<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>m mukundan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/m-mukundan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 26 Dec 2024 10:33:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>m mukundan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എം.ടി നൊബേല്&#x200d; സമ്മാനം അര്&#x200d;ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്&#x200d;; എം.മുകുന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/mt-is-the-only-malayalam-writer-to-win-the-nobel-prize-m-mukundan.html</link>
					<comments>https://www.chandrikadaily.com/mt-is-the-only-malayalam-writer-to-win-the-nobel-prize-m-mukundan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 26 Dec 2024 10:33:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[m mukundan]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[Writers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323376</guid>

					<description><![CDATA[എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്&#x200d;മകള്&#x200d; തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: എം.ടി നൊബേല്&#x200d; സമ്മാനം അര്&#x200d;ഹിക്കുന്ന ഏക മലയാളസാഹിത്യകാരനെന്ന് എഴുത്തുകാരന്&#x200d; എം.മുകുന്ദന്&#x200d;. മറ്റെഴുത്തുകാരേക്കാളും ബന്ധം തനിക്കുണ്ടെന്നും തന്നെ എഴുത്ത് പഠിപ്പിച്ച ആളാണ് എം.ടിയെന്നും എം.മുകുന്ദന്&#x200d; പറഞ്ഞു. എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്&#x200d;മകള്&#x200d; തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണ്. ഓരോ വാക്കും തേച്ചുമിനുക്കിയിട്ടുള്ള എഴുത്താണ്. നമ്മുടെ കഥകളുടെ പോരായ്മ എഴുത്തുകാര്&#x200d; കാണിക്കുന്ന അശ്രദ്ധയാണ്. എഡിറ്റിങ്ങില്ല. എന്നാല്&#x200d; എം.ടി എഴുതുമ്പോള്&#x200d; തന്നെ എഡിറ്റ് ചെയ്യുകയാണ്. ഒരു വാക്ക് നമുക്ക് എം.ടിയുടെ കഥയില്&#x200d; നിന്ന് എടുത്തുമാറ്റാന്&#x200d; കഴിയില്ല. ഇത്രയും ആത്മനിയന്ത്രണത്തോടെ ശ്രദ്ധയോടെ എഴുതുന്ന മറ്റാരും മലയാളത്തിലില്ല.നാലുകെട്ടുമുതല്&#x200d; തന്നെ എം.ടി മനസിലുണ്ട്. &#8211; എം.മുകുന്ദന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mt-is-the-only-malayalam-writer-to-win-the-nobel-prize-m-mukundan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവർ’: എംടിക്കു പിന്നാലെ വിമർശനവുമായി എം മുകുന്ദനും</title>
		<link>https://www.chandrikadaily.com/those-who-sit-on-the-throne-have-tasted-power-m-mukundan-also-criticized-after-mt.html</link>
					<comments>https://www.chandrikadaily.com/those-who-sit-on-the-throne-have-tasted-power-m-mukundan-also-criticized-after-mt.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 14 Jan 2024 08:09:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[m mukundan]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287914</guid>

					<description><![CDATA[എം. സ്വരാജ് ചോദിച്ച ചോദ്യത്തോട് മറുപടി പറയുകയായിരുന്നു എം മുകുന്ദന്&#x200d;.]]></description>
										<content:encoded><![CDATA[<p>എം.ടി വാസുദേവന്&#x200d; നായര്&#x200d;ക്ക് പിന്നാലെ കെ.എല്&#x200d;.എഫ് വേദിയില്&#x200d; രാഷ്ട്രീയ വിമര്&#x200d;ശനവുമായി എഴുത്തുകാരന്&#x200d; എം മുകുന്ദനും. കിരീടങ്ങള്&#x200d; വാഴുന്ന കാലമാണ് ഇപ്പോഴുള്ളത്. സിഹാസനത്തില്&#x200d; ഇരിക്കുന്നവരോട് സിംഹാസനം ഒഴിയൂ എന്നാണ് പറയാനുള്ളത്.</p>
<p>കിരീടത്തെക്കാള്&#x200d; ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും എം മുകുന്ദന്&#x200d; പറഞ്ഞു. &#8216;മയ്യഴിപ്പുഴയുടെ തീരങ്ങളില്&#x200d;&#8217; പുസ്തകവുമായി ബന്ധപ്പെട്ട ചര്&#x200d;ച്ചയ്ക്കിടെയായിരുന്നു പരാമര്&#x200d;ശം.</p>
<p>എം. സ്വരാജ് ചോദിച്ച ചോദ്യത്തോട് മറുപടി പറയുകയായിരുന്നു എം മുകുന്ദന്&#x200d;. അധികാരകേന്ദ്രങ്ങള്&#x200d; പ്രാധാന്യം നല്&#x200d;കുന്നത് കിരീടത്തിനാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വോട്ട് ചെയ്യേണ്ടത് ചോരയുടെ പ്രാധാന്യം നോക്കിയാണ്, കിരീടത്തിന്റേതല്ല. ജനാധിപത്യ രാജ്യത്താണ് നമ്മള്&#x200d; ജീവിക്കുന്നവതെന്നും സിംഹാസനത്തില്&#x200d; ഇരിക്കുന്നവര്&#x200d; അതില്&#x200d; നിന്നിറങ്ങണമെന്നും എം മുകുന്ദന്&#x200d; പറഞ്ഞു.</p>
<p>കേരള ലിറ്ററേച്ചല്&#x200d; ഫെസ്റ്റിവല്&#x200d; സംവാദ വേദിയില്&#x200d; എം.ടി വാസുദേവന്&#x200d; നായരും രാഷ്ട്രീയ വിമര്&#x200d;ശനമുയര്&#x200d;ത്തിയിരുന്നു. &#8216;രാഷ്ട്രീയ പ്രവര്&#x200d;ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്&#x200d;ഗ്ഗമാണ്. എവിടെയും അധികാരമെന്നാല്&#x200d; ആധിപത്യമോ സര്&#x200d;വാധിപത്യമോ ആവാം. അസാബ്ലിയിലോ പാര്&#x200d;ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്&#x200d; ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്.</p>
<p>അധികാരമെന്നാല്&#x200d;, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെപണ്ടെന്നോ കുഴിവെടി മൂടി. നയിക്കാന്&#x200d; ഏതാനും പേരും നയിക്കപ്പെടാന്&#x200d; അനേകരും എന്ന പഴയ സങ്കലുത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട്തന്നെ&#8217;. എന്നീ തരത്തിലായിരുന്നു എംടിയുടെ വാക്കുകള്&#x200d;.</p>
<p>എം.ടി വാസുദേവന്&#x200d; നായര്&#x200d;ക്ക് പിന്നാലെ കെ.എല്&#x200d;.എഫ് വേദിയില്&#x200d; രാഷ്ട്രീയ വിമര്&#x200d;ശനവുമായി എഴുത്തുകാരന്&#x200d; എം മുകുന്ദനും. കിരീടങ്ങള്&#x200d; വാഴുന്ന കാലമാണ് ഇപ്പോഴുള്ളത്. സിഹാസനത്തില്&#x200d; ഇരിക്കുന്നവരോട് സിംഹാസനം ഒഴിയൂ എന്നാണ് പറയാനുള്ളത്.</p>
<p>കിരീടത്തെക്കാള്&#x200d; ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും എം മുകുന്ദന്&#x200d; പറഞ്ഞു. &#8216;മയ്യഴിപ്പുഴയുടെ തീരങ്ങളില്&#x200d;&#8217; പുസ്തകവുമായി ബന്ധപ്പെട്ട ചര്&#x200d;ച്ചയ്ക്കിടെയായിരുന്നു പരാമര്&#x200d;ശം.</p>
<p>എം. സ്വരാജ് ചോദിച്ച ചോദ്യത്തോട് മറുപടി പറയുകയായിരുന്നു എം മുകുന്ദന്&#x200d;. അധികാരകേന്ദ്രങ്ങള്&#x200d; പ്രാധാന്യം നല്&#x200d;കുന്നത് കിരീടത്തിനാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വോട്ട് ചെയ്യേണ്ടത് ചോരയുടെ പ്രാധാന്യം നോക്കിയാണ്, കിരീടത്തിന്റേതല്ല. ജനാധിപത്യ രാജ്യത്താണ് നമ്മള്&#x200d; ജീവിക്കുന്നവതെന്നും സിംഹാസനത്തില്&#x200d; ഇരിക്കുന്നവര്&#x200d; അതില്&#x200d; നിന്നിറങ്ങണമെന്നും എം മുകുന്ദന്&#x200d; പറഞ്ഞു.</p>
<p>കേരള ലിറ്ററേച്ചല്&#x200d; ഫെസ്റ്റിവല്&#x200d; സംവാദ വേദിയില്&#x200d; എം.ടി വാസുദേവന്&#x200d; നായരും രാഷ്ട്രീയ വിമര്&#x200d;ശനമുയര്&#x200d;ത്തിയിരുന്നു. &#8216;രാഷ്ട്രീയ പ്രവര്&#x200d;ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്&#x200d;ഗ്ഗമാണ്. എവിടെയും അധികാരമെന്നാല്&#x200d; ആധിപത്യമോ സര്&#x200d;വാധിപത്യമോ ആവാം. അസാബ്ലിയിലോ പാര്&#x200d;ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്&#x200d; ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്.</p>
<p>അധികാരമെന്നാല്&#x200d;, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെപണ്ടെന്നോ കുഴിവെടി മൂടി. നയിക്കാന്&#x200d; ഏതാനും പേരും നയിക്കപ്പെടാന്&#x200d; അനേകരും എന്ന പഴയ സങ്കലുത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട്തന്നെ&#8217;. എന്നീ തരത്തിലായിരുന്നു എംടിയുടെ വാക്കുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/those-who-sit-on-the-throne-have-tasted-power-m-mukundan-also-criticized-after-mt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആ നോവല്&#x200d; ചന്ദ്രികയില്&#x200d; എഴുതിച്ചത് ഇ അഹമ്മദ്: എം മുകുന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/m-mukundan-about-chandrika.html</link>
					<comments>https://www.chandrikadaily.com/m-mukundan-about-chandrika.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 06 Sep 2020 05:19:00 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[e ahammed]]></category>
		<category><![CDATA[m mukundan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150780</guid>

					<description><![CDATA[എന്റെ സാഹിത്യ ജീവിതത്തില്&#x200d; ചന്ദ്രിക ആഴച്ചപതിപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.ആദ്യ കാലത്ത് ചന്ദ്രിക ആഴ്ച്ചപതിപ്പുമായി നല്ലബന്ധമുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം മുന്&#x200d; മന്ത്രി കൂടിയായിരുന്ന ഇ അഹമ്മദ് ആയിരുന്നു. അദ്ദേഹവുമായുള്ള സുഹൃത്ത് ബന്ധമാണ് ചന്ദ്രിക ആഴ്ച്ചപതിപ്പിലും എത്തിയത്. അന്ന് ഇ അഹമ്മദിന്റെ ആവശ്യപ്രകാരം ഞാന്&#x200d; ചന്ദ്രിക ആഴ്ച്ചപതിപ്പില്&#x200d; ഒരു ലേഖനം എഴുതി. ഈ ലോകം അതിലൊരു മനുഷ്യന്&#x200d; എന്നായിരുന്നു നോവലിന്റെ പേര്. അന്ന് ചന്ദ്രികയില്&#x200d; കാര്&#x200d;ട്ടൂണിസ്റ്റ് ബിഎം ഗഫൂറും ഉണ്ടായിരുന്നു. അദ്ദേഹവുമായി എനിക്ക് വലിയ ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ടു [&#8230;]]]></description>
										<content:encoded><![CDATA[<p>എന്റെ സാഹിത്യ ജീവിതത്തില്&#x200d; ചന്ദ്രിക ആഴച്ചപതിപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.ആദ്യ കാലത്ത് ചന്ദ്രിക ആഴ്ച്ചപതിപ്പുമായി നല്ലബന്ധമുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം മുന്&#x200d; മന്ത്രി കൂടിയായിരുന്ന ഇ അഹമ്മദ് ആയിരുന്നു. അദ്ദേഹവുമായുള്ള സുഹൃത്ത് ബന്ധമാണ് ചന്ദ്രിക ആഴ്ച്ചപതിപ്പിലും എത്തിയത്. അന്ന് ഇ അഹമ്മദിന്റെ ആവശ്യപ്രകാരം ഞാന്&#x200d; ചന്ദ്രിക ആഴ്ച്ചപതിപ്പില്&#x200d; ഒരു ലേഖനം എഴുതി. ഈ ലോകം അതിലൊരു മനുഷ്യന്&#x200d; എന്നായിരുന്നു നോവലിന്റെ പേര്.</p>
<p>അന്ന് ചന്ദ്രികയില്&#x200d; കാര്&#x200d;ട്ടൂണിസ്റ്റ് ബിഎം ഗഫൂറും ഉണ്ടായിരുന്നു. അദ്ദേഹവുമായി എനിക്ക് വലിയ ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ആഴ്ച്ചപതിപ്പില്&#x200d; എന്റെ നോവല്&#x200d; വളരെ മനോഹരമായി പ്രസിദ്ധീകരിച്ചു വന്നു. നോവല്&#x200d; പ്രസിദ്ധീകരിച്ചുവന്ന ആദ്യത്തെ ലക്കത്തിന്റെ കവര്&#x200d; എം ഗഫൂര്&#x200d; വരച്ചതായിരുന്നു. അക്കാലത്ത് ഈ നോവല്&#x200d; വളരെ ശ്രദ്ധ നേടി.</p>
<p>എനിക്ക് ആദ്യമായി ഒരു അവാര്&#x200d;ഡ് ലഭിക്കുന്നതും ഈ നോവലിനായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരമാണ് ലഭിച്ചത്.പിന്നീട് ഞാന്&#x200d; ഡല്&#x200d;ഹിയിലേക്ക് മാറിയപ്പോള്&#x200d; കുറച്ച് കാലം ചന്ദ്രികയുമായുള്ള ബന്ധം വിട്ടുപോയിരുന്നു.പക്ഷേ അവിടെയുള്ള സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിര്&#x200d;ത്തി.ശിഹാബുദ്ദീന്&#x200d; പൊയ്തുംകടവ്, കുഞ്ഞിക്കണ്ണന്&#x200d; വാണിമേല്&#x200d; തുടങ്ങിയ സുഹൃത്തുക്കള്&#x200d; അന്ന് ചന്ദ്രികയില്&#x200d; ഉണ്ടായിരുന്നു. അക്കാലത്തും ചന്ദ്രിക ആഴ്ച്ചപതിപ്പിന് വേണ്ടി എഴുതി. ഇപ്പോഴും ഞാന്&#x200d; ചന്ദ്രിക ആഴ്ച്ചപതിപ്പിന്റെ വരിക്കാരനാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-mukundan-about-chandrika.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഴുത്തച്ഛന്&#x200d; പുരസ്‌കാരം എം.മുകുന്ദന്</title>
		<link>https://www.chandrikadaily.com/news-ezhuthachan-award-for-2018-m-mukundan.html</link>
					<comments>https://www.chandrikadaily.com/news-ezhuthachan-award-for-2018-m-mukundan.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 01 Nov 2018 09:41:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[m mukundan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109054</guid>

					<description><![CDATA[തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന്&#x200d; പുരസ്‌കാരം എം.മുകുന്ദന്. മലയാള സാഹിത്യത്തിന് നല്&#x200d;കിയ സമഗ്രസംഭാവനകള്&#x200d; പരിഗണിച്ചാണ് പുരസ്‌കാരം. സാഹിത്യരംഗത്ത് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛന്&#x200d; പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ അക്കാദമി ചെയര്&#x200d;മാന്&#x200d; വൈശാഖന്&#x200d;, കെ.സച്ചിതാനന്ദന്&#x200d;, റാണി ജോര്&#x200d;ജ്, ഡോ. ജി ബാലമോഹന്&#x200d; തമ്പി, ഡോ. സുനില്&#x200d; പി ഇളയിടം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന്&#x200d; പുരസ്‌കാരം എം.മുകുന്ദന്. മലയാള സാഹിത്യത്തിന് നല്&#x200d;കിയ സമഗ്രസംഭാവനകള്&#x200d; പരിഗണിച്ചാണ് പുരസ്‌കാരം.</p>
<p>സാഹിത്യരംഗത്ത് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛന്&#x200d; പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.</p>
<p>സാഹിത്യ അക്കാദമി ചെയര്&#x200d;മാന്&#x200d; വൈശാഖന്&#x200d;, കെ.സച്ചിതാനന്ദന്&#x200d;, റാണി ജോര്&#x200d;ജ്, ഡോ. ജി ബാലമോഹന്&#x200d; തമ്പി, ഡോ. സുനില്&#x200d; പി ഇളയിടം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-ezhuthachan-award-for-2018-m-mukundan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയല്&#x200d;ക്കിളി സമരത്തെ വിമര്&#x200d;ശിച്ച് എഴുത്തുകാരന്&#x200d; എം.മുകുന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/m-mukundan-against-keezhattur-strike-news.html</link>
					<comments>https://www.chandrikadaily.com/m-mukundan-against-keezhattur-strike-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 28 Mar 2018 12:07:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keezhattur strike]]></category>
		<category><![CDATA[m mukundan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77372</guid>

					<description><![CDATA[കോഴിക്കോട്: കീഴാറ്റൂരിലെ വയല്&#x200d;ക്കിളി സമരത്തെ വിമര്&#x200d;ശിച്ച് എഴുത്തുകാരന്&#x200d; എം.മുകുന്ദന്&#x200d;. കീഴാറ്റൂര്&#x200d; സമരത്തിലുള്ളത് വയല്&#x200d;ക്കിളികളല്ല, രാഷ്ട്രീയക്കിളികളാണെന്ന് മുകുന്ദന്&#x200d; പറഞ്ഞു. ബി.ജെ.പി അടക്കമുള്ളവരുടെ രാഷ്ട്രീയ മുതലെടുപ്പാണ് അവിടെ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്&#x200d; നാടിനാവശ്യമാണ്. ചൈനയടക്കമുള്ള രാജ്യങ്ങളില്&#x200d; റോഡ് നിര്&#x200d;മ്മിക്കാനായി വയല്&#x200d;ഭൂമി ഉപയോഗിച്ചിട്ടുണ്ട്. നാടിന്റെ പച്ചപ്പ് കാത്തുസൂക്ഷിക്കണമെന്നതില്&#x200d; സംശയമില്ല. എന്നാല്&#x200d; പരിസ്ഥിതി വാദം വെറും പൈങ്കിളിയാവരുത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ആവശ്യത്തിന് നഷ്ടപരിഹാരവും നല്&#x200d;കണം. ഇക്കാര്യങ്ങളെല്ലാം വയല്&#x200d;ക്കിളികള്&#x200d;ക്ക് മനസ്സിലാകുന്നവിധം ചര്&#x200d;ച്ചയിലൂടെ പരിഹരിക്കണമെന്നും മുകുന്ദന്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കീഴാറ്റൂരിലെ വയല്&#x200d;ക്കിളി സമരത്തെ വിമര്&#x200d;ശിച്ച് എഴുത്തുകാരന്&#x200d; എം.മുകുന്ദന്&#x200d;. കീഴാറ്റൂര്&#x200d; സമരത്തിലുള്ളത് വയല്&#x200d;ക്കിളികളല്ല, രാഷ്ട്രീയക്കിളികളാണെന്ന് മുകുന്ദന്&#x200d; പറഞ്ഞു.</p>
<p>ബി.ജെ.പി അടക്കമുള്ളവരുടെ രാഷ്ട്രീയ മുതലെടുപ്പാണ് അവിടെ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്&#x200d; നാടിനാവശ്യമാണ്. ചൈനയടക്കമുള്ള രാജ്യങ്ങളില്&#x200d; റോഡ് നിര്&#x200d;മ്മിക്കാനായി വയല്&#x200d;ഭൂമി ഉപയോഗിച്ചിട്ടുണ്ട്. നാടിന്റെ പച്ചപ്പ് കാത്തുസൂക്ഷിക്കണമെന്നതില്&#x200d; സംശയമില്ല. എന്നാല്&#x200d; പരിസ്ഥിതി വാദം വെറും പൈങ്കിളിയാവരുത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ആവശ്യത്തിന് നഷ്ടപരിഹാരവും നല്&#x200d;കണം. ഇക്കാര്യങ്ങളെല്ലാം വയല്&#x200d;ക്കിളികള്&#x200d;ക്ക് മനസ്സിലാകുന്നവിധം ചര്&#x200d;ച്ചയിലൂടെ പരിഹരിക്കണമെന്നും മുകുന്ദന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-mukundan-against-keezhattur-strike-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുസ്തകങ്ങള്&#x200d; ലോകകമ്പോളത്തില്&#x200d; എത്തിക്കാന്&#x200d; ലോബിയിങ് നടത്തണം: എം.മുകുന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/m-mukunthan-about-books-in-klf-kozhikode.html</link>
					<comments>https://www.chandrikadaily.com/m-mukunthan-about-books-in-klf-kozhikode.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Feb 2018 10:36:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bennyamin]]></category>
		<category><![CDATA[kerala literature festival]]></category>
		<category><![CDATA[KLF]]></category>
		<category><![CDATA[m mukundan]]></category>
		<category><![CDATA[mukundan]]></category>
		<category><![CDATA[Sethu writer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69062</guid>

					<description><![CDATA[കോഴിക്കോട്: മലയാളകൃതികള്&#x200d; മറ്റു രാജ്യങ്ങളിലെ വായനക്കാരുടെ കൈയിലെത്തിക്കാന്&#x200d; ശക്തമായ ലോബിയിങ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എം. മുകുന്ദന്&#x200d; അഭിപ്രായപ്പെട്ടു. കേരള ലിറ്റററി ഫെസ്റ്റിവലില്&#x200d; മലയാള നോവല്&#x200d; മൊഴിമാറ്റുമ്പോള്&#x200d; എന്ന സെഷനില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളകൃതികളുടെ വിവര്&#x200d;ത്തനങ്ങള്&#x200d; പെന്&#x200d;ഗ്വിന്&#x200d; ബുക്‌സ് വഴിയാണ് പ്രധാനമായും പുറത്തെത്തുന്നത്. അതുപോര, പെന്&#x200d;ഗ്വിന്&#x200d; ഇന്റര്&#x200d;നാഷണല്&#x200d; വഴി പുസ്തകങ്ങള്&#x200d; പുറംരാജ്യങ്ങളില്&#x200d; എത്തിക്കാന്&#x200d; കഴിയണം. പല ചെറുരാജ്യങ്ങളും ഇ്ക്കാര്യത്തില്&#x200d; മുന്&#x200d;പന്തിയിലാണ്. അവര്&#x200d; മത്സരബുദ്ധിയോടെ പ്രവര്&#x200d;ത്തിക്കുമ്പോള്&#x200d; നാം ഇന്നും ലജ്ജാശീലത്തോടെ മാറി നില്&#x200d;ക്കുകയാണ് ചെയ്യുന്നത്. മുകുന്ദന്&#x200d; പറഞ്ഞു. മലയാള [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മലയാളകൃതികള്&#x200d; മറ്റു രാജ്യങ്ങളിലെ വായനക്കാരുടെ കൈയിലെത്തിക്കാന്&#x200d; ശക്തമായ ലോബിയിങ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എം. മുകുന്ദന്&#x200d; അഭിപ്രായപ്പെട്ടു. കേരള ലിറ്റററി ഫെസ്റ്റിവലില്&#x200d; മലയാള നോവല്&#x200d; മൊഴിമാറ്റുമ്പോള്&#x200d; എന്ന സെഷനില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളകൃതികളുടെ വിവര്&#x200d;ത്തനങ്ങള്&#x200d; പെന്&#x200d;ഗ്വിന്&#x200d; ബുക്‌സ് വഴിയാണ് പ്രധാനമായും പുറത്തെത്തുന്നത്. അതുപോര, പെന്&#x200d;ഗ്വിന്&#x200d; ഇന്റര്&#x200d;നാഷണല്&#x200d; വഴി പുസ്തകങ്ങള്&#x200d; പുറംരാജ്യങ്ങളില്&#x200d; എത്തിക്കാന്&#x200d; കഴിയണം. പല ചെറുരാജ്യങ്ങളും ഇ്ക്കാര്യത്തില്&#x200d; മുന്&#x200d;പന്തിയിലാണ്. അവര്&#x200d; മത്സരബുദ്ധിയോടെ പ്രവര്&#x200d;ത്തിക്കുമ്പോള്&#x200d; നാം ഇന്നും ലജ്ജാശീലത്തോടെ മാറി നില്&#x200d;ക്കുകയാണ് ചെയ്യുന്നത്. മുകുന്ദന്&#x200d; പറഞ്ഞു.</p>
<p>മലയാള പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവര്&#x200d;ത്തനം ഇന്ത്യയിലുള്ള വായനക്കാര്&#x200d;ക്ക് മാത്രമെ വായിച്ചാസ്വദിക്കാന്&#x200d; കഴിയൂ എന്നൊരു പരിമിതി പറഞ്ഞു കേള്&#x200d;ക്കുന്നുണ്ട്. ഇതും പരിഹരിക്കേണ്ട പ്രശ്‌നമാണ്. മലയാളത്തിലെ കൃതികളുടെ വിവര്&#x200d;ത്തനം കിട്ടുന്നില്ല എന്ന പരാതി പുറത്ത് ഉയരുന്നുണ്ട്. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.<br />
മലയാളകൃതികള്&#x200d; പുറംരാജ്യങ്ങളില്&#x200d; എത്താത്തതുപോലെ ഇന്ത്യയിലെ മറ്റു ഭാഷകളിലും വേണ്ടപോലെ എത്തുന്നില്ലെന്ന് സേതു പറഞ്ഞു.</p>
<p>ഒരു കാലത്ത് ഇന്ത്യന്&#x200d; ഭാഷകളിലെ കൃതികളുമായി നമുക്ക് സമ്പന്നമായ കൊടുക്കല്&#x200d; വാങ്ങലുകള്&#x200d; ഉണ്ടായിരുന്നു. യശ്പാല്&#x200d;, മുല്&#x200d;ക്ക് രാജ് ആനന്ദ്,ആശപൂര്&#x200d;ണാദേവി, ബിമല്&#x200d;മിത്ര തുടങ്ങിയവരുടെ കൃതികള്&#x200d; മലയാളരചനകളെ പോലെ നാം വായിക്കുകയുണ്ടായി. എന്നാല്&#x200d; ഇപ്പോള്&#x200d; അത്തരത്തില്&#x200d; കൊടുക്കല്&#x200d; വാങ്ങല്&#x200d; നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. സേതു പറഞ്ഞു. പാണ്ഡവപുരം ഹിന്ദിയിലേക്ക് തര്&#x200d;ജ്ജമ ചെയ്തപ്പോള്&#x200d; ജാരന്&#x200d; എന്ന വാക്ക് പ്രശ്‌നമായി. ജാര്&#x200d; എന്നാണ് വിവര്&#x200d;ത്തകനായ യു.കെ.എസ് ചൗഹാന്&#x200d; മൊഴിമാറ്റിയത്. ഒരു വാക്കിന്റെ പ്രശ്‌നം ചിലപ്പോള്&#x200d; നോവലിനെ തകര്&#x200d;ക്കും-സേതു പറഞ്ഞു.</p>
<p>പുസ്തകത്തിന്റെ പ്രമോഷനുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് മഹാ അപരാധവും അധമവുമായി കാണുന്ന പ്രവണത മലയാളത്തില്&#x200d; മാത്രമാണെന്ന് ബെന്യാമിന്&#x200d; പറഞ്ഞു. പുസ്തകത്തിന്റെ കവര്&#x200d; നേരത്തെ പ്രസിദ്ധീകരിച്ചതിന്റെ പേരില്&#x200d;പോലും പഴി കേള്&#x200d;ക്കേണ്ടിവരുന്ന എഴുത്തുകാര്&#x200d; മലയാളത്തില്&#x200d; മാത്രമേ ഉണ്ടാവുകയുള്ളു. ഇത് പുസ്തകത്തിന്റെ പ്രചാരണത്തിനും വില്&#x200d;പനക്കും തടസ്സമായി മാറുന്നുണ്ട്്്. വിവര്&#x200d;ത്തനത്തിന്റെ ഇതാണ് സംഭവിക്കുന്നത്. വിപണി ആവശ്യപ്പെടുന്ന പിന്തുണ പുസ്തകത്തിന് നല്&#x200d;കേണ്ടത് അനിവാര്യമാണ്. അതൊരു മോശം പ്രവൃത്തിയായി കാണേണ്ടതില്ല. ബെന്യാമിന്&#x200d; പറഞ്ഞു. വിവര്&#x200d;ത്തകനെ അഥവാ വിവര്&#x200d;ത്തകയെ രണ്ടാംനിരക്കാരായി കാണുന്ന പ്രവണതയാണ് ഇവിടെയുള്ളതെന്ന് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവല്&#x200d; ഇംഗ്ലീഷിലേക്ക് തര്&#x200d;ജ്ജ ചെയ്ത ഇ.വി ഫാത്തിമ പറഞ്ഞു. സുഭാഷ് ചന്ദ്രന്&#x200d;, റൂബിന്&#x200d; ഡിക്രൂസ് എന്നിവരും പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-mukunthan-about-books-in-klf-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
