<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kushner &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kushner/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 01 Dec 2020 16:17:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kushner &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഖത്തറിനെതിരെയുള്ള ഉപരോധം പിന്&#x200d;വലിക്കുമോ? വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജെറാദ് കുഷ്‌നര്&#x200d; സൗദിയില്&#x200d;</title>
		<link>https://www.chandrikadaily.com/jared-kushner-saudi-arabia-qatar-tensions-iranian.html</link>
					<comments>https://www.chandrikadaily.com/jared-kushner-saudi-arabia-qatar-tensions-iranian.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 01 Dec 2020 16:14:29 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jared kushner]]></category>
		<category><![CDATA[Kushner]]></category>
		<category><![CDATA[saudi embargo]]></category>
		<category><![CDATA[saudi-iran]]></category>
		<category><![CDATA[saudi-qatar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170026</guid>

					<description><![CDATA[സൗദിക്കും ഖത്തറിനുമിടയിലുള്ള നയതന്ത്ര പരിഹാരമാണ് സന്ദര്&#x200d;ശന ലക്ഷ്യമെന്ന് വാള്&#x200d;സ്ട്രീറ്റ് ജേര്&#x200d;ണല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>റിയാദ്: മധ്യേഷ്യയിലെ നയതന്ത്ര പ്രശ്‌നങ്ങളില്&#x200d; ഇടപെടുമെന്ന സൂചന നല്&#x200d;കി യുഎസ് പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് സീനിയര്&#x200d; ഉപദേഷ്ടാവുമായ ജെറാദ് കുഷ്‌നര്&#x200d; സൗദിയില്&#x200d;. നിയോമില്&#x200d; കിരീടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാനുമായി കുഷ്‌നറും സംഘവും ചര്&#x200d;ച്ച നടത്തും.</p>
<p>സൗദിയിലെ ചര്&#x200d;ച്ചകള്&#x200d;ക്കു പിന്നാലെ സംഘം ഖത്തറിലെത്തും. ഖത്തര്&#x200d; അമീര്&#x200d; തമീം ബിന്&#x200d; ഹമദ് അല്&#x200d;ഥാനിയുമായും കുഷ്‌നര്&#x200d; ചര്&#x200d;ച്ച നടത്തും. യുഎസിലെ മധ്യേഷ്യന്&#x200d; പ്രതിനിധി അവി ബെര്&#x200d;കോവിസ്റ്റ്‌സ്, മുതിര്&#x200d;ന്ന നയതന്ത്ര ഉദ്യോഗസ്ഥരായ ബ്രൈന്&#x200d; ഹൂക്, ആദം ബോഹ്ലര്&#x200d; എന്നിവരും യുഎസ് സംഘത്തിലുണ്ട്.</p>
<p>സൗദിക്കും ഖത്തറിനുമിടയിലുള്ള നയതന്ത്ര പരിഹാരമാണ് സന്ദര്&#x200d;ശന ലക്ഷ്യമെന്ന് വാള്&#x200d;സ്ട്രീറ്റ് ജേര്&#x200d;ണല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഇസ്രയേലുമായി സൗദിയെ നയതന്ത്ര ബന്ധത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും കുഷ്‌നര്&#x200d;ക്കുണ്ട്. ട്രംപ് അധികാരമൊഴിയും മുമ്പ് ബന്ധം സാധ്യമാക്കാനാണ് യുഎസ് ആലോചിക്കുന്നത്. ജനുവരി 20നാണ് യുഎസില്&#x200d; അധികാരക്കൈമാറ്റം നടക്കുന്നത്.</p>
<p>നേരത്തെ, യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. എന്നാല്&#x200d; സൗദിയും ഖത്തറും അതിനു തയ്യാറായിരുന്നില്ല.</p>
<p>ഇറാന്റെ ആണവ ശാസ്ത്രജ്ഞന്&#x200d; മുഹ്‌സിന്&#x200d; ഫഖ്‌രിസദ ടെഹ്‌റാനില്&#x200d; കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കുഷ്‌നര്&#x200d; സൗദിയിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൊലപാതകത്തിന് പിന്നില്&#x200d; ഇസ്രയേല്&#x200d; ആണ് എന്നാണ് ഇറാന്റെ ആരോപണം. ഇറാനെതിരെ അറബ് ലോകത്ത് പിന്തുണയുണ്ടാക്കുക എന്ന ലക്ഷ്യവും സന്ദര്&#x200d;ശനത്തിന് പിന്നില്&#x200d; ഉണ്ട് എന്ന് കരുതപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jared-kushner-saudi-arabia-qatar-tensions-iranian.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമേഷ്യ: കുഷ്‌നറുടെ  ശ്രമം പാളി</title>
		<link>https://www.chandrikadaily.com/kushner-with-abbas.html</link>
					<comments>https://www.chandrikadaily.com/kushner-with-abbas.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Jun 2017 16:08:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Asia]]></category>
		<category><![CDATA[Kushner]]></category>
		<category><![CDATA[Mahmode Abbas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33560</guid>

					<description><![CDATA[റാമല്ല: പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച ഉപാധികള്‍ ഫലസ്തീന്‍ തള്ളി. ഇസ്രാഈലുമായി ചര്‍ച്ച ആരംഭിക്കുന്നതിനു മുന്നോടിയായി ഭീകരര്‍ക്ക് പണം നല്‍കുന്നത് തടയണമെന്ന ആവശ്യം അമേരിക്കയുടെ നീക്കങ്ങളില്‍ സംശയം സൃഷ്ടിക്കുന്നുണ്ടെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കക്ക് ഉദ്ദേശ്യമില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉന്നത വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്‍ ഫലസ്തീന്‍ അതോറിറ്റി മഹ്മൂദ് അബ്ബാസുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ഇസ്രാഈലിലെ ജയിലില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>റാമല്ല: പശ്ചിമേഷ്യന്&#x200d; സമാധാന ചര്&#x200d;ച്ചകള്&#x200d; പുനരാരംഭിക്കുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച ഉപാധികള്&#x200d; ഫലസ്തീന്&#x200d; തള്ളി. ഇസ്രാഈലുമായി ചര്&#x200d;ച്ച ആരംഭിക്കുന്നതിനു മുന്നോടിയായി ഭീകരര്&#x200d;ക്ക് പണം നല്&#x200d;കുന്നത് തടയണമെന്ന ആവശ്യം അമേരിക്കയുടെ നീക്കങ്ങളില്&#x200d; സംശയം സൃഷ്ടിക്കുന്നുണ്ടെന്ന് ഫലസ്തീന്&#x200d; വൃത്തങ്ങള്&#x200d; പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്&#x200d; അമേരിക്കക്ക് ഉദ്ദേശ്യമില്ലെന്നാണ് ഇതില്&#x200d;നിന്ന് വ്യക്തമാകുന്നതെന്ന് അവര്&#x200d; ചൂണ്ടിക്കാട്ടി.<br />
യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ മരുമകനും ഉന്നത വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്&#x200d; ഫലസ്തീന്&#x200d; അതോറിറ്റി മഹ്മൂദ് അബ്ബാസുമായി നടത്തിയ ചര്&#x200d;ച്ച പരാജയമായിരുന്നുവെന്നാണ് ഇതില്&#x200d;നിന്ന് വ്യക്തമാകുന്നത്. ഇസ്രാഈലിലെ ജയിലില്&#x200d; കഴിയുന്ന ഫലസ്തീന്&#x200d; തടവുകാര്&#x200d;ക്കും കുടുംബത്തിനും പണം നല്&#x200d;കുന്നത് നിര്&#x200d;ത്തണമെന്ന കുഷ്‌നറുടെ ആവശ്യം അബ്ബാസിനെ പ്രകോപിതനാക്കി. അത്തരം ആവശ്യങ്ങള്&#x200d; അബ്ബാസ് തള്ളുകയും ചെയ്തതായി ഫലസ്തീന്&#x200d; വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്&#x200d; പറയുന്നു. വര്&#x200d;ഷങ്ങളായി സ്തംഭിച്ചുകിടക്കുന്ന ഫലസ്തീന്&#x200d;-ഇസ്രാഈല്&#x200d; ചര്&#x200d;ച്ച പുനരാരംഭിക്കുന്നതിന് പ്രത്യേക ഫോര്&#x200d;മുലയൊന്നും കൈവശമില്ലാതെയാണ് കുഷ്‌നര്&#x200d; അബ്ബാസിനെ കണ്ടത്. മാത്രമല്ല, ഇസ്രാഈലിന്റെ വാക്കുകളില്&#x200d; മാത്രം വിശ്വസിച്ചുകൊണ്ടായിരുന്നു ചര്&#x200d;ച്ചയിലുടനീളം കുഷ്‌നറുടെ സംസാരം. ജറൂസലമില്&#x200d; ഇസ്രാഈല്&#x200d; പൊലീസുകാരി കൊല്ലപ്പെട്ട ആക്രമണം തടയാന്&#x200d; സാധിക്കാത്തതിന് കുഷ്‌നര്&#x200d; ഫലസ്തീന്&#x200d; അതോറിറ്റി കുറ്റപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട പൊലീസുകാരി ഹഡാസ് മല്&#x200d;കയുടെ കുടുംബത്തെ സന്ദര്&#x200d;ശിച്ച ശേഷമാണ് കുഷ്‌നറും സംഘവും അമേരിക്കയിലേക്ക് മടങ്ങിയത്.<br />
ഇസ്രാഈലിന്റെ ആശങ്കകളെ അക്ഷരംപ്രതി അംഗീകരിച്ചുകൊണ്ടായിരുന്നു യു.എസ് സംഘത്തിന്റെ നീക്കങ്ങള്&#x200d;. പാവപ്പെട്ട ഫലസ്തീന്&#x200d; തടവുകാര്&#x200d;ക്ക് സാമ്പത്തിക സഹായം നല്&#x200d;കുന്നതിനെപ്പോലും ഇസ്രാഈലിന്റെ ഭാഷ ഉപയോഗിച്ച് ഭീകരതയെന്ന് വിശേഷിപ്പിക്കാനാണ് കുഷ്‌നര്&#x200d; ശ്രമിച്ചത്. ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ ഉപദേശകരെപ്പോലെയാണ് അദ്ദേഹം സംസാരിച്ചതെന്നും വിശ്വസ്തരായ മധ്യസ്ഥരെപ്പോലെ അല്ലെന്നും ഒരു ഫലസ്തീന്&#x200d; ഉദ്യോഗസ്ഥന്&#x200d; കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kushner-with-abbas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
