യാത്രകള്&#x200d;ക്ക് ആശ്രയിക്കുന്നതും കരിപ്പൂരിനെയാണ്. റണ്&#x200d;വേ റീകാര്&#x200d;പ്പറ്റിങ് ജോലികള്&#x200d;ക്കു വേണ്ടി 2015 മെയ് മുതലാണ് എയര്&#x200d;പോര്&#x200d;ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെനിന്നുള്ള വലിയ വിമാനങ്ങളുടെ സര്&#x200d;വീസ് തല്&#x200d;ക്കാലത്തേക്ക് നിര്&#x200d;ത്തിവെച്ചത്. എന്നാല്&#x200d; റീ കാര്&#x200d;പ്പറ്റിങ് ജോലികള്&#x200d; പൂര്&#x200d;ത്തിയായിട്ടും വലിയ വിമാനങ്ങള്&#x200d; സര്&#x200d;വീസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുകയാണ്. ഈ സാഹചര്യത്തില്&#x200d; എയര്&#x200d;ബസ് 320 ഉള്&#x200d;പ്പെടെയുള്ള വൈഡ് ബോഡി വിമാനങ്ങള്&#x200d;ക്ക് കരിപ്പൂരില്&#x200d;നിന്ന് സര്&#x200d;വീസ് നടത്തുന്നതിന് അടിയന്തരമായി അനുമതി നല്&#x200d;കണം. ഗള്&#x200d;ഫ് സെക്ടറിലേക്കുള്ള യാത്രക്കാരുടെ, പ്രത്യേകിച്ച് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ ദീര്&#x200d;ഘകാല ആവശ്യമാണിത്.</p>
<p>റണ്&#x200d;വേ റീ കാര്&#x200d;പ്പറ്റിങ് ജോലികളുടെ ഭാഗമായി താല്&#x200d;ക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഹജ്ജ് എമ്പാര്&#x200d;ക്കേഷന്&#x200d; പോയിന്റ് കരിപ്പൂരില്&#x200d; തന്നെ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്ടേക്ക് ഡല്&#x200d;ഹിയില്&#x200d;നിന്ന് നിലവില്&#x200d; നേരിട്ട് വിമാന സര്&#x200d;വീസ് ഇല്ല. മുംബൈ- കോയമ്പത്തൂര്&#x200d; വഴി എയര്&#x200d;ഇന്ത്യ നടത്തിയിരുന്ന സര്&#x200d;വീസ് പിന്&#x200d;വലിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്&#x200d; കേരളത്തില്&#x200d;നിന്ന്, പ്രത്യേകിച്ച് മലബാര്&#x200d; മേഖലയില്&#x200d;നിന്നുള്ള വ്യാപാരികള്&#x200d;, ഉദ്യോഗസ്ഥര്&#x200d;, ജനപ്രതിനിധികള്&#x200d; തുടങ്ങിയവര്&#x200d;ക്ക് കൂടുതല്&#x200d; സൗകര്യപ്രദമായ രീതിയില്&#x200d; മുംബൈ വഴിയോ ചെന്നൈ വഴിയോ കോഴിക്കോട്-ഡല്&#x200d;ഹി റൂട്ടില്&#x200d; പുതിയ ആഭ്യന്തര സര്&#x200d;വീസ് അനുവദിക്കണമെന്നും ലോക്‌സഭയില്&#x200d; ശൂന്യവേളയില്&#x200d; സംസാരിക്കവെ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.</p>
<p>&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;</p>
<p>&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;.</p>
<p><strong>കരിപ്പൂരില്&#x200d; പുതിയ അന്താരാഷ്ട്ര ടെര്&#x200d;മിനല്&#x200d; നിര്&#x200d;മാണം 6 മാസത്തിനകം പൂര്&#x200d;ത്തിയാവും</strong></p>
<p>കൊണ്ടോട്ടി:കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; പുതുതായി നിര്&#x200d;മ്മിക്കുന്ന അന്താരാഷ്ട്ര ടര്&#x200d;മിനല്&#x200d; കെട്ടിട നിര്&#x200d;മാണം പുരോഗമിക്കുന്നു. നിലവിലുള്ള ടെര്&#x200d;മിനലിനോട് ചേര്&#x200d;ന്ന് 80 കോടി രൂപ ചെലവില്&#x200d; നിര്&#x200d;മിക്കുന്ന കെട്ടിടംപൂര്&#x200d;ത്തിയാവുന്നതോടെ 2000 ത്തോളംയാത്രക്കാര്&#x200d;ക്ക് ഇനി സൗകര്യപ്പെടും.ഈ വര്&#x200d;ഷത്തോടെ പൂര്&#x200d;ത്തീകരിക്കാനായിരുന്നു പദ്ധതി.എന്നാല്&#x200d; സാങ്കേതിക കാരണത്താല്&#x200d; വൈകി.60 ശതമാനം പൂര്&#x200d;ത്തീകരിച്ച ടെര്&#x200d;മിനല്&#x200d; അടുത്ത മാര്&#x200d;ച്ചോടെ ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി. കെട്ടിടത്തിന്റെ കോണ്&#x200d;ക്രീറ്റ് മേല്&#x200d;ക്കൂര നിര്&#x200d;മാണം ഇതിനകംപൂര്&#x200d;ത്തിയായിട്ടുണ്ട്. ലിഫ്റ്റ്,എയര്&#x200d;കണ്ടീഷന്&#x200d;, എസ്‌കലേറ്റര്&#x200d;,കണ്&#x200d;വെയറുകള്&#x200d; എന്നിവ സ്ഥാപിക്കാനുണ്ട്. ദില്ലിയില്&#x200d; നിന്നെത്തിയ വിമാനത്താവള അതോറിറ്റി ജനറല്&#x200d; മാനേജര്&#x200d; സന്&#x200d;ജീവ് ജിന്&#x200d;ഡാല്&#x200d; കഴിഞ ദിവസം ടെര്&#x200d;മിനലിന്റ പുരോഗതി പരിശോധിച്ചു. എയര്&#x200d;പ്പോര്&#x200d;ട്ട് ഡയറക്ടര്&#x200d; ജെ.ടി. രാധാകൃഷ്ണ,കരാറെടുത്ത കമ്പനിയുടെ പ്രതിനിധി എം.ശെല്&#x200d;വരാജ്,കരിപ്പൂര്&#x200d; ഇലക്ട്രിക്കല്&#x200d; വിഭാഗം ജോ.ജനറല്&#x200d; മാനേജര്&#x200d; എം. ശിവരാജു, സിവില്&#x200d; വിഭാഗം ജോയിന്&#x200d; ജനറല്&#x200d;മാനേജര്&#x200d; കെ.പി.എസ് കര്&#x200d;ത്ത പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kunhalikutti-in-parliment-abt-karipur-airport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം മറുപടിയര്‍ഹിക്കാത്തത്: കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/kunhalikutty.html</link>
					<comments>https://www.chandrikadaily.com/kunhalikutty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Apr 2017 05:39:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kunhalikutty]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26694</guid>

					<description><![CDATA[തിരുവനന്തപുരം: മുസ്‌ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ആരോപണം മറുപടിയര്‍ഹിക്കാത്തതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ കുഞ്ഞാലിക്കുട്ടി സിഎച്ച് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മലപ്പുറത്തെക്കുറിച്ച് അറിയാത്തവരാണ് മുസ്‌ലിംലീഗിനെ വര്‍ഗീയ പാര്‍ട്ടിയാണെന്ന് വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായത്തിന് പ്രാതിനിധ്യം ഇല്ലാത്ത ബൂത്തുകളില്‍ പോലും ലീഡ് ചെയ്യുന്നത് യുഡിഎഫാണ്. പ്രത്യേകിച്ച് ഹിന്ദു ഭൂരിപക്ഷമേഖലയായ വള്ളിക്കുന്നില്‍ ലീഗ് നേടിയ വോട്ടുകള്‍ വര്‍ഗീയ ആരോപണങ്ങള്‍ക്ക് മറുപടിയാണ്. ലീഗിനെതിരെ ചില നേതാക്കള്‍ നടത്തിയ ആരോപണങ്ങള്‍ മറപുടി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുസ്‌ലിംലീഗ് വര്&#x200d;ഗീയ പാര്&#x200d;ട്ടിയാണെന്ന ആരോപണം മറുപടിയര്&#x200d;ഹിക്കാത്തതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ കുഞ്ഞാലിക്കുട്ടി സിഎച്ച് ഹാളില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു. മലപ്പുറത്തെക്കുറിച്ച് അറിയാത്തവരാണ് മുസ്‌ലിംലീഗിനെ വര്&#x200d;ഗീയ പാര്&#x200d;ട്ടിയാണെന്ന് വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായത്തിന് പ്രാതിനിധ്യം ഇല്ലാത്ത ബൂത്തുകളില്&#x200d; പോലും ലീഡ് ചെയ്യുന്നത് യുഡിഎഫാണ്. പ്രത്യേകിച്ച് ഹിന്ദു ഭൂരിപക്ഷമേഖലയായ വള്ളിക്കുന്നില്&#x200d; ലീഗ് നേടിയ വോട്ടുകള്&#x200d; വര്&#x200d;ഗീയ ആരോപണങ്ങള്&#x200d;ക്ക് മറുപടിയാണ്. ലീഗിനെതിരെ ചില നേതാക്കള്&#x200d; നടത്തിയ ആരോപണങ്ങള്&#x200d; മറപുടി അര്&#x200d;ഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വര്&#x200d;ഗീയ കക്ഷിയാണെന്ന് കടകംപള്ളി സുരേന്ദ്രനും എംഎ ബേബിയും നടത്തിയ പ്രസ്താവനക്ക് മറുപടി നല്&#x200d;കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി കേസ്: സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: മുസ്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/muslimleague-on-babri.html</link>
					<comments>https://www.chandrikadaily.com/muslimleague-on-babri.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 19 Apr 2017 06:20:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[babri case]]></category>
		<category><![CDATA[kunhalikutty]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26484</guid>

					<description><![CDATA[മലപ്പുറം: ബാബരി കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഗുഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് മതേതര മൂല്യങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നതിനു തെളിവാണ് വിധി. വര്‍ഷങ്ങള്‍ പിന്നിട്ട ബാബരി കേസില്‍ അദ്വാനി ഉള്‍പ്പെടെ നേതാക്കള്‍ വിചാരണ നേരിടണമെന്നത് വളരെ സ്വാഗതാര്‍ഹമായ കാര്യമാണ്. ബാബരി സംഭവം രാഷ്ട്രീയ ഗൂഢാലോചനയായിരുന്നുവെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ബാബരി കേസില്&#x200d; എല്&#x200d;.കെ അദ്വാനി ഉള്&#x200d;പ്പെടെ മുതിര്&#x200d;ന്ന ബിജെപി നേതാക്കള്&#x200d;ക്കെതിരെ ഗുഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് മതേതര മൂല്യങ്ങള്&#x200d; നഷ്ടപ്പെട്ടിട്ടില്ലെന്നതിനു തെളിവാണ് വിധി. വര്&#x200d;ഷങ്ങള്&#x200d; പിന്നിട്ട ബാബരി കേസില്&#x200d; അദ്വാനി ഉള്&#x200d;പ്പെടെ നേതാക്കള്&#x200d; വിചാരണ നേരിടണമെന്നത് വളരെ സ്വാഗതാര്&#x200d;ഹമായ കാര്യമാണ്. ബാബരി സംഭവം രാഷ്ട്രീയ ഗൂഢാലോചനയായിരുന്നുവെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslimleague-on-babri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
