<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>M Swaraj &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/m-swaraj/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Jun 2025 10:13:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>M Swaraj &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ&#8217;: രാഹുൽ മാങ്കൂട്ടത്തിൽ</title>
		<link>https://www.chandrikadaily.com/there-is-nothing-to-say-about-defeating-the-most-powerful-cpm-leader-in-nilambur-rahul-in-mangkoottathil.html</link>
					<comments>https://www.chandrikadaily.com/there-is-nothing-to-say-about-defeating-the-most-powerful-cpm-leader-in-nilambur-rahul-in-mangkoottathil.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 23 Jun 2025 10:13:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aryadan shoukath]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[M Swaraj]]></category>
		<category><![CDATA[nilambur byelection]]></category>
		<category><![CDATA[rahul mamkootathil]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345533</guid>

					<description><![CDATA[നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു. ‘ചില സാംസ്കാരിക നായകർ എന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.</p>
<p>‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാ​ളാ​ണ് തോറ്റതെന്ന്. ഇവി​ടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ&#8230; ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.</p>
<p>11,077 വോട്ടിന്&#x200d;റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-nothing-to-say-about-defeating-the-most-powerful-cpm-leader-in-nilambur-rahul-in-mangkoottathil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വരാജിന് പണി കൊടുക്കാനാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ചരിത്ര സത്യമാണ്: സന്ദീപ് വാര്യർ</title>
		<link>https://www.chandrikadaily.com/even-though-it-was-to-give-work-to-swaraj-what-the-cpm-state-secretary-said-is-historical-truth-sandeep-warrier.html</link>
					<comments>https://www.chandrikadaily.com/even-though-it-was-to-give-work-to-swaraj-what-the-cpm-state-secretary-said-is-historical-truth-sandeep-warrier.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 18 Jun 2025 08:49:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[M Swaraj]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nilambur byelection]]></category>
		<category><![CDATA[sandeep warrier]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345010</guid>

					<description><![CDATA[&#160; നിലമ്പൂർ: ആർഎസ്എസ് ബന്ധം സ്ഥിരീകരിച്ച എം.വി​ ഗോവിന്ദൻ തുറന്നുവിട്ടത് പണ്ടോറയുടെ പേടകമാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സിപിഎമ്മിന്റെ ബാന്ധവം. 1967ൽ സംയുക്ത വിധായക് ദൾ എന്ന മുന്നണി ഉണ്ടാക്കി ബീഹാറിൽ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടികൾ സർക്കാർ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി.അതേവർഷം ബംഗാളിൽ അജോയ് മുഖർജിയുടെ ആദ്യ കോൺഗ്രസ് ഇതര ഗവൺമെന്റിന് ജനസംഘത്തിന്റെ ഏക എംഎൽഎയുടെ പിന്തുണയുണ്ടായിരുന്നു. ഇന്ത്യയിലെ [&#8230;]]]></description>
										<content:encoded><![CDATA[<div id="content" class="primary-page-content-wrapper content-direction-ltr " data-sessionid="RDWEBETTDLUTXQ0YXFML4KQACRPFNQTALSFPZ" data-root="https://www.mediaoneonline.com" data-registration-mode="undefined" data-partner="mediaone" data-contentid="" data-categoryid="10" data-newsid="291773" data-path="/kerala/sandeep-g-varier-responds-to-rss-cpm-ties-291773" data-logging-enabled="" data-userid="" data-cdnurl="" data-query-sessionid="RDWEBETTDLUTXQ0YXFML4KQACRPFNQTALSFPZ" data-query-root="www.mediaoneonline.com" data-query-partner="mediaone" data-ismobile="" data-theme="theme_media">
<p>&nbsp;</p>
<section class="content-item">
<div class="container">
<div class="row">
<div class="col-lg-9 cus-col-l-8 mt-20">
<div class="row">
<div class="col-lg-9 cus-col-ml-12">
<div class="story_content details-content-story">
<div class="hb-entry-main-content dropcap wow fadeIn animated">
<p>നിലമ്പൂർ: ആർഎസ്എസ് ബന്ധം സ്ഥിരീകരിച്ച എം.വി​ ഗോവിന്ദൻ തുറന്നുവിട്ടത് പണ്ടോറയുടെ പേടകമാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.</p>
<p>ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സിപിഎമ്മിന്റെ ബാന്ധവം. 1967ൽ സംയുക്ത വിധായക് ദൾ എന്ന മുന്നണി ഉണ്ടാക്കി ബീഹാറിൽ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടികൾ സർക്കാർ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി.അതേവർഷം ബംഗാളിൽ അജോയ് മുഖർജിയുടെ ആദ്യ കോൺഗ്രസ് ഇതര ഗവൺമെന്റിന് ജനസംഘത്തിന്റെ ഏക എംഎൽഎയുടെ പിന്തുണയുണ്ടായിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ പ്രസ്തുത മുന്നണിയിൽ സിപിഎമ്മും ജനസംഘവും ഒരുമിച്ച് ഉണ്ടായിരുന്നു.</p>
<p>1977 ൽ ആർഎസ്എസുമായി അല്ല സഖ്യം ഉണ്ടാക്കിയതെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന് എങ്ങനെ പറയാൻ കഴിയും ? ചന്ദ്രനിൽ നിന്നു നോക്കിയാൽ ചൈനയിലെ വൻമതിൽ കാണുന്ന പൂമരം സ്വരാജിന് പി.സുന്ദരയ്യ പോളിറ്റ് ബ്യൂറോവിൽ നിന്ന് രാജിവെച്ചുകൊണ്ട് എഴുതിയ കത്ത് കാണാൻ കഴിഞ്ഞില്ലേ ? സുന്ദരയ്യ കൃത്യമായി തന്റെ രാജിക്കത്തിൽ അടിയന്തരാവസ്ഥയുടെ പേര് പറഞ്ഞ് ആർഎസ്എസുമായി ബന്ധം ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ചാണ് തന്റെ രാജി എന്നു പറയുന്നുണ്ട്. 1989 ൽ വി.പി സിംഗ് സർക്കാരിനെ ഒരുമിച്ചുണ്ടാക്കിയത് ബിജെപിയും സിപിഎമ്മും ചേർന്നല്ലേ ? 2008 ൽ മൻമോഹൻ സിംഗ് സർക്കാരിനെതിരെ ബിജെപിയും സിപിഎമ്മും ഒരുമിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്നില്ലേ ? എന്നും ഫേസ്ബുക് പോസ്റ്റിൽ സന്ദീപ് വിശദീകരിക്കുന്നു.</p>
<p>വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎമ്മിനെ ബിജെപി സഹായിക്കും. സി പി എമ്മിന് വെൽഫെയർ പാർട്ടി അസ്വീകാര്യമായ പാർട്ടിയും ആർഎസ്എസ് സ്വീകാര്യവുമാണ്. ഇസ്‌ലാമോ ഫോബിയയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.</p>
<p><b>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം</b></p>
<p><i>ആർഎസ്എസുമായി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സിപിഎമ്മിന്റെ ബാന്ധവം. 1967ൽ സംയുക്ത വിധായക് ദൾ എന്ന മുന്നണി ഉണ്ടാക്കി ബീഹാറിൽ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടികൾ സർക്കാർ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി.</i></p>
<p><i>അതേവർഷം ബംഗാളിൽ അജോയ് മുഖർജിയുടെ ആദ്യ കോൺഗ്രസ് ഇതര ഗവൺമെന്റിന് ജനസംഘത്തിന്റെ ഏക എംഎൽഎയുടെ പിന്തുണയുണ്ടായിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ പ്രസ്തുത മുന്നണിയിൽ സിപിഎമ്മും ജനസംഘവും ഒരുമിച്ച് ഉണ്ടായിരുന്നു.</i></p>
<p><i>1977 ൽ ആർഎസ്എസുമായി അല്ല സഖ്യം ഉണ്ടാക്കിയതെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് എങ്ങനെ പറയാൻ കഴിയും ? ചന്ദ്രനിൽ നിന്നു നോക്കിയാൽ ചൈനയിലെ വൻമതിൽ കാണുന്ന പൂമരം സ്വരാജിന് പി സുന്ദരയ്യ പോളിറ്റ് ബ്യൂറോവിൽ നിന്ന് രാജിവെച്ചുകൊണ്ട് എഴുതിയ കത്ത് കാണാൻ കഴിഞ്ഞില്ലേ ? സുന്ദരയ്യ കൃത്യമായി തന്റെ രാജിക്കത്തിൽ അടിയന്തരാവസ്ഥയുടെ പേര് പറഞ്ഞ് ആർഎസ്എസുമായി ബന്ധം ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ചാണ് തന്റെ രാജി എന്നു പറയുന്നുണ്ട്.</i></p>
<p><i>1989 ൽ വി പി സിംഗ് സർക്കാരിനെ ഒരുമിച്ചുണ്ടാക്കിയത് ബിജെപിയും സിപിഎമ്മും ചേർന്നല്ലേ ?</i></p>
<p><i>2008 ൽ മൻമോഹൻ സിംഗ് സർക്കാരിനെതിരെ ബിജെപിയും സിപിഎമ്മും ഒരുമിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്നില്ലേ ?</i></p>
<p><i>എംവി ഗോവിന്ദൻ തുറന്നുവിട്ടത് പണ്ടോറയുടെ പേടകമാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണ്.</i></p>
</div>
</div>
</div>
</div>
</div>
</div>
</div>
</section>
<p>&nbsp;</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/even-though-it-was-to-give-work-to-swaraj-what-the-cpm-state-secretary-said-is-historical-truth-sandeep-warrier.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്</title>
		<link>https://www.chandrikadaily.com/nilambur-by-election-last-date-for-withdrawal-of-nomination-papers-is-today.html</link>
					<comments>https://www.chandrikadaily.com/nilambur-by-election-last-date-for-withdrawal-of-nomination-papers-is-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Jun 2025 02:22:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aryadan shoukath]]></category>
		<category><![CDATA[byelection]]></category>
		<category><![CDATA[M Swaraj]]></category>
		<category><![CDATA[nilambur]]></category>
		<category><![CDATA[pv anvar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343638</guid>

					<description><![CDATA[വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; നാമനിര്&#x200d;ദ്ദേശപത്രിക പിന്&#x200d;വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്&#x200d;വലിക്കാനുള്ള സമയപരിധി. മത്സരചിത്രം ഇന്ന് തെളിയും. സൂക്ഷ്മപരിശോധന പൂര്&#x200d;ത്തിയായപ്പോള്&#x200d; യുഡിഎഫ്, എല്&#x200d;ഡിഎഫ്, പി വി അന്&#x200d;വര്&#x200d;, എന്&#x200d;ഡിഎ മുന്നണി സ്ഥാനാര്&#x200d;ത്ഥികള്&#x200d; എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്.</p>
<p>18 പത്രികകളാണ് വരണാധികാരിയായ പെരിന്തല്&#x200d;മണ്ണ സബ് കലക്ടര്&#x200d; സ്വീകരിച്ചിരിക്കുന്നത്. എന്നാല്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയായി അന്&#x200d;വര്&#x200d; സമര്&#x200d;പ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു. കേരളത്തില്&#x200d; രജിസ്റ്റര്&#x200d; ചെയ്യാത്ത പാര്&#x200d;ട്ടിയുടെ സ്ഥാനാര്&#x200d;ഥിയായി അന്&#x200d;വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; അറിയിച്ചാണ് അന്&#x200d;വറിന്റെ പത്രിക പിന്&#x200d;വലിച്ചത്. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്.</p>
<p>വോട്ടര്&#x200d;മാരെ നേരില്&#x200d; കണ്ട് പ്രചാരണപരിപാടികള്&#x200d; ഊര്&#x200d;ജ്ജിതമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി ആര്യാടന്&#x200d; ഷൗക്കത്ത്. ആര്യാടന്&#x200d; ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്&#x200d; പര്യടനം നടത്തും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nilambur-by-election-last-date-for-withdrawal-of-nomination-papers-is-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി</title>
		<link>https://www.chandrikadaily.com/m-in-nilambur-swaraj-was-made-a-candidate-to-finish-him-off-politically-km-shaji.html</link>
					<comments>https://www.chandrikadaily.com/m-in-nilambur-swaraj-was-made-a-candidate-to-finish-him-off-politically-km-shaji.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 30 May 2025 17:12:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anvar]]></category>
		<category><![CDATA[km shaji]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[M Swaraj]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343088</guid>

					<description><![CDATA[ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി]]></description>
										<content:encoded><![CDATA[<p>എം. സ്വരാജിനെ നിലമ്പൂരില്&#x200d; സ്ഥാനാര്&#x200d;ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്&#x200d; പിണറായി വിരുദ്ധ പോരാട്ടങ്ങളില്&#x200d; വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്&#x200d;ക്കണമെന്ന് കരുതിയാകാം സ്ഥാനാര്&#x200d;ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു. </p>
<p>ഒരിക്കല്&#x200d; പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്&#x200d; വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്&#x200d;ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്&#x200d;ത്തനം ആരംഭിക്കുന്നത് ശരീരത്തില്&#x200d; പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.</p>
<p>യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്&#x200d;ഥിയായ സ്വരാജിന് ഇപ്പോള്&#x200d; ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്&#x200d;ത്തു.<br />
അന്&#x200d;വര്&#x200d; മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്&#x200d;വറിനെ നിര്&#x200d;ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്&#x200d; മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു. </p>
<p>ആര്യാടന്&#x200d; ഷൗക്കത്ത് ഉമ്മന്&#x200d;ചാണ്ടിയുടെ ഖബറിടത്തില്&#x200d; പോയി പ്രാര്&#x200d;ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു. </p>
<p>സ്വരാജിനെ ഇല്ലാതാക്കാന്&#x200d; വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്&#x200d;ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്&#x200d; വളരാന്&#x200d; അവര്&#x200d; അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-in-nilambur-swaraj-was-made-a-candidate-to-finish-him-off-politically-km-shaji.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം&#8217;: പി.വി അന്‍വര്‍</title>
		<link>https://www.chandrikadaily.com/the-size-of-the-left-candidate-will-be-known-when-the-votes-are-counted-p-v-anwar.html</link>
					<comments>https://www.chandrikadaily.com/the-size-of-the-left-candidate-will-be-known-when-the-votes-are-counted-p-v-anwar.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 30 May 2025 10:28:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[M Swaraj]]></category>
		<category><![CDATA[nilambur election]]></category>
		<category><![CDATA[pv anwar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343031</guid>

					<description><![CDATA[നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു. താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്. എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ [&#8230;]]]></description>
										<content:encoded><![CDATA[<p>നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്&#x200d;ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്&#x200d;മാരല്ലെ എന്നും പി.വി അന്&#x200d;വര്&#x200d; ചോദിച്ചു.</p>
<p>താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്&#x200d; പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്&#x200d; ഉയര്&#x200d;ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.</p>
<p>എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-size-of-the-left-candidate-will-be-known-when-the-votes-are-counted-p-v-anwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാർട്ടിയിലെ ഭീകരവാദികൾക്കും പറഞ്ഞുകൊടുക്കണം; രാഹുൽ മാങ്കൂട്ടത്തിൽ</title>
		<link>https://www.chandrikadaily.com/we-should-convey-this-message-of-peace-to-the-terrorists-in-our-own-party-from-time-to-time-rahul-in-mangkoottthil.html</link>
					<comments>https://www.chandrikadaily.com/we-should-convey-this-message-of-peace-to-the-terrorists-in-our-own-party-from-time-to-time-rahul-in-mangkoottthil.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 08 May 2025 04:00:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[India]]></category>
		<category><![CDATA[M Swaraj]]></category>
		<category><![CDATA[rahul mamkoottathil]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340547</guid>

					<description><![CDATA[പാലക്കാട്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ യുദ്ധവിരുദ്ധ സന്ദേശം പങ്കിട്ട സിപിഎം നേതാവ് എം സ്വരാജിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സ്വന്തം മുറ്റത്ത് മിസൈൽ പതികാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധം അതിർത്തിയിലെ പൂരമാണെന്ന് പറഞ്ഞ സ്വരാജിന്റെ കുറിപ്പിനെ &#8216;ഹാ എത്ര മനുഷ്യ സ്നേഹം തുളുമ്പുന്ന കവിത&#8217; എന്നാണ് രാഹുൽ പരിഹസിച്ചത്. ഇന്ത്യയുടെ തിരിച്ചടിയുണ്ടായുമ്പോൾ മാത്രം യുദ്ധത്തിനെതിരായ സമാധാനത്തിന്റെ സന്ദേശവാഹകൻ [&#8230;]]]></description>
										<content:encoded><![CDATA[<div class="jsx-1931552516">
<div class="jsx-1931552516 topst normal">
<div class="jsx-1931552516">പാലക്കാട്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ യുദ്ധവിരുദ്ധ സന്ദേശം പങ്കിട്ട സിപിഎം നേതാവ് എം സ്വരാജിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.</div>
<div></div>
<div class="jsx-1931552516">സ്വന്തം മുറ്റത്ത് മിസൈൽ പതികാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധം അതിർത്തിയിലെ പൂരമാണെന്ന് പറഞ്ഞ സ്വരാജിന്റെ കുറിപ്പിനെ &#8216;ഹാ എത്ര മനുഷ്യ സ്നേഹം തുളുമ്പുന്ന കവിത&#8217; എന്നാണ് രാഹുൽ പരിഹസിച്ചത്. ഇന്ത്യയുടെ തിരിച്ചടിയുണ്ടായുമ്പോൾ മാത്രം യുദ്ധത്തിനെതിരായ സമാധാനത്തിന്റെ സന്ദേശവാഹകൻ ആകുന്ന എം സ്വരാജ്, ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാർട്ടിയിലെ ഭീകരവാദികൾക്കും പറഞ്ഞു കൊടുക്കുന്നത് അങ്ങയുടെ കാപട്യം കുറയ്ക്കാൻ സഹായിക്കുമെന്നും മാങ്കൂട്ടത്തിൽ വിമർശിച്ചു.</div>
</div>
</div>
<div class="jsx-221140151 artmdl normal">
<div></div>
<div class="lastpara"><strong>രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്</strong></div>
<div></div>
</div>
<div>&#8220;ശ്രീ എം സ്വരാജിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ് കണ്ടിരുന്നു.</div>
<div></div>
<div>
<div class="lastpara">അതിർത്തിയിൽ നടക്കുന്ന യുദ്ധത്തെ പറ്റിയും അതിൽ ഉണ്ടാകുന്ന രക്ത ചൊരിച്ചിലിനെ പറ്റിയും ഒക്കെയുള്ള ‘വേദനയാണ്’ ആ തികഞ്ഞ ‘മനുഷ്യ സ്നേഹിയിൽ’ നിന്ന് ഉണ്ടാകുന്നത്.</div>
<div class="lastpara">“സ്വന്തം മുറ്റത്ത് മിസൈൽ പതികാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധം അതിർത്തിയിലെ പൂരമാണ്”. ഹാ എത്ര മനുഷ്യ സ്നേഹം തുളുമ്പുന്ന കവിത.</div>
<div class="lastpara">അല്ലയോ മനുഷ്യസ്നേഹി, അതിർക്കപ്പുറത്ത് പോകും മുൻപ് അങ്ങയ്ക്ക് സംഘടനാപരമായ ഉത്തരവാദിത്വമുള്ള കണ്ണൂരിലേക്ക് ഒന്ന് പോകണം. രാജ്യ യുദ്ധസഹജമായ അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഇന്നത്തെ ദിവസം പോലും കണ്ണൂരിലെ മലപ്പട്ടം പഞ്ചായത്തിൽ താങ്കളുടെ പാർട്ടി പ്രവർത്തകർ ഗാന്ധിസ്ഥൂപം തകർക്കുകയും, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെകട്ടറി സനീഷ് PR ന്റെ വീട് അക്രമിക്കുകയും ചെയ്തു. പാകിസ്ഥാനിൽ ഇന്ത്യയുടെ മിസൈലാക്രമണത്തിൽ പൊളിഞ്ഞ വീടുകളെ പറ്റി ആശങ്കപ്പെടുന്ന മനുഷ്യസ്നേഹി, സനീഷിന്റെ വീട് അക്രമിച്ചപ്പോൾ ചുടുകട്ട വന്ന് പതിച്ചത് അവന്റെ നാലു വയസുകാരി മകളുടെ തൊട്ടടുത്താണ്.</div>
<div></div>
<div>
<div class="lastpara">ഇന്ത്യ അതിർത്തിയിലെ മനുഷ്യരെ സുരക്ഷിതമാക്കുവാൻ ശ്രമിക്കുന്ന അതേ ദിവസം, എന്തിനേറെ പറയുന്നു കണ്ണൂരിൽ പോലും പൗരനെ സംരക്ഷിക്കാനുളള തയ്യാറെടുപ്പുകളുടെ ഭാഗമായ മോക്ക് ഡ്രിൽ നടത്തുന്ന അതേ സമയം തന്നെയാണ് നിങ്ങളുടെ പ്രസ്ഥാനത്തിലെ തീവ്രവാദികൾ കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് വിജിൽ മോഹനെയും സംസ്ഥാന ഭാരവാഹികൾ റഷീദും, രാഹുൽ വെച്ചിയോട്ടും മുഹ്സിനും അടക്കമുള്ളവരെ തടഞ്ഞ് വെച്ച് അക്രമം അഴിച്ച് വിട്ടത്.</div>
<div class="lastpara">പാകിസ്ഥാൻ ഇന്ത്യയോട് കാണിക്കുന്ന ഭീകരപ്രവർത്തനം ഒരിക്കൽപോലും കാണാതെ, അനിവാര്യമായ ഇന്ത്യയുടെ തിരിച്ചടിയുണ്ടായുമ്പോൾ മാത്രം യുദ്ധത്തിനെതിരായ സമാധാനത്തിന്റെ സന്ദേശവാഹകൻ ആകുന്ന എം സ്വരാജ്, ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാർടിയിലെ ഭീകരവാദികൾക്കും പറഞ്ഞു കൊടുക്കുന്നത് അങ്ങയുടെ കാപട്യം കുറയ്ക്കാൻ സഹായിക്കും…</div>
<div></div>
<div>ഏറ്റവും ചുരുങ്ങിയത് രാജ്യത്തിന്റെ അതിർത്തിയിൽ യുദ്ധം പുകയുമ്പോഴെങ്കിലും ആയുധം താഴെ വെക്കാൻ സ്വന്തം പാർട്ടിക്കാരെ ഉപദേശിക്കണം. ഈ കൊലവിളി ഇപ്പോഴെങ്കിലും നിർത്താൻ അവരോട് പറയൂ..&#8221;</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/we-should-convey-this-message-of-peace-to-the-terrorists-in-our-own-party-from-time-to-time-rahul-in-mangkoottthil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനകീയ വിധി മാനിച്ചില്ല, കോടതി വിധിയെങ്കിലും മാനിക്കണമെന്ന് സ്വരാജിനോട് ബാബു</title>
		<link>https://www.chandrikadaily.com/babu-told-swaraj-that-peoples-verdict-should-not-be-respected-at-least-the-courts-verdict-should-be-respected.html</link>
					<comments>https://www.chandrikadaily.com/babu-told-swaraj-that-peoples-verdict-should-not-be-respected-at-least-the-courts-verdict-should-be-respected.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 11 Apr 2024 10:47:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[k babu]]></category>
		<category><![CDATA[M Swaraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295022</guid>

					<description><![CDATA[സിപിഎമ്മിന്റെ കൃത്രിമങ്ങളും അനാവശ്യമായ വ്യവഹാരങ്ങളും ജനങ്ങള്&#x200d;ക്ക് ബോധ്യപ്പെടാനുള്ള വിധിയാണിത് ബാബു പ്രതികരിച്ചു]]></description>
										<content:encoded><![CDATA[<p>കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തന്റെ വിജയം ശരിവച്ച ഹൈക്കോടതി വിധിയിയില്&#x200d; പ്രതികരിച്ച് കെ ബാബു എംഎല്&#x200d;എ. വിധിയില്&#x200d; സന്തോഷമുണ്ടെന്നും വിധി യുഡിഎഫിനും പ്രവര്&#x200d;ത്തകര്&#x200d;ക്കും ആശ്വാസം നല്&#x200d;കുന്നതാണെന്നും കെ ബാബു പ്രതികരിച്ചു.</p>
<p>സിപിഎമ്മിന്റെ കൃത്രിമങ്ങളും അനാവശ്യമായ വ്യവഹാരങ്ങളും ജനങ്ങള്&#x200d;ക്ക് ബോധ്യപ്പെടാനുള്ള വിധിയാണിത്. താന്&#x200d; തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തെളിവുകകള്&#x200d; കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ബാബു പ്രതികരിച്ചു.</p>
<p>തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥി എം സ്വരാജിന്റെ ഹര്&#x200d;ജിയാണ് ഹൈക്കോടതി തള്ളിയത്. മതചിഹ്നങ്ങള്&#x200d; ഉപയോഗിച്ച് ബാബു വോട്ടുപിടിച്ചെന്നായിരുന്നു സ്വരാജിന്റെ പരാതി.</p>
<p>&#8221;ഞാന്&#x200d; തെറ്റൊന്നും ചെയ്തിട്ടില്ല. ജനകീയ കോടതിവിധി എല്&#x200d;ഡിഎഫ് മാനിച്ചിട്ടില്ല. കോടതി വിധിയെങ്കിലും മാനിക്കണം. പെരുമാറ്റചട്ടം 100 ശതമാനവും പാലിച്ചാണ് തെരത്തെടുപ്പിനെ നേരിട്ടത്. കോടതി വിധി സര്&#x200d;ക്കാരിനെ പിന്തുണക്കുന്ന പാര്&#x200d;ട്ടിക്കേറ്റ അടിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് വിധി കൂടുതല്&#x200d; ആവേശം നല്&#x200d;കും&#8221; &#8211; കെ ബാബു പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babu-told-swaraj-that-peoples-verdict-should-not-be-respected-at-least-the-courts-verdict-should-be-respected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജിന് തിരിച്ചടി; കെ ബാബുവിന് എംഎൽഎ ആയി തുടരാം</title>
		<link>https://www.chandrikadaily.com/tripunithura-election-case-m-swaraj-hit-back-k-babu-can-continue-as-mla.html</link>
					<comments>https://www.chandrikadaily.com/tripunithura-election-case-m-swaraj-hit-back-k-babu-can-continue-as-mla.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 11 Apr 2024 10:43:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[k babu]]></category>
		<category><![CDATA[M Swaraj]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295019</guid>

					<description><![CDATA[ബാബുവിനെതിരായ ആക്ഷേപം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി]]></description>
										<content:encoded><![CDATA[<p>കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്&#x200d; ഹൈക്കോടതി വിധി കെ ബാബു എംഎൽഎയ്ക്ക് അനുകൂലം. കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് എം സ്വരാജ് നൽകിയ ഹർജി കോടതി തള്ളി.</p>
<p>കെ ബാബുവിന് എംഎൽഎ ആയി തുടരാമെന്ന് ഹൈക്കോടതി വിധി. ജസ്റ്റിസ് പി.ജി.അജിത് കുമാറിൻറെ ബെഞ്ചാണ് വിധി പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്&#x200d; വിതരണം ചെയ്ത സ്ലിപ്പില്&#x200d; സ്ഥാനാര്&#x200d;ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചെന്നാണ് പ്രധാന ആരോപണം. കെ ബാബു തോറ്റാല്&#x200d; അയ്യപ്പന്&#x200d; തോല്&#x200d;ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില്&#x200d; പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയില്&#x200d; ആരോപണം ഉയര്&#x200d;ത്തിയിരുന്നു. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്&#x200d; വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്റെ ആവശ്യം.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ബാബുവിനെതിരായ ആക്ഷേപം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. വോട്ടർമാർക്ക് മതചിഹ്നമുള്ള സ്ലിപ്പ് നൽകി എന്നതിന് തെളിവില്ല. സാക്ഷിമൊഴികൾ മാത്രമായി പരിഗണിക്കാൻ കഴിയില്ല. സാക്ഷിമൊഴിയെ സാധൂകരിക്കുന്ന തെളിവില്ലെന്നും കോടതി വ്യക്തമാക്കി.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="app-ad app-ad--story-horizontal" data-test-id="ad">
<div class="ad-wrapper-module__adContainer__iD4aI" data-test-id="ad">
<div class="ad-wrapper-module__adPlaceholder__NmNO4 ad-wrapper-module__Leaderboard__snvaR">
<div class="ad-wrapper-module__adBackground__3OHLN"></div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tripunithura-election-case-m-swaraj-hit-back-k-babu-can-continue-as-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം സ്വരാജും എ.എ റഹീമും കുറ്റക്കാരെന്ന് കോടതി; 2010 ല്&#x200d; രജിസ്റ്റര്&#x200d; ചെയ്ത കേസിലെ വിധി ഉച്ചയ്ക്ക് ശേഷം</title>
		<link>https://www.chandrikadaily.com/1court-finds-m-swaraj-and-aa-rahim-guilty-the-verdict-in-the-case-registered-in-2010-was-in-the-afternoon.html</link>
					<comments>https://www.chandrikadaily.com/1court-finds-m-swaraj-and-aa-rahim-guilty-the-verdict-in-the-case-registered-in-2010-was-in-the-afternoon.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 02 Dec 2023 07:00:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aa raheem]]></category>
		<category><![CDATA[M Swaraj]]></category>
		<category><![CDATA[police case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284727</guid>

					<description><![CDATA[യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്&#x200d;ച്ചിലെ സംഘര്&#x200d;ഷത്തിലാണ് കേസ്.]]></description>
										<content:encoded><![CDATA[<p>ഉമ്മൻചാണ്ടി സര്&#x200d;ക്കാരിന്&#x200d;റെ കാലത്ത് നടന്ന നിയമസഭാ മാര്&#x200d;ച്ചിനെ തുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷത്തിൽ എംപി  എ എ റഹീമും, എം.സ്വരാജും കുറ്റക്കാരെന്ന് കോടതി. യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്&#x200d;ച്ചിലെ സംഘര്&#x200d;ഷത്തിലാണ് കേസ്.</p>
<p>പ്രതിഷേധം അക്രമാസക്തമായതിനെ തുടര്&#x200d;ന്ന് പൊലീസ് ബാരിക്കേട് തകര്&#x200d;ക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ അടക്കമാണ് മ്യൂസിയം പൊലീസ് കേസ്.</p>
<p>150 ഓളം പ്രവര്&#x200d;ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉച്ചക്ക് ശേഷം വിധി പറയും</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1court-finds-m-swaraj-and-aa-rahim-guilty-the-verdict-in-the-case-registered-in-2010-was-in-the-afternoon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേരാമ്പ്ര പള്ളിയിലേക്ക് കല്ലെറിഞ്ഞ സംഭവം: പള്ളിക്കല്ല ലീഗ് ഓഫീസിനെന്ന് ന്യായീകരിച്ച എം സ്വരാജിന് പിസി വിഷ്ണുനാഥിന്റെ മറുപടി</title>
		<link>https://www.chandrikadaily.com/perambra-mosque-attack-m-swaraj-pc-vishnunadh-news.html</link>
					<comments>https://www.chandrikadaily.com/perambra-mosque-attack-m-swaraj-pc-vishnunadh-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 Jan 2019 07:10:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[M Swaraj]]></category>
		<category><![CDATA[perambra mosque attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115547</guid>

					<description><![CDATA[കോഴിക്കോട്: പേരാമ്പ്രയിലെ മുസ്ലിം പള്ളിയിലേക്ക് കല്ലെറിഞ്ഞ സംഭവത്തില്&#x200d; ന്യായവാദവുമായി എം സ്വരാജ് എം.എല്&#x200d;.എ. പള്ളിയിലേക്കല്ല, ലീഗ് ഓഫീസിനു നേരെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകര്&#x200d; കല്ലെറിഞ്ഞതെന്നായിരുന്നു സ്വരാജിന്റെ ന്യായീകരണം. സംഭവത്തില്&#x200d; ന്യായീകരണവുമായി വന്ന എം സ്വരാജിന് പിസി വിഷ്ണുവാഥ് മറുപടിയുമായി എത്തുകയായിരുന്നു. മാതൃഭൂമി ന്യൂസ് സൂപ്പര്&#x200d; െ്രെപം ടൈം ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു ഇരുവരും. ലീഗ് ഓഫീസിന് മുന്നിലെത്തിയ പ്രകടനം അവിടെവച്ചുണ്ടായ കല്ലേറില്&#x200d; ഡി.വൈ.എഫ്.ഐക്കാര്&#x200d; തിരിച്ചെറിയുകയായിരുന്നു എന്നാണ് സ്വരാജിന്റെ വാദം. അതിലൊരു കല്ല് അബദ്ധത്തില്&#x200d; പള്ളിയില്&#x200d; പതിക്കുകയായിരുന്നുവെന്നും എം സ്വരാജ് പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പേരാമ്പ്രയിലെ മുസ്ലിം പള്ളിയിലേക്ക് കല്ലെറിഞ്ഞ സംഭവത്തില്&#x200d; ന്യായവാദവുമായി എം സ്വരാജ് എം.എല്&#x200d;.എ. പള്ളിയിലേക്കല്ല, ലീഗ് ഓഫീസിനു നേരെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകര്&#x200d; കല്ലെറിഞ്ഞതെന്നായിരുന്നു സ്വരാജിന്റെ ന്യായീകരണം. സംഭവത്തില്&#x200d; ന്യായീകരണവുമായി വന്ന എം സ്വരാജിന് പിസി വിഷ്ണുവാഥ് മറുപടിയുമായി എത്തുകയായിരുന്നു. മാതൃഭൂമി ന്യൂസ് സൂപ്പര്&#x200d; െ്രെപം ടൈം ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു ഇരുവരും.</p>
<p>ലീഗ് ഓഫീസിന് മുന്നിലെത്തിയ പ്രകടനം അവിടെവച്ചുണ്ടായ കല്ലേറില്&#x200d; ഡി.വൈ.എഫ്.ഐക്കാര്&#x200d; തിരിച്ചെറിയുകയായിരുന്നു എന്നാണ് സ്വരാജിന്റെ വാദം. അതിലൊരു കല്ല് അബദ്ധത്തില്&#x200d; പള്ളിയില്&#x200d; പതിക്കുകയായിരുന്നുവെന്നും എം സ്വരാജ് പറഞ്ഞു. നൂറ് മീറ്ററിലേറെ അകലത്തില്&#x200d; റോഡിനിരുവശത്തായി നില്&#x200d;ക്കുന്ന ലീഗ് ഓഫീസിലേക്ക് കല്ലെറിഞ്ഞതാണ് പള്ളിയില്&#x200d; പതിച്ചതെങ്കില്&#x200d; കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്&#x200d;ദാസ് മുത്തയ്യ മുരളീധരനെക്കാളും ഷെയിന്&#x200d;വോണിയനെക്കാളും കഴിവുള്ള പ്രതിഭയാണ് എന്നായിരുന്നു പി.സി വിഷ്ണുനാഥിന്റെ മറുപടി. ഈ ചര്&#x200d;ച്ചയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.</p>
<p>പേരാമ്പ്രയില്&#x200d; മുസ്‌ലിം പള്ളിക്ക് നേരെ സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; കല്ലെറിഞ്ഞത് മന:പൂര്&#x200d;വ്വം കലാപമുണ്ടാക്കാന്&#x200d; വേണ്ടിയാണെന്ന് പൊലീസ് എഫ്.ഐ.ആറില്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകരായ ഇരുപതോളം പേരാണ് അക്രമണത്തില്&#x200d; പങ്കെടുത്തെന്ന് എഫ്.ഐ.ആര്&#x200d; പറയുന്നു. കഴിഞ്ഞ മൂന്നിന് ഹര്&#x200d;ത്താല്&#x200d; ദിനത്തില്&#x200d; വൈകിട്ട് ആറരക്കാണ് സംഭവം. പേരാമ്പ്ര വടകര റോഡ് കവലയില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് പ്രകടനത്തിന് നേരെ അക്രമണം അഴിച്ചുവിട്ട ശേഷമാണ് ജുമാ മസ്ജിദിന് നേരെ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്&#x200d; കല്ലെറിഞ്ഞത്</p>
<p>എന്നാല്&#x200d;, പള്ളിക്ക് കല്ലെറിഞ്ഞത് തങ്ങളല്ലെന്ന വ്യാജ പ്രചാരണമാണ് സി.പി.എം നടത്തിയത്. ഇതിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുന്&#x200d; ജില്ലാ നേതാവുമായ അതുല്&#x200d;ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ന്യൂനപക്ഷ സംരക്ഷണവും മതമൈത്രിയും പ്രസംഗിക്കുന്ന സി.പി.എമ്മിന്റെ ഒളിച്ചുകളി പുറത്തായി. ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി കൂടിയാണ് അതുല്&#x200d;ദാസ്. മതസ്പര്&#x200d;ധ വളര്&#x200d;ത്താന്&#x200d; ശ്രമിച്ചതിന് 153 എ വകുപ്പ് പ്രകാരമാണ് ഇയാള്&#x200d;ക്കെതിരെ കേസെടുത്തത്.</p>
<p>മുസ്‌ലിം ലീഗ് ഓഫീസിന് നേരെയെറിഞ്ഞ കല്ല് തട്ടിത്തെറിച്ച് പള്ളിയുടെ തൂണില്&#x200d; പതിച്ചെന്നാണ് സി.പി.എം പിന്നീട് ന്യായീകരിച്ചത്. എന്നാല്&#x200d;, ഈനുണ പൊളിക്കുന്നതാണ് പൊലീസ് റിപ്പോര്&#x200d;ട്ട്. സി.സി.ടി.വി ദൃശ്യങ്ങള്&#x200d; ഉള്&#x200d;പ്പെടെ പരിശോധിച്ചതോടെ സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; ആസൂത്രിതമായി പള്ളിക്ക് കല്ലെറിയുന്നതായി പൊലീസിന് ബോധ്യപ്പെടുകയായിരുന്നു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്&#x200d; വിശ്വാസികള്&#x200d; ശക്തമായ പ്രതിഷേധം ഉയര്&#x200d;ത്തിയതോടെയാണ് ഉന്നത സി.പി.എം നേതാക്കള്&#x200d; ഇടപെട്ട് കേസ്സ് അട്ടിമറിക്കാനുള്ള ശ്രമം വിഫലമായിത്. വ്യക്തമായ തെളിവുകള്&#x200d; സ്ഥിരീകരിച്ചതോടെ അറസ്റ്റ് അനിവാര്യമായി. പ്രദേശത്ത് വര്&#x200d;ഗീയ ലഹള ലക്ഷ്യമാക്കിയാണ് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; പള്ളിക്ക് കല്ലെറിഞ്ഞതെന്ന പൊലീസ് കണ്ടെത്തല്&#x200d; ഏറെ ഗൗരവമുള്ളതാണ്.</p>
<p>ശബരിമല വിഷയത്തില്&#x200d; ഹര്&#x200d;ത്താലുമായി ബന്ധമില്ലാത്ത യൂത്ത് കോണ്&#x200d;ഗ്രസുകാരെയാണ് ഇവര്&#x200d; ആദ്യം അക്രമിച്ചത്. വ്യാജ പ്രചാരണങ്ങളുമായ് സി.പി.എം പിന്നീട് രംഗത്തെത്തി. യൂത്ത് കോണ്&#x200d;ഗ്രസാണ് ചെയ്തതെന്ന ആരോപണം സി.സി.ടി.വി ദൃശ്യങ്ങള്&#x200d; പുറത്തായതോടെ പാളി. തുടര്&#x200d;ന്ന് സംഘര്&#x200d;ഷത്തിനിടയില്&#x200d; സംഘപരിവാറാണ് പള്ളിക്ക് കല്ലെറിഞ്ഞതെന്നായി സി.പി.എം നുണ പ്രചാരണം. ഇത് മറുവിഭാഗം ഏറ്റുപിടിച്ചിരുന്നെങ്കില്&#x200d; പലഭാഗത്തും വര്&#x200d;ഗീയ കലാപം ഉണ്ടാകുമായിരുന്നു.</p>
<p><strong>watch video:</strong></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fmathrubhumidotcom%2Fvideos%2F357421385037389%2F&amp;show_text=0&amp;width=560" width="560" height="315" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/perambra-mosque-attack-m-swaraj-pc-vishnunadh-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
