<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KURDISH &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kurdish/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 14 Nov 2022 13:55:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KURDISH &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുര്&#x200d;ദിഷ് ആക്രമണത്തില്&#x200d; അപലപിച്ച് അമേരിക്ക; അനുശോചനം കയ്യില്&#x200d; വച്ചാല്&#x200d; മതിയെന്ന് എര്&#x200d;ദോഗന്&#x200d;</title>
		<link>https://www.chandrikadaily.com/america-condemns-kurdish-attack.html</link>
					<comments>https://www.chandrikadaily.com/america-condemns-kurdish-attack.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 14 Nov 2022 13:55:42 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[KURDISH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221720</guid>

					<description><![CDATA[തുര്&#x200d;ക്കിക്ക് അമേരിക്കയുടെ അനുശോചനം വേണ്ടെന്ന് എര്&#x200d;ദോഗന്&#x200d; സര്&#x200d;ക്കാര്&#x200d;.]]></description>
										<content:encoded><![CDATA[<p>ഇസ്താംബൂള്&#x200d;: തുര്&#x200d;ക്കിയിലെ ഇസ്താംബൂളില്&#x200d; നടന്ന ആക്രമണത്തിന് പിന്നില്&#x200d; കുര്&#x200d;ദിഷ് ഭീകരരാണെന്ന റിപ്പോര്&#x200d;ട്ടുകളാണ് പുറത്തുവരുന്നത്. ആറ് പേരുടെ ജീവനെടുക്കുകയും അമ്പതിലധികം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്ത ആക്രമണത്തെ ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങള്&#x200d; അപലപിച്ചിരുന്നു. ഇപ്പോഴിതാ തുര്&#x200d;ക്കിയില്&#x200d; നടന്ന കുര്&#x200d;ദിഷ് ആക്രമണത്തെ അപലപിച്ച് അമേരിക്കയും രംഗത്തെത്തി. എന്നാല്&#x200d; തുര്&#x200d;ക്കിക്ക് അമേരിക്കയുടെ അനുശോചനം വേണ്ടെന്ന് എര്&#x200d;ദോഗന്&#x200d; സര്&#x200d;ക്കാര്&#x200d;.</p>
<p>ഇസ്താംബൂളില്&#x200d; നടന്ന സ്‌ഫോടനത്തെ അപലപിച്ച് യുഎസ് എംബസി രംഗത്തെത്തുകയും തുര്&#x200d;ക്കി ഇത് നിരസിക്കുകയും ചെയ്തു. ഞായറാഴ്ച ഇസ്താംബൂളിലെ തിരക്കേറിയ തെരുവില്&#x200d; നടന്ന സ്‌ഫോടനത്തില്&#x200d; 9കാരിയും പിതാവും 15കാരിയും അമ്മയും ഉള്&#x200d;പ്പെടെ ആറ് പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ 22 പേര്&#x200d; അറസ്റ്റിലായി. ഇതില്&#x200d; ബോംബ് സ്ഥാപിച്ചതായി കരുതുന്നയാളും ഉള്&#x200d;പ്പെട്ടിട്ടുണ്ട്. കുര്&#x200d;ദിഷ് ഭീകരര്&#x200d; പരിശീലിപ്പിച്ച് വിട്ടയച്ച സിറിയന്&#x200d; വനിതയാണ് അറസ്റ്റിലായിരിക്കുന്നതെന്ന് തുര്&#x200d;ക്കിഷ് പോലീസ് പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/america-condemns-kurdish-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിറിയയില്&#x200d; യുദ്ധകുറ്റകൃത്യം; യു.എന്&#x200d; അന്താരാഷ്ട്ര കോടതിയിലേക്ക്</title>
		<link>https://www.chandrikadaily.com/syria-attacks-un-went-international-court.html</link>
					<comments>https://www.chandrikadaily.com/syria-attacks-un-went-international-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Mar 2018 16:08:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KURDISH]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[turkey]]></category>
		<category><![CDATA[un]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72811</guid>

					<description><![CDATA[ന്യൂയോര്&#x200d;ക്ക്: സിറിയന്&#x200d; തലസ്ഥാനമായ ദമസ്‌കസിനു സമീപം കിഴക്കന്&#x200d; ഗൂതയില്&#x200d; യുദ്ധകുറ്റകൃത്യങ്ങള്&#x200d; നടന്നതായി യു.എന്&#x200d; മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്&#x200d; ഹുസൈന്&#x200d;. സിറിയയില്&#x200d; കണ്ടുകൊണ്ടിരിക്കുന്നത് യുദ്ധകുറ്റകൃത്യങ്ങളാണെന്നും കുറ്റക്കാര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി വേണമെന്നും യു.എന്&#x200d; മനുഷ്യാവകാശ കൗണ്&#x200d;സില്&#x200d; വിളിച്ചുചേര്&#x200d;ത്ത അടിയന്ത യോഗത്തില്&#x200d; അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചക്കിടെ വ്യോമാക്രമണങ്ങളില്&#x200d; 674 പേര്&#x200d; കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്ത കിഴക്കന്&#x200d; ഗൂതയിലെ സ്ഥിതിഗതികളില്&#x200d;ഹുസൈന്&#x200d; ആശങ്ക പ്രകടിപ്പിച്ചു. യുദ്ധകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്&#x200d; നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സാധാരണക്കാര്&#x200d;ക്കുമേല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: സിറിയന്&#x200d; തലസ്ഥാനമായ ദമസ്‌കസിനു സമീപം കിഴക്കന്&#x200d; ഗൂതയില്&#x200d; യുദ്ധകുറ്റകൃത്യങ്ങള്&#x200d; നടന്നതായി യു.എന്&#x200d; മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്&#x200d; ഹുസൈന്&#x200d;. സിറിയയില്&#x200d; കണ്ടുകൊണ്ടിരിക്കുന്നത് യുദ്ധകുറ്റകൃത്യങ്ങളാണെന്നും കുറ്റക്കാര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി വേണമെന്നും യു.എന്&#x200d; മനുഷ്യാവകാശ കൗണ്&#x200d;സില്&#x200d; വിളിച്ചുചേര്&#x200d;ത്ത അടിയന്ത യോഗത്തില്&#x200d; അദ്ദേഹം പറഞ്ഞു.</p>
<p>രണ്ടാഴ്ചക്കിടെ വ്യോമാക്രമണങ്ങളില്&#x200d; 674 പേര്&#x200d; കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്ത കിഴക്കന്&#x200d; ഗൂതയിലെ സ്ഥിതിഗതികളില്&#x200d;ഹുസൈന്&#x200d; ആശങ്ക പ്രകടിപ്പിച്ചു. യുദ്ധകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്&#x200d; നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സാധാരണക്കാര്&#x200d;ക്കുമേല്&#x200d; ബോംബ് വര്&#x200d;ഷിക്കുന്നതും സഹായം എത്തിക്കുന്നത് തടയുന്നതും യുദ്ധകുറ്റകൃത്തിന്റെ പരിധിയില്&#x200d; വരുമെന്ന് ഹുസൈന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>മേഖലയില്&#x200d; യു.എന്&#x200d; രക്ഷാസമിതി അടിയന്തര വെടിനിര്&#x200d;ത്തലിന് ആഹ്വാനം ചെയ്തിട്ടും ഫലമുണ്ടായിട്ടില്ല. കിഴക്കന്&#x200d; ഗൂതയില്&#x200d;നിന്ന് സാധാരണക്കാര്&#x200d;ക്ക് പുറത്തുപോകാന്&#x200d; സൗകര്യമൊരുക്കുന്നതിന് റഷ്യ അഞ്ച് മണിക്കൂര്&#x200d; വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ചിരുന്നു. അതും ഫലം കണ്ടിട്ടില്ലെന്ന് നഗരവാസികള്&#x200d; പറയുന്നു. സിറിയന്&#x200d; സൈനിക ഉപരോധത്തെ തുടര്&#x200d;ന്ന് ഭക്ഷ്യവസ്തുക്കള്&#x200d;ക്കും മരുന്നിനും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. 12 ശതമാനം കുട്ടികള്&#x200d; പോഷകാഹാരക്കുറവിനെ തുടര്&#x200d;ന്ന് അവശരാണെന്ന് യു.എന്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/syria-attacks-un-went-international-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുര്‍ദിഷ് ഹിതപരിശോധന നാളെ;  ഇറാഖില്‍ വ്യാപക പ്രതിഷേധം</title>
		<link>https://www.chandrikadaily.com/middleeastkurds-iraq-independence.html</link>
					<comments>https://www.chandrikadaily.com/middleeastkurds-iraq-independence.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Sep 2017 17:27:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KURDISH]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45239</guid>

					<description><![CDATA[ബഗ്ദാദ്: ഇറാഖില്‍നിന്ന് വിട്ടുപോകുന്നതു സംബന്ധിച്ച് കുര്‍ദിസ്താന്‍ മേഖലയില്‍  ഹിതപരിശോധന നടക്കവെ രാജ്യമെങ്ങും പ്രതിഷേധം. ഹിതപരിശോധന തടയണമെന്നാവശ്യപ്പെട്ട് കിഴക്കന്‍ ഇറാഖില്‍ നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി. കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ഹിതപരിശോധന നടക്കുന്നത്. ഇറാഖിന്റെ തകര്‍ച്ചക്ക് കാരണമാകുന്ന നീക്കത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഐക്യരാഷ്ട്രസഭയും യു.എസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളും കുര്‍ദിഷ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയല്‍രാജ്യങ്ങളായ തുര്‍ക്കിയും ഇറാനും ഹിതപരിശോധനക്ക് എതിരാണ്. മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ക്കെതിരെ തുടരുന്ന പോരാട്ടത്തെ ഇറാഖിന്റെ വിഭജനം ദുര്‍ബലമാക്കുമെന്ന് അവര്‍ മുന്നറിയിപ്പുനല്‍കുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ബഗ്ദാദ്: ഇറാഖില്&#x200d;നിന്ന് വിട്ടുപോകുന്നതു സംബന്ധിച്ച് കുര്&#x200d;ദിസ്താന്&#x200d; മേഖലയില്&#x200d;  ഹിതപരിശോധന നടക്കവെ രാജ്യമെങ്ങും പ്രതിഷേധം. ഹിതപരിശോധന തടയണമെന്നാവശ്യപ്പെട്ട് കിഴക്കന്&#x200d; ഇറാഖില്&#x200d; നൂറുകണക്കിന് ആളുകള്&#x200d; തെരുവിലിറങ്ങി.<br />
കുര്&#x200d;ദിസ്താന്&#x200d; റീജ്യണല്&#x200d; ഗവണ്&#x200d;മെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ഹിതപരിശോധന നടക്കുന്നത്. ഇറാഖിന്റെ തകര്&#x200d;ച്ചക്ക് കാരണമാകുന്ന നീക്കത്തില്&#x200d;നിന്ന് വിട്ടുനില്&#x200d;ക്കണമെന്ന് ഐക്യരാഷ്ട്രസഭയും യു.എസ് ഉള്&#x200d;പ്പെടെയുള്ള പാശ്ചാത്യ ശക്തികളും കുര്&#x200d;ദിഷ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p><img src="https://e3.365dm.com/17/09/1096x616/4e03ea3dfd0d1984b1ef215a8a7e47b93f2e0576d8b27174983b46aa429537e5_4109410.jpg?20170924104023" alt="Supporters wave flags and chant slogans inside the Erbil Stadium while waiting to hear Kurdish President Masoud Barzani" /></p>
<p>അയല്&#x200d;രാജ്യങ്ങളായ തുര്&#x200d;ക്കിയും ഇറാനും ഹിതപരിശോധനക്ക് എതിരാണ്. മേഖലയെ തകര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്ന ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്&#x200d;ക്കെതിരെ തുടരുന്ന പോരാട്ടത്തെ ഇറാഖിന്റെ വിഭജനം ദുര്&#x200d;ബലമാക്കുമെന്ന് അവര്&#x200d; മുന്നറിയിപ്പുനല്&#x200d;കുന്നു. ഹിതപരിശോധന നടക്കുന്ന കിര്&#x200d;ക്കുക്ക് പ്രവിശ്യയില്&#x200d; ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്&#x200d; നാല് കുര്&#x200d;ദിഷ് സൈനികര്&#x200d; കൊല്ലപ്പെട്ടിരുന്നു. ഏഴു കുര്&#x200d;ദിഷ് പെഷ്‌മെര്&#x200d;ഗ സൈനികര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. തലസ്ഥാനമായ ബഗ്ദാദില്&#x200d;നിന്ന് 250 കിലോമീറ്റര്&#x200d; അകലെ കുര്&#x200d;ദിഷ് സൈനികരുടെ പട്രോള്&#x200d; വാഹനത്തിനുനേരെയാണ് ബോംബാക്രമണം നടന്നത്.</p>
<p>സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹിതപരിശോധന നീട്ടിവെക്കണമെന്ന അന്താരാഷ്ട്ര ആവശ്യം കുര്&#x200d;ദിസ്താന്&#x200d; പ്രസിഡന്റ് മസൂദ് ബര്&#x200d;സാനി തള്ളി. ഐക്യരാഷ്ട്രസഭയും അമേരിക്കയും ബ്രിട്ടനും ഹിതപരിശോധന തടയാന്&#x200d; നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുര്&#x200d;ദിഷ് ഭരണകൂടം നിലപാടില്&#x200d; ഉറച്ചുനില്&#x200d;ക്കുമെന്ന് ബര്&#x200d;സാനിയുടെ ഉന്നത ഉപദേഷ്ടാവ് ഹുഷിയാര്&#x200d; സബരി വ്യക്തമാക്കി. സ്വയംനിര്&#x200d;ണയാവകാശത്തിന് ലഭിക്കുന്ന ചരിത്രപരമായ അവസരമായാണ് ഭൂരിഭാഗം കുര്&#x200d;ദുകളും ഹിതപരിശോധനയെ കാണുന്നത്. ബ്രിട്ടനും ഫ്രാന്&#x200d;സും ചേര്&#x200d;ന്ന് പശ്ചിമേഷ്യയെ വിഭജിച്ച പൈകോട്ട് കരാറിനെ തുടര്&#x200d;ന്ന് മൂന്നു കോടിയോളം കുര്&#x200d;ദുകള്&#x200d; ഇറാന്&#x200d;, തുര്&#x200d;ക്കി, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്&#x200d; ചിതറാന്&#x200d; കാരണമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/middleeastkurds-iraq-independence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
