<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>lalu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/lalu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 22 Mar 2018 15:15:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>lalu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാധ്യമപ്രവര്&#x200d;ത്തകന്റെ കൊല; ലാലുവിന്റെ മകന്&#x200d; തേജ് പ്രതാപിന് ക്ലീന്&#x200d;ചിറ്റ്</title>
		<link>https://www.chandrikadaily.com/supreme-court-closes-inquiry-into-tej-pratap-yadavs-role-in-bihar-journalists-murder.html</link>
					<comments>https://www.chandrikadaily.com/supreme-court-closes-inquiry-into-tej-pratap-yadavs-role-in-bihar-journalists-murder.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Mar 2018 15:09:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[Journalist Killed]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[lalu prasad yadav]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[Tej Pratap Yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76290</guid>

					<description><![CDATA[ന്യുഡല്&#x200d;ഹി: മാധ്യമപ്രവര്&#x200d;ത്തകന്&#x200d; രാജ്ദിയോ രഞ്ജന്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്&#x200d; മുന്&#x200d; ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപിനെതിരായ എല്ലാ നടപടിക്രമങ്ങളും സുപ്രീംകോടതി റദ്ദാക്കി. കൊലപാതകത്തില്&#x200d; തേജ് പ്രതാപിന്റെ പങ്ക് കണ്ടെത്താന്&#x200d; കഴിഞ്ഞിട്ടില്ലെന്ന സി.ബി.ഐ നിലപാട് ചോദ്യം ചെയ്ത് മാധ്യമപ്രവര്&#x200d;ത്തകന്റെ ഭാര്യ ആശയാണ് കോടതിയെ സമീപിച്ചത്. രഞ്ജന്&#x200d; കൊലക്കേസില്&#x200d; അറസ്റ്റിലായ മൊഹദ് കൈഫ്, ജാവദ് എന്നിവര്&#x200d;ക്കൊപ്പം തേജ് പ്രതാപ് നില്&#x200d;ക്കുന്ന ചിത്രവും വീഡിയോ ദൃശ്യങ്ങളും പുറത്തുകൊണ്ടുവന്ന മാധ്യമ റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടിയാണ് ആശ പരമോന്നത [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യുഡല്&#x200d;ഹി: മാധ്യമപ്രവര്&#x200d;ത്തകന്&#x200d; രാജ്ദിയോ രഞ്ജന്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്&#x200d; മുന്&#x200d; ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപിനെതിരായ എല്ലാ നടപടിക്രമങ്ങളും സുപ്രീംകോടതി റദ്ദാക്കി. കൊലപാതകത്തില്&#x200d; തേജ് പ്രതാപിന്റെ പങ്ക് കണ്ടെത്താന്&#x200d; കഴിഞ്ഞിട്ടില്ലെന്ന സി.ബി.ഐ നിലപാട് ചോദ്യം ചെയ്ത് മാധ്യമപ്രവര്&#x200d;ത്തകന്റെ ഭാര്യ ആശയാണ് കോടതിയെ സമീപിച്ചത്. രഞ്ജന്&#x200d; കൊലക്കേസില്&#x200d; അറസ്റ്റിലായ മൊഹദ് കൈഫ്, ജാവദ് എന്നിവര്&#x200d;ക്കൊപ്പം തേജ് പ്രതാപ് നില്&#x200d;ക്കുന്ന ചിത്രവും വീഡിയോ ദൃശ്യങ്ങളും പുറത്തുകൊണ്ടുവന്ന മാധ്യമ റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടിയാണ് ആശ പരമോന്നത കോടതിയെ സമീപിച്ചത്. ഇതുപ്രകാരം സി.ബി.ഐയോട് ഈ റിപ്പോള്&#x200d;ട്ടുകളില്&#x200d; അന്വേഷണം നടത്താന്&#x200d; കോടതി നിര്&#x200d;ദേശിക്കുകയായിരുന്നു. എന്നാല്&#x200d; തേജ് പ്രതാപിനെതിരെ ഒരു തെളിവും കണ്ടെത്താന്&#x200d; സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇന്നലെ ഹര്&#x200d;ജി പരിഗണിക്കവേ അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; അമാന്&#x200d; ലേഖി കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എം.എം ഖാന്&#x200d;വില്&#x200d;കര്&#x200d;, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്&#x200d; ഉള്&#x200d;പ്പെടുന്ന ബെഞ്ച് കേസ് ഹര്&#x200d;ജി തള്ളിയത്. അതേസമയം, ഭാവിയില്&#x200d; എന്തെങ്കിലും നിര്&#x200d;ണായക വിവരങ്ങള്&#x200d; ലഭിച്ചാല്&#x200d; ഹര്&#x200d;ജിക്കാരിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 2016 മേയ് 13നാണ് വടക്കന്&#x200d; ബിഹാറിലെ സിവാനില്&#x200d; രഞ്ജന്&#x200d; വെടിയേറ്റു മരിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘം രഞ്ജനെ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-closes-inquiry-into-tej-pratap-yadavs-role-in-bihar-journalists-murder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലിത്തീറ്റ അഴിമതി: നാലാമത്തെ കേസിലും ലാലു കുറ്റക്കാരന്&#x200d;</title>
		<link>https://www.chandrikadaily.com/lalu-prasad-yadav-leaves-cbi-court-in-ranchi-after-being-pronounced-guilty-in-dumka-treasury-case.html</link>
					<comments>https://www.chandrikadaily.com/lalu-prasad-yadav-leaves-cbi-court-in-ranchi-after-being-pronounced-guilty-in-dumka-treasury-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Mar 2018 13:10:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[lalu prasad yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75750</guid>

					<description><![CDATA[പട്‌ന: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ആര്&#x200d;.ജെ.ഡി നേതാവും മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ഡുംക ട്രഷറി കേസിലാണ് റാഞ്ചിയിലെ സി.ബി.ഐ കോടതി ലാലുവിനെതിരെ വിധി പ്രസ്താവിച്ചത്. അതേസമയം ബിഹാര്&#x200d; മുന്&#x200d;മുഖ്യമന്ത്രിയും കേസില്&#x200d; പ്രതിയുമായ ജഗന്നാഥ് മിശ്രയെ കോടതി വെറുതെ വിട്ടു. വിധി പ്രസ്താവം കേള്&#x200d;ക്കാന്&#x200d; ലാലു കോടതിയില്&#x200d; എത്തിയിരുന്നു. ലാലു ബിഹാര്&#x200d; മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവില്&#x200d; സര്&#x200d;ക്കാര്&#x200d; ഫണ്ട് വകമാറ്റി ചിലവഴിച്ചതാണ് കേസിനാധാരം.1995 ഡിസംബറിനും ജനുവരി [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ആര്&#x200d;.ജെ.ഡി നേതാവും മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ഡുംക ട്രഷറി കേസിലാണ് റാഞ്ചിയിലെ സി.ബി.ഐ കോടതി ലാലുവിനെതിരെ വിധി പ്രസ്താവിച്ചത്. അതേസമയം ബിഹാര്&#x200d; മുന്&#x200d;മുഖ്യമന്ത്രിയും കേസില്&#x200d; പ്രതിയുമായ ജഗന്നാഥ് മിശ്രയെ കോടതി വെറുതെ വിട്ടു. വിധി പ്രസ്താവം കേള്&#x200d;ക്കാന്&#x200d; ലാലു കോടതിയില്&#x200d; എത്തിയിരുന്നു. ലാലു ബിഹാര്&#x200d; മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവില്&#x200d; സര്&#x200d;ക്കാര്&#x200d; ഫണ്ട് വകമാറ്റി ചിലവഴിച്ചതാണ് കേസിനാധാരം.1995 ഡിസംബറിനും ജനുവരി 1996 നും ഇടയില്&#x200d; ഡുംക ട്രഷറിയില്&#x200d;നിന്ന് 3.13 കോടിരൂപ വെട്ടിച്ചെന്നാണ് കേസ്. ലാലുവും ജഗന്നാഥ് മിശ്രയും ഉള്&#x200d;പ്പെടെ 31 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. വിചാരണ സമയത്തു 14 പേര്&#x200d; മരിക്കുകയും രണ്ടുപേര്&#x200d; മാപ്പുസാക്ഷികളാവുകയും ചെയ്തതോടെ ഇവരെ പ്രതിപ്പട്ടികയില്&#x200d;നിന്ന് ഒഴിവാക്കി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസില്&#x200d; ലാലു കുറ്റക്കാരനാണെന്ന് 2013 ല്&#x200d; കോടതി കണ്ടെത്തിയിരുന്നു. ആ കേസില്&#x200d; അഞ്ച് വര്&#x200d;ഷം ശിക്ഷയും ലാലുവിന് ലഭിച്ചിരുന്നു. രണ്ടാമത്തെ കേസില്&#x200d; 2017 ഡിസംബര്&#x200d; 23നാണ് വിധി വന്നത്. ആ കേസില്&#x200d; മൂന്നരവര്&#x200d;ഷം തടവാണ് ലാലുവിന് കോടതി വിധിച്ചത്.മൂന്നാമത്തെ കേസില്&#x200d; 2018 ജനുവരിയില്&#x200d; കുറ്റക്കാരനെന്ന് കണ്ടെത്തുകയും അഞ്ചുവര്&#x200d;ഷം തടവ് ലഭിക്കുകയും ചെയ്തിരുന്നു. നിലവില്&#x200d; ജയില്&#x200d; ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ അനാരോഗ്യത്തെ തുടര്&#x200d;ന്ന് ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Fodder scam(Dumka) case hearing: Verdict expected to be pronounced at 2 pm today by Ranchi Court, Lalu Yadav will not be present in court as he is unwell and in hospital for the last three days (file pic) <a href="https://t.co/cRueXo6Vra">pic.twitter.com/cRueXo6Vra</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/975561151512764422?ref_src=twsrc%5Etfw">March 19, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lalu-prasad-yadav-leaves-cbi-court-in-ranchi-after-being-pronounced-guilty-in-dumka-treasury-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലിത്തീറ്റ കുംഭകോണം: ലാലുവിനെതിരായ മൂന്നാം കേസില്&#x200d; വിധി ഇന്ന്</title>
		<link>https://www.chandrikadaily.com/verdict-for-lalu-in-chaibasa-fodder-scam-case-likely-today.html</link>
					<comments>https://www.chandrikadaily.com/verdict-for-lalu-in-chaibasa-fodder-scam-case-likely-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 24 Jan 2018 05:59:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lalu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66529</guid>

					<description><![CDATA[റാഞ്ചി: ബിഹാര്&#x200d; മുന്&#x200d; മുഖ്യമന്ത്രിയും ആര്&#x200d;ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്&#x200d; വിധി ഇന്ന്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. ആദ്യ രണ്ടു കേസുകളില്&#x200d; ലാലു കുറ്റക്കാരനെന്നു കണ്ടു ശിക്ഷ വിധിച്ചിരുന്നു. 900 കോടി രൂപയോളം തട്ടിപ്പു നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്. 1992-1994 കാലയളവില്&#x200d; വ്യാജരേഖകള്&#x200d; നല്&#x200d;കി ചയിബസ ട്രഷറിയില്&#x200d; നിന്ന് 37.63 കോടി രൂപ പിന്&#x200d;വലിച്ചതായാണ് ഇന്നത്തെ കേസ്. ഡിയോഹര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: ബിഹാര്&#x200d; മുന്&#x200d; മുഖ്യമന്ത്രിയും ആര്&#x200d;ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്&#x200d; വിധി ഇന്ന്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. ആദ്യ രണ്ടു കേസുകളില്&#x200d; ലാലു കുറ്റക്കാരനെന്നു കണ്ടു ശിക്ഷ വിധിച്ചിരുന്നു.<br />
900 കോടി രൂപയോളം തട്ടിപ്പു നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്.<br />
1992-1994 കാലയളവില്&#x200d; വ്യാജരേഖകള്&#x200d; നല്&#x200d;കി ചയിബസ ട്രഷറിയില്&#x200d; നിന്ന് 37.63 കോടി രൂപ പിന്&#x200d;വലിച്ചതായാണ് ഇന്നത്തെ കേസ്. ഡിയോഹര്&#x200d; ട്രഷറില്&#x200d; നിന്ന് 82.42 ലക്ഷം രൂപ പിന്&#x200d;വലിച്ച കേസില്&#x200d; മൂന്നരവര്&#x200d;ഷം തടവിനു ശിക്ഷിക്കപ്പെട്ടു ബിര്&#x200d;സമുണ്ട ജയിലിലാണ് ഇപ്പോള്&#x200d; ലാലു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/verdict-for-lalu-in-chaibasa-fodder-scam-case-likely-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിസാ ഭാരതിക്കെതിരെ പുതിയ  കുറ്റപത്രം സമര്&#x200d;പ്പിച്ചു</title>
		<link>https://www.chandrikadaily.com/pmla-case-ed-files-second-charge-sheet-against-lalu-prasads-daughter-misa-bharti.html</link>
					<comments>https://www.chandrikadaily.com/pmla-case-ed-files-second-charge-sheet-against-lalu-prasads-daughter-misa-bharti.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 06 Jan 2018 13:26:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[lalu prasad yadav]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63506</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്&#x200d; ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും എം.പിയുമായ മിസാ ഭാരതിക്കെതിരെ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പുതിയ കുറ്റപത്രം സമര്&#x200d;പ്പിച്ചു. മിസ ഭാരതി, ഭര്&#x200d;ത്താവ് ശൈലേഷ് കുമാര്&#x200d; എന്നിവരെ പ്രതിചേര്&#x200d;ത്താണ്  ഡല്&#x200d;ഹി കോടതി മുമ്പാകെ പുതിയ കുറ്റപത്രം സമര്&#x200d;പ്പിച്ചത്. അതേസമയം ഒന്നിനു പിന്നാലെ മറ്റൊന്നായി കുറ്റപത്രം സമര്&#x200d;പ്പിക്കുന്ന എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നടപടിയെ പ്രത്യേക കോടതി ജഡ്ജി എന്&#x200d;.കെ മല്&#x200d;ഹോത്ര വിമര്&#x200d;ശിച്ചു. കേസില്&#x200d; വിചാരണ ആരംഭിക്കുന്നത് അന്വേഷണ ഏജന്&#x200d;സി തന്നെ വൈകിപ്പിക്കുകയാണെന്നും കോടതി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്&#x200d; ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും എം.പിയുമായ മിസാ ഭാരതിക്കെതിരെ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പുതിയ കുറ്റപത്രം സമര്&#x200d;പ്പിച്ചു. മിസ ഭാരതി, ഭര്&#x200d;ത്താവ് ശൈലേഷ് കുമാര്&#x200d; എന്നിവരെ പ്രതിചേര്&#x200d;ത്താണ്  ഡല്&#x200d;ഹി കോടതി മുമ്പാകെ പുതിയ കുറ്റപത്രം സമര്&#x200d;പ്പിച്ചത്.</p>
<p>അതേസമയം ഒന്നിനു പിന്നാലെ മറ്റൊന്നായി കുറ്റപത്രം സമര്&#x200d;പ്പിക്കുന്ന എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നടപടിയെ പ്രത്യേക കോടതി ജഡ്ജി എന്&#x200d;.കെ മല്&#x200d;ഹോത്ര വിമര്&#x200d;ശിച്ചു. കേസില്&#x200d; വിചാരണ ആരംഭിക്കുന്നത് അന്വേഷണ ഏജന്&#x200d;സി തന്നെ വൈകിപ്പിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.<br />
വിചാരണ ആരംഭിക്കാന്&#x200d; കഴിയുമോ, അതോ നിങ്ങള്&#x200d; വീണ്ടും പുതിയ പരാതികള്&#x200d; നല്&#x200d;കുമോ? ഒരു കേസില്&#x200d; നിങ്ങള്&#x200d; എത്ര അനുബന്ധ കുറ്റപത്രങ്ങള്&#x200d; സമര്&#x200d;പ്പിക്കും? മുന്&#x200d;നിര അന്വേഷണ ഏജന്&#x200d;സിയായ നിങ്ങള്&#x200d; ഈ രീതിയില്&#x200d; പെരുമാറരുത്. ഇത് അപൂര്&#x200d;ണമായ പരാതിയാണ്- ജഡ്ജി കുറ്റപ്പെടുത്തി. ഇന്നലെ സമര്&#x200d;പ്പിച്ചതടക്കം ഒരേ കേസില്&#x200d; മൂന്ന് കുറ്റപത്രങ്ങള്&#x200d; സമര്&#x200d;പ്പിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pmla-case-ed-files-second-charge-sheet-against-lalu-prasads-daughter-misa-bharti.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലിത്തീറ്റ കുംഭകോണം; ലാലുവിന് മൂന്നരവര്&#x200d;ഷം തടവ്</title>
		<link>https://www.chandrikadaily.com/fodder-scam-case-rjd-chief-lalu-yadav-sentenced-to-jail-term-of-three-and-half-years-mk.html</link>
					<comments>https://www.chandrikadaily.com/fodder-scam-case-rjd-chief-lalu-yadav-sentenced-to-jail-term-of-three-and-half-years-mk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 06 Jan 2018 11:20:21 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fodder scam]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[lalu prasad yadav]]></category>
		<category><![CDATA[laluprasad yadav]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63472</guid>

					<description><![CDATA[റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്&#x200d; ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്&#x200d;ഷം തടവുശിക്ഷ. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കില്&#x200d; ആറു മാസം കൂടി തടവനുഭവിക്കണം. പലതവണ മാറ്റിവെച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. വിധിയെ സ്വാധീനിക്കാന്&#x200d; ശ്രമമുണ്ടായെന്ന് ജഡ്ജി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കേസിലെ മറ്റു 16 പ്രതികള്&#x200d;ക്കും കോടതി ശിക്ഷ വിധിച്ചു. മൂന്നര വര്&#x200d;ഷം മുതല്&#x200d; ഏഴു വര്&#x200d;ഷം [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്&#x200d; ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്&#x200d;ഷം തടവുശിക്ഷ. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കില്&#x200d; ആറു മാസം കൂടി തടവനുഭവിക്കണം. പലതവണ മാറ്റിവെച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.</p>
<p>വിധിയെ സ്വാധീനിക്കാന്&#x200d; ശ്രമമുണ്ടായെന്ന് ജഡ്ജി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കേസിലെ മറ്റു 16 പ്രതികള്&#x200d;ക്കും കോടതി ശിക്ഷ വിധിച്ചു. മൂന്നര വര്&#x200d;ഷം മുതല്&#x200d; ഏഴു വര്&#x200d;ഷം വരെ തടവാണ് ഇവര്&#x200d;ക്ക് ശിക്ഷ ലഭിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കുമെന്ന് ലാലു പ്രസാദ് യാദവിന്റെ അഭിഭാഷകന്&#x200d; പ്രഭാത് കുമാര്&#x200d; പറഞ്ഞു.<br />
1991-94 കാലയളവില്&#x200d; ലാലു ബിഹാര്&#x200d; മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ ഇടപാടിന്റെ പേരില്&#x200d; ദ്യോഗാര്&#x200d; ജില്ലാ ട്രഷറിയില്&#x200d;നിന്ന് (നിലവില്&#x200d; ഝാര്&#x200d;ഖണ്ഡിന്റെ ഭാഗം) കണക്കില്&#x200d;പെടാത്ത 84.5 ലക്ഷം രൂപ പിന്&#x200d;വലിച്ചെന്നാണ് കേസ്.</p>
<p>അതേസമയം ലാലു പ്രസാദ് യാദവിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പറ്റ്‌നയില്&#x200d; റാബ്രി ദേവിയുടെ വസതിയില്&#x200d;ചേര്&#x200d;ന്ന ആര്&#x200d;.ജെ.ഡിയുടെ അടിയന്തര നേതൃയോഗം വിലയിരുത്തി. ബി.ജെ.പിയും ആര്&#x200d;.എസ്.എസും ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറുമാണ് നീക്കത്തിനു പിന്നില്&#x200d;. നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കാന്&#x200d; ലാലു നടത്തിയ ശ്രമങ്ങളാണ് ഈ കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. ഇത്തരം നടപടികള്&#x200d; കൊണ്ട് പാര്&#x200d;ട്ടിയെ തളര്&#x200d;ത്താന്&#x200d; കഴിയില്ല. ബി.ജെ.പിക്കു മുന്നില്&#x200d; മുട്ടുമടക്കില്ലെന്നും കൂടുതല്&#x200d; ശക്തനായി ലാലു ജയിലില്&#x200d;നിന്ന് തിരിച്ചുവരുമെന്നും യോഗ ശേഷം മകനും ആര്&#x200d;.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. ലാലു പ്രസാദിന് പിന്തുണയുമായി നൂറു കണക്കിന് ആര്&#x200d;.ജെ.ഡി പ്രവര്&#x200d;ത്തകര്&#x200d; പറ്റ്‌നയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലും പാര്&#x200d;ട്ടി ഓഫീസിനു സമീപവും തടിച്ചുകൂടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fodder-scam-case-rjd-chief-lalu-yadav-sentenced-to-jail-term-of-three-and-half-years-mk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലിത്തീറ്റ കേസ്: ലാലുവിന്റെ വിധി ഇന്ന്</title>
		<link>https://www.chandrikadaily.com/lalu-prasad-yadv.html</link>
					<comments>https://www.chandrikadaily.com/lalu-prasad-yadv.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 06 Jan 2018 03:30:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lalu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63378</guid>

					<description><![CDATA[&#160; മുന്&#x200d; ബീഹാര്&#x200d; മുഖ്യമന്ത്രിയും ആര്&#x200d;.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരായ കാലീത്തീറ്റ കുംഭകോണക്കേസിലെ വിധിപ്രഖ്യാപനം ഇന്ന.് റാഞ്ചി സിബിഐ പ്രത്യേക കോടതി ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിധി പുരത്തുവരിക. വാദം നേരത്തെ പൂര്&#x200d;ത്തിയാക്കിയിരുന്ന കാലിത്തീറ്റക്കേസില്&#x200d; ഇന്നലെ കേസില്&#x200d; വിധിപ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യറിപ്പോര്&#x200d;ട്ടുകള്&#x200d;. എന്നാല്&#x200d; അവസാന നിമിഷം വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്&#x200d; ലാലു പ്രസാദ് യാദവുള്&#x200d;പ്പടെ 16 പേര്&#x200d; കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോണ്&#x200d;ഗ്രസിന്റെ മുന്&#x200d;മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്&#x200d;പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കുകയും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മുന്&#x200d; ബീഹാര്&#x200d; മുഖ്യമന്ത്രിയും ആര്&#x200d;.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരായ കാലീത്തീറ്റ കുംഭകോണക്കേസിലെ വിധിപ്രഖ്യാപനം ഇന്ന.് റാഞ്ചി സിബിഐ പ്രത്യേക കോടതി ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിധി പുരത്തുവരിക.</p>
<p>വാദം നേരത്തെ പൂര്&#x200d;ത്തിയാക്കിയിരുന്ന കാലിത്തീറ്റക്കേസില്&#x200d; ഇന്നലെ കേസില്&#x200d; വിധിപ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യറിപ്പോര്&#x200d;ട്ടുകള്&#x200d;. എന്നാല്&#x200d; അവസാന നിമിഷം വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്&#x200d; ലാലു പ്രസാദ് യാദവുള്&#x200d;പ്പടെ 16 പേര്&#x200d; കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോണ്&#x200d;ഗ്രസിന്റെ മുന്&#x200d;മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്&#x200d;പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കേസില്&#x200d; മൊത്തം 34 പ്രതികളാണ് ഉണ്ടായിരുന്നത്. 11 പേര്&#x200d; വിചാരണക്കാലയിളവിനിടെ മരണപ്പെട്ടു.</p>
<p>ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെ തനിക്കൊരുപാട് ഭീഷണി വന്നുവെന്നും സ്വാധീനിക്കാന്&#x200d; ഒരുപാട് പേര്&#x200d; ശ്രമിച്ചുവെന്നും ജസ്റ്റിസ് ശിവ്പാല്&#x200d; സിംഗ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lalu-prasad-yadv.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടിവിയും, കിടക്കയും കൊതുകുവലയും&#8217;; ജയിലില്&#x200d; ലാലുവിന് വി.ഐ.പി പരിഗണന</title>
		<link>https://www.chandrikadaily.com/roti-dal-and-cabbage-for-lalu-s-jail-dinner-family-worried-about-his-health.html</link>
					<comments>https://www.chandrikadaily.com/roti-dal-and-cabbage-for-lalu-s-jail-dinner-family-worried-about-his-health.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Dec 2017 13:32:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fodder scam]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[lalu prasad yadav]]></category>
		<category><![CDATA[laluprasad yadav]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[VVIP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61122</guid>

					<description><![CDATA[പറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്&#x200d; കോടതി കുറ്റക്കാരനായി കണ്ടെത്തിയ മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയും ആര്&#x200d;.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ ബിര്&#x200d;സ മുണ്ട ജയിലില്&#x200d; വിഐവി പരിഗണന. സെല്ലില്&#x200d; ലാലുവിന് സുഖനിദ്രയ്ക്ക് കിടക്കയും കൊതുകുവലയും ദിവസവും ദിനപത്രവും ടെലിവിഷനും ലഭ്യമാകും. ഭക്ഷണകാര്യത്തിലും പ്രത്ര്യക പരിഗണനയുണ്ട്. വീട്ടില്&#x200d; നിന്ന് ഭക്ഷണം എത്തിക്കാനും സ്വന്തമായി പാചകം ചെയ്യാനുളള സൗകര്യവും അദ്ദേഹത്തിന് ഒരുക്കിയിട്ടുണ്ട്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്&#x200d; ജയിലില്&#x200d; പ്രത്യക ചികിത്സാസൗകര്യവും നല്&#x200d;കും. 2013ല്&#x200d; 77 ദിവസം കഴിഞ്ഞ അതേ ജയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>പറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്&#x200d; കോടതി കുറ്റക്കാരനായി കണ്ടെത്തിയ മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയും ആര്&#x200d;.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ ബിര്&#x200d;സ മുണ്ട ജയിലില്&#x200d; വിഐവി പരിഗണന. സെല്ലില്&#x200d; ലാലുവിന് സുഖനിദ്രയ്ക്ക് കിടക്കയും കൊതുകുവലയും ദിവസവും ദിനപത്രവും ടെലിവിഷനും ലഭ്യമാകും. ഭക്ഷണകാര്യത്തിലും പ്രത്ര്യക പരിഗണനയുണ്ട്. വീട്ടില്&#x200d; നിന്ന് ഭക്ഷണം എത്തിക്കാനും സ്വന്തമായി പാചകം ചെയ്യാനുളള സൗകര്യവും അദ്ദേഹത്തിന് ഒരുക്കിയിട്ടുണ്ട്.</p>
<p>ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്&#x200d; ജയിലില്&#x200d; പ്രത്യക ചികിത്സാസൗകര്യവും നല്&#x200d;കും. 2013ല്&#x200d; 77 ദിവസം കഴിഞ്ഞ അതേ ജയില്&#x200d; സെല്ലാണ് ലാലുവിന് അനുവദിച്ചിരിക്കുന്നത്. 2014ല്&#x200d; ഹൃദയശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്ന കാരണം കാണിച്ചാണ് ജയിലില്&#x200d; പ്രത്യക സൗകര്യങ്ങള്&#x200d; അനുവദിക്കുന്നത്. മറ്റ് തടവുകാര്&#x200d;ക്ക് ലാലുവിനെ കാണാനുളള അനുമതിയില്ലെന്ന് ജയില്&#x200d; അധികൃതര്&#x200d; പറയുന്നു. കോടതി വിധി വന്നശേഷം ജയിലിലേക്ക് കൊണ്ടുപോയ ലാലുവിനെ അനുഗമിച്ച് കൊണ്ട് ആര്&#x200d;.ജെ.ഡി നേതാക്കള്&#x200d; മറ്റൊരു വാഹനത്തില്&#x200d; ജയില്&#x200d; കവാടം വരെ പോയിരുന്നു. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്&#x200d; ചെയ്ത ആറു കേസുകളില്&#x200d; രണ്ടാമത്തേതിനാണ് കഴിഞ്ഞ ദിവസം വിധി വന്നത്.</p>
<p>1991-94 കാലയളവില്&#x200d; വ്യാജ ബില്ലുകള്&#x200d; നല്&#x200d;കി ദിയോഹര്&#x200d; ട്രഷറിയില്&#x200d;നിന്നു 89 ലക്ഷം രൂപ പിന്&#x200d;വലിച്ചെന്നാണു കേസ്. മുന്&#x200d;മുഖ്യ ജഗന്നാഥ് മിശ്ര ഉള്&#x200d;പ്പെടെ ആറു പേരെ കാലിത്തീറ്റ കുംഭകോണക്കേസില്&#x200d; സിബിഐ പ്രത്യേക കോടതി വെറുവിട്ടു. കേസില്&#x200d; 16 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 2013 സെപ്റ്റംബര്&#x200d; 30ന് ആദ്യ കേസില്&#x200d; ലാലു പ്രസാദ് യാദവിന് അഞ്ചുവര്&#x200d;ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. തിരഞ്ഞെടുപ്പില്&#x200d; മല്&#x200d;സരിക്കുന്നതില്&#x200d; നിന്നു വിലക്കുകയും ചെയ്തു. രണ്ടു മാസം ജയിലില്&#x200d; കിടന്ന ലാലു സുപ്രീംകോടതിയില്&#x200d; നിന്ന് ജാമ്യം അനുവദിച്ചതിനെ തുടര്&#x200d;ന്നാണ് പുറത്തിറങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/roti-dal-and-cabbage-for-lalu-s-jail-dinner-family-worried-about-his-health.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്‍ മോദിയുടെ കഴുത്തറുക്കാനും കൈ വെട്ടാനും ആളുണ്ട്: റാബ്രി ദേവി</title>
		<link>https://www.chandrikadaily.com/many-in-bihar-ready-to-slit-modis-throat-chop-his-hand-rabri-devi.html</link>
					<comments>https://www.chandrikadaily.com/many-in-bihar-ready-to-slit-modis-throat-chop-his-hand-rabri-devi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 Nov 2017 15:36:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[Bihar Govt]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[lalu prasad yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55580</guid>

					<description><![CDATA[പറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ വെട്ടാനും തലയറുക്കാനും തയ്യാറായി നിരവധിപേര്‍ ബിഹാറിലുണ്ടെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി. മോദിക്കെതിരെ ഉയരുന്ന വിരലുകള്‍ വെട്ടിമാറ്റുമെന്ന ബി.ജെ.പി എംപിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യകൂടിയായ റാബ്രി ദേവിയുടെ പ്രതികരണം. #WATCH: Many in Bihar ready to slit PM&#8217;s throat and chop his hand, says Former Bihar Chief Minister Rabri Devi (21.11.17) pic.twitter.com/nTbOe7jC6f — ANI (@ANI) November [&#8230;]]]></description>
										<content:encoded><![CDATA[<p>പറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ വെട്ടാനും തലയറുക്കാനും തയ്യാറായി നിരവധിപേര്&#x200d; ബിഹാറിലുണ്ടെന്ന് ബിഹാര്&#x200d; മുന്&#x200d; മുഖ്യമന്ത്രി റാബ്രി ദേവി. മോദിക്കെതിരെ ഉയരുന്ന വിരലുകള്&#x200d; വെട്ടിമാറ്റുമെന്ന ബി.ജെ.പി എംപിയുടെ പ്രസ്താവനയെ തുടര്&#x200d;ന്നാണ് ആര്&#x200d;.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യകൂടിയായ റാബ്രി ദേവിയുടെ പ്രതികരണം.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a>: Many in Bihar ready to slit PM&#8217;s throat and chop his hand, says Former Bihar Chief Minister Rabri Devi (21.11.17) <a href="https://t.co/nTbOe7jC6f">pic.twitter.com/nTbOe7jC6f</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/933230610201460736?ref_src=twsrc%5Etfw">November 22, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
മോദിക്കെിരെ പ്രതികരിക്കുന്നവര്&#x200d;ക്കെതിരെ അക്രമം നടത്തിയാല്&#x200d; ബിഹാറിലെ ജനങ്ങള്&#x200d; നിശബ്ദരായി നോക്കിയിരിക്കില്ല. മോദിയുടെ കഴുത്തുവെട്ടാനും കൈവെട്ടാനും ഇവിടെ ആളുകള്&#x200d; തയാറാണ്. പൊതുയോഗത്തില്&#x200d; സംസാരിക്കവെ റാബ്രി പറഞ്ഞു.<br />
ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നിത്യാനന്ദ് റായിയാണ് മോദിക്കെതിരെ ഉയര്&#x200d;ത്തുന്ന വിരലുകള്&#x200d; വെട്ടുമെന്ന വിവാദപ്രസ്താവന നടത്തിയത്. ഇത് വിവാദമായപ്പോള്&#x200d; തന്റെ പരാമര്&#x200d;ശം ജനവികാരത്തെ വ്രണപ്പെടുത്തിയതിന് അദ്ദേഹം മാപ്പുപറഞ്ഞിരുന്നു.<br />
ബിനാമി സ്വത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര അന്വേഷണ ഏജന്&#x200d;സിയില്&#x200d; തനിക്ക് വിശ്വാസമില്ലെന്നും റാബ്രി പറഞ്ഞു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഹാജരാവാനുള്ള എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്&#x200d;ദ്ദശത്തില്&#x200d; നിന്നും നിരവധി തവണ റാബ്രി ഒഴിഞ്ഞുമാറിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/many-in-bihar-ready-to-slit-modis-throat-chop-his-hand-rabri-devi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി നേതാക്കളുടെ വസതികളില്‍ റെയ്ഡ് നടത്താത്തതെന്തെന്ന് ലാലു</title>
		<link>https://www.chandrikadaily.com/undeclared-emergency-in-country-raids-in-our-houses-why-dont-bjp-raids-big-people-lalu-prasad-yadav.html</link>
					<comments>https://www.chandrikadaily.com/undeclared-emergency-in-country-raids-in-our-houses-why-dont-bjp-raids-big-people-lalu-prasad-yadav.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Aug 2017 17:30:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[income tax]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[lalu prasad yadav]]></category>
		<category><![CDATA[Modi Govt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38674</guid>

					<description><![CDATA[പട്‌ന: രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത് ബി.ജെ.പി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും കയ്യിലാണെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. കേന്ദ്ര മന്ത്രിമാരില്‍ ഭൂരിപക്ഷവും കോടീശ്വരന്‍മാരാണ്. ഇവരുടെ സമ്പാദ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എന്തിന് മടിക്കുന്നു. ഇവരുടെയെല്ലാം വസതികളില്‍ പരിശോധന നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ധൈര്യമുണ്ടോ ?-ലാലു ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് കര്‍ണാടക മന്ത്രിയുടെ വസതികളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തുള്ളത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഗൂഢനീക്കം [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: രാജ്യത്ത് ഏറ്റവും കൂടുതല്&#x200d; കള്ളപ്പണമുള്ളത് ബി.ജെ.പി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും കയ്യിലാണെന്ന് ആര്&#x200d;.ജെ.ഡി അധ്യക്ഷന്&#x200d; ലാലുപ്രസാദ് യാദവ്. കേന്ദ്ര മന്ത്രിമാരില്&#x200d; ഭൂരിപക്ഷവും കോടീശ്വരന്&#x200d;മാരാണ്. ഇവരുടെ സമ്പാദ്യം നാള്&#x200d;ക്കുനാള്&#x200d; വര്&#x200d;ധിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്&#x200d; എന്തിന് മടിക്കുന്നു. ഇവരുടെയെല്ലാം വസതികളില്&#x200d; പരിശോധന നടത്താന്&#x200d; കേന്ദ്ര ഏജന്&#x200d;സികള്&#x200d;ക്ക് ധൈര്യമുണ്ടോ ?-ലാലു ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്&#x200d;ദേശപ്രകാരമാണ് കര്&#x200d;ണാടക മന്ത്രിയുടെ വസതികളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തുള്ളത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്&#x200d; ഗൂഢനീക്കം നടക്കുന്നു. ഈ ഭീകരാവസ്ഥക്ക് അറുതി വേണം. രാജ്യത്തെ വന്&#x200d;കിട കുത്തകകളായ അദാനിയെപ്പോലുള്ളവരുടെ വസതികളില്&#x200d; എന്തുകൊണ്ടാണ് കേന്ദ്ര ഏജന്&#x200d;സികള്&#x200d; റെയ്ഡ് നടത്താത്തതെന്നും അദ്ദേഹം ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/undeclared-emergency-in-country-raids-in-our-houses-why-dont-bjp-raids-big-people-lalu-prasad-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കള്ളപ്പണം വെളുപ്പിച്ചെന്ന്; ലാലുവിനും കുടുംബത്തിനുമെതിരെ കേസ്</title>
		<link>https://www.chandrikadaily.com/%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8.html</link>
					<comments>https://www.chandrikadaily.com/%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Jul 2017 16:40:54 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[lalu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37527</guid>

					<description><![CDATA[പട്‌ന: കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ലാലു കേന്ദ്ര റയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ലേലത്തിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ലാലുവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ് തുടങ്ങിയവരും കേസില്‍ പ്രതികളാണ്. ബിഹാറില്‍ ഭരണമാറ്റമുണ്ടായതിന് തൊട്ടുപിന്നാലെ ലാലുവിനെയും കുടുംബത്തെയും കുരുക്കിലാക്കാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുകയാണ്. 2004-09 കാലഘട്ടത്തില്‍ കേന്ദ്ര റയില്‍വെ മന്ത്രിയായിരിക്കെ ഐ.ആര്‍.സി.ടി.സിയുടെ ഹോട്ടല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ആര്&#x200d;.ജെ.ഡി അധ്യക്ഷന്&#x200d; ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ലാലു കേന്ദ്ര റയില്&#x200d;വേ മന്ത്രിയായിരിക്കെ റെയില്&#x200d;വേയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്&#x200d; ലേലത്തിന് നല്&#x200d;കിയതില്&#x200d; ക്രമക്കേടുണ്ടെന്നാരോപിച്ചാണ് ഇ.ഡി കേസ് രജിസ്റ്റര്&#x200d; ചെയ്തത്. ലാലുവിന്റെ ഭാര്യയും മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, മകന്&#x200d; തേജസ്വി യാദവ് തുടങ്ങിയവരും കേസില്&#x200d; പ്രതികളാണ്. ബിഹാറില്&#x200d; ഭരണമാറ്റമുണ്ടായതിന് തൊട്ടുപിന്നാലെ ലാലുവിനെയും കുടുംബത്തെയും കുരുക്കിലാക്കാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുകയാണ്. 2004-09 കാലഘട്ടത്തില്&#x200d; കേന്ദ്ര റയില്&#x200d;വെ മന്ത്രിയായിരിക്കെ ഐ.ആര്&#x200d;.സി.ടി.സിയുടെ ഹോട്ടല്&#x200d; നിര്&#x200d;മാണവുമായി ബന്ധപ്പെട്ട് ലാലു അഴിമതി നടത്തിയെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ഈ മാസം എട്ടിന് ലാലുവിന്റേയും ബന്ധുക്കളുടെയും വീട്ടിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഐ.ആര്&#x200d;.സി.ടി.സി ഏറ്റെടുത്ത റാഞ്ചി, പുരി എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ വികസനത്തിനും നടത്തിപ്പിനുമായി ലേലത്തിലൂടെ കമ്പനികളെ ക്ഷണിച്ചിരുന്നു. സുജാത ഹോട്ടല്&#x200d; പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്&#x200d; നല്&#x200d;കിയതിന് പാരിതോഷികമായി ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്ത രണ്ട് ഏക്കര്&#x200d; ഭൂമി കൈപ്പറ്റിയെന്നാണ് ആരോപണം. ക്രിമിനല്&#x200d; ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകള്&#x200d; ചുമത്തി സി.ബി.ഐ കേസെടുത്തത്. സുജാത ഹോട്ടല്&#x200d; ഡയറക്ടര്&#x200d;മാരായ വിജയ് കൊച്ചാര്&#x200d;, വിനയ് കൊച്ചാര്&#x200d;, ഡിലൈറ്റ് മാര്&#x200d;ക്കറ്റിങ് കമ്പനി, അന്നത്തെ ഐ.ആര്&#x200d;.സി.ടി.സി മാനേജിങ് ഡയറക്ടര്&#x200d; പി.കെ.ഗോയല്&#x200d; എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. അതേസമയം കേസുകളില്&#x200d; കുടുക്കി ലാലുവിനെയും കുടുംബത്തെയും രാഷ്ട്രീയമായി ഉന്&#x200d;മൂലനം ചെയ്യാനാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നതെന്ന വിമര്&#x200d;ശനവും ഉയര്&#x200d;ന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
