<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>LUCKNOW ENCOUNTER &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/lucknow-encounter/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 Oct 2018 18:03:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>LUCKNOW ENCOUNTER &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.പി പൊലീസ്  കൊന്നുതള്ളുന്നവര്&#x200d;</title>
		<link>https://www.chandrikadaily.com/fb-article-on-up-police-encounter.html</link>
					<comments>https://www.chandrikadaily.com/fb-article-on-up-police-encounter.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 13 Oct 2018 18:03:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[LUCKNOW ENCOUNTER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106853</guid>

					<description><![CDATA[ആപ്പിള്&#x200d; കമ്പനി ജീവനക്കാരന്&#x200d; ഉത്തര്&#x200d;പ്രദേശില്&#x200d; നിഷ്ഠൂരമായി കൊല്ലപ്പെട്ട വാര്&#x200d;ത്ത ഇയ്യിടെ പുറത്തുവന്നിരുന്നു. പൗരന്&#x200d;മാരെ കൊന്നുതള്ളാന്&#x200d; യോഗി ആദിത്യനാഥ് നല്&#x200d;കിയ പൂര്&#x200d;ണാനുവാദ നയത്തിന്റെ ബലത്തിലാണ് യു.പി പൊലീസ് ആ മനുഷ്യജീവനുനേര്&#x200d;ക്ക് നിഷ്‌കരുണം നിറയൊഴിച്ചത്. നിയമവാഴ്ച്ച നോക്കുകുത്തിയായി നില്&#x200d;ക്കുന്ന യോഗി സര്&#x200d;ക്കാറിനോട് ഈ അവസരത്തില്&#x200d; ചില ചോദ്യങ്ങള്&#x200d; ചോദിക്കേണ്ടത് ഇന്ത്യന്&#x200d; പൗരന്&#x200d;മാര്&#x200d; എന്ന നിലയില്&#x200d; ഇതു വായിക്കുന്ന ഓരോരുത്തരുടെയും നിര്&#x200d;ബന്ധ ബാധ്യതയാണ്. വിവേകിന്റെ കൊലപാതകത്തിന് ശേഷം വ്യാജ ഏറ്റുമുട്ടലുകളുടെ യാഥാര്&#x200d;ഥ്യത്തിലേക്ക് മാധ്യമങ്ങള്&#x200d; കണ്&#x200d; തുറന്നിട്ടുണ്ടെങ്കിലും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം [&#8230;]]]></description>
										<content:encoded><![CDATA[<p>ആപ്പിള്&#x200d; കമ്പനി ജീവനക്കാരന്&#x200d; ഉത്തര്&#x200d;പ്രദേശില്&#x200d; നിഷ്ഠൂരമായി കൊല്ലപ്പെട്ട വാര്&#x200d;ത്ത ഇയ്യിടെ പുറത്തുവന്നിരുന്നു. പൗരന്&#x200d;മാരെ കൊന്നുതള്ളാന്&#x200d; യോഗി ആദിത്യനാഥ് നല്&#x200d;കിയ പൂര്&#x200d;ണാനുവാദ നയത്തിന്റെ ബലത്തിലാണ് യു.പി പൊലീസ് ആ മനുഷ്യജീവനുനേര്&#x200d;ക്ക് നിഷ്‌കരുണം നിറയൊഴിച്ചത്. നിയമവാഴ്ച്ച നോക്കുകുത്തിയായി നില്&#x200d;ക്കുന്ന യോഗി സര്&#x200d;ക്കാറിനോട് ഈ അവസരത്തില്&#x200d; ചില ചോദ്യങ്ങള്&#x200d; ചോദിക്കേണ്ടത് ഇന്ത്യന്&#x200d; പൗരന്&#x200d;മാര്&#x200d; എന്ന നിലയില്&#x200d; ഇതു വായിക്കുന്ന ഓരോരുത്തരുടെയും നിര്&#x200d;ബന്ധ ബാധ്യതയാണ്.<br />
വിവേകിന്റെ കൊലപാതകത്തിന് ശേഷം വ്യാജ ഏറ്റുമുട്ടലുകളുടെ യാഥാര്&#x200d;ഥ്യത്തിലേക്ക് മാധ്യമങ്ങള്&#x200d; കണ്&#x200d; തുറന്നിട്ടുണ്ടെങ്കിലും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം ഉത്തര്&#x200d;പ്രദേശില്&#x200d; നടന്ന 1400ലധികം ഏറ്റുമുട്ടലുകളെ കുറിച്ച് അവരാരും സംസാരിക്കുന്നതായി കാണുന്നില്ല. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി കസേരയില്&#x200d; ഉപവിഷ്ടനായതിന് ശേഷം യു.പി പൊലിസിന്റെ തോക്കിന് ഇരയാവുന്ന 68ാമത്തെ ആളാണ് വിവേക് തിവാരി. ഏതാനും ദിവസങ്ങള്&#x200d;ക്ക് മുമ്പ് അലിഗഡില്&#x200d; നടന്ന വ്യാജ ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ട മുസ്തഖീം (22), നൗഷാദ് (17) എന്നിവരുടെ കുടുംബങ്ങളെ #ഡിശലേറഅഴമശിേെഒമലേ കാമ്പയിന്റെ ഭാഗമായ ഞങ്ങളില്&#x200d; ചിലര്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു. ആ രണ്ടു ചെറു പ്രായക്കാരെ കൊല്ലുക മാത്രമല്ല പൊലീസ് ചെയ്തത്, സ്ത്രീകള്&#x200d; അടക്കമുള്ള കുടുംബാംഗങ്ങളെ ഭീഷണിയുടെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയിരിക്കുകയാണ്. ഞങ്ങള്&#x200d; അവിടെ ചെല്ലുന്നതിന് മുമ്പു വരെ പൊലീസ് അവിടേക്ക് ആരെയും കടത്തിവിടാത്തതു കാരണം രണ്ടു ദിവസമായി ആ കുടുംബം ഭക്ഷണം പോലും കഴിച്ചിട്ടില്ലായിരുന്നു. യോഗി സര്&#x200d;ക്കാറിന്റെ മനുഷ്യരാഹിത്യത്തിന്റെ മറ്റൊരു മുഖമാണിത്. അവരുടെ വീടുകള്&#x200d; റെയ്ഡ് ചെയ്ത പൊലീസ്, ആധാര്&#x200d; കാര്&#x200d;ഡ് അടക്കമുള്ള തിരിച്ചറിയല്&#x200d; രേഖകള്&#x200d; പിടിച്ചെടുത്താണ് മടങ്ങിപോയത്.<br />
വിവേകിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പുവരെ നടന്ന ഓരോ ഏറ്റുമുട്ടല്&#x200d; കൊലപാതകത്തെയും കുറ്റവാളികളെയാണ് തങ്ങള്&#x200d; കൊന്നത് എന്ന രീതിയിലാണ് പൊലീസ് ന്യായീകരിച്ചിട്ടുള്ളത്. 2000 മുതല്&#x200d; 2500 രൂപ മാത്രം മാസവരുമാനുള്ള, ദരിദ്ര സാഹചര്യങ്ങളില്&#x200d;നിന്നും വരുന്ന നൗഷാദിനെയും മുസ്തഖീമിനെയും അവരുടെ വീടുകളില്&#x200d;നിന്നും പിടിച്ചുകൊണ്ടുപോയതിന് ശേഷം കുറ്റവാളികളെന്ന് മുദ്രകുത്തി വെടിവെച്ചു കൊല്ലുകയാണ് പൊലീസ് ചെയ്തത്. യാതൊരുവിധ ക്രിമിനല്&#x200d; പശ്ചാത്തലവുമില്ലാത്തവരാണ് അവരെന്ന് പൊലീസ് രേഖകള്&#x200d; തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരാളെ കൊല്ലുകയും എന്നിട്ട് കുറ്റവാളിയെന്ന് മുദ്രകുത്തുകയും ചെയ്യുന്നത് വളരെ എളുപ്പം സാധ്യമാവുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇതേ യു.പി പൊലീസ് ഏതാനും ദിവസങ്ങള്&#x200d;ക്ക് മുമ്പ്, ഒരു മുസ്‌ലിം ചെറുപ്പക്കാരനുമായി സൗഹൃദ ബന്ധത്തിലേര്&#x200d;പ്പെട്ടതിന് ഒരു ഹിന്ദു യുവതിയെ പൊലീസ് ജീപ്പില്&#x200d; വെച്ച് അടിക്കുന്ന ദൃശ്യങ്ങള്&#x200d; എല്ലാവരും കണ്ടതാണ്. ഇതേ യു.പി പൊലീസാണ് ഹപൂരില്&#x200d; ഖാസിം എന്ന മുസ്‌ലിം ചെറുപ്പക്കാരനെ സംഘ്പരിവാര്&#x200d; ആള്&#x200d;ക്കൂട്ടം തല്ലിക്കൊല്ലുന്നതിന് കാവല്&#x200d;നിന്നത്. സമ്പൂര്&#x200d;ണ നിയമ രാഹിത്യമാണ് യോഗിയുടെ നേതൃത്വത്തില്&#x200d; യു.പിയില്&#x200d; നടന്നുകൊണ്ടിരിക്കുന്നത്.<br />
ഉത്തര്&#x200d;പ്രദേശില്&#x200d; നടന്ന എല്ലാ ഏറ്റുമുട്ടല്&#x200d; കേസുകളെ കുറിച്ചും സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഇടങ്ങളില്&#x200d; സുതാര്യമായ അന്വേഷണം നടക്കുമെന്ന് കരുതാന്&#x200d; നിര്&#x200d;വാഹമില്ലാത്ത അന്തരീക്ഷമാണ് ഇന്ത്യയിലുടനീളം നിലനില്&#x200d;ക്കുന്നത് എന്ന് പറയാതെ നിര്&#x200d;വാഹമില്ല. ഏറ്റുമുട്ടല്&#x200d; കൊലപാതകങ്ങള്&#x200d;ക്ക് പിന്നിലെ സത്യം പുറത്തുവരുന്നതിന് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സുതാര്യമായ അന്വേഷണമാണ് നടക്കേണ്ടത്. സ്വയം പ്രതിരോധാര്&#x200d;ഥമാണ് തങ്ങള്&#x200d; വെടിവെച്ചത് എന്ന് തെളിയിക്കാനുള്ള ബാധ്യത പൊലീസിനിനാണുള്ളത്. മരിച്ചവര്&#x200d; തിരിച്ചുവന്ന് നിരപരാധിത്വം തെളിയിക്കാത്തിടത്തോളം യോഗി ഭരിക്കുന്ന യു.പിയില്&#x200d; ഏറ്റുമുട്ടല്&#x200d; കൊലപാതകങ്ങള്&#x200d; തുടര്&#x200d;ന്നു കൊണ്ടിരിക്കും.</p>
<p><strong>ഉമര്&#x200d; ഖാലിദ്</strong><br />
<strong>(മനുഷ്യാവകാശ പ്രവര്&#x200d;ത്തകന്&#x200d;)</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fb-article-on-up-police-encounter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലക്‌നോ ഏറ്റുമുട്ടല്‍ എന്‍ഐഎ അന്വേഷിക്കും: രാജ്‌നാഥ് സിങ്</title>
		<link>https://www.chandrikadaily.com/lucknow-encounter.html</link>
					<comments>https://www.chandrikadaily.com/lucknow-encounter.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Mar 2017 10:33:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[LUCKNOW ENCOUNTER]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[rajnath singh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22146</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നോവിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഉജ്ജയിനിലുണ്ടായ ട്രെയിന്‍ സ്‌ഫോടന കേസും എന്‍ഐഎ അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ലക്‌നോവിലെ ഠാക്കൂര്‍ഗഞ്ചില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. 12 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ ആറു പേരെ പിടികൂടുകയും ചെയ്തിരുന്നു. ഭീകരവാദ ബന്ധമുള്ളതിനാല്‍ കേസ എന്‍ഐഎ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇരുസംഭവങ്ങളിലും ഒരേ സംഘങ്ങള്‍ക്കു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഉത്തര്&#x200d;പ്രദേശ് തലസ്ഥാനമായ ലക്‌നോവിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസ് എന്&#x200d;ഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ന്യൂഡല്&#x200d;ഹിയില്&#x200d; വാര്&#x200d;ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഉജ്ജയിനിലുണ്ടായ ട്രെയിന്&#x200d; സ്‌ഫോടന കേസും എന്&#x200d;ഐഎ അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.<br />
ലക്‌നോവിലെ ഠാക്കൂര്&#x200d;ഗഞ്ചില്&#x200d; ഭീകരവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്&#x200d; കഴിഞ്ഞ ദിവസം ഭീകരന്&#x200d; കൊല്ലപ്പെട്ടിരുന്നു. 12 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്&#x200d; ആറു പേരെ പിടികൂടുകയും ചെയ്തിരുന്നു. ഭീകരവാദ ബന്ധമുള്ളതിനാല്&#x200d; കേസ എന്&#x200d;ഐഎ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇരുസംഭവങ്ങളിലും ഒരേ സംഘങ്ങള്&#x200d;ക്കു തന്നെയാണ് പങ്കെന്നാണ് സുരക്ഷാ സേനയുടെ പ്രാഥമിക നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lucknow-encounter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
