<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ldf government &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ldf-government/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 11 Jun 2025 12:22:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ldf government &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്‌കൂള്‍ സമയമാറ്റം; മതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢനീക്കം; പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/change-of-school-timings-is-a-covert-move-by-the-left-to-destroy-religious-education-pma-salam.html</link>
					<comments>https://www.chandrikadaily.com/change-of-school-timings-is-a-covert-move-by-the-left-to-destroy-religious-education-pma-salam.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 11 Jun 2025 12:22:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ldf government]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pma salam]]></category>
		<category><![CDATA[school]]></category>
		<category><![CDATA[timing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344361</guid>

					<description><![CDATA[മദ്രസാ വിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് യാതൊരു കൂടിയാലോചനയും ഇല്ലാതെ ഇപ്പോൾ സ്‌കൂൾ സമയം മാറ്റുന്നത്.]]></description>
										<content:encoded><![CDATA[<p>സ്‌കൂൾ സമയമാറ്റം മതവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴെല്ലാം ഈ പ്രവണതയുണ്ട്. 1980ൽ അറബി ഭാഷ പഠനം ഇല്ലാതാക്കാൻ നായനാർ സർക്കാർ ശ്രമിച്ചു.</p>
<p>മതമില്ലാത്ത ജീവനുമായി വന്ന് വിശ്വാസികൾക്കെതിരെ തിരിഞ്ഞത് വി.എസ് അച്യുതാനന്ദൻ സർക്കാറാണ്. മദ്രസാ വിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് യാതൊരു കൂടിയാലോചനയും ഇല്ലാതെ ഇപ്പോൾ സ്‌കൂൾ സമയം മാറ്റുന്നത്. സർക്കാർ തീരുമാനം കൃത്യമായി വന്ന ശേഷം ഈ നീക്കത്തിനെതിരെ മുസ്ലിംലീഗ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/change-of-school-timings-is-a-covert-move-by-the-left-to-destroy-religious-education-pma-salam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടത് മുന്നണിയില്&#x200d; വിള്ളല്&#x200d;;  മുഖ്യമന്ത്രിക്കെതിരായ പി.സി ചാക്കോയുടെ പ്രസംഗം പുറത്ത്</title>
		<link>https://www.chandrikadaily.com/crack-in-left-front-pc-chackos-speech-against-the-chief-minister-is-out.html</link>
					<comments>https://www.chandrikadaily.com/crack-in-left-front-pc-chackos-speech-against-the-chief-minister-is-out.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Feb 2025 05:47:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ldf government]]></category>
		<category><![CDATA[NCP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328358</guid>

					<description><![CDATA[മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതിനെ തുടര്&#x200d;ന്നാണ് ചാക്കോയുടെ വിമര്&#x200d;ശനം.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്&#x200d; വിമര്&#x200d;ശിക്കുന്ന എന്&#x200d;.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുടെ പ്രസംഗം പുറത്ത്. മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതിനെ തുടര്&#x200d;ന്നാണ് ചാക്കോയുടെ വിമര്&#x200d;ശനം.</p>
<p>കുറിക്ക് കൊള്ളും വിധം മുഖ്യമന്ത്രിക്ക് മറുപടി നല്&#x200d;കാന്&#x200d; തനിക്കറിയാമെന്ന് പി.സി ചാക്കോ എന്&#x200d;സിപി തിരിവനന്തപുരം ജില്ലാ നേതൃയോഗത്തില്&#x200d; പ്രസംഗിച്ചതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇത് ആരോ റെക്കോഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു.</p>
<p>എന്&#x200d;സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്&#x200d; കുറേ നാളായി വലിയ തോതില്&#x200d; വിഭാഗീയത നിലനില്&#x200d;ക്കുന്നുണ്ട്. നേരത്തെ അച്ചടക്കനടപടി നേരിട്ട മുന്&#x200d; ജില്ലാ പ്രസിഡന്റ് ആറ്റുകാല്&#x200d; സജിയും സംസ്ഥാന പ്രസിഡന്റും തമ്മിലുള്ള തര്&#x200d;ക്കം കുറേക്കാലമായി രൂക്ഷമാണ്. സജിയെ പിന്തുണയ്ക്കുന്ന നിരവധി പേര്&#x200d; നിലവിലെ ജില്ലാ കമ്മിറ്റിയിലുമുണ്ട്. കഴിഞ്ഞ തവണ ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം പി.സി ചാക്കോയ്‌ക്കെതിരേ വലിയ രീതിയിലുള്ള വിമര്&#x200d;ശനങ്ങളും ആരോപണങ്ങളും ഉയര്&#x200d;ന്നിരുന്നു.</p>
<p>മൂന്ന് ദിവസം മുന്&#x200d;പാണ് ജില്ലാ കമ്മിറ്റി യോഗം നടന്നത്. സംഭവത്തെക്കുറിച്ച് പി.സി ചാക്കോ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലുള്ളവരും വിഷയത്തില്&#x200d; വ്യക്തമായ മറുപടി തന്നിട്ടില്ല. മന്ത്രിമാറ്റം ഉണ്ടാവണമെന്നും എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് പി.സി ചാക്കോ വിഭാഗത്തിന്റെ നിലപാട്‌.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crack-in-left-front-pc-chackos-speech-against-the-chief-minister-is-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷോക്കടിപ്പിക്കാനൊരുങ്ങി സര്&#x200d;ക്കാര്&#x200d;; വൈദ്യുതി നിരക്ക് കൂട്ടുന്നതില്&#x200d; തീരുമാനം ഇന്ന്, യൂണിറ്റിന് 10-20 പൈസ കൂട്ടിയേക്കും</title>
		<link>https://www.chandrikadaily.com/1government-ready-to-shock-today-the-decision-on-hike-in-electricity-rates-may-increase-by-10-20-paise-per-unit.html</link>
					<comments>https://www.chandrikadaily.com/1government-ready-to-shock-today-the-decision-on-hike-in-electricity-rates-may-increase-by-10-20-paise-per-unit.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Dec 2024 02:35:07 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[increase]]></category>
		<category><![CDATA[kseb]]></category>
		<category><![CDATA[ldf government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320463</guid>

					<description><![CDATA[നിരക്ക് കൂട്ടുന്നതിനോട് സർക്കാരും യോജിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. റെഗുലേറ്ററി കമ്മിഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക് വർധന മുഖ്യമന്ത്രിയെ അറിയിക്കും.</p>
<p>ഇതിന് ശേഷം വിഞാപനം ഇറക്കും. അതേസമയം, സമ്മർ താരിഫ് വേണം എന്ന കെഎസ്&#x200d;ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല. വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ തരിഫ് വേണം എന്നാണ് കെഎസ്&#x200d;ഇബിയുടെ ആവശ്യം. നിരക്ക് കൂട്ടുന്നതിനോട് സർക്കാരും യോജിച്ചിരുന്നു.</p>
<p>വൈദ്യുതി നിരക്ക് വര്&#x200d;ധിപ്പിക്കാന്&#x200d; നിരവധി കാരണങ്ങളാണ് കെഎസ് ഇബി പറയുന്നത്. ആഭ്യന്തര ഉല്&#x200d;പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്&#x200d;ധന, വര്&#x200d;ധിച്ചു വരുന്ന പ്രവര്&#x200d;ത്തന പരിപാലന ചെലവുകൾ എന്നിങ്ങനെയാണ് നിരക്ക് വര്&#x200d;ധനവിനുള്ള കാരണങ്ങളായി പറയുന്നത്.</p>
<p>നവംബര്&#x200d; ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. ജനുവരി മുതല് മെയ് വരെ യൂണിറ്റിന് പത്ത് പൈസ സമ്മർ താരിഫ് ഉള്&#x200d;പ്പെടെയുള്ള നിരക്ക് വര്&#x200d;ധനയാണ് കെഎസ്ഇബിയുടെ ആവശ്യം.</p>
<p>ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും. ഇതിനാൽ വൈദ്യുതി നിരക്ക് വര്&#x200d;ധനവ് അനിവാര്യമാണന്ന് മന്ത്രി കെ കൃഷ്ണകുട്ടിയും പറയുന്നു. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്&#x200d;ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്&#x200d;പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്&#x200d;പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1government-ready-to-shock-today-the-decision-on-hike-in-electricity-rates-may-increase-by-10-20-paise-per-unit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുട്ടടിക്കൊരുങ്ങി കെഎസ്ഇബി; രാത്രിയിലെ വൈദ്യുതി നിരക്ക് കൂട്ടാന്&#x200d; ആലോചനയെന്ന് മന്ത്രി കെ. കൃഷ്ണന്&#x200d;കുട്ടി</title>
		<link>https://www.chandrikadaily.com/kseb-ready-for-blackout-minister-k-said-that-there-is-a-plan-to-increase-the-electricity-rate-at-night-krishnankutty.html</link>
					<comments>https://www.chandrikadaily.com/kseb-ready-for-blackout-minister-k-said-that-there-is-a-plan-to-increase-the-electricity-rate-at-night-krishnankutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 Jul 2024 07:58:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[electricity rate]]></category>
		<category><![CDATA[kseb]]></category>
		<category><![CDATA[ldf government]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304072</guid>

					<description><![CDATA[പകല്&#x200d; സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാന്&#x200d; ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്&#x200d; രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്&#x200d;ധിപ്പിക്കാന്&#x200d; ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്&#x200d;കുട്ടി. ഭൂരിഭാഗം വീടുകളിലും സ്മാര്&#x200d;ട്ട് മീറ്ററുകള്&#x200d; വന്നതോടെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും. പകല്&#x200d; സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാന്&#x200d; ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.</p>
<p>രാത്രിയിലാണ് ഏറ്റവും കൂടുതല്&#x200d; വൈദ്യുതി ഉപഭോഗം. പകല്&#x200d; സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് രാത്രിയിലെ ഉപഭോഗത്തിന് നിരക്ക് വര്&#x200d;ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നതെന്ന് മന്ത്രി കെ. കൃഷ്ണന്&#x200d;കുട്ടി വിശദീകരിച്ചു. കേരളത്തില്&#x200d; ആണവ നിലയം പദ്ധതി സംബന്ധിച്ച പ്രാരംഭ ചര്&#x200d;ച്ചകള്&#x200d; പോലും നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kseb-ready-for-blackout-minister-k-said-that-there-is-a-plan-to-increase-the-electricity-rate-at-night-krishnankutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ലൈഫ് പദ്ധതിയും അവതാളത്തില്&#x200d;</title>
		<link>https://www.chandrikadaily.com/the-financial-crisis-is-extreme-life-plan-is-also-in-the-cave.html</link>
					<comments>https://www.chandrikadaily.com/the-financial-crisis-is-extreme-life-plan-is-also-in-the-cave.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Nov 2023 10:09:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cave]]></category>
		<category><![CDATA[extreme]]></category>
		<category><![CDATA[Financial Crisis]]></category>
		<category><![CDATA[ldf government]]></category>
		<category><![CDATA[Life plan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282783</guid>

					<description><![CDATA[ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജന്&#x200d;സി വഴി സമാഹരിക്കുന്ന തുകകൂടി സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയിലെത്തും എന്നായതോടെ ലൈഫിന്റെ 'ലൈഫ് അവതാളത്തിലായി.

]]></description>
										<content:encoded><![CDATA[<p>കേരള സര്&#x200d;ക്കാരിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്&#x200d; ഉടക്കി നില്&#x200d;ക്കുകയാണ് ലൈഫ് പദ്ധതിയും. തനത്ഫണ്ട് ലഭ്യതക്കുറവ് മുതല്&#x200d; സര്&#x200d;ക്കാര്&#x200d; വിഹിതവും, വായ്പാ തുകയും ലഭിക്കാത്തതുവരെയുള്ള പ്രതിസന്ധികള്&#x200d; നിരവധിയാണ്. ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജന്&#x200d;സി വഴി സമാഹരിക്കുന്ന തുക കൂടി സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയിലെത്തും എന്നായതോടെ ലൈഫിന്റെ &#8216;ലൈഫ് അവതാളത്തിലായി.</p>
<p>എല്ലാവര്&#x200d;ക്കും വീട്&#8217; സര്&#x200d;ക്കാരിന്റെ അഭിമാന പദ്ധതിയായി ഉയര്&#x200d;ത്തിക്കാട്ടിയ ലൈഫ് ഇന്നു ആകെ പ്രതിസന്ധിയിലാണ്. വീടെന്ന സ്വപ്നവുമായി ഇറങ്ങിയവര്&#x200d; വഴിയാധാരമായ അവസ്ഥ സര്&#x200d;ക്കാര്&#x200d; വിഹിതം ഒരു ലക്ഷം, റൂറല്&#x200d; ഡവലപ്‌മെന്റ് കോര്&#x200d;പറേഷന്&#x200d; വഴിയുള്ള വായ്പയായ 2 ലക്ഷത്തി ഇരുപതിനായിരം, തദ്ദേശ സ്ഥാപനങ്ങളുടെ എണ്&#x200d;പതിനായിരം എന്നിങ്ങനെ 4 ഘട്ടങ്ങളിലായാണ് പണം കയ്യിലെത്തുന്നത്. തനതു ഫണ്ടിന്റെ കുറവ് വന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ തുക നല്&#x200d;കല്&#x200d; പലയിടത്തും പണ്ടേ പ്രശ്‌നത്തിലായി.പൊതു കടപരിധിയില്&#x200d; ലൈഫ് വായ്പയും എത്തുമെന്നതായതോടെ വായ്പയെടുക്കാനുള്ള അനുമതി പത്രം സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്നില്ല.</p>
<p>തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിയമസഭയില്&#x200d; അവതരിപ്പിച്ച കണക്കനുസരിച്ച് ലൈഫ് പദ്ധതിക്ക് ഹഡ്‌കോയെടുത്ത വായ്പ 3958 കോടിയാണ്. വായ്പയായാണ് നല്&#x200d;കുന്നതെങ്കിലും അതു സര്&#x200d;ക്കാര്&#x200d; തന്നെ പഞ്ചായത്തിന്റെ തനതു ഫണ്ടു വിഹിതത്തില്&#x200d; കുറവു വരുത്തി അടച്ചു തീര്&#x200d;ക്കും.ജനറല്&#x200d; വിഭാഗത്തിനു നാലു ലക്ഷവും എസ്, എസ്ടി വിഭാഗത്തിനു 6 ലക്ഷവുമാണ് നല്&#x200d;കുന്നത്. സാധന സാമഗ്രികള്&#x200d;ക്ക് വില വളരെ കൂടിയതിനാല്&#x200d; ഈ തുകയ്ക്ക് തന്നെ ഈ വീടു വെയ്ക്കാന്&#x200d; പ്രയാസപ്പെടുമ്പോള്&#x200d; സര്&#x200d;ക്കാര്&#x200d; വിഹിതം കൂടി മുടങ്ങിയാല്&#x200d; ആകെ അവതാളത്തിലാകും. വീടു വെച്ചവരും കരാര്&#x200d; ഒപ്പിട്ടുവരുടെയും ആകെ എണ്ണത്തിന്റെ 2 മടങ്ങാണ് ഇനിയും വീട് കാത്ത് പുറത്ത് നില്&#x200d;ക്കുന്നവര്&#x200d;.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-financial-crisis-is-extreme-life-plan-is-also-in-the-cave.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനകീയ ഹോട്ടലുകളുടെ സബ്‌സിഡി കുടിശിക; കടുത്ത അനീതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/subsidy-arrears-of-popular-hotels-pk-kunhalikutty-said-that-it-is-a-severe-injustice.html</link>
					<comments>https://www.chandrikadaily.com/subsidy-arrears-of-popular-hotels-pk-kunhalikutty-said-that-it-is-a-severe-injustice.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 08 Nov 2023 06:10:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arrears]]></category>
		<category><![CDATA[ldf government]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<category><![CDATA[popular hotels]]></category>
		<category><![CDATA[Subsidy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282338</guid>

					<description><![CDATA[സംസ്ഥാനത്തെ സാമ്പത്തിക മാനേജ്‌മെന്റ് തികഞ്ഞ പരാജയമാണൈന്നു വൈദ്യുതി ചാര്&#x200d;ജ് ഇത്രയും വര്&#x200d;ധിപ്പിച്ചത് അനാവശ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ ജനകീയ ഹോട്ടല്&#x200d; നടത്തിപ്പുകാര്&#x200d;ക്കുള്ള സബ്‌സിഡി 9 മാസമായി വിതരണം ചെയ്യാത്ത സര്&#x200d;ക്കാരിന്റെ നടപടി കടുത്ത അനീതിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.സാധാരണക്കാരന്റെ പ്രശ്‌നം പരിഹരിക്കാതെ കേരളത്തെ ബാന്&#x200d;ഡ് ചെയ്തിട്ട് കാര്യമില്ലെന്നും കുടുബശ്രീയിലെ വനിതകളോട് കടുത്ത അനീതിയാണ് സര്&#x200d;ക്കാര്&#x200d; കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാനത്തെ സാമ്പത്തിക മാനേജ്‌മെന്റ് തികഞ്ഞ പരാജയമാണൈന്നു വൈദ്യുതി ചാര്&#x200d;ജ് ഇത്രയും വര്&#x200d;ധിപ്പിച്ചത് അനാവശ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. നവകേരള സദസില്&#x200d; സര്&#x200d;ക്കാര്&#x200d; പറയുന്ന നേട്ടങ്ങളെക്കാള്&#x200d; സര്&#x200d;ക്കാരിന്റെ കോട്ടങ്ങള്&#x200d; പ്രതിപക്ഷത്തിന് പറയാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>സബ്‌സിഡിയിനത്തില്&#x200d; 20 ലക്ഷത്തോളം രൂപയാണ് ജനകീയ ഹോട്ടല്&#x200d; നടത്തിപ്പുകാര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; നല്&#x200d;കാനുള്ളത്. 20 രൂപയ്ക്ക് ഊണായിരുന്നു. സര്&#x200d;ക്കാരിന്റെ ആദ്യ പ്രഖ്യാപനം 10 രൂപ സര്&#x200d;ക്കാര്&#x200d; സബ്‌സിഡി നല്&#x200d;കും എന്നാല്&#x200d; ഖജനാവു കാലിയായപ്പോള്&#x200d; സബ്‌സിഡി നിര്&#x200d;ത്തി ഊണിനു 30 രൂപയാക്കി. ഇതും തലയ്ക്കടിയായ നടത്തിപ്പുകാര്&#x200d;ക്ക് തന്നെയാണ്.സര്&#x200d;ക്കാരിനില്ലാത്ത കടപ്പാട് നടത്തിപ്പുകാര്&#x200d;ക്കു ഉള്ളതുകൊണ്ടാണ് സംസ്ഥാനമെമ്പാടും ഇതു നടന്നുപോകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/subsidy-arrears-of-popular-hotels-pk-kunhalikutty-said-that-it-is-a-severe-injustice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണയുടെ നികുതിയെക്കുറിച്ച് വിവരാവകാശചോദ്യം; മറുപടി നല്&#x200d;കാതെ ഇടത്‌ സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/rti-query-on-veenas-tax-left-government-without-reply.html</link>
					<comments>https://www.chandrikadaily.com/rti-query-on-veenas-tax-left-government-without-reply.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Oct 2023 06:59:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ldf government]]></category>
		<category><![CDATA[veena vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279879</guid>

					<description><![CDATA[സിഎംആര്&#x200d;എല്ലില്&#x200d;നിന്നും വീണയുടെ സ്ഥാപനം എക്‌സാലോജിക് വാങ്ങിയ 1.72 കോടി രൂപയ്ക്കു ഐജിഎസ്ടി അടച്ചോ എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിയുടെ മകള്&#x200d; ടി. വീണയുടെ സ്ഥാപനം സിഎംആര്&#x200d;എല്ലിനു നല്&#x200d;കിയ സേവനത്തിനു കിട്ടിയ തുകയുടെ ഐജിഎസ്ടി അടച്ചോയെന്ന ചോദ്യത്തിനു മറുപടി നല്&#x200d;കാതെ ജിഎസ്ടി വകുപ്പ്. സിഎംആര്&#x200d;എല്ലില്&#x200d;നിന്നും വീണയുടെ സ്ഥാപനം എക്‌സാലോജിക് വാങ്ങിയ 1.72 കോടി രൂപയ്ക്കു ഐജിഎസ്ടി അടച്ചോ എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം.</p>
<p>എന്നാല്&#x200d; വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചു മറുപടി നല്&#x200d;കാന്&#x200d; കഴിയില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടി. വിവരാവകാശ നിയമത്തിലെ സെക്ഷന്&#x200d; 8(1) (ഇ) പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന വിവരങ്ങള്&#x200d; കൈമാറാനാകില്ലെന്നാണു ജിഎസ്ടി വകുപ്പ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rti-query-on-veenas-tax-left-government-without-reply.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായി സര്&#x200d;ക്കാരിനെതിരെ ബിനോയ് വിശ്വം</title>
		<link>https://www.chandrikadaily.com/binoy-vishwam-against-the-pinarayi-government.html</link>
					<comments>https://www.chandrikadaily.com/binoy-vishwam-against-the-pinarayi-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Oct 2023 12:50:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[binoy vishwam]]></category>
		<category><![CDATA[ldf government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277941</guid>

					<description><![CDATA[സര്&#x200d;ക്കാറിന്റെ മുന്&#x200d;ഗണനാ ക്രമങ്ങളില്&#x200d; മാറ്റം വേണം. അല്ലെങ്കില്&#x200d; കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാന്&#x200d; നമ്മള്&#x200d; പ്രതിജ്ഞയെടുത്ത ഈ സര്&#x200d;ക്കാറിനോട് ഈ പോക്ക് ശരിയല്ലെന്ന് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം]]></description>
										<content:encoded><![CDATA[<p>എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; തൊഴിലാളിയെ മറക്കാന്&#x200d; പാടില്ലെന്ന് സി.പി.ഐ നേതാവും എ.ഐ.ടി.യു.സി ദേശീയ വര്&#x200d;ക്കിങ് പ്രസിഡന്റുമായ ബിനോയ് വിശ്വം എം.പി. നയം നടപ്പാക്കുമ്പോള്&#x200d; വാഗ്ദാനങ്ങള്&#x200d; ഓര്&#x200d;ക്കണമെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് സമരത്തില്&#x200d; സംസാരിക്കവെയാണ് ഇടത് സര്&#x200d;ക്കാറിനെ ബിനോയ് വിശ്വം രൂക്ഷമായി വിമര്&#x200d;ശിച്ചത്.</p>
<p>സര്&#x200d;ക്കാറിന്റെ മുന്&#x200d;ഗണനാ ക്രമങ്ങളില്&#x200d; മാറ്റം വേണം. അല്ലെങ്കില്&#x200d; കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാന്&#x200d; നമ്മള്&#x200d; പ്രതിജ്ഞയെടുത്ത ഈ സര്&#x200d;ക്കാറിനോട് ഈ പോക്ക് ശരിയല്ലെന്ന് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.</p>
<p>നാം സര്&#x200d;ക്കാറിനെ ദുര്&#x200d;ബലമാക്കാന്&#x200d; ശ്രമിക്കുന്നവരല്ല. വെളിച്ചത്തിന്റെ കാവല്&#x200d;ക്കാരാകേണ്ട, വെളിച്ചം ഉയര്&#x200d;ത്തി പിടിക്കുമെന്ന് പറഞ്ഞ സര്&#x200d;ക്കാറിന് പ്രതിജ്ഞ പാലിക്കാന്&#x200d; സാധിക്കണം. എല്&#x200d;.ഡി.എഫിലെ ഖജനാവിലെ പണം പങ്കുവെക്കുമ്പോള്&#x200d; ആദ്യം ചിന്തിക്കേണ്ടത് വിശക്കുന്നവനെപ്പറ്റിയാണ്.</p>
<p>വിശക്കുന്നവര്&#x200d;, കാത്തിരിക്കുന്നവര്&#x200d;, ദുര്&#x200d;ബലരായവര്&#x200d; അടക്കം പതിനായിരക്കണക്കിന് പേര്&#x200d; ഇവിടെയുണ്ട്. ആ പതിനായിരങ്ങള്&#x200d; എല്&#x200d;.ഡി.എഫിന്റെ കരുത്തെന്ന് മറക്കാന്&#x200d; പാടില്ല.</p>
<p>വിഭവങ്ങള്&#x200d; കുറവും പരിമിതവുമാണെങ്കിലും അത് പങ്കുവെക്കുമ്പോള്&#x200d; എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; തൊഴിലാളിയെ മറക്കാന്&#x200d; പാടില്ല. പരമ്പരാഗത മേഖലെയും പൊതുമേഖലയെയും പാവങ്ങളെയും മറക്കാന്&#x200d; പാടില്ല. ഇവരെ പരിരക്ഷിക്കാനായി പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷമെന്ന് എല്ലാവര്&#x200d;ക്കും ബോധ്യമുണ്ട്. ആ ബോധ്യം സര്&#x200d;ക്കാറിനും ഉണ്ടാവണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.</p>
<p>സെക്രട്ടറിയേറ്റില്&#x200d; ഇരിക്കുന്നവര്&#x200d; നമ്മുടെ സഖാക്കളും സുഹൃത്തുക്കളും ബന്ധുക്കളും നേതാക്കളുമാണ്. അവരോട് സ്‌നേഹമുണ്ട്. വന്ന വഴി മറക്കരുതെന്നാണ് അവരോട് പറയാനുള്ളത്. നാളെ പോകേണ്ട വഴിയും മറക്കാന്&#x200d; പാടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/binoy-vishwam-against-the-pinarayi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
