<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Lashkar-e-Taiba &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/lashkar-e-taiba/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 02 Feb 2023 11:41:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Lashkar-e-Taiba &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജമ്മു ഇരട്ട സ്‌ഫോടനക്കേസ്: സര്&#x200d;ക്കാര്&#x200d; സ്‌കൂള്&#x200d; അദ്ധ്യാപകനായ ലഷ്‌കര്&#x200d; ഭീകരന്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/lashkar-terrorist-a-government-school-teacher-arrested.html</link>
					<comments>https://www.chandrikadaily.com/lashkar-terrorist-a-government-school-teacher-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Feb 2023 11:41:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[Lashkar-e-Taiba]]></category>
		<category><![CDATA[teacher]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235707</guid>

					<description><![CDATA[ആരിഫിന് നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കര്&#x200d; ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്ന് ജമ്മു കശ്മീര്&#x200d; പോലീസ് ഡയറക്ടര്&#x200d; ജനറല്&#x200d; ദില്&#x200d;ബാഗ് സിംഗ്]]></description>
										<content:encoded><![CDATA[<p>ജമ്മു ഇരട്ട സ്‌ഫോടനക്കേസില്&#x200d; സര്&#x200d;ക്കാര്&#x200d; സ്‌കൂള്&#x200d; അദ്ധ്യാപകനായ ലഷ്‌കര്&#x200d; ഭീകരന്&#x200d; അറസ്റ്റില്&#x200d;. റിയാസി ജില്ലക്കാരനായ ആരിഫ് ആണ് അറസ്റ്റിലായത്. ഇയാളില്&#x200d; നിന്നും പെര്&#x200d;ഫ്യൂം ഐഇഡി കണ്ടെത്തി. ജമ്മുവിലെ നര്&#x200d;വാളിലെ ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് നഗറിലെ ഏഴാം നമ്പര്&#x200d; യര്&#x200d;ഡില്&#x200d; ജനുവരി 21നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്&#x200d; ഒന്&#x200d;പതോളം പേര്&#x200d;ക്ക് പരിക്കേറ്റിരുന്നു.</p>
<p>ആരിഫിന് നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കര്&#x200d; ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്ന് ജമ്മു കശ്മീര്&#x200d; പോലീസ് ഡയറക്ടര്&#x200d; ജനറല്&#x200d; ദില്&#x200d;ബാഗ് സിംഗ് പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്ത് ഇത്തരത്തിലൊരു ബോംബ് കണ്ടെത്തുന്നത് ആദ്യമാണെന്ന് ജമ്മുകശ്മീര്&#x200d; പോലീസ് മേധാവി പറഞ്ഞു.</p>
<p>അറസ്റ്റിലായ ആരിഫ് പാകിസ്ഥാന്&#x200d; ഹാന്&#x200d;ഡ്‌ലര്&#x200d;മാരുടെ നിര്&#x200d;ദ്ദേശ പ്രകാരമാണ് പ്രവര്&#x200d;ത്തിച്ചത്. കഴിഞ്ഞ മേയില്&#x200d; വൈഷ്‌ണോദേവി തീര്&#x200d;ഥാടകര്&#x200d; സഞ്ചരിച്ചിരുന്ന ബസ് ബോംബ് സ്‌ഫോടനത്തില്&#x200d; നാല് പേര്&#x200d; കൊല്ലപ്പെടുകയും 24 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തതില്&#x200d; തനിക്ക് പങ്കുണ്ടെന്ന് സമ്മതിച്ചതായി സിംഗ് പറഞ്ഞു.</p>
<p>പാകിസ്ഥാന്&#x200d; ഭീകരവാദം പ്രചരിപ്പിക്കുന്നതില്&#x200d; കുപ്രസിദ്ധമാണെന്നും സംസ്ഥാനത്തെ ജനങ്ങള്&#x200d;ക്കിടയില്&#x200d; വര്&#x200d;ഗീയ വിഭജനം സൃഷ്ടിക്കാന്&#x200d; അവര്&#x200d; ആഗ്രഹിക്കുന്നുവെന്നും ജമ്മു കശ്മീര്&#x200d; ഉന്നത പോലീസ് ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lashkar-terrorist-a-government-school-teacher-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമ്മുകശ്മീരില്&#x200d; സേന രണ്ട് ലഷ്‌കര്&#x200d; ഭീകരരെ വധിച്ചു</title>
		<link>https://www.chandrikadaily.com/indian-army-killed-two-lakshai-e-taiba-terrorist-in-jammu-kashmir.html</link>
					<comments>https://www.chandrikadaily.com/indian-army-killed-two-lakshai-e-taiba-terrorist-in-jammu-kashmir.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 30 May 2019 13:17:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Indian Army]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[Lashkar-e-Taiba]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128849</guid>

					<description><![CDATA[ജമ്മുകശ്മീരിലെ സോപോറില്&#x200d; സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്&#x200d; രണ്ട് ലഷ്‌കര്&#x200d; ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെ മുതല്&#x200d; ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് രണ്ട് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരര്&#x200d; ഒളിച്ചിരിക്കുന്നതായി റിപ്പോര്&#x200d;ട്ട് ലഭിച്ചതിനെ തുടര്&#x200d;ന്ന് ജമ്മു കശ്മീര്&#x200d; പോലീസും, സിആര്&#x200d;പിഎഫും സംയുക്തമായി തെരച്ചില്&#x200d; നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരര്&#x200d; വെടിയുതിര്&#x200d;ത്തത്. തുടര്&#x200d;ന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[
<p>ജമ്മുകശ്മീരിലെ സോപോറില്&#x200d; സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്&#x200d; രണ്ട് ലഷ്‌കര്&#x200d; ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെ മുതല്&#x200d; ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് രണ്ട് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരര്&#x200d; ഒളിച്ചിരിക്കുന്നതായി റിപ്പോര്&#x200d;ട്ട് ലഭിച്ചതിനെ തുടര്&#x200d;ന്ന് ജമ്മു കശ്മീര്&#x200d; പോലീസും, സിആര്&#x200d;പിഎഫും സംയുക്തമായി തെരച്ചില്&#x200d; നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരര്&#x200d; വെടിയുതിര്&#x200d;ത്തത്. തുടര്&#x200d;ന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-army-killed-two-lakshai-e-taiba-terrorist-in-jammu-kashmir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂട്ടിയ കൈപിടിക്കുന്നു; മാജിദിന് പ്രൊഫണഷല്‍ ഫുട്‌ബോളറാവാം</title>
		<link>https://www.chandrikadaily.com/bhuttia-offers-majid-khan-chance-to-be-a-pro.html</link>
					<comments>https://www.chandrikadaily.com/bhuttia-offers-majid-khan-chance-to-be-a-pro.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 18 Nov 2017 11:30:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Bhutia]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[JK]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Lashkar-e-Taiba]]></category>
		<category><![CDATA[Majid Khan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54716</guid>

					<description><![CDATA[തീവ്രവാദ സംഘടന ലഷ്കറെ ത്വയ്ബയിൽ നിന്ന് സ്വമേധയാ പിന്മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന കശ്മീരി ഫുട്‌ബോളർ മാജിദ് ഇർഷാദ് ഖാന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ഭൂട്ടിയയുടെ ഓഫർ. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ പ്രാദേശിക ക്ലബ്ബിന്റെ ഗോൾകീപ്പറായ മാജിദിന് തന്റെ നേതൃത്വത്തിൽ നടത്തുന്ന &#8216;ബൈചുങ് ഭൂട്ടിയ ഫുട്‌ബോൾ സ്‌കൂളി&#8217;ൽ പരിശീലനം നടത്താമെന്ന് ഭൂട്ടിയ വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്‌കൂൾ ആണ് ഭൂട്ടിയയുടേത്. ഡൽഹി, മുംബൈ തുടങ്ങി 10 നഗരങ്ങളിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>തീവ്രവാദ സംഘടന ലഷ്കറെ ത്വയ്ബയിൽ നിന്ന് സ്വമേധയാ പിന്മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന കശ്മീരി ഫുട്‌ബോളർ മാജിദ് ഇർഷാദ് ഖാന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ഭൂട്ടിയയുടെ ഓഫർ. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ പ്രാദേശിക ക്ലബ്ബിന്റെ ഗോൾകീപ്പറായ മാജിദിന് തന്റെ നേതൃത്വത്തിൽ നടത്തുന്ന &#8216;ബൈചുങ് ഭൂട്ടിയ ഫുട്‌ബോൾ സ്‌കൂളി&#8217;ൽ പരിശീലനം നടത്താമെന്ന് ഭൂട്ടിയ വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്‌കൂൾ ആണ് ഭൂട്ടിയയുടേത്. ഡൽഹി, മുംബൈ തുടങ്ങി 10 നഗരങ്ങളിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്.</p>
<p>ഏറ്റുമുട്ടലിൽ സൈന്യം തന്റെ ഉറ്റ സുഹൃത്തിനെ വധിച്ചതിൽ മനം നൊന്താണ് 20 കാരനായ മാജിദ് ഒരാഴ്ച മുമ്പ് ലഷ്കറിൽ ചേർന്നത്. എന്നാൽ, തീവ്രവാദ സംഘത്തിൽ നിന്ന് സ്വയം പിന്മാറിയ മാജിദ് വെള്ളിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാവുകയായിരുന്നു. തോക്കെടുക്കാനുള്ള മകന്റെ തീരുമാനത്തിൽ മനം നൊന്ത മാജിദിന്റെ ഉമ്മയുടെ കരച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈയിടെ മാജിദ് ഉൾപ്പെട്ട ലഷ്കർ സംഘവുമായി സൈന്യം ഏറ്റുമുട്ടുകയും ഒരാളെ വധിക്കുകയും ചെയ്തു.</p>
<p>മാജിദ് കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതല്ലെന്നും സ്വമേധയാ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണുണ്ടായതെന്നും കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്&#x200d; മുനീര്&#x200d; ഖാന്&#x200d; പറഞ്ഞു. പൊതുജനങ്ങളുടെ താല്&#x200d;പര്യം മാനിച്ച് ലഷ്കറെ ത്വയ്ബ മാജിദിനെ മാതാപിതാക്കളെ സേവിക്കാന്&#x200d; വിടുകയാണ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.</p>
<p>മികച്ച ഗോൾകീപ്പറെന്ന ഖ്യാതി നേടിയ മാജിദിന് ട്വിറ്ററിലൂടെയാണ് ഭൂട്ടിയ പരിശീലന വാഗ്ദാനം നൽകിയത്. മാജിദിന്റെ വാർത്ത വായിച്ചറിഞ്ഞ താൻ ജമ്മു കശ്‌മീർ ഫുട്‌ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടെന്നും, മാജിദിനെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചെന്നും മുൻ ക്യാപ്റ്റൻ ട്വീറ്റ് ചെയ്തു. ഡൽഹിയിലെ ഭൂട്ടിയ സ്‌കൂളിൽ പരിശീലനം നടത്തി പ്രൊഫഷണൽ ഫുട്ബോളർ ആകാൻ മാജിദിനെ സഹായിക്കണമെന്നും താരം വ്യക്തമാക്കി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I felt concerned reading this news and hence I have spoken to J&amp;K Football Association President to Reach out to him and convey my offer that he can train with <a href="https://twitter.com/BBFSchools?ref_src=twsrc%5Etfw">@BBFSchools</a> in Delhi which will give him an opportunity at becoming a pro footballer. I hope <a href="https://twitter.com/hashtag/Majid?src=hash&amp;ref_src=twsrc%5Etfw">#Majid</a> accepts my offer. <a href="https://t.co/ZGkjBPraRr">pic.twitter.com/ZGkjBPraRr</a></p>
<p>&mdash; Bhaichung Bhutia (@bhaichung15) <a href="https://twitter.com/bhaichung15/status/931802605860163584?ref_src=twsrc%5Etfw">November 18, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhuttia-offers-majid-khan-chance-to-be-a-pro.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഷ്‌കറെ ത്വയ്ബ വിട്ട് കളിക്കളത്തിലേക്ക്; കശ്മീരിലെ ഫുട്‌ബോള്‍ താരം മാജിദ് ഖാന്‍ മടങ്ങിയെത്തി</title>
		<link>https://www.chandrikadaily.com/kashmir-footballer-replaces-gun-with-goal-post.html</link>
					<comments>https://www.chandrikadaily.com/kashmir-footballer-replaces-gun-with-goal-post.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 18 Nov 2017 03:11:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[JK]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Lashkar-e-Taiba]]></category>
		<category><![CDATA[Majid Khan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54626</guid>

					<description><![CDATA[ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്ബയില്‍ ചേരാന്‍ പോയ യുവ ഫുട്‌ബോളര്‍ മാജിദ് ഖാന്‍, ഉമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തന്റെ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പ്രാദേശിക ഫുട്‌ബോള്‍ ടീമില്‍ ഗോള്‍കീപ്പറായ മാജിദ് ഖാന്‍ ലഷ്‌കറില്‍ ചേര്‍ന്നത്. തോക്കേന്തി നില്‍ക്കുന്ന മാജിദിന്റെ ചിത്രം പുറത്തുവന്നതിനെ തുടര്‍ന്ന് 20-കാരന്റെ ഉമ്മ കണ്ണീരോടെ നടത്തിയ അഭ്യര്‍ത്ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് തീവ്രവാദ മാര്‍ഗം ഉപേക്ഷിച്ച് മടങ്ങിയെത്താന്‍ മാജിദ് [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്ബയില്&#x200d; ചേരാന്&#x200d; പോയ യുവ ഫുട്‌ബോളര്&#x200d; മാജിദ് ഖാന്&#x200d;, ഉമ്മയുടെ അഭ്യര്&#x200d;ത്ഥന മാനിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്&#x200d; തന്റെ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്&#x200d;ന്ന് ഒരാഴ്ച മുമ്പാണ് പ്രാദേശിക ഫുട്‌ബോള്&#x200d; ടീമില്&#x200d; ഗോള്&#x200d;കീപ്പറായ മാജിദ് ഖാന്&#x200d; ലഷ്‌കറില്&#x200d; ചേര്&#x200d;ന്നത്. തോക്കേന്തി നില്&#x200d;ക്കുന്ന മാജിദിന്റെ ചിത്രം പുറത്തുവന്നതിനെ തുടര്&#x200d;ന്ന് 20-കാരന്റെ ഉമ്മ കണ്ണീരോടെ നടത്തിയ അഭ്യര്&#x200d;ത്ഥനയുടെ വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായിരുന്നു. ഇതേത്തുടര്&#x200d;ന്നാണ് തീവ്രവാദ മാര്&#x200d;ഗം ഉപേക്ഷിച്ച് മടങ്ങിയെത്താന്&#x200d; മാജിദ് ഖാന്&#x200d; തീരുമാനിച്ചത്.</p>
<p>സ്വമേധയാ ലഷ്‌കര്&#x200d; വിട്ടു പോന്ന മാജിദ് ഖാനെ സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; മാധ്യമങ്ങള്&#x200d;ക്കു മുമ്പില്&#x200d; പ്രദര്&#x200d;ശിപ്പിച്ചു. മാജിദിനെതിരെ കേസെടുക്കില്ലെന്നും അക്രമത്തിന്റെ മാര്&#x200d;ഗത്തിലുള്ള യുവാക്കള്&#x200d;, ഈ ഫുട്‌ബോള്&#x200d; താരത്തിന്റെ മാതൃക പിന്&#x200d;പറ്റണമെന്നും മേജര്&#x200d; ജനറല്&#x200d; ബി.എസ് രാജു പറഞ്ഞു. പഠനവും ഫുട്‌ബോളും തുടരാനാണ് താരത്തിന്റെ തീരുമാനം.</p>
<p>ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പ്രാദേശിക ടീമിലെ ഗോള്&#x200d;കീപ്പറായ മാജിദ് ഖാന്&#x200d;, സുഹൃത്തിന്റെ മരണത്തില്&#x200d; ഏറെ അസ്വസ്ഥനായിരുന്നു. സൈന്യത്തോട് പ്രതികാരം ചെയ്യുന്നതിനു വേണ്ടിയാണ് താരം ലഷ്‌കറില്&#x200d; ചേര്&#x200d;ന്നത്. മാതാപിതാക്കളുടെ ഏക മകനും പ്രദേശത്ത് പ്രസിദ്ധനുമായ മാജിദ് ലഷ്‌കറിനൊപ്പം ചേര്&#x200d;ന്നത് വാര്&#x200d;ത്താ പ്രാധാന്യം നേടിയിരുന്നു. സുഹൃത്തുക്കളടക്കം നിരവധി പേര്&#x200d;, തീവ്രവാദം വിട്ട് മടങ്ങിയെത്താന്&#x200d; താരത്തോട് അഭ്യര്&#x200d;ത്ഥിച്ചിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Ayesha Khan, mother of newly recruited militant Majid Khan, cries at their home in Anantnag. She says just wants her son back. The entire family wants majid back. People who cheer for young boys becoming Mujahids fail to see the pain of mothers like her <a href="https://t.co/1EMw24uFc9">pic.twitter.com/1EMw24uFc9</a></p>
<p>&mdash; Zubair Abdullah (@doctorofkashmir) <a href="https://twitter.com/doctorofkashmir/status/930387483467976704?ref_src=twsrc%5Etfw">November 14, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പൊതുജനങ്ങളുടെ താല്&#x200d;പര്യം മാനിച്ച് മാജിദിനെ മാതാപിതാക്കളെ സേവിക്കാന്&#x200d; ലഷ്‌കര്&#x200d; വിടുകയാണ് ചെയ്തതെന്ന് ചില കേന്ദ്രങ്ങള്&#x200d; പറയുന്നുണ്ട്. മാജിദ് കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതല്ലെന്നും സ്വമേധയാ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണുണ്ടായതെന്നും കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്&#x200d; മുനീര്&#x200d; ഖാന്&#x200d; പറഞ്ഞു.</p>
<p>സൈന്യവുമായുള്ള ഒരു ഏറ്റുമുട്ടലില്&#x200d; മാജിദ് ഖാന്&#x200d; അകപ്പെട്ടു എന്ന വാര്&#x200d;ത്തകളെ തുടര്&#x200d;ന്ന് അദ്ദേഹത്തിന്റെ പിതാവ് ഇര്&#x200d;ഷാദ് അഹ്മദ് ഖാന് ചെറിയ തോതില്&#x200d; ഹൃദയാഘാതം ഉണ്ടായിരുന്നു. ഈ ഏറ്റുമുട്ടലില്&#x200d; ഒരു ലഷ്‌കര്&#x200d; തീവ്രവാദി കൊല്ലപ്പെട്ടു. മൂന്നു പേരെ സൈന്യം പിടികൂടുകയും ചെയ്തു. മകന്&#x200d; മടങ്ങി വരുമെന്നാണ് കരുതുന്നതെന്നും തന്റെ അടുത്ത സുഹൃത്തു കൂടിയാണ് മാജിദ് എന്നും അഹ്മദ് ഖാന്&#x200d; കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">If that’s true then it’s a very good development. Hope he can go back to leading a normal life &amp; not be harassed. <a href="https://t.co/oUAmD7GnUN">https://t.co/oUAmD7GnUN</a></p>
<p>&mdash; Omar Abdullah (@OmarAbdullah) <a href="https://twitter.com/OmarAbdullah/status/931410200778731520?ref_src=twsrc%5Etfw">November 17, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-footballer-replaces-gun-with-goal-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണം: പിന്നില്‍ ലഷ്‌കറെ ത്വയ്ബ</title>
		<link>https://www.chandrikadaily.com/terror-attack-on-amarnath-pilgrims-carried-out-by-let.html</link>
					<comments>https://www.chandrikadaily.com/terror-attack-on-amarnath-pilgrims-carried-out-by-let.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Jul 2017 08:18:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Amarnath Pilgrims]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[Lashkar-e-Taiba]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35277</guid>

					<description><![CDATA[ശ്രീനഗര്‍: ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കി ജമ്മുകശ്മീരിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ലഷ്‌കറെ ത്വയ്ബയെന്ന് പൊലീസ്. പൊലീസിനെ ലക്ഷ്യമിട്ടാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. എന്നാല്‍ തീര്‍ത്ഥാടകരാണ് ആക്രമണത്തിനിരയായതെന്നും പൊലീസ് പറഞ്ഞു. പാക് ഭീകരന്‍ അബു ഇസ്മായിലാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് ജമ്മുകശ്മീര്‍ ഐ.ജി മുനീര്‍ഖാന്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഏട്ടരയോടെയാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണമുണ്ടായത്. എന്നാല്‍ രാത്രി ഏഴിനു ശേഷം തീര്‍ത്ഥാടകരുമായി സഞ്ചരിക്കരുതെന്ന നിയമം കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ഏഴ് അമര്&#x200d;നാഥ് തീര്&#x200d;ത്ഥാടകരുടെ മരണത്തിനിടയാക്കി ജമ്മുകശ്മീരിലുണ്ടായ ആക്രമണത്തിനു പിന്നില്&#x200d; ലഷ്‌കറെ ത്വയ്ബയെന്ന് പൊലീസ്. പൊലീസിനെ ലക്ഷ്യമിട്ടാണ് ഭീകരര്&#x200d; വെടിവെപ്പ് നടത്തിയത്. എന്നാല്&#x200d; തീര്&#x200d;ത്ഥാടകരാണ് ആക്രമണത്തിനിരയായതെന്നും പൊലീസ് പറഞ്ഞു.<br />
പാക് ഭീകരന്&#x200d; അബു ഇസ്മായിലാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് ജമ്മുകശ്മീര്&#x200d; ഐ.ജി മുനീര്&#x200d;ഖാന്&#x200d; പറഞ്ഞു.<br />
തിങ്കളാഴ്ച രാത്രി ഏട്ടരയോടെയാണ് അമര്&#x200d;നാഥ് തീര്&#x200d;ത്ഥാടകര്&#x200d;ക്കു നേരെ ആക്രമണമുണ്ടായത്. എന്നാല്&#x200d; രാത്രി ഏഴിനു ശേഷം തീര്&#x200d;ത്ഥാടകരുമായി സഞ്ചരിക്കരുതെന്ന നിയമം കര്&#x200d;ശനമായി പാലിക്കണമെന്ന് പൊലീസ് അഭ്യര്&#x200d;ത്ഥിച്ചു.<br />
സ്ഥിതിഗതികള്&#x200d; വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് യോഗം വിളിച്ചിട്ടുണ്ട്. കശ്മീരിന്റെ മൂല്യങ്ങള്&#x200d;ക്കും പാരമ്പര്യത്തിനും നേരെയുള്ള കടന്നാക്രമണമാണ് ഇന്നലെയുണ്ടായതെന്ന് കശ്മീര്&#x200d; മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terror-attack-on-amarnath-pilgrims-carried-out-by-let.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
